മാനസിക ദൗർബല്യമുള്ള അയൽവാസിയെ ഭാര്യാ സഹോദരനെ കൊണ്ട് കല്ല്യാണം കഴിപ്പിച്ചത് സ്വത്ത് തട്ടാൻ; മൈസൂരിലേക്ക് മാറ്റിയ ധന്യയെ കുറിച്ച് ആർക്കും ഒന്നും അറിയില്ല; കിഡ്നാപ്പിങിന് പിന്നിൽ യുവതിയുടെ അമ്മയുടെ സ്വത്ത് വിറ്റ് കിട്ടിയ പണത്തെ ചൊല്ലിയുള്ള കുടുബ തർക്കമോ? പങ്ക് ചോദിക്കലിന് പിന്നിൽ കൊലപാതകവും അരങ്ങേറിയോ? പ്ലസ് ടു വിദ്യാർത്ഥിനിയുടെ തട്ടിക്കൊണ്ട് പോകലിൽ സർവ്വത്ര ദുരൂഹത; ഓമല്ലൂർ കേസിൽ വാദി പ്രതിയായേക്കും
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ഓമല്ലൂർ മഞ്ഞനിക്കരയിൽ 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ മാതൃസഹോദരി പുത്രൻ അടങ്ങുന്ന ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണം വഴിത്തിരിവിലേക്ക്. കിഡ്നാപ്പിങ്ങിന് വിധേയനാക്കപ്പെട്ട വിദ്യാർത്ഥിയുടെ പിതാവിനെയും മാതാവിനെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ആകെ ദുരൂഹത നിറഞ്ഞ കേസ് കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ഓമല്ലൂർ മഞ്ഞനിക്കര കൊല്ലിരേത്ത് സന്തോഷ്-ഷൈലജ ദമ്പതികളുടെ മകൻ സച്ചിനെ സ്വന്തം വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയത്.
ഈ കേസിൽ ഷൈലജയുടെ സഹോദര പുത്രൻ ചിക്കമംഗളൂർ രംഗനഹള്ളി തരിക്കേരി മുദുഗോഡ് സ്വദേശികളായ അവിനാഷ് (25), പ്രേംദാസ് (31), ചന്ദ്രശേഖൾ (24), ഹനീഫ (33), അലക്സ് ജോൺ (35) എന്നിവരെ പൊലീസ് ഇൻസ്പെക്ടർ ജി സുനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. അവിനാഷിന്റെ പിതാവും മുഖ്യസൂത്രധാരനുമായ മുരളീധരൻ ഒളിവിലാണ്. പത്തനംതിട്ട പൊലീസ് നൽകിയ വിവരം അനുസരിച്ച് പെരുമ്പാവൂരിലും കൂത്താട്ടുകുളത്തു നിന്നുമാണ് പ്രതികളെയും വിദ്യാർത്ഥിയെയും ഇന്നലെ പുലർച്ചെ അവിടുത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൃത്യം നടത്തിയ ശേഷം മുരളീധരൻ ഏനാത്തും അവിനാഷ് കൂത്താട്ടുകുളത്തും ഇറങ്ങി.
തുടർന്ന് വിദ്യാർത്ഥിയെ കാറിന്റെ ഡിക്കിയിലിട്ടു പോയ മൈസൂർ സ്വദേശികളായ നാലംഗ ക്വട്ടേഷൻ സംഘമാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. അവിനാഷിനെയും സച്ചിന്റെ പിതാവ് സന്തോഷിനെയും ചോദ്യം ചെയ്തപ്പോൾ ലഭിച്ച സൂചന പ്രകാരമാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. പണത്തിനെ ചൊല്ലിയുള്ള തർക്കമാണ് ഇരുവരും തമ്മിലുള്ളത്. ഈ പണത്തിന്റെ ഉറവിടമാണ് പൊലീസ് അന്വേഷിക്കുന്നത്. സന്തോഷിന്റെ വീടിന് സമീപമുള്ള മാനസിക ദൗർബല്യമുള്ള സ്ത്രീയുടെ മകൾ ധന്യ എന്ന യുവതിയെ ഭാര്യ ഷൈലജയുടെ സഹോദന് വിവാഹം കഴിച്ചു കൊടുത്തിരുന്നു. പിന്നീട് ഈ ദമ്പതികൾ മൈസൂരിൽ സ്ഥിര താമസമാക്കിയെന്ന് പറയുന്നു. എന്നാൽ, അതിന് ശേഷം ധന്യയെന്ന യുവതിയെ ഈ നാട്ടിൽ ആരും കണ്ടിട്ടില്ല.
ഇവരുടെ അമ്മയുടെ പേരിലുള്ള സ്വത്തുക്കൾ സന്തോഷ് വിറ്റ് പണം സമ്പാദിച്ചുവെന്നും പറയുന്നു. ഈ പണത്തിന്റെ പങ്ക് ചോദിച്ചാണ്് അവിനാഷും മുരളീധരനും എത്തിയതത്രേ. പണം നൽകാൻ കഴിയില്ലെന്ന് സന്തോഷ് അറിയിച്ചപ്പോഴാണ് മകനെ തട്ടിക്കൊണ്ടു പോകാൻ അവിനാഷ് പദ്ധതി തയാറാക്കിയത്. മകനെ വച്ചു വിലപേശി സന്തോഷിനെയും ഷൈലജയെയും മൈസൂരിലേക്ക് വിളിച്ചു വരുത്തി പണം വാങ്ങാനായിരുന്നു പദ്ധതി. പണം നൽകിയില്ലെങ്കിൽ ഇത്രയും പണം നൽകാനുണ്ടെന്ന് കാട്ടിയുള്ള എഗ്രിമെന്റിൽ ഒപ്പു വയ്പിക്കാനും തീരുമാനിച്ചിരുന്നു.
ഇതിനായി തയാറാക്കിയ എഗ്രിമെന്റും ബ്ലാങ്ക് മുദ്രപത്രവും പൊലീസ് പിടികൂടിയിരുന്നു. അവിനാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സന്തോഷിനെ പൊലീസ് ചോദ്യം ചെയ്തു. ധന്യ എവിടെയാണെന്നാണ് പൊലീസ് ചോദിച്ചത്. മൈസൂരിലുണ്ടെന്നും ഫോണിൽ വിളിച്ചു നൽകാമെന്നും ഇയാൾ മറുപടി നൽകി. അതു വേണ്ട ധന്യയെ നേരിട്ടു ഹാജരാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇതിനായി അഞ്ചു ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. ധന്യ ജീവിച്ചിരുപ്പുണ്ടോ എന്ന സംശയമാണ് പൊലീസിനുള്ളത്. അതു കൊണ്ടാണ് നേരിട്ട് ഹാജരാക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
സന്തോഷും ഷൈലജയും ബംഗളൂരുവിൽ പോയതിനാൽ സച്ചിനും മുത്തശിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം കർണാടക, കേരള രജിസ്ട്രേഷനിലുള്ള രണ്ടു വാഹനങ്ങളിലായിഅവിടെ എത്തിയ സംഘം മുത്തശിയെ അടിച്ചു വീഴ്ത്തി കഴുത്തിലുണ്ടായിരുന്ന മാല മോഷ്ടിച്ചു. അതിന് ശേഷം വിദ്യാർത്ഥിയെ വലിച്ചിഴച്ച് വാഹനത്തിലിട്ടു കൊണ്ടുപോവുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ പൊലീസിൽ വിവരം അറിയിച്ചു. പ്രതിയും കുടുംബവും വർഷങ്ങളായി മൈസൂരിലാണ് താമസം. അതിനിടെ കുറേക്കാലം ഇയാൾ മഞ്ഞനിക്കരയിലെ വിദ്യാർത്ഥിയുടെ വീട്ടിൽ താമസിച്ചിരുന്നു.
ഇവിടെ വർക്ക്ഷോപ്പ് പണിയും ഓട്ടോറിക്ഷ ഓടിക്കലും മറ്റുമായി കഴിഞ്ഞു കൂടുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഏനാത്തെ ബന്ധുവിന്റെ വീട്ടിൽ കല്യാണത്തിന് വന്ന പ്രതി മഞ്ഞനിക്കരയിലെ വീട്ടിലും എത്തിയിരുന്നു. ക്വട്ടേഷൻ സംഘം വന്ന കേരളാ രജിസ്ട്രേഷൻ വണ്ടി ഏനാത്തുള്ളതാണെന്ന് മനസിലാക്കി അവിടെ ചെന്നപ്പോൾ അത് അവിടെ ഉണ്ടായിരുന്നു. പ്രതി കല്യാണത്തിന് വന്ന വീട്ടിലും അയാളെ കുറിച്ച് അന്വേഷിച്ചപ്പോൾ പോയെന്നാണ് പൊലീസിന് വിവരം കിട്ടിയത്. ഇതോടെ കർണാടക രജിസ്ട്രേഷൻ വണ്ടിയിലാണ് ക്വട്ടേഷൻ സംഘം കടന്നത് എന്ന് പൊലീസ് ഉറപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രതി കുട്ടിയുടെ പിതാവിനെ വിളിച്ച് പണം ചോദിച്ച മൊബൈൽഫോൺ നമ്പർ പരിശോധിച്ചപ്പോൾ അത് ഉപയോഗത്തിലില്ലെന്ന് മനസിലായി.
ക്വട്ടേഷൻ സംഘത്തിലുള്ളവർ അവസാനം വിളിച്ച ഒരു നമ്പർ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തി. ഇതിൽ ബന്ധപ്പെട്ടപ്പോൾ സംഘം കൂത്താട്ടുകുളം പെരുമ്പാവൂർ റൂട്ടിലാണുള്ളതെന്ന് മനസിലായി. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ പെരുമ്പാവൂർ പൊലീസ് ക്വട്ടേഷൻ സംഘത്തെ പിടികൂടി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍