എഫ്ബി ചാറ്റിംഗിൽ പെൺകുട്ടി മനസ്സുതുറന്നതോടെ അശോകൻ കെണിയൊരുക്കി; ഫോട്ടോ ചോദിച്ചപ്പോൾ വെളുത്ത് മെലിഞ്ഞ് സുന്ദരനായ സുഹൃത്തിന്റെ ഫോട്ടോ വാട്സാപ്പിൽ അയച്ചു; നേരിൽ കാണുമ്പോൾ മുഖം തിരിച്ചറിയാതിരിക്കാൻ പുതിയ തന്ത്രം; വടക്കേക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടുപോയ പ്രതികൾ ലക്ഷ്യമിട്ടത് ഇങ്ങനെ
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: വടക്കേക്കരയിൽ നിന്ന് പ്ലസു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയത് വിൽക്കാൻ ലക്ഷ്യമിട്ടെന്ന് വ്യക്തമായി. 16 കാരിയെ തന്ത്രത്തിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മംഗലാപുരത്തോ ഗോവയിലോ വിൽക്കാനായിരുന്നു പ്രതികളുടെ പരിപാടി. സംഭവത്തിൽ കാസർഗോഡ് കാഞ്ഞിരപ്പൊയ് പെരളത്ത് അശോകൻ(30) വാണിമൂലമൊട്ട തൈവളപ്പിൽ മഞ്ജുനാഥ് (28)എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് വടക്കേക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായിരുന്ന പ്ലസ്സടുവിദ്യാർത്ഥിനിയെ അശോകനും സുഹൃത്തും കടത്തിക്കൊണ്ടുപോകുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. വ്യക്തമായ ആസുത്രണത്തോടെയാണ് ബസ്സ് ജീവനക്കാരനായ അശോകൻ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ എത്തിയതെന്നും 5 ദിവസം തങ്ങാൻ കാഞ്ഞങ്ങാട് ലോഡ്ജിൽ മുറിയെടുത്തിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.
5 ദിവസം ലോഡ്ജിൽ തങ്ങി ,പെൺകുട്ടിയെ പീഡിപ്പിക്കുകയും ഇതിനുശേഷം മംഗലാപുരത്തോ ഗോവയിലോ കൊണ്ടുപോയി പെൺവാണിഭ സംഘത്തിന് വിൽക്കുന്നതിനും ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് പ്രാഥമിക തെളിവെടുപ്പിൽ പൊലീസിന് ലഭിച്ച വിവരം. അശോകൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ മുമ്പും പ്രേമം നടച്ച് വശത്താക്കിയിട്ടുണ്ടെന്നും ഇത്തരത്തിൽ 2014-ൽ ഉണ്ടായ സംഭവത്തിൽ കാഞ്ഞങ്ങാട് സെഷൻസ് കോടതിയിൽ ഇയാൾ പ്രതിയായി കേസ്സ് നിലവിലുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടമ്മയുടെ ഒന്നരപവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർന്ന സംഭവത്തിൽ ഹോസ്സദുർഗ്ഗ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ്സ് നിലവിലുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രേമം നടിച്ച് കടത്തിക്കൊണ്ടുവന്ന 17 കാരിയിൽ ഇയാൾക്ക് ഒരു കൂട്ടിയുണ്ടെന്നും കുറച്ചുനാൾ കൂടെ താമസിച്ച ശേഷം അശോകനെ ഉപേക്ഷിച്ച് ഈ പെൺകുട്ടി നാടുവിട്ടതായുള്ള വിവരങ്ങളും പ്രചരിച്ചിട്ടുണ്ട്. ഈ സംഭവത്തിന്റെ പിന്നാമ്പുറത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുമെന്നാണ് സൂചന.
സംഭവം ഇങ്ങനെ:
സുഹൃത്ത് പ്രജീഷിന്റെ പേരിലും ഫോട്ടോ ഉപയോഗിച്ചുമാണ് അശോകൻ എഫ് ബി പ്രൊഫൈൽ തയ്യാറാക്കിയിരുന്നത്. ചാറ്റിംഗിൽ പെൺകുട്ടി മനസ്സുതുറന്നതോടെ അശോകൻ കെണിയൊരുക്കാൻ ആരംഭിച്ചിരുന്നു. ഫോട്ടോ വേണമെന്നാവശ്യപ്പെട്ടപ്പോൾ വെളുത്ത് മെലിഞ്ഞ് സുന്ദരനായ പ്രജീഷിന്റെ ഫോട്ടോ ഇയാൾ പെൺകുട്ടിക്ക് വാട്സാപ്പിൽ അയയ്ക്കുകയും ചെയ്തു. ഓൺലൈൻ ക്ലാസ്സുകളുടെ സമ്മർദ്ദത്തെക്കുറിച്ച് പറഞ്ഞപ്പോൾ കൂടെപോന്നാൽ ഇതെല്ലാം ഒഴിവാക്കാമെന്നായി പ്രജീഷ് എന്ന അശോകൻ.
പലതവണ കൂടെപോരാൻ വിളിക്കുകയും കൂടെ പലതും പറഞ്ഞ് പ്രലോഭിപ്പിക്കുകയും ചെയ്തതോടെ പെൺകുട്ടിയുടെ മനസ്സിളകി. അങ്ങനെയാണ് അശോകന്റെ നിർദ്ദേശപ്രകാരം പെൺകുട്ടി വടക്കേക്കരയിൽ നിന്നും എറണാകുളത്തിന് വണ്ടികയറിയത്. താൻ എറണാകുളത്ത് കാത്തുനിൽക്കാമെന്ന് അശോകൻ വാക്കും നൽകിയിരുന്നു. പെൺകുട്ടി പ്രിജീഷിന്റെ ഫോട്ടോ കണ്ടിട്ടുള്ളതിനാൽ താൻ നേരിട്ട് മുഖം കൊടുത്താൽ പദ്ധതി പൊളിയുമെന്ന് അശോകന് ബോദ്ധ്യമുണ്ടായിരുന്നു.അതുകൊണ്ട് തനിക്ക് (പ്രജീഷിന് )ബൈക്കപടത്തിൽ പരിക്കേറ്റെന്നും പകരം അമ്മാവനെയും സുഹൃത്തിനെയുമാണ് പറഞ്ഞയയ്ക്കുന്നതെന്നും കാസർകോടുനിന്നും പുറപ്പെടും മുമ്പെ അശോകൻ പെൺകുട്ടിയെ അറിയിച്ചു.
എറണാകുളത്ത് ആവശ്യമായ സഹായത്തിന് ഇവിടെ ഗോഡൗണിൽ ജോലിചെയ്തുവന്നിരുന്ന നാട്ടുകാരനായ മഞ്ജുനാഥിനെയും ചട്ടംകെട്ടിയിരുന്നു. ഇതാണ് സുഹൃത്തും കൂട്ടിയാണ് അമ്മാവൻ വരുന്നതെന്ന് അശോകൻ പെൺകുട്ടിയെ അറിയിച്ചത്.ഇരുവരും ഹൈക്കോടതി ജംഗ്ഷനിൽ വച്ചാണ് പെൺകുട്ടിയെ കണ്ടുമുട്ടുന്നത്. തുടർന്ന് തൃശ്ശൂരിന് ബസ്സിൽ യാത്രതിരിച്ചു. ഇവിടെ ഇറങ്ങി ഭക്ഷണവും കഴിഞ്ഞ് സ്വകാര്യബസ്സിന്കോഴിക്കോടിനുതിരിച്ചു.തൃശ്ശൂരിലെത്തിയ അവസരത്തിൽ തന്ത്രത്തിൽ അശോകൻ പെൺകുട്ടിയെക്കൊണ്ട് മൊബൈൽ സ്വിച്ച് ഓഫ് ചെയ്യിച്ചിരുന്നു.
അപകടത്തെത്തുടർന്ന് പ്രജീഷിനെ പൊലീസ് സ്റ്റേഷനിൽ നിർത്തിയിരിക്കുകയാണെന്നും അതിനാൽ അവൻ ഫോൺ സ്വച്ച് ഓഫാക്കിയിരിക്കുകയാണെന്നും ആരും കണ്ടുപിടിക്കാതിരിക്കാൻ പെൺകുട്ടിയോടും ഫോൺ സ്വിച്ച് ഓഫാക്കാൻ പ്രജീഷ് നിർദ്ദേശിച്ചെന്നും അശോകൻ പെൺകുട്ടിയെ ധരിപ്പിക്കുകയായിരുന്നു. 10 മണിയോടടുത്ത് കോഴിക്കോട് പ്രൈവറ്റ് ബസ്റ്റാന്റിലിറങ്ങി ,കെ എസ് ആർ ടി സി സ്റ്റാന്റിലേയ്ക്ക് നടന്നുവരും വഴി ഇവർ പൊലീസ് സംഘത്തിന്റെ മുന്നിൽപ്പെടുകയും ചോദ്യം ചെയ്യലിൽ കാര്യങ്ങൾ ബോദ്ധ്യപ്പെട്ടതിനാൽ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
പെൺകുട്ടി റ്റിയൂഷന് പോകുന്നെന്ന് പറഞ്ഞാണ് രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയത്.തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനാൽ വീട്ടുകാർ വിവരം വടക്കേക്കര പൊലീസിൽ അറിയിച്ചു. ഉടൻ എസ്.എച്ച്.ഒ എം.കെ മുരളിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ഉച്ചയ്ക്ക് 1.30 തോടെയാണ് പൊലീസിൽ ഇതുസംബന്ധിച്ച് പരാതിയെത്തുന്നത്.തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് ടവർ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിനുള്ള നീക്കമായി.
രാവിലെ 11.30 വരെ എറണാകുളത്തുണ്ടായിരുന്നെന്നും 1.30 തോടടുത്ത് തൃശ്ശൂരിൽ എത്തിയതായും ടവർ ലൊക്കേഷനിൽ നിന്നും സൂചന ലഭിച്ചു.തുടർന്ന് ഫോൺ ഓഫായതായും സ്ഥിരീകരിച്ചു. പിന്നെ എങ്ങനെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ പ്രതിസന്ധിയിലകപ്പെട്ട പൊലീസ് സംഘത്തിന് പെൺകുട്ടിയുടെ മുറിയിൽ നിന്നും കിട്ടിയ വെള്ളപേപ്പറിൽ എഴുതിയിരുന്ന ഫോൺ നമ്പർ പിടിവള്ളിയായി.
തുടർന്ന് വീണ്ടും അന്വേഷണം ട്രാക്കിലായി.നമ്പറിന്റെ ഉടമസ്ഥനെ തപ്പിയുള്ള പൊലീസ് അന്വേഷണം എത്തിനിന്നത് അശോകന്റെ വീട്ടിൽ.അമ്മ.ുടെ പേരിലുള്ള സിംആണെന്നും ഇത് ഉപയോഗിച്ചിരുന്നത് അശോകനാണെന്നും പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
ഒരാഴ്ചത്തേയ്ക്ക് വീട്ടിലേയ്ക്ക് വരുന്നില്ലന്നും പറഞ്ഞാണ് അശോകൻ വീട്ടിൽ നിന്നും ഇറങ്ങിയതെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തലും കൂടിയായതോടെ പൊലീസിന് സംഭവത്തിന്റെ കിടപ്പുവശം ഏറെക്കുറെ മനസ്സിലായി.
ഇതിനിടയിൽത്തന്നെ അശോകന്റെയും പെൺകുട്ടിയുടെയും ചിത്രങ്ങൾ സംഘടിപ്പിച്ച് വടക്കേക്കര പൊലീസ് കോഴിക്കോട്,കാസർഗോഡ് ,തൃശ്ശൂർ ജില്ലകളിലെ പൊലീസ് ഗ്രൂപ്പുകളിലേയ്ക്ക് ഷെയർ ചെയ്തിരുന്നു.ഒപ്പം ഒരു എസ് ഐ യുടെ നേതൃത്വത്തിൽ ഒരും സംഘം കാസർകോട്ടേയ്ക്ക് തിരിക്കുകയും ചെയ്തിരുന്നു. പൊലീസിനെക്കണ്ടതോടെ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുന്നതാനായിരുന്നു അശോകിന്റെയും മഞ്ജുനാഥിന്റെയും നീക്കം.പൊലീസ് ഇരുവരെയും പിൻതിടർന്ന് പിടികൂടുകയായിരുന്നു.വടക്കേക്കര സി ഐയയ്ക്കൊപ്പം എസ് ഐ കെ എസ് ഷാജൻ,എഎസ്ഐ ബിന്ദു കൃഷ്ണകുമാർ,വനിതാ പൊലീസ് ഉദ്യാഗസ്ഥ ബോൺസ്ലെ എന്നിവരും കേസന്വേഷണത്തിൽ പങ്കാളികളായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വൻ ഇടിവ്; പാപ്പരാകുമെന്ന് മുന്നിൽക്കണ്ട് യു കെയിലെ 15 യൂണിവേഴ്സിറ്റികൾ കോഴ്സുകളും സ്റ്റാഫിനെയും വെട്ടിക്കുറക്കുന്നു
- കോൺഗ്രസ് തട്ടകങ്ങളിൽ ചൂടേറിയ പ്രചാരണവുമായി എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥ്; വാഗ്ദാനം മോദി ഗ്യാരന്റി
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍