തനിച്ചു താമസിച്ച വീട്ടമ്മയെ രാത്രി പാത്തിരുന്ന അക്രമി കടന്നുപിടിച്ചു; വിവസ്ത്രയാക്കി 50 മീറ്റർ അകലെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് പീഡനം; അടുത്തുണ്ടായിരുന്ന വാച്ച്മാൻ നിലവിളി കേട്ടില്ലായിരുന്നെങ്കിൽ കേരളം കേൾക്കേണ്ടിവരുമായിരുന്നത് മറ്റൊരു ജിഷ ദുരന്തം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: അടൂരിൽ ഒറ്റയ്ക്കു കഴിഞ്ഞിരുന്ന വീട്ടമ്മ പാതിരാത്രി പതുങ്ങിയെത്തി പീഡിപ്പിക്കാനൊരുങ്ങിയ പ്രതിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വീട്ടിൽ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി സമീപത്തെങ്ങും ആരുമില്ലാത്ത കുറ്റിക്കാടിന് നടുവിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ വീട്ടമ്മയുടെ നിലവിളി തൊട്ടടുത്ത പറമ്പിൽ നിന്ന വാച്ച്മാൻ കേട്ടില്ലായിരുന്നുവെങ്കിൽ കേരളം കേൾക്കേണ്ടിവരുമായിരുന്നത് പെരുമ്പാവൂരിൽ ജിഷയ്ക്കുണ്ടായതുപോലൊരു ദുരന്തം. കോന്നി നെടുമ്പാറയിൽ സർക്കാർ മെഡിക്കൽ കോളജിന്റെ നിർമ്മാണത്തിന് എത്തിയ പശ്ചിമ ബംഗാൾ സ്വദേശിയുടെ ആക്രമണത്തിൽ നിന്ന് തൊട്ടടുത്ത് തനിച്ചു താമസിച്ചിരുന്ന 50 വയസുള്ള വീട്ടമ്മ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം പ്രതി പിടിയിലായെങ്കിലും ശരീരമാസകലം മുറിവും ചതവുമായി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ് വീട്ടമ്മ. പശ്ചിമ ബംഗാൾ ബൈഡിയപുർ ജില്ലക്കാരനായ ക്രോദീബിനെ (23) സംഭവത്തിൽ പൊലീസ് അറസ്റ്റുചെയ്തു.
കോന്നി മെഡിക്കൽ കോളജ് ആശുപത്രി നിർമ്മാണം നടക്കുന്ന നെടുമ്പാറയിൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. രണ്ടു പെൺമക്കളെ വിവാഹം കഴിച്ച് അയച്ച ശേഷം തനിച്ച് താമസിക്കുന്ന വീട്ടമ്മയാണ് പീഡനത്തിന് ഇരയായത്. ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട്. ഇതു മനസ്സിലാക്കിയ പ്രതി കുറ്റകൃത്യത്തിന് മുതിർന്നത്. മെഡിക്കൽ കോളജ് നിർമ്മാണവുമായി ബന്ധപ്പെട്ട് നെടുമ്പാറയിലെ ഷെൽട്ടറിൽ താമസിച്ചു വരുകയായിരുന്നു ക്രോദീബ്. മദ്യലഹരിയിലായിരുന്നു പീഡനം.
വീടിന് പുറത്ത് പതുങ്ങിയിരുന്ന ഇയാൾ രാത്രി മൂത്രമൊഴിക്കുന്നതിന് പുറത്തിറങ്ങിയ വീട്ടമ്മയെ കടന്നു പിടിക്കുകയായിരുന്നു. ഏറെ നേരത്തേ ബലപ്രയോഗത്തിന് ഒടുവിൽ വീടിന് പിന്നിലെ കാട്ടിലേക്ക് 50 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടു പോയാണ് ഇവരെ പീഡിപ്പിച്ചത്. നിലവിളി കേട്ട് മെഡിക്കൽ കോളജ് നിർമ്മാണ മേഖലയിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന വാച്ചർ എത്തിയതോടെ് പ്രതി വീട്ടമ്മയെ ഉപേക്ഷിച്ച് രക്ഷപെട്ടു. എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു വീട്ടമ്മ. ആസൂത്രിതമായിട്ടാണ് ഇയാൾ വീട്ടമ്മയെ ആക്രമിച്ചത്. മറ്റു വീടുകളിൽ നിന്നും കുറച്ചകലെയായിരുന്നു ഇവരുടെ താമസമെന്നത് പ്രതിക്ക് കാര്യങ്ങൾ എളുപ്പമാക്കി. ഇതെല്ലാം പ്രതി നേരത്തേ തന്നെ മനസിലാക്കി വച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രാത്രികാലങ്ങളിൽ മൂത്രശങ്ക തീർക്കാൻ വീട്ടമ്മ വെളിയിൽ ഇറങ്ങാറുണ്ടെന്ന് മനസ്സിലാക്കിയ പ്രതി വ്യാഴാഴ്ച രാത്രി 12 മണിയോടെ സ്ഥലത്ത് എത്തി കാത്തുനിന്നു. വീടിന് പുറത്തെ ഇരുളിൽ പതുങ്ങിയിരിക്കുമ്പോൾ പ്രതീക്ഷിച്ചതു പോലെ വീട്ടമ്മ മുറ്റത്തേക്ക് ഇറങ്ങി. തിരിച്ച് ഇവർ വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പ്രതി ആക്രമിച്ചത്. ആദ്യം ഒന്നു ഭയന്നെങ്കിലും വീട്ടമ്മ കുതറിയോടി വീട്ടിൽക്കയറി കതക് അടയ്ക്കാൻ ശ്രമിച്ചു. എന്നാൽ പ്രതി ബലപ്രയോഗത്തിലൂടെ കതകു തള്ളിത്തുറന്ന് അകത്തു കയറി. രക്ഷ തേടി കിടപ്പുമുറിയിലേക്ക് ഓടിയ വീട്ടമ്മയെ കടന്നു പിടിച്ച് കട്ടിലിലേക്ക് തള്ളി. കിടക്കയിൽ രണ്ടു പേരും തമ്മിൽ പിടിവലി നടന്നു. ഒടുവിൽ വീട്ടമ്മയെ കീഴ്പ്പെടുത്തിയ ഇയാൾ വലിച്ച് പുറത്തിറക്കാൻ ശ്രമിച്ചു. വീട്ടമ്മ എതിർത്തപ്പോൾ വലിച്ചിഴച്ചു പുറത്തിട്ടു. പിന്നെ വീടിന് പിന്നിലുള്ള കാടിന് നേർക്ക് അമ്പത് മീറ്ററോളം വലിച്ചിഴച്ചു. ഇതിനിടെ അക്രമി വീട്ടമ്മയുടെ നൈറ്റിയും മറ്റ് വസ്ത്രങ്ങളും വലിച്ച് കീറി എറിഞ്ഞു. സ്വയം വിവസ്ത്രനാകുകയും ചെയ്തു.തുടർന്ന് കാടിനുള്ളിലുള്ള ഒരു കുഴിയിലേക്ക് തള്ളിയിട്ട ശേഷം വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു.
അതിക്രൂരമായ ആക്രമണമാണ് പിന്നീട് നടന്നതെന്ന് വീട്ടമ്മയുടെ പരുക്കുകൾ വ്യക്തമാക്കുന്നു. മുഖം മുഴുവൻ പ്രതി കടിച്ചു പറിച്ചു. ജനനേന്ദ്രിയത്തിലും ആഴത്തിൽ മുറിവേറ്റു. വീട്ടമ്മയുടെ നിലവിളി കേട്ട ആശുപത്രി നിർമ്മാണ സ്ഥലത്തുണ്ടായിരുന്ന വാച്ചർ ഓടിയെത്തി. നിലവിളി ഉയർന്ന ഭാഗത്തേക്ക് ഇയാൾ ടോർച്ച് തെളിച്ചതോടെ പ്രതി എണീറ്റ് ഓടി മറയുകയായിരുന്നു. വാച്ചമാൻ അവിടേക്ക് ചെന്ന് പരിശോധിച്ചപ്പോഴാണ് വീട്ടമ്മയെ അവശനിലയിൽ കണ്ടത്. ഒന്നു സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അവർ. പരിസരവാസികൾ വിവരമറിഞ്ഞ് ഓടിക്കൂടുകയും ചെയ്തു. ഇന്നലെ രാവിലെ പൊലീസ് എത്തി മൊഴിയെടുത്ത ശേഷമാണ് വീട്ടമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. സംഭവ സമയത്ത് ഒരു കനത്ത മഴ പെയ്തിരുന്നെങ്കിൽ പോലും നിലവിളി ആരും കേൾക്കില്ലായിരുന്നെന്നും വീട്ടമ്മയ്ക്ക് ജീവൻ തന്നെ നഷ്ടമായേനെയെന്നും പരിസരവാസികൾ പറയുന്നു. മെഡിക്കൽ കോളജ് നിർമ്മാണം നടക്കുന്ന സ്ഥലത്ത് 250 ഓളം ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്കെത്തിയിട്ടുണ്ട്്. ഇവർക്കായി താൽകാലിക ഷെൽട്ടറും നിർമ്മിച്ച് നൽകിയിട്ടുണ്ട്. കൃത്യത്തിന് ശേഷം ശരീരമാസകലം മുറിവുമായി വന്ന ക്രോദീബിനോട് സഹതൊഴിലാളികൾ എന്തു പറ്റിയതാണെന്ന് ചോദിച്ചിരുന്നു. വീണതാണെന്നാണ് ഇയാൾ പറഞ്ഞത്. പിന്നീട് പൊലീസെത്തി ചോദ്യം ചെയ്തപ്പോൾ കൂടെയുള്ളവരാണ് പ്രതി ക്രോദീബാകാമെന്ന സംശയം പറഞ്ഞത്. ചെരുപ്പും ധരിച്ചിരുന്ന വസ്ത്രങ്ങളും പീഡനശ്രമത്തിനിടെ നഷ്ടപ്പെട്ട ക്രോദീബ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കാൻ കഴിയാതെ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണമെന്ന് അടൂർ ഡിവൈ.എസ്പി ഉത്തരവിട്ടതിന് പിന്നാലെയാണ് നാടുനടുക്കിയ പീഡനം നടന്നത്. സംസ്ഥാനത്ത് ജോലിക്കെത്തുന്നവരെ പൊതുവേ ബംഗാളികൾ എന്നാണ് പറയുന്നത്. എന്നാൽ, ഇവരിൽ ബംഗാളികൾ മാത്രമല്ല ഉള്ളത്. ആസാം, ബീഹാർ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് തുടങ്ങി ബംഗ്ലാദേശിൽ നിന്നുള്ളവർ വരെ ഇവിടെ ബംഗാളികൾ എന്നു പറഞ്ഞ് ജോലി ചെയ്യുന്നുണ്ട്. ഇതിലേറെയും ആ നാട്ടിലെ ക്രിമിനലുകളാണ്. കുറ്റകൃത്യം നടത്തിയ ശേഷം സുരക്ഷിത ഒളിത്താവളമെന്ന് കണ്ടാണ് കേരളത്തിലേക്ക് വരുന്നത്. ഇവിടെ കുറ്റകൃത്യം ചെയ്തിട്ട് മുങ്ങുന്നവരെ അവിടെ ചെന്ന് അറസ്റ്റു ചെയ്യുക എന്നതും കേരളാ പൊലീസിനെ സംബന്ധിച്ചിടത്തോളം ഭഗീരഥ പ്രയത്നവുമാണ്.
Stories you may Like
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ മന്ത്രി തലത്തിൽ ഇടപെടൽ
- അടൂർ ഒലീവിയ സിൽക്സിലെ അഞ്ചു വനിതാ ജീവനക്കാർക്കെതിരേ കേസ്
- കാപ്പാ കേസ് പ്രതിയെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍