ജിനോയെ വിഷം കഴിച്ച് അവശനിലയിൽ കാണപ്പെട്ടത് വീട്ടിൽ; പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരണം; കോൺഗ്രസ് നേതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തത് മാനസിക - ശാരീരിക പീഡനങ്ങൾ നേരിടേണ്ടി വന്നതു കൊണ്ടെന്ന് ആരോപണം; കുഞ്ഞുങ്ങളെ ഭർതൃവീട്ടുകാരുടെ സംരക്ഷണയിൽ നിന്നും മാറ്റി നിർത്തണമെന്ന് ബാലാവകാശ കമ്മിഷനിൽ പരാതി
എം മനോജ് കുമാർ
തിരുവനന്തപുരം: കാസർകോട്ട് വിഷം കഴിച്ച് മരിച്ച നിലയിൽ കാണപ്പെട്ട കോൺഗ്രസ് നേതാവിന്റെ ഭാര്യയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചും ഇവരുടെ നാല് കുട്ടികളെ ഭർതൃവീട്ടുകാരുടെ സംരക്ഷണയിൽ നിന്നും മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ടു ബാലാവകാശ കമ്മിഷനിൽ പരാതി. മരണമടഞ്ഞ ജിനോ (36)യുടെ ഭർത്താവും കരിവേടകം വാർഡ് മെമ്പറുമായ ഭർത്താവും ഭർതൃമാതാവും കോവിഡ് പോസിറ്റീവ് ആണ്. അതിനാൽ ജിനോയുടെ പന്ത്രണ്ടു വയസിൽ താഴെയുള്ള നാല് കുട്ടികളെ സുരക്ഷ ജിനോയുടെ വീട്ടുകാരെ ഏൽപ്പിക്കാൻ ഉത്തരവിടണം എന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
ജിനോയുടെ ബന്ധുവായ തിരുവനന്തപുരത്തെ കലാഞ്ജലി ഫൗണ്ടേഷൻ ഡയരക്ടർ സൗമ്യ സുകുമാരൻ ആണ് പരാതി നൽകിയിരിക്കുന്നത്. തന്റ്റെ ഫെയ്സ് ബുക്ക് പേജിലാണ് ബാലാവകാശ കമ്മിഷനിൽ നൽകിയ പരാതി അടക്കം സൗമ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജസ്റ്റിസ് ഫോർ ജിനോ എന്ന ഹാഷ് ടാഗിൽ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയ്ക്ക് എന്ന് പറഞ്ഞു ജിനോയുടെ ഫോട്ടോ അടക്കമാണ് എഫ്ബി കുറിപ്പ് നൽകിയിരിക്കുന്നത്.
ജിനോയുടെ ഭർത്താവ് കാസർകൊട് കുറ്റിക്കൽ മണ്ഡലം പ്രസിഡനറും കരിവേടകം വാർഡ് മെമ്പറുമാണ്. നാല് ദിവസം മുൻപാണ് ജിനോയെ വീട്ടിൽ വെച്ച് വിഷം കഴിച്ച് അവശ നിലയിൽ കണ്ടത്. പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജിനോ മരണമടഞ്ഞു. ജിനോയ്ക്ക് നേരെ നടന്ന-മാനസിക ശാരീരിക പീഡനങ്ങൾക്കും ആത്മഹത്യാ പ്രേരണക്കുറ്റത്തിനും ഭർതൃവീട്ടുകാർക്ക് എതിരെ കാസർകോട് പൊലീസ് കേസ് എടുത്തിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ജിനോയുടെ അമ്മ മരിച്ചതാണ് . തന്റെ മക്കൾക്ക് എത്ര പ്രതിസന്ധി ഉണ്ടായാലും മുന്നോട്ടു പോകുമെന്ന് ജിനോ തന്നോടു പറയാറുണ്ട്. അതുകൊണ്ട് തന്നെ തന്റെ കൂട്ടുകാരി ജിനോയുടെ മരണത്തിൽ സംശയമുണ്ട്. ജിനോയുടെ നാല് മക്കളാണ് ചെറുപ്രായത്തിൽ അനാഥരാക്കപ്പെട്ടത്. ജിനോ വിഷം കഴിക്കുന്ന ദിവസം കുട്ടികളുടെ ഭക്ഷണത്തിൽ രണ്ടു തവണ ഭർതൃമാതാവ് ചാരം കോരിയിട്ടിട്ടുണ്ട്. ഭർത്താവിന്റെ നിലപാടും പ്രതിസന്ധി സൃഷ്ടിച്ചു. ഇതാണ് ജിനോ വിഷം കഴിക്കാൻ കാരണം.
ജിനോയുടെ ബന്ധുക്കൾക്ക് ഇതുവരെ കുട്ടികളെ കാണാനോ സംസാരിക്കാനോ സാധിച്ചിട്ടില്ല. ജിനോയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് കിട്ടിയിട്ടുമില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ അവസ്ഥയിൽ നാല് കുട്ടികളുടെ സുരക്ഷയ്ക്ക് കമ്മിഷൻ നടപടി സ്വീകരിക്കണം. കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ജിനോയുടെ സഹോദരനും കുടുംബവും തയ്യാറാണ്. ക്രിമിനൽ ആയ പിതാവിന്റെയും കുടുംബത്തിന്റെയും കൂടെ കുട്ടികൾ സുരക്ഷിതരല്ല. ഈ കാര്യത്തിൽ നടപടി സ്വീകരിക്കണം എന്നാണ് സൗമ്യ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ജിനോയുടെ മരണത്തിൽ സംശയമുണ്ടെന്നു സൗമ്യ സുകുമാരൻ മറുനാടനോട് പറഞ്ഞു. ജിനോയുടെ കുട്ടികളെ പതിനാറാം തീയതി വരെ എന്റെ സഹോദരിയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ബാലാവകാശ കമ്മിഷൻ ഇടപെടൽ വഴിയാണ് ഇത് നടന്നത്. പതിനാറാം തീയതി ആരുടെ കൂടെ കുട്ടികളെ വിടണം എന്ന് തീരുമാനിക്കും. കുട്ടികൾ കോവിഡ് നെഗറ്റീവ് ആണ്. 13 വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭർതൃവീട്ടിലെ പ്രശ്നങ്ങൾ കാരണം സ്വന്തം വീട്ടിലേക്ക് വന്നാലും രാഷ്ട്രീയ സ്വാധീനം കാരണം ജിനോയ്ക്ക് ഭർതൃവീട്ടിലേക്ക് എപ്പോഴും തിരികെ പോകേണ്ടി വന്നു. ജീവിതം മുഴുവൻ അവൾക്ക് കഷ്ടപ്പാടായിരുന്നു. വീട്ടിൽ വെച്ച് വിഷം അകത്ത് ചെന്നതിനെ തുടർന്ന് പരിയാരം ആശുപത്രി കിടക്കയിൽ വെച്ച് നാല് ദിവസം മുൻപാണ് അവൾ മരിച്ചത്.
മരിക്കുമ്പോൾ ജിനോ കോവിഡ് പോസിറ്റീവ് ആയിരുന്നു. അതിനാൽ ഞങ്ങൾക്ക് അവളെ സന്ദർശിക്കാൻ കഴിഞ്ഞില്ല. ആശുപത്രിക്കിടക്കയിൽ വെച്ച് അവളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അവസാന മൊഴിക്ക് ഞങ്ങൾ അവളെ പ്രേരിപ്പിച്ചതാണ്. അവൾ ബെഡിൽ നിന്നും തിരികെ വരില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതിനാൽ ഫോണിൽ ഞങ്ങൾ മൊഴിക്ക് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അവൾ തിരികെ വരുമെന്ന് പ്രതീക്ഷിച്ചു. എനിക്ക് ശ്വാസം മുട്ടുന്നു.... അതിനാൽ വന്നിട്ട് എല്ലാം പറയാം എന്നാണ് ഫോണിൽ അവൾ പറഞ്ഞത്. വന്നിട്ട് അവൾ ഒന്നും പറയില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. മരിച്ചു കൊണ്ടിരിക്കുകയാണ് എന്ന് മനസിലാക്കിയാണ് അവസാന മൊഴിക്ക് ഞങ്ങൾ ആവശ്യപ്പെട്ടത്. ജീവിക്കും എന്ന പ്രതീക്ഷ അവസാനം വരെ അവൾ നിലനിർത്തിയിട്ടുണ്ടായിരിക്കണം.
അവളുടെ അകത്ത് ചെന്നത് എലി വിഷം ആണ്. കിഡ്നി ഫെയിലിയർ ആയിരുന്നു. ഡോക്ടർമാർ കിഡ്നി ട്രാൻസ് പ്ളാന്റെഷന് ആവശ്യപ്പെട്ടിരുന്നു. ഗുണം കിട്ടില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അവൾ മരിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. കോവിഡ് ആയതിനാൽ നേരിട്ട് കാണാനും കഴിഞ്ഞില്ല. അതിനാൽ എങ്ങനെ വിഷം അകത്ത് ചെന്ന് എന്ന് അറിയാനും കഴിഞ്ഞില്ല. ഇനി ഞങ്ങൾ മരണത്തിൽ സംശയം ചൂണ്ടിക്കാട്ടി കൂടി പരാതി നൽകും-സൗമ്യ പറയുന്നു.
Stories you may Like
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
- എൻ എസ് എസിനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടിയേക്കും
- മിത്ത് വിവാദത്തിലെ തിരുവനന്തപുരം കേസ് പിൻവലിക്കാൻ സർക്കാരിൽ ആലോചന
- ഷംസീർ മാപ്പു പറയണം; എൻ എസ് എസ് നിലപാട് കടുപ്പിക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍