പൊലീസ് ചോദ്യം ചെയ്ത് വിട്ടപ്പോൾ പുറത്തിറങ്ങി കളിച്ചത് അയ്യോ പാവം കളി; ചാനലുകൾക്ക് മുന്നിലെത്തിയത് താനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ; അവളുടെ വലയിൽ വീണെന്ന് പറഞ്ഞത് എല്ലാം ജോളിയുടെ തലയിൽ കെട്ടി വെച്ച് മാപ്പുസാക്ഷിയാകാൻ ശ്രമം; രക്ഷപ്പെടാൻ ഉപയോഗിച്ചത് അദ്ധ്യാപകൻ എന്ന ജെന്റിൽമാൻ പരിവേഷം; ചോദ്യം ചെയ്യലിൽ എല്ലാം മണി മണിയായി പറഞ്ഞ് ജോളിയുടെ പെർഫക്റ്റ് പാർട്നറെന്ന് തെളിയിച്ച് ഷാജു സക്കറിയ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിൽ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു എല്ലാം സമ്മതിക്കുമ്പോൾ ഞെട്ടലോടെയാണ് കേരളം ഓരോ വെളിപ്പെടുത്തലുകൾ കേൾക്കുന്നത്. ഒന്നുമറിഞ്ഞില്ലേ എന്നും എല്ലാം അവളുടെ കളികളാണ് എന്ന രീതിയിൽ ഷാജു ആദ്യം മുതൽ പെരുമാറിയത് പിതാവ് സക്കറിയയെ കൂടി രക്ഷപ്പെടുത്താൻ വേണ്ടിയാണ്. എന്നാൽ തന്റെ അതിബുദ്ധിയും അയ്യോപാവം കളിയും ഒടുവിൽ ഷാജുവിന് വിനയായി മാറി.കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളിക്ക് തുല്യമായ തന്നെ കുറ്റമാണ് താനും ചെയ്തത് എന്ന് സമ്മതിക്കുകയാണ് ഷാജു. മകളേയും ഭാര്യയേയും കാമുകിക്ക് വേണ്ടി അരുങ്കോല ചെയ്ത ഷാജുവിനെ പൊലീസ് കുടുക്കിയത് വെറും ഒരു പാപമാണ് ഷാജു എന്ന പ്രതീതി നിലനിർത്തിയാണ്
ഇന്നലെ പൊലീസ് ചോദ്യം ചെയ്ത് പുറത്ത് വിട്ടപ്പോൾ മുതലുള്ള ഷാജുവിന്റെ പ്രവർത്തികൾ പൊലീസ് സൂക്ഷമമായി തന്നെ നിരീക്ഷിച്ചു വരികയായിരുന്നു. നേരത്തെ തന്നെ സംശയനിഴലിൽ ഷാജു ഉണ്ട് എന്ന തോന്നൽ അയാൾക്ക് നൽകാതെയാണ് അതി വിദഗ്ധമായി അന്വേഷണം സംഘം കേസിന്റെ അടിവേരിലേക്ക് ചെല്ലത്തക്ക തെളിവുകൾക്ക് വഴിമരുന്നിടുന്നത്. വീണ്ടുമുള്ള ചോദ്യം ചെയ്യലിൽ മകളേയും ഭാര്യയേയും കൊന്നത് താനാണ് എന്ന് സമ്മതിക്കുന്ന ഷാജു എല്ലാം തന്റെ പിതാവ് സക്കറിയക്ക് അറിയാമായിരുന്നു എന്ന തലത്തിലേക്ക് കൂടി എത്തിച്ച് നൽകിയിരിക്കുകയാണ് അല്ലെങ്കിൽ അന്വേഷണ സംഘം അയാളെ അതിലേക്ക് എത്തിച്ചിരിക്കുകയാണ്.
ഇന്നലെ ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മുതൽ ഷാജു കളത്തിലേക്ക് ഇറങ്ങി കളിച്ച ആ ഓവർ സ്മാർട്നസ് അയാൾക്ക് തന്നെ വിനയാവുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ പുറത്തിറങ്ങിയ ഷാജു താൻ വെറും ഒരു പാവമാണ് എന്ന രീതിയിലാണ് പെരുമാറിയത്. ചാനലുകൾക്ക് മുന്നിലെത്തിയത് പോലും നിഷ്കളങ്കനായിട്ടാണ്. എല്ലാം ജോളിയുടെ തലയിൽ കെട്ടി വെക്കാൻ തന്നെയാണ് ഷാജു ശ്രമിച്ചത്. താൻ കൊലപാതക വിവരം പറഞ്ഞപ്പോൾ 'അവർ മരിക്കേണ്ടവർ തന്നെ' ആയിരുന്നു എന്നായിരുന്നു ഭർത്താവിന്റെ പ്രതികരണം. ഇക്കാര്യം ആരും അറിയരുതെന്നും തന്നോടു ഷാജു പറഞ്ഞതായായാണ് ജോളിയുടെ മൊഴി. ആദ്യ ഭാര്യയുടെയും കുഞ്ഞിന്റെയും കൊലപാതകത്തിൽ ഷാജുവിനെതിരെ അന്വേഷണ സംഘത്തിന് മുന്നിൽ ജോളിയുടെ നിർണായക മൊഴിയോടെയാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെ്യ്യുന്നതിലേക്ക് എത്തിയത്.
ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തി. കൂട്ടക്കൊലപാതകം നടന്ന പൊന്നാമറ്റം തറവാട്ടിൽ നിന്നും കഴിഞ്ഞദിവസം വൈകീട്ട് ഷാജു ഏതാനും സാധനങ്ങൾ കടത്തിയതായ വിവരം പുറത്തുവന്നിരുന്നു. നിർണായകമായ തെളിവുകൾ കടത്തിക്കൊണ്ടുപോയോ എന്ന് സംശയമുള്ളതായി ജോളിയുടെയും കൊല്ലപ്പെട്ട റോയി തോമസിന്റെയും മകനായ റോമോ റോയി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയുള്ള ചോദ്യം ചെയ്യലിലാണ് എല്ലാം തന്റെ അറിവോടെയാണ് എന്ന് ഷാജു സമ്മതിക്കുന്നത്.കഴിഞ്ഞ ആറ് ദിവസമായി ഷാജുവിന്റെ വീട് കർശന പൊലീസ് നിരീക്ഷണത്തിലാണ്. ജോളിയെ അറസ്റ്റ് ചെയ്തിട്ടും പൊലീസ് സംഘം ഇവിടെ നിന്നും പിന്മാറിയിട്ടില്ല. പ്രദേശത്ത് പൊലീസിന്റെ സജീവസാന്നിധ്യമുണ്ടായിരുന്നു. ഇന്നലെ വീട്ടിൽ നിന്നും സാധനങ്ങൾ ചാക്കിൽകെട്ട് കടത്തിയതും ഷാജുവിന് വിനയായി. ചാനലുകളെ സമീപിച്ച് തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞതും ന്യായീകരണം നടത്തിയതും ഷാജുവിന് വിനയാകുന്നുണ്ട്.
അതേസമയം സിലി മരിക്കുന്നതിന് മുമ്പ് ജോളിക്ക് തന്നോട് താൽപ്പര്യമുണ്ടായിരുന്നു എന്നാണ് ഷാജു നേരത്തെ പറഞ്ഞത്. ഇതിൽ താൻ അസ്വസ്ഥനായിരുന്നുവെന്നും നേരത്തെ കേസു കൊടുത്തിരുന്നെങ്കിൽ സിലിയെയും മക്കളെയും രക്ഷിക്കാമായിരുന്നുവെന്നു ഷാജു പറഞ്ഞിരുന്നു. താൻ തെറ്റുകാരനല്ലെന്ന് ആവർത്തിക്കുകയാണ് ഷാജു ചെയ്തത്. പൊലീസിന്റെ ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും താനുമായുള്ള വിവാഹത്തിന് മുൻകൈ എടുത്തത് ജോളി തന്നെയാണെന്നും ഷാജു പറഞ്ഞിരുന്നു എന്നാൽ പിതാവ് സക്കറിയയുടെ അറിവോടെയാണ് എന്ന് ഷാജു തന്നെ സമ്മതിക്കുമ്പോൾ അഴിഞ്ഞ് വീഴുന്നത് ഷാജുവിന്റെ പൊയ്മുഖമാണ് . കടുത്ത മാനസിക സംഘർഷത്തിലെന്ന് ജോളിയുടെ ഭർത്താവ് ഷാജു അഭിനയിക്കുകയായിരുന്നു. ജോളിയുടെയും മകന്റെയും ആരോപണങ്ങളുടെ കാരണം അറിയില്ലെന്നും കുടുംബത്തിനായി ഓടി നടന്നിട്ടും അംഗീകരിക്കാത്തതിൽ ദുഃഖമുണ്ടെന്നും ഷാജു വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാൻ കൊണ്ടുപോയപ്പോൾ സിനിമക്ക് പോയ ആളാണ് ഷാജു എന്ന റോമോയുടെ ആരോപണത്തെക്കുറിച്ചു ഷാജു വിശദീകരിച്ചത് പോലും ഒന്നുമറിഞ്ഞില്ല എന്ന മട്ടിലാണ്. ചോദ്യം ചെയ്യലിനായി ഹാജരാവാൻ ജോളിക്കൊപ്പം താൻ കൂടെ പോയിരുന്നെന്നും വരാൻ താമസിക്കുമെന്ന് ജോളി പറഞ്ഞപ്പോൾ എങ്കിൽ താൻ ഒരു സിനിമയ്ക്കോ പോയുന്നു എന്നും പറഞ്ഞിരുന്നു എന്നാണ് ഷാജുവിന്റെ `നിഷ്കളങ്കമായ` വിശദീകരണം. എന്നാൽ താൻ സിനിമയ്ക്ക് പോയില്ലെന്നും പിന്നീട് ചോദ്യം ചെയ്യലിന് ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ പോയി എന്നും ഷാജു കൂട്ടിച്ചേർത്തു. ജോളിയിൽ നിന്നാവാം റോമോ സിനിമയയുടെ കാര്യം അറിഞ്ഞത് എന്നും ഷാജു പറഞ്ഞു. ജോളി എൻഐടിയിലെ അദ്ധ്യാപിക അല്ലെന്ന കാര്യം ക്രൈംബാഞ്ച് ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തപ്പോഴാണ് അറിഞ്ഞതെന്നും ഷാജു പറഞ്ഞിരുന്നു. ഇതെല്ലാം തന്നെ നുണയാണ് എന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു. ഷാജു ഏതറ്റം വരെ പോകും എന്ന് അന്വേഷണസംഘം പരിശോധിക്കുകയായിരുന്നു.
ഭാര്യ എൻഐടി ലക്ചറായിരുന്നുവെന്ന് ആണ് തന്നോട് പറഞ്ഞത് എന്നാണ് ഷാജു നേരത്തെ പറഞ്ഞത്. ഇത്തരത്തിൽ എല്ലാം ജോളിയുടെ തലയിൽ വെച്ച് അയ്യോ പാവം കളിക്കുകയായിരുന്നു ഷാജു. ജോളിയെ ചോദ്യം ചെയ്യുന്നതിനിടയിൽ തന്നെ കുറിച്ച് എന്തെങ്കിലും തുമ്പ് പൊലീസിന് ലഭിച്ചാൽ അതെല്ലാം ജോളിയുടെ കഥകളാണ് എന്ന് വരുത്തി തീർക്കാനാണ് അവളുടെ വലയത്തിൽ വീണ് പോയതാണ് എന്ന പ്രതീതി സൃഷ്ടിച്ച് ഷാജു മുന്നോട്ട് പോയത്. അദ്ധ്യാപകൻ എന്ന സാത്വിക ഭാവം ഉപയോഗിച്ചതും മാപ്പ് സാക്ഷിയായി രക്ഷപ്പെടാനാണ്. എന്നാൽ ഷാജുവിന്റെ അതിബുദ്ധി മനസ്സിലാക്കിയ അന്വേഷണ സംഘം കാര്യങ്ങൾ വ്യക്തമായി തന്നെ മനസ്സിലാക്കിയിരുന്നു. എല്ലാ കുറ്റത്തിലും ഷാജുവിനും പഹ്ഖുണ്ടെന്നും ജോളിയുടെ പെർഫക്റ്റ് ക്രൈം ഇൻ പാർട്നറാണ് താനെന്നും ഷാജുവിനെ കൊണ്ട് തന്നെ സമ്മതിപ്പിക്കുകയായിരുന്നു അന്വേഷണ സംഘം.
കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണസംഘത്തെ അടക്കം ഞെട്ടിച്ചാണ് ഷാജുവിന്റെ കുറ്റസമ്മതം. ഭാര്യയേയും മകളെയും കൊല്ലാൻ താൻ അവസരമൊരുക്കിയെന്ന് ജോളിയുടെ രണ്ടാം ഭർത്താവ് . ഈ കൊലപാതകങ്ങൾക്കും ജോളിക്ക് ഒത്താശ ചെയ്തത് താനെന്ന് ഷാജു പറഞ്ഞു. അന്വേഷണസംഘത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞാണ് ഷാജു നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്. ജോളിയോടുള്ള പ്രണയത്തിന്റെ പേരിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മകളെ കൊന്നത് ബാധ്യയത ആകുമെന്നതിനാൽ. മകനെ കൊല്ലാതെ വിട്ടത് മാതാപിതാക്കൾ നോക്കുമെന്ന് പറഞ്ഞതിനാലെന്നും ഷാജുവിന്റെ നിർണായക വെളിപ്പെടുത്തൽ. പനമരത്ത് വിവാഹത്തിന് പോയപ്പോഴാണ് ഭാര്യയെ കൊല്ലാൻ തിരിമാനിക്കുന്നത്. എല്ലാ വിവരം പിതാവ് സക്കറിയയ്ക്കും അറിയാമായിരുന്നു എന്നും നിർണായക വെളിപ്പെടുത്തൽ. പിതാവാണ് ജോളിയുമായുള്ള വിവാഹത്തിന് മുൻ കൈ എടുത്തതെന്നു ഇന്നലെ വരെയും പാവമായി നടിച്ച ഷാജു ഒടുവിൽ സമ്മതിക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്