ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ പളപളപ്പിൽ ആഡംബര ജീവിതത്തിലേക്ക് ആദ്യം വീഴ്ത്തും; പോഷ് കോളേജുകളിൽ പഠിക്കാനായാലും അടിപൊളിയായി നടക്കാനായാലും കൈനിറയെ കാശ് കൊടുക്കും; യാത്ര ചെയ്യാൻ ഓഡി കാറുകൾ; ഉന്നതങ്ങളിലെത്താൻ 'വഴങ്ങൽ' ഒന്നും അത്ര പ്രശ്നമല്ലെന്ന സാരോപദശവും; ആരെങ്കിലും ഇടഞ്ഞാൽ ഒളിക്യാമറാ ദൃശ്യങ്ങൾ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യുമെന്ന ഭീഷണി; മധ്യപ്രദേശിലെ ഹണിട്രാപ്പ് സംഘം കോളേജ് വിദ്യാർത്ഥിനികളെ വീഴ്ത്തിയത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
ഇൻഡോർ: എല്ലാവരും അറിയട്ടെ നമ്മളും മോഡേണാണെന്ന്. അതിന് ചേരുന്ന അടിപൊളി ലൈഫ് സ്റ്റൈൽ വേണ്ടേ? ഇങ്ങനെ കരുതിയ പെൺകുട്ടികളെ, പ്രത്യേകിച്ച് കോളേജ് വിദ്യാർത്ഥിനികളെയാണ് ഹണിട്രാപ്പിനായി ഉപയോഗിച്ചത്. മധ്യപ്രദേശിലെ കോളിളക്കം സൃഷ്ടിച്ച ഹണിട്രാപ്പിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കോളേജ് വിദ്യാർത്ഥിനികൾക്ക് പുറമേ 40 ഓളം കോൾ ഗേളുകളെയും രാഷ്ട്രീയക്കാരെയും, ഉദ്യോഗസ്ഥ മേധാവികളെയും കെണിയിൽ പെടുത്താൻ നിയോഗിച്ചു. ശ്വേത ജെയ്ൻ, ആരതി ദയാൽ എന്നീ യുവതികളാണ് ഇതിന് ചരട് വലിച്ചതെന്ന് ഇതിനകം വിവരം പുറത്തുവന്നു കഴിഞ്ഞു. ഫൈവ് സ്റ്റാർ സംസ്കാരത്തിലേക്കും ആഡംബര ജീവിതത്തിലേക്കും പെൺകുട്ടികളെ വലിച്ചടുപ്പിക്കുകയായിരുന്നു ഇരുവരും. ചെയ്യുന്ന ജോലിക്ക് കിടിലൻ പ്രതിഫലവും നൽകി, പ്രത്യേക അന്വേഷണ സംഘത്തിലെ ഇൻഡോർ വനിതാ എസ് എസ്പി രുചി വർദ്ധൻ സിങ് പറഞ്ഞു.
താഴന്ന മധ്യവർഗ്ഗത്തിൽ പെട്ട 24 കോളേജ് വിദ്യാർത്ഥിനികളെയാണ് വിഐപികളുടെ കിടപ്പറ പങ്കിടാൻ നിയോഗിച്ചത്. നഗരത്തിലെ ഒരു ഹൈക്ലാസ് കോളേജിൽ അഡ്മിഷൻ കിട്ടാൻ കൊതിച്ചിരിക്കുകയായിരുന്നു മോണിക്ക യാദവ്. ശ്വേത ഈ മോഹം സാധിച്ചുകൊടുക്കാമെന്ന വാഗ്ദാനം നൽകി. മധ്യപ്രദേശ് സർക്കാരിലെ ഉന്നതരുമായി തനിക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെട്ട ശ്വേത മോണിക്കയെ വിശ്വസിപ്പിക്കാൻ ഭോപ്പാലിലെ സെക്രട്ടേറിയറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. സെക്രട്ടറി തലത്തിലുള്ള മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തി. കൂടാതെ ഇൻഡോറിൽ നിന്ന് ഭോപ്പാലിലേക്ക് പോകാൻ ഒരു ഓഡി കാർ സമ്മാനിച്ചു.
ആദ്യമൊന്നും മോണിക്ക ശ്വേതയുടെ ആവശ്യങ്ങൾക്ക് വഴങ്ങാൻ തയ്യാറായിസ്സ. അവൾ നർസിങ്ഗട്ടിലെ വീട്ടിൽ മാതാപിതാക്കളുടെ അടുത്തേക്ക് പോയി. ഇര കൈയിൽ നിന്ന് വഴുതാതിരിക്കാൻ ശ്വേത കൂട്ടാളി ആരതി ദയാലിനെ നിയോഗിച്ചു. മോണിക്കയുടെ വീട്ടിൽ എത്തിയ ആരതി അച്ഛൻ ഹീരാലാലിനെ പലതും പറഞ്ഞ് പ്രലോഭിപ്പിച്ചു. മകളെ ഭോപ്പാലിലേക്ക് അയച്ചാൽ, വിദ്യാഭ്യാസ ചെലവ് മൊത്തം തന്റെ എൻജിഒ വഹിക്കുമെന്ന വാഗ്ദാനം മുന്നോട്ട് വച്ചു. സാമ്പത്തിക നില അത്ര നന്നാല്ലാത്ത ഹീരാലാലിന് അത് നല്ല അവസരമായി തോന്നി. 18 കാരിയായ മകളെ സന്തോഷത്തോടെ ആരതിക്കൊപ്പം ഭോപ്പാലിലേക്ക് അയച്ചു. ഒരുദിവസം, സെക്രട്ടേറിയറ്റിലെ ഒരുഉദ്യോഗസ്ഥനുമായി താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ എംഎംഎസ് ആരതി മോണിക്കയെ കാട്ടി. ഉന്നതങ്ങളിൽ എത്താൻ ഇത്തരം കാര്യങ്ങളൊക്കെ ചെയ്യേണ്ടി വരുമെന്നാണ് ആരതി മോണിക്കയെ വിശ്വസിപ്പിച്ചത്.
സെക്സ് വീഡിയോ എടുത്ത് ബ്രെയിൻ വാഷിങ്
തങ്ങളുടെ എൻജിഒ മറയാക്കിയാണ് ശ്വേതയും ആരതിയും കോളജ് വിദ്യാർത്ഥിനികളെ ബ്രെയിൻ വാഷ് ചെയ്തത്. ആഡംബര ജീവിതത്തിന്റെ സുഖം അറിഞ്ഞുതുടങ്ങുമ്പോഴേക്കും പതിയെ പെൺകുട്ടികളെ ഹണിട്രാപ്പ് റാക്കറ്റിലേക്ക് വീഴ്ത്തും. ഈ വർഷം ഓഗസ്റ്റ് 30 ന് ആരതിയും കൂട്ടാളിയായ രൂപയും ചേർന്ന് മോണിക്കയെ ഒരു ആഡംബരക്കാറിൽ ഇൻഡോറിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഒരുപോഷ് ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുത്തു. അടുത്ത ദിവസം വൈകുന്നേരം സർക്കാർ എഞ്ചിനീയറായ അറുപതുകാരൻ ഹർഭജൻ സിങ്ങിനെ പരിചയപ്പെടുത്തി. അന്നുരാത്രി മുഴുവൻ അയാൾക്കൊപ്പം സെക്സിൽ ഏർപ്പെടേണ്ടി വന്നു മോണിക്കയ്ക്ക്. എന്നാൽ, ഹർഭജൻസിങ്ങിന്റെയും തന്റെയും ലൈംഗിക കേളികൾ ഹോട്ടൽ മുറിയിൽ വച്ച് ആരതി റെക്കോഡ് ചെയ്യുന്നുണ്ടെന്ന് മോണിക്ക അറിഞ്ഞില്ല. ഈ വീഡിയോ ക്ലിപ്പ് കാട്ടിയാണ് ഹർഭജന്റെ കൈയിൽ നിന്ന് ശ്വേത മൂന്നുകോടി ആവശ്യപ്പെട്ടത്. വീട്ടുകാരോട് എങ്ങാനും പറഞ്ഞാൽ, സെക്സ് വീഡിയോ ഒരു വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുമെന്നും മോണിക്കയെ ശ്വേത ഭീഷണിപ്പെടുത്തി.
ഹണിട്രാപ്പിൽ പെട്ടവരിൽ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും
മുൻ മുഖ്യമന്ത്രി, എട്ട് മുന്മന്ത്രിമാർ, ഭോപ്പാൽ സെക്രട്ടേറിയറ്റിലെ 12 ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് ശ്വേത ജയിനിന്റെ ഹണിട്രാപ്പിൽ പെട്ട് കുഴപ്പത്തിലായത്. ഇതിന് വേണ്ടി 24 കോളേജ് വിദ്യാർത്ഥിനികളെ താൻ ഉപയോഗിച്ചുവെന്ന് ശ്വേത അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട. ഹണി ട്രാപ്പിന്റെ മുഖ്യലക്ഷ്യം വിഐപികളിൽ നിന്ന് ആകർഷകമായ കോടികളുടെ സർക്കാർ കരാറുകൾ കൈക്കലാക്കുക എന്നതായിരുന്നു. ഈ കരാറുകൾ ശ്വേതയും കൂട്ടാളി ആരതിയും കമ്മീഷൻ അടിസ്ഥാനത്തിൽ പേരുകേട്ട കമ്പനികൾക്ക് മറിച്ചുവിറ്റു. ആകർഷകമായ പദ്ധതികളിൽ നിരവധി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് നിയമനം സംഘടിപ്പിച്ച് കൊടുക്കുന്നതും ഇവരായിരുന്നു. കോളേജ് വിദ്യാർത്ഥികളുടെ പിതാവിന്റെ പ്രായമുള്ളവരുമായി സെക്സിൽ ഏർപ്പെടാനാണ് ശ്വേതയും സംഘവും നിർബ്നധിച്ചിരുന്നതെന്നും എസ്ഐടിയുടെ അന്വേഷണത്തിൽ കണ്ടെത്തി.
അശ്ലീല ദൃശ്യങ്ങൾ നാലായിരത്തിലധികം
വരെ കെണിയിൽപ്പെടുത്തിയ സംഘത്തിലെ അഞ്ചുസ്ത്രീകളും ഒരു പുരുഷനും നേരത്തേ പൊലീസിന്റെ പിടിയിലായിരുന്നു. പ്രതികളിൽനിന്നു പിടിച്ചെടുത്ത തെളിവുകളിൽനിന്നാണ് ഉന്നതർ ഉൾപ്പെട്ട വിവരം പുറത്തായത്. അതേസമയം, പെൺകെണി സംഘത്തിന്റെ സൂത്രധാര ശ്വേതാ ജെയ്ൻ ബിജെപി.ക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയിരുന്നെന്ന ആരോപണത്തിൽ പാർട്ടി കേന്ദ്രനേതൃത്വം സംസ്ഥാനനേതാക്കളിൽനിന്ന് വിശദീകരണം തേടി. സുതാര്യ അന്വേഷണം നടക്കണമെന്നും സംസ്ഥാനസർക്കാർ കുറ്റകൃത്യത്തെ രാഷ്ട്രീയമായാണ് കൈകാര്യം ചെയ്യുന്നതെന്നും ബിജെപി. വക്താവ് ദീപക് വിജയ്വർഗിയ പറഞ്ഞു. 2008-ലെയും 2013-ലെയും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി.ക്കുവേണ്ടി ഇവർ പ്രചാരണം നടത്തുന്നതിന്റെ ചിത്രങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.
കേസിൽ പിടിയിലായ ശ്വേതാ ജയ്ൻ, ബർക്കാ സോണി, ആരതി ദയാൽ ശ്വതാ സ്വപിനിൽ, നമിസേക്ക് എന്നിവരിൽ നിന്നും 4000 ത്തിലധികം അശ്ലീല ദൃശ്യങ്ങളാണ് കണ്ടെത്തിയത്. ഹോട്ടൽ മുറികളിൽ നിന്നും ഒളിക്യാമറകൾ ഉപയോഗിച്ച് പകർത്തിയ ഫോട്ടോകളും ലൈംഗിക ചുവയോടെയുള്ള ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും ഇതിലുണ്ട്. ഇവ ഫോറൻസിക്ക് പരിശോധനക്കായി അയച്ചതായി അന്വേഷണസംഘം വ്യക്തമാക്കി.
അറസ്റ്റിലായ ബർക്കാ സോണി കോൺഗ്രസിന്റെ മുൻ ഐറ്റി സെൽ ഭാരവാഹി അമിത് സോണിയുടെ ഭാര്യയാണ്. മറ്റൊരു പ്രതിയായ ശ്വേതാ ജെയിൻ തന്റെ പെൺവാണിഭ സംഘ നടത്തിയിരുന്നത് ബിജെപി എംഎൽഎ ബിജേന്ദ്ര പ്രതാപി സിങ്ങ് നൽകിയ വാടകകെട്ടിടത്തിലാണ്. സന്നദ്ധ സംഘടനയുടെ പേരിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. 5 പ്രതികളും സമാന്തരമായി പ്രത്യേക സംഘങ്ങളാക്കിയാണ് പ്രവർത്തിച്ചിരുന്നത്.
ഇൻഡോർ മുനിസിപ്പിൽ കോർപ്പറേഷനിലെ എൻജിനീയരാ ഹർഭജൻ സിങ്ങ് എന്ന വ്യക്തിയെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ഇയാളിൽ നിന്ന് 3 കോടി തട്ടാൻ ഹണിട്രാപ്പ് സംഘം ശ്രമിച്ചു എന്നായിരുന്നു പൊലീസിൽ നൽകിയ പരാതി. ഈ പരാതി അന്വേഷിച്ചപ്പോഴാണ് മധ്യപ്രദേശിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തെ തന്നെ പിടിച്ചുകുലുക്കുന്ന നിർണായ വിവരങ്ങൾ പുറത്തുവന്നത്. ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലായ 18 വയസ്സുള്ള പെൺകുട്ടിയിൽ നിന്നാണ് അന്വേഷണ സംഘം ഹണിട്രാപ്പ് സംഘത്തിലേക്ക് എത്തിച്ചേർന്നത്. ആരതി ദയാലും പൊലീസിനോട് കുറ്റസമ്മതം നടത്തിിട്ടുണ്ട്. പത്താംക്ലാസിൽ 95 ശതമാനം മാർക്ക് വാങ്ങിയാണ് ആരതി ജയിച്ചത്. പ്ലസ് ടുവിൽ 78 ശതമാനവും. ഒന്നര വർഷം മുമ്പ് ഭോപ്പാലിൽ എത്തിയതോടെയാണ് വാണിഭ സംഘത്തിലെ പ്രധാനിയായി ആരതി മാറിയത്.
Stories you may Like
- ജീവനക്കാർക്ക് സ്വർണ നാണയം സമ്മാനമായി നൽകുന്ന മുതലാളി യുകെയിലുമുണ്ട്
- കളിമണ്ണ് സിനിമയ്ക്ക് വേണ്ടിയല്ല ഞാൻ ഗർഭിണിയായത്; ശ്വേത മേനോൻ
- ഷൂട്ടിങ് ട്രാപിൽ പുരുഷ ടീമിന് സ്വർണം, വനിത ടീമിന് വെള്ളി, ഗോൾഫിൽ വെള്ളി
- പെൺവാണിഭ റാക്കറ്റ്: കാസ്റ്റിങ് ഡയറക്ടറും നടിയുമായ ആരതി മിത്തൽ അറസ്റ്റിൽ
- ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ഭർത്താവും മരിച്ചു
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്