അവൻ വിളിക്കുമ്പോൾ പോകണം; ഞാൻ മാത്രമല്ല എന്റെ നാട്ടിൽ മാത്രം 25 കുട്ടികൾ ഉണ്ടാകും; 15 വയസുകാരനെ മയക്ക് മരുന്ന് നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് മുസ്ലിം ലീഗ് നേതാവ്; സഹായിയും ലീഗുകാരൻ; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; പ്രതികൾക്കായി വലവിരിച്ച് പൊലീസ്
ബുർഹാൻ തളങ്കര
കാസർകോട് : എംഡിഎംഎ നൽകി ബാലനെ ലൈംഗികാതിക്രമത്തിനിരയാക്കിയ ലീഗ് നേതാക്കൾക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു. കാസർകോട് മുളിയാർ പഞ്ചായത്തിലെ ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡന്റും മുളിയാർ പഞ്ചായത്ത് രണ്ടാംവാർഡ് അംഗവുമായ എസ് എം മുഹമ്മദ്കുഞ്ഞിക്കും പ്രവർത്തകനായ തയ്ശിക്കുമെതിരെ പോക്സോ കേസിനുപുറമെ അതിക്രമത്തിനുമാണ് കേസെടുത്തത്.
എംഡിഎംഎ നൽകി തൈസീറും മുഹമ്മദ് കുഞ്ഞിയും കുട്ടിയെ പല തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് രണ്ട് പരാതികളാണ് വിദ്യാർത്ഥി പൊലീസിന് നൽകിയത്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിയായ 15 കാരനെ ക്രഷറിൽ വെച്ച് പീനത്തിരയാക്കിയെന്നാണ് 55 കാരനായ ഒരാൾക്കെതിരെയുള്ള കേസ്. എംഎസ് മുഹമ്മദ് കുഞ്ഞിയും തയ്ശി എന്നിവരാണ് പീഡിപ്പിച്ചതെന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത് . തയ്ശിക്കെതിരെ എം ഡി എമ്മുമായി മറ്റൊരു കേസെടുത്തിട്ടുള്ളത്. എംഎസ് മുഹമ്മദ് കുഞ്ഞി മുളിയാർ പഞ്ചയത്തിലെ മുസ്ലിം ലീഗ് പാർട്ടി പ്രസിഡണ്ടും പഞ്ചായത്തിലെ രണ്ടാം വാർഡ് മെമ്പർ കൂടിയാണ് . പൊവ്വൽ ജുമാ മസ്ജിദ് ഭാരവാഹി കൂടിയാണ് .അതേസമയം, വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കിയ എസ് എം മുഹമ്മദ് കുഞ്ഞി ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ മുളിയാർ ലോകൽ കമിറ്റി ആവശ്യപ്പെട്ടു. നേതാവിനെ സംരക്ഷിക്കുന്നതിന് പകരം രാജിവെപ്പിക്കുകയാണെന്ന് വേണ്ടതെന്നും കമിറ്റി ആവശ്യപ്പെട്ടു.
സംഭവത്തിൽ ആരോപണ വിധേയനായ ജനപ്രതിനിധി കൂടിയായ എസ് മുഹമ്മദ് കുഞ്ഞിയെ പാർട്ടി പ്രസിഡന്റെ സ്ഥനത്ത് നിന്നും പാർട്ടിയുടെയും പോഷക സംഘടനകളുടെയും എല്ലാ ചുമതലകളിൽ നിന്നും നീക്കിയതായി മുസ്ലിം ലീഗ് ജില്ലാ കമിറ്റി ഓഫീസിൽ നിന്ന് അറിയിച്ചു. പള്ളിയിൽ ഭാരവാഹിത്തം നീക്കം ചെയ്തതായി പറയപെടുന്നുണ്ടെങ്കിലും കമ്മിറ്റി ഔദ്യോഗികമായ അറിയിപ്പ് ഒന്നും നൽകിയിട്ടില്ല.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ വിഷയം പള്ളിക്കമ്മിറ്റിയിലും നേതാക്കൾക്കിടയിലും ചർച്ച ആയിരുന്നെങ്കിലും ഒതുക്കി തീർക്കാനുള്ള ശ്രമമാണ് നടന്നത്. ഇതിനായി മുസ്ലിംലീഗിലെ മൂന്ന് മുതിർന്ന നേതാക്കൾ പീഡനത്തിനിരയായ വിദ്യാർത്ഥിയുടെ ബന്ധുക്കളെ കണ്ടിരുന്നു എന്ന് പറയപ്പെടുന്നു. എന്നാൽ കഴിഞ്ഞദിവസം ഉച്ചയോടുകൂടിയാണ് വിദ്യാർത്ഥി കുടുംബവും ഞങ്ങളുടെ റിപ്പോർട്ടർ ബുർഹാന്റെ മുന്നിൽ വിഷയം അവതരിപ്പിക്കുന്നത്.
തുടർന്ന് ഇവർ ജില്ലാ പൊലീസ് മേധാവിയെ ബന്ധപ്പെട്ടപ്പോൾ ലഭിച്ച നിർദ്ദേശപ്രകാരം കാസർകോട് വനിതാ സ്റ്റേഷനിൽ എത്തിച്ചു മൊഴി രേഖപ്പെടുത്തുകയും കേസ് ഉടനടി ആദൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി പുലർച്ചെ തന്നെ എഫ് ഐ അർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
വിദ്യാർത്ഥി ഞങ്ങളുടെ റിപ്പോർട്ടർ ബുർഹാൻ തളങ്കരയോട് വെളിപ്പെടുത്തിയ കാര്യം ഞെട്ടിക്കുന്നതാണ്. കുട്ടിയുടെ സംഭാഷണത്തിലെ ചില ഭാഗങ്ങൾ ഇങ്ങനെയാണ്..
ചോദ്യം: നിനക്ക് ഈ സാധനം (എം ഡി എം) ആദ്യം തന്നത് എപ്പോഴാണ്.?
എനിക്ക് ആദ്യം സാധനം തന്നത് പത്താം ക്ലാസിൽ പഠിക്കുമ്പോൾ, ഇക്കൊല്ലം ഞാൻ പത്താം ക്ലാസ് പാസായി,
ചോദ്യം: അപ്പോൾ ഒരു കൊല്ലമേ ആയിട്ടുള്ളൂ നിനക്ക് ഈ സാധനം (എം ഡി എം) തന്നിട്ട്?
അതെ
ചോദ്യം : ആദ്യം നീ എവിടുന്നാണ് ഈ സാധനം (എം ഡി എം)ഉപയോഗിക്കുന്നത്?
ഞാൻ തയ്ശിറിന്റെ അടുത്തു നിന്ന് തന്നെ..
ചോദ്യം: അത് നിനക്ക് തന്നപ്പോൾ എങ്ങനെയാണ് നീ ഉപയോഗിച്ചത്?
ഓന് വലിക്കാൻ പറഞ്ഞു ... ഞാൻ മാത്രമല്ല പൗവ്വൽ നാട്ടിലുള്ള ഏകദേശം പിള്ളേർ..
ചോദ്യം: ഏകദേശം പിള്ളാരോ?
എല്ലാവർക്കും അറിയും അവനെ അറിയാത്ത ആരുമില്ല, അവനെതിരെ കേസ് കൊടുക്കാൻ ചിലർ ശ്രമിച്ചതാണ്. അവന്റെ ചങ്ങാതിമാർ തന്നെ കേസ് കൊടുക്കാൻ ശ്രമിച്ചിരുന്നു.. കുട്ടികൾക്കെല്ലാം മയക്കുമരുന്ന് കൊടുക്കുന്നുണ്ട് എന്നറിഞ്ഞപ്പോഴാണ് അതിനു ശ്രമിച്ചത്..
ചോദ്യം : അങ്ങനെ നീ ആദ്യം എങ്ങനെയാണ് വലിച്ചത് മൂക്കിലൂടെയാണോ.. എന്താക്കിയതാണ്.?
മൂക്കിലെ വലിച്ചിട്ടില്ലേ .. വായിൽ കൂടിയാണ് പുക ഉള്ളിലേക്ക് എടുത്തത്.
ചോദ്യം: എന്താണത് വെളുത്തു തരിപോലെ കിടക്കുന്ന സാധനമാണോ?
തരി പോലത്തെ അല്ല; കല്ലു പോലത്തെ സാധനമാണ്..
ചോദ്യം: അത് വായിൽ വെക്കുകയാണോ?
അല്ല ഗ്ലാസ്സിൽ താഴെ ചൂടാക്കി പുക വലിച്ചു കയറ്റുകയാണ്.
ചോദ്യം: അതിനുശേഷം എത്ര പ്രാവശ്യം ഇത് ഉപയോഗിച്ചിട്ടുണ്ടാകും?
കുറച്ചു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ടാകും, അവൻ എന്നെ വേലിപിച്ച് പിന്നെ അതിന് അഡിക്റ്റായി.. പിന്നെ പിന്നെ അവൻ ഭീഷണിപ്പെടുത്താൻ തുടങ്ങി.. അവൻ വിളിക്കുമ്പോൾ പോകണം അതല്ലെങ്കിൽ അങ്ങനെയാകും ഇങ്ങനെയാകും എന്നൊക്കൊ ഭീഷണിപ്പെടുത്തുന്നു ..
ചോദ്യം: ഏകദേശം പൗവ്വൽ പ്രദേശത്തെ പിള്ളേരെ ഒക്കെ ഇവൻ ഇങ്ങനെ ചെയ്തിട്ടുണ്ടോ?
ഞാൻ പറയുന്നത് വിശ്വാസമില്ലെങ്കിൽ വേറെ രണ്ടുപേരുംകൂടി ഈ കാര്യം പറയാൻ തയാറാണ് . വേണമെങ്കിൽ അവരെ നാളെ കൊണ്ടുവരാം. അവരെയും ഇങ്ങനെ തന്നെ ആക്കിയിട്ടുണ്ട്. അത് മാത്രമല്ല പൗവ്വൽ നിന്ന് മാത്രം ഒരു 25 കുട്ടികൾ ഉണ്ടാകും.
ഓഹോ അങ്ങനെയാണോ..
ചോദ്യം: എപ്പോഴാണ് എസ് എം മുഹമ്മദ് കുഞ്ഞിയുടെ അരികിലേക്ക് നിന്നെ കൊണ്ടുപോയത്?
ഒരു രണ്ടുമാസം മുമ്പ്..
ചോദ്യം: എവിടെയാണ് കൊണ്ടുപോയത്?
എസ് എമ്മിന്റെ ഒരു ഫാക്ടറിയിലെക്ക് കൊണ്ടുപോയത്..
ചോദ്യം: അതിന്റെ അകത്തു കൊണ്ടുപോയി തന്നെ എന്തു ചെയ്തു?
അതിനകത്തുകൊണ്ട് പോയിട്ട് ..നിങ്ങൾക്ക് അറിയില്ലേ എന്താണ് ചെയ്തതെന്ന്.. (പറയാൻ ഒരു കുട്ടിക്ക് മടിയാകുന്നു )
ചോദ്യം: കുഴപ്പമില്ല എല്ലാം തുറന്നു പറഞ്ഞോളൂ ?
എന്റെ പാന്റും ഊരി **** അനാവശ്യം ചെയ്തു..
ചോദ്യം: ഇതുപോലെ വേറെയും കുട്ടികളെ ഇയാൾ കൊണ്ടുപോകാറുണ്ടോ?
അത് തയ്സീർ കൊണ്ടു കൊടുക്കുന്നതാണ്...
ചോദ്യം: തയ്സിറിന് എസ് മുഹമ്മദ് കുഞ്ഞി കാശു കൊടുക്കുന്നുണ്ടോ?
തയ്സിറ് ചോദിച്ചു കാശ് വാങ്ങിക്കും..
ചോദ്യം: നിങ്ങളോട് തയ്സിറ് പൈസ വാങ്ങിക്കുമോ?
അവൻ എന്നോട് എട്ടുനൂറ് രൂപ കടം വാങ്ങിച്ചിരുന്നു.. സ്കൂൾ വെക്കേഷന് ജോലിക്ക് പോയ പൈസയും അവൻ വാങ്ങിക്കും. അവൻ അതു വലിക്കാം ഇതു വലിക്കാം എന്ന് പറഞ്ഞ് കാശ് വാങ്ങിക്കും.
ചോദ്യം: ഏകദേശം എത്ര കാശ് തയ്സിറിന് കൊടുത്തിട്ടുണ്ടാവും.?
ഒരു 5000 രൂപ അടുത്ത കൊടുത്തിട്ടുണ്ടാവും.
ചോദ്യം:: ബാക്കിയെല്ലാം കുട്ടികളോടും ഇങ്ങനെ തന്നെയാണോ?
ആണ്.. ഇത് പോ പിള്ളാര് മാത്രമല്ല.. ബോവിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികൾ ഉണ്ട്.
ചോദ്യം:: ഞാൻ ഒരു കാര്യം തുറന്നു ചോദിക്കട്ടെ മറ്റൊരു വിവരം കിട്ടിയതുകൊണ്ടാണ് ചോദിക്കുന്നത്?
എസ്.എം മുഹമ്മദ് കുഞ്ഞിയല്ലാതെ മറ്റാരെങ്കിലും നിങ്ങളെ ഉപയോഗപ്പെടുത്തിയിടുണ്ടോ?
(സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതുകൊണ്ട് ഇതിന്റെ ഉത്തരം അന്വേഷണം നടക്കുന്നതുകൊണ്ട് തൽക്കാലം വെളിപ്പെടുത്താൻ സാധിക്കില്ല ചിലപ്പോൾ അത് കേസിന് ബാധിച്ചേക്കാം)
ചോദ്യം: അവരെല്ലാം ശാരീരികമായി ഉപയോഗപ്പെടുത്തിയോ?
ആ പെടുത്തി
ചോദ്യം: ഞങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം പൊലീസിനോട് വെളിപ്പെടുത്താൻ തയ്യാറുണ്ടോ?
ഉണ്ട്.
( ഇരയും റിപ്പോർട്ടർ ബുർഹാനും സംസാരിച്ചതിൽ വെളിപ്പെടുത്താൻ സാധിക്കുന്ന ഭാഗങ്ങൾ മാത്രമാണ് പ്രസിദ്ധീകരിച്ചത്. അന്വേഷണം നടക്കുന്നതുകൊണ്ട് മറ്റു കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ല)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്