17000 സ്ക്വയർ ഫീറ്റിൽ നീണ്ടു നിവർന്ന് നിൽക്കുന്ന കൂറ്റൻ മണിമാളിക; വാസ്തുശിൽപഭംഗിയിൽ ചരിത്രസ്മാരകം തോറ്റുപോകുന്ന നിർമ്മാണ രീതി; നാലമ്പലവും നടുമറ്റവും ക്ഷേത്ര സമാനമായ പൂജാ മുറിയും; നാലുകെട്ടും കൂത്തമ്പലത്തനായുള്ള അരങ്ങും തുടങ്ങി കൂത്താടാൻ വേറെ മുറിയും; സ്വിമ്മിങ് പൂളും അലങ്കാര ചെടികളും നിറഞ്ഞ് നിൽക്കുന്ന വയലോരത്തെ ചരിത്രസ്മാരകമായ സൗധം; മണർക്കാട്ടെ ചൂതാട്ടകേന്ദ്രം മുഖ്യപ്രതി മാലം സുരേഷിന്റെ വീടിന്റെ ഗൃഹപ്രവേശവും സാമ്പത്തിക കരുത്തിന് നേർ സാക്ഷ്യം
മറുനാടൻ ഡെസ്ക്
കോട്ടയം: മണർക്കാട് ചൂതാട്ട കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ പിടിയലായ മുഖ്യപ്രതി മാലം സുരേഷ് പിടിയിലായതിന് പിന്നാലെ കോടീശ്വരനായ മാലം സുരേഷിന്റെ വീടും വാർത്തകളിൽ നിറയുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വാസ്തുഭംഗിയും ശിൽപഭംഗിയും ഏക്കറ് കണക്കിന് ഭൂവിസ്തൃതിയിൽ നിറയുന്ന പടികൂറ്റൻ മണി മാളികയുമാണ് മാലം സുരേഷിന്റെ കോട്ടയത്തെ വീട്. 2017 മാർച്ചിലാണ് ഈ കൂറ്റൻ വീടിന്റെ ഉദ്ഘാടനം നടന്നത്. 17000 സ്ക്വയർ ഫീറ്റിൽ ഉയർന്നിരിക്കുന്ന കൂ്റ്റൻ കെട്ടിടം. ഒരു മ്യൂസിയമോ, ചരിത്ര സ്മാരകമോ ചോറ്റു പോകുന്ന തരത്തിൽ അതി സൗന്ദര്യത്തോടെ തലയുയർത്തി നിൽക്കുന്ന കോട്ടയത്തെ ഏറ്റവും മനോഹാരികത നിറഞ്ഞ് നിൽക്കുന്ന ഭവനം.
ക്ഷേത്രഭംഗി തോറ്റു പോകുന്ന അഴക് അളവ് തന്നെയാണ് ഈ കെട്ടിടത്തിന്റെ ഭംഗി. വയലിന് ഓരം ചേർന്ന് വിശാലമായ ഭൂവിസ്തൃതിയിൽ നിലക്കുന്ന സ്വപ്നഭവനത്തിന്റെ പേര് വാവത്തിൽ എന്നാണ്. നാലുകെട്ടിന് സമാനമായ വാസ്ുകല, ചുറ്റിലും കൂത്തമ്പലത്തിന് സമാനമായ കെട്ടിടം മുതൽ വ്യത്യസ്തമായ കെട്ടിടഭംഗികൾ. കെട്ടിടത്തിന് ചുറ്റും ശിൽപഭംഗിയും മരങ്ങളും അലങ്കാര ചെടികളും. വയലിന് സമീപമായി സ്വിമ്മിങ് പൂളും.ഇനി വീടിന് അകമാകട്ടെ ഗ്രാനൈറ്റും മാർബിളും ടൈലും അടങ്ങിയ കൂറ്റൻ വാസ്തുകല. അരികിൽ നന്ദികേശൻ മുതൽ ശ്രീകൃഷ്ണ വിഗ്രഹം വരെ. ഭാമാകാരമായ ഗേറ്റ് കടന്നാല്‍ നിറപറയും കൊമ്പനാനും നിറഞ്ഞ് നിൽക്കുന്ന വരാന്ത. നാലമ്പലത്തിന് സമാനമായ പുറം മോദി. ഇനി വീടിന് അകത്തളമാകട്ടെ ഇതിലും മനോഹരം. കൽവിളക്ക് മുതൽ കതിർ മണ്ഡപം വരെ ഒരുക്കിയിരുക്കുന്ന ഈ കുറ്റൻ കെട്ടിടം ഒറ്റനോട്ടത്തിൽ കണ്ടാൽ പുരാവസ്തു വകുപ്പിന്റെ ഏതെങ്കിലും ചരിത്ര സ്മാരകമാണോ എന്ന് തോന്നിപോകും. മണർകാട് ചൂതാട്ടകേന്ദ്രത്തിലെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് മാലം സുരേഷിന്റെ ഉടമസ്ഥതയിലുള്ള ചീട്ടുകളി കേന്ദ്രത്തിലെ റെയ്ഡും അനുബന്ധമായി സുരേഷിന്റെ അറസ്റ്റും രേഖപ്പെടുത്തുന്നത്.
മണർകാട് ക്രൗൺ ക്ലബ്ബിൽ റെയ്ഡ് സമയത്ത് ഉണ്ടായിരുന്ന ചീട്ടുകളി ഇടനിലക്കാരനിലേക്ക് അന്വേഷണം എത്തിയതോടെയാണ് മാലം സുരേഷിലേക്ക് അന്വേഷണം നീണ്ടത്.റെയ്ഡ് നടത്തുമ്പോൾ ഇയാളും ക്ലബ്ബിൽ ഉണ്ടായിരുന്നു. ക്രൗൺ ക്ലബിലെ റെയ്ഡിനു ശേഷം സുരേഷ് വിളിച്ചവരും സുരേഷിനെ തിരിച്ചു വിളിച്ചവരുമായ നിരവധി പൊലീസുകാർ ഉണ്ടെന്നു സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി. ക്ലബിലെ റെയ്ഡിനു ശേഷം സുരേഷുമായി ഫോണിൽ സംസാരിച്ചുവെന്നും സുരേഷ് പുറത്തു വിട്ട സംഭാഷണത്തിലുള്ളത് തന്റെ ശബ്ദമാണെന്നും മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. രതീഷ് കുമാർ മൊഴി നൽകിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞിരപ്പളി ഡിവൈ.എസ്പി. സന്തോഷ് കുമാർ മുമ്പാകെയാണു മൊഴി നൽകിയത്.
ക്ലബിൽ നിന്നും 17.80 ലക്ഷം രൂപയും നിരവധി മൊബൈൽ ഫോണുകളും പിടിച്ചതായും രതീഷ് കുമാർ സമ്മതിച്ചിട്ടുണ്ട്. ചീട്ടുകളിയുമായി ബന്ധപ്പെട്ട് 43 പേർക്കെതിരേയാണു കേസ് എടുത്തത്.ഇതിനു പുറമേയാണു ക്ലബിന്റെ ഉടമസ്ഥനായ മാലം സുരേഷിനെതിരേ കേസ് എടുത്തത്.
എന്നാൽ ചീട്ടുകളി നടന്ന സമയത്ത് ക്ലബിന്റെ താഴത്തെ നിലയിൽ ഉണ്ടായിരുന്ന ഒരു ഉന്നതനെ പൊലീസ് രക്ഷപെടാൻ അനുവദിച്ചിരുന്നു.ഇയാൾക്കും ചീട്ടുകളിയുടെ നടത്തിപ്പുമായി ബന്ധമുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. സംസ്ഥാന തലത്തിലെ ചില സിപിഎം.നേതാക്കന്മാരുമായുള്ള ബന്ധത്തിന്റെ പേരിൽ ഇയാളെ രക്ഷപെടാൻ അനുവദിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ചീട്ടുകളിക്കാർക്കു ടോക്കണ കൊടുത്തിരുന്ന കൗണ്ടറിന്റെ ചുമതല ഇദേഹത്തിനായിരുന്നുവെന്നാണ് സൂചന. മുതിർന്ന പൊലീസ് ഉദ്യോഗസ്്ഥരുമായുള്ള ബന്ധമാണു സുരേഷിനു മണർകാട് ചീട്ടുകളി നടത്തുന്നതിനു മൗനാനുവദം ലഭിക്കാൻ കാരണം.
സുരേഷിന്റെ താൽപര്യപ്രകാരമാണു മണർകാട് സ്റ്റേഷനിലെ പൊലീസുകാരുടെ സ്ഥലം മാറ്റം പോലും നടന്നിരുന്നതെന്നും സ്പെഷൽ ബ്രാഞ്ചിനു വിവരം ലഭിച്ചിരുന്നു്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലം എസ്ഐ തെറിച്ചിരിന്നു.
Stories you may Like
- കൊള്ളപ്പലിശക്കാരൻ മാലം സുരേഷ് അബ്കാരി കേസിൽ കുടുങ്ങി
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- സുരേഷ് കുമാറിന് പിന്നിൽ ആര്? വിജിലൻസിനെ ഞെട്ടിച്ച് പാലക്കയത്തെ അഴിമതി
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍