സ്വർണ്ണക്കടത്ത് കേസിൽ സത്യം വിജയിക്കുമെന്ന് പലവട്ടം ആണയിട്ടെങ്കിലും അന്വേഷണം മുറുകുമ്പോൾ മന്ത്രി കെ.ടി. ജലീലിനു മനംമാറ്റം; ഖുറാന്റെ മറവിൽ സ്വർണക്കള്ളക്കടത്ത് നടന്നിരിക്കാമെന്നും തനിക്ക് അത് അറിവില്ലെന്നും ചാനൽ അഭിമുഖങ്ങളിൽ ആവർത്തനം; മന്ത്രിയെ ഭയപ്പെടുത്തുന്നത് കോഴിക്കോട്ടെ മതപണ്ഡിതനുമായുള്ള ഉറ്റബന്ധത്തിൽ വരുന്ന അന്വേഷണം; ഖുറാനൊപ്പം വന്ന 20 കിലോ സ്വർണം മതപണ്ഡിതനിലേക്ക് എത്തിയോ? ഒന്നും വിടാതെ ക്ലീൻ ചിറ്റ് നൽകാതെ അന്വേഷണ ഏജൻസികൾ
എം മനോജ് കുമാർ
തിരുവനന്തപുരം: യുഎഇ നയതന്ത്ര വഴിയിലൂടെ എത്തിയ ഖുറാൻ കേരളത്തിൽ രാഷ്ട്രീയ ആയുധമായി മാറുമ്പോൾ ഈ വിവാദത്തെ തരിമ്പും ശ്രദ്ധിക്കാതെയാണ് എൻഐഎയുടെ അന്വേഷണം മുന്നോട്ടു പോകുന്നത്. ഈ കാര്യം എല്ലാവരെക്കാളും നന്നായി അറിയുന്നതിനാലാണ് ജലീൽ എൻഐഎ-ഇഡി ചോദ്യം ചെയ്യൽ മറച്ചുവെച്ച് ഗോപ്യമായി ചോദ്യം ചെയ്യലിന് എത്താൻ കഴിയുമോ എന്ന വഴി തേടി സ്വയം പരിഹാസ്യനായി മാറിയത്. ഇപ്പോഴും ഖുറാനെ തൊട്ടു സത്യം ചെയ്തു മുന്നോട്ടു പോകുന്ന ജലീൽപക്ഷെ ഭയപ്പാടിലാണ്. യുഎഇ നയതന്ത്ര ബാഗേജ് വഴി സ്വർണ്ണക്കടത്ത് നടന്നില്ലെന്ന് പറയാൻ ഞാൻ ആളല്ല എന്നാണ് ഇപ്പോൾ മന്ത്രി ജലീൽ പറയുന്നത്.
ഇതെല്ലാം മുൻ നിലപാടിൽ നിന്നുള്ള വ്യതിചലനമാണ്. ഖുറാൻ എത്തിച്ചപ്പോൾ അതിൽ 20 കിലോ സ്വർണവും കൂടി യുഎഇയിൽ നിന്ന് എത്തിയിട്ടുണ്ട് എന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. ഇത് ചോദിച്ചറിയാനാണ് മന്ത്രിയെ എട്ടു മണിക്കൂർ എൻഐഎ ചോദ്യം ചെയ്തത്. ഈ ഇരുപത് കിലോ സ്വർണം കോഴിക്കോട്ടെ ഒരു മതപണ്ഡിതന് എത്തിച്ചതായാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. ജലീലുമായി ഏറ്റവും അടുത്ത് ബന്ധമുള്ള മതപണ്ഡിതനാണിത്. മതപണ്ഡിതനുള്ള പണം ഗോൾഡായി കേരളത്തിലേക്ക് വന്നു. അത് വന്നത് ഖുറാനു ഒപ്പമാണ്.
ഇരുപത് കിലോ തൂക്കവിത്യാസം അറിയാനാണ് ഖുറാൻ വന്ന രീതി അന്വേഷണ ഏജൻസികൾ വീണ്ടും വീണ്ടും പരിശോധന നടത്തിയത്. യുഎഇയിൽ നിന്നും മതഗ്രന്ഥങ്ങൾ എത്തിച്ച കർട്ടണുകളിൽ ഒന്നിൽ നിറയെ നോട്ടു നിറച്ചു. എന്നിട്ട് തൂക്കം പരിശോധിച്ചു. യുഎഇയിൽ നിന്ന് വന്ന ഖുറാൻ ബോക്സിന്റെ തൂക്കം കസ്റ്റംസ് രേഖപ്പെടുത്തിയിട്ടുണ്ട്. ജലീൽ പറഞ്ഞ പ്രകാരമുള്ള ഖുറാനും അതിന്റെ തൂക്കവുമല്ല അന്വേഷണ ഏജൻസികൾകളുടെ കയ്യിൽ ഉള്ളത്. മതപണ്ഡിതനു വന്ന ഗോൾഡ് ഖുറാൻ വന്ന ബോക്സിൽ ഉണ്ടായിരുന്നു എന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ഇത് സുരക്ഷിതമായി കോഴിക്കോട് എത്തുകയും ചെയ്തു. സി ആപ്റ്റ് വാഹനത്തിലാണ് ഇത് പോയത് എന്നും അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. ഇന്നും സിആപ്റ്റിൽ പരിശോധന വന്നതും ഇതിന്റെ ഭാഗം തന്നെയാണ്. സ്വർണ്ണക്കടത്തുമായി സിആപ്റ്റിനു അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ സിആപ്റ്റ് അന്വഷണ ഏജൻസികൾ ഒഴിവാക്കി നിർത്താത്തത്.
ഗൾഫിൽ നിന്നും സ്വർണ്ണക്കടത്ത് പല വഴി യുഎഇ കോൺസുലേറ്റ് വഴി നടന്നു എന്ന കാര്യവും തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. മതപണ്ഡിതനിലെക്കും ജലീലിലേക്കും മാത്രമല്ല അന്വേഷണം പോകുന്നത് ബിനീഷ് കോടിയേരിയിലേക്കും കൂടിയാണ്. ബിനീഷ് കോടിയേരിയും മന്ത്രി ഇ.പി.ജയരാജന്റെ മകനും തമ്മിൽ അകലാനുണ്ടായ കാര്യവും അന്വേഷണ ഏജൻസികൾക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്വപ്നയുമായി ഇപിയുടെ മകൻ നിൽക്കുന്ന ചിത്രം പുറത്ത് വിട്ടത് ബിനീഷ് കോടിയേരിയാണെന്ന് ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സിപിഎമ്മിൽ ഉൾപ്പോരുകൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു. അന്വേഷണ ഏജൻസികളുടെ സംശയമുനയിൽ ഉള്ളത് ജലീലും ബിനീഷ് കോടിയേരിയുമാണ്.
സ്വർണ്ണക്കടത്ത് കേസിൽ ജലീലിനുള്ള ബന്ധം മുന്നിൽ നിൽക്കുമ്പോൾ ബിനീഷ് കോടിയേരിക്ക് ലഹരിമരുന്നു കടത്ത് കേസുകൾ കൂടി മുന്നിലുണ്ട്. ബിനീഷിന്റെ ബിനാമി എന്ന് അന്വേഷണ ഏജൻസികൾ കരുതുന്ന അനൂപ് മുഹമ്മദും കാർ പാലസിന്റെ ലത്തീഫും നൽകിയ മൊഴികൾ ബിനീഷിനെതിരെയുള്ള ശക്തമായ തെളിവുകൾ ആയി മുന്നിൽ നിൽക്കുന്നു. ഇവരെ കൂടാതെ മത പണ്ഡിതനിലേക്ക് കൂടി അന്വേഷണം നീണ്ടാൽ കാര്യങ്ങൾ കുഴഞ്ഞു മറിയും. ലീഗിനെക്കാൾ കൂടുതൽ സിപിഎം പേടിക്കേണ്ട കേസായി ഇത് മാറുകയും ചെയ്യും. സിപിഎമ്മുമായി ഏറ്റവും അടുത്ത് നിൽക്കുന്ന മതപണ്ഡിതൻ എന്ന് മാത്രമല്ല ജലീലിനെ സിപിഎമ്മുമായി അടുപ്പിച്ച് നിർത്തുന്നതും ഇതേ മതപണ്ഡിതനാണ്. മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎമ്മോ ജലീലിനെ തള്ളിക്കളയാത്തത് ഈ മതപണ്ഡിതന്റെ സ്വാധീനം കാരണമാണ്.
ജലീലിനു ക്ലീൻ ചിറ്റ് നൽകാൻ എൻഐഎയോ ഇഡിയോ തയ്യാറായില്ല. മറിച്ച് ഇനിയും ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തും എന്നാണ് പറഞ്ഞത്. ഇത് മനസിലാക്കിയാണ് മുന്നണിയും പാർട്ടിയും പറഞ്ഞാൽ രാജി വയ്ക്കും എന്ന് ജലീൽ പറയുന്നത്. ജലീൽ ചോദ്യം ചെയ്യപ്പെടാനും അറസ്റ്റിലാകാനും സാധ്യതകൾ ഏറെയാണ്. ജലീൽ എൻഐഎയ്ക്ക് നൽകിയ മൊഴികൾ പലതും സംശയാസ്പദമായി നിലനിൽക്കുകയാണ്. ഖുറാൻ എത്തിയ കാര്യം മറച്ചുവെച്ചു. ഇത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ല. യുഎഇ കോൺസുലെറ്റുമായി ഇടപാട് നടത്തുമ്പോൾ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി എന്തുകൊണ്ട് തേടിയില്ല എന്ന ചോദ്യത്തിനും ജലീൽ മറുപടി പറഞ്ഞില്ല. ഇതോന്നും അറിയില്ല എന്ന് പറഞ്ഞോഴിയാൻ മന്ത്രി എന്ന നിലയിൽ ജലീലിനു കഴിയില്ല.
കസ്റ്റംസ് അറസ്റ്റ് പോലെയല്ല എൻഐഎ അറസ്റ്റ്. നൂറ്റിഎൺപതു ദിവസത്തിനുള്ളിൽ എൻഐഎയ്ക്ക് കുറ്റപത്രം സമർപ്പിച്ചാൽ മതി. അറസ്റ്റിലായാൽ ആറു മാസം വരെ ജാമ്യം ലഭിക്കില്ല. യുഎ പിഎ വകുപ്പുകൾ പ്രകാരമുള്ള കേസ് ആയതിനാലാണ് കുറ്റപത്രം വരുന്നത് വരെ ജയിലിൽ തന്നെ കഴിയേണ്ട അവസ്ഥ വരുന്നത്. കസ്റ്റംസിന് ആറു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. ഏഴു വര്ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ മാത്രം ഉള്ളതുകൊണ്ടാണ് അറുപത് ദിവസത്തിനുള്ളിൽ ചാർജ് ഷീറ്റ് ഫയൽ ചെയ്യേണ്ട ആവശ്യം വരുന്നത്. അറുപത ദിവസം കഴിഞ്ഞാൽ കസ്റ്റംസ് കേസിൽ ജാമ്യം ലഭിക്കും. സ്വർണ്ണക്കടട്ത് കേസിൽ അറസ്റ്റിലുള്ള ജലീലിനു ജാമ്യം ലഭിച്ചത് ഇത് പ്രകാരമാണ്.
Stories you may Like
- കുടകിൽ മലപ്പുറം സ്വദേശികളെ കൊള്ളയടിച്ചെന്ന പരാതി; ദുരൂഹതയുണ്ടെന്ന് പൊലീസ്
- സിപിഎമ്മും പരിവാറും ഒത്തുകളിയിലെന്ന് പ്രതിപക്ഷ നേതാവ്; കടന്നാക്രമണവുമായി സതീശൻ
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ കേരളത്തിലെ സ്വർണക്കടത്ത്
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കൊലയ്ക്ക് മുമ്പ് പാന്റ് മടക്കിയ നിലയിൽ; തിരികെ പോകുമ്പോൾ പാന്റ് നനഞ്ഞ് മടക്ക് അഴിഞ്ഞും; പേരാമ്പ്ര അനുവധക്കേസിൽ നിർണായക തെളിവായി പ്രതി മുജീബിന്റെ സിസി ടിവി ദൃശ്യങ്ങൾ; പൊലീസ് എത്തും മുമ്പേ തെളിവ് നശിപ്പിക്കാൻ മുജീബിന്റെ ഭാര്യയുടെ ശ്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്