എന്നും വലവീശിപ്പിടിച്ചിരുന്നത് മെഡിക്കൽ സ്റ്റുഡന്റ്സിനെ; കാശുള്ളതുകൊണ്ടാണ് അവരുടെ പിന്നാലെ പോയതെന്ന് ചോദ്യം ചെയ്യലിൽ കാശി; യുവതികളെ ബ്ലാക്ക്മെയിൽ ചെയ്ത് സെക്സ് വീഡിയോകൾ വിറ്റുപണമുണ്ടാക്കിയതിന് പുറമേ വിദേശത്ത് നിന്നുവരുന്നവരുടെ എസ്കോർട്ടായെന്നും മൊഴി; യുവതികളുടെ സ്വകാര്യ ചിത്രങ്ങൾ സൂക്ഷിച്ച ലാപ്ടോപ്പും പെൻഡ്രൈവും ഒളിപ്പിച്ചത് ആര്? നാഗർകോവിൽ സെക്സ് റാക്കറ്റ് കേസിൽ കാശിയുടെ അച്ഛനും പിടിയിൽ
മറുനാടൻ മലയാളി ബ്യൂറോ
നാഗർകോവിൽ: മകനെ രക്ഷിക്കാൻ ശ്രമിച്ചത് തങ്കപാണ്ടിക്കും വിനയായി. സോഷ്യൽ മീഡിയ വഴി സ്ത്രീകളെ പ്രണയച്ചതിയിൽ വീഴ്ത്തി രഹസ്യ വീഡിയോ ചിത്രീകരിച്ച് ബ്ലാക്മെയിൽ ചെയ്ത് കാശുണ്ടാക്കിയ കാശിയുടെ അച്ഛൻ തങ്കപാണ്ടിയെ സിബിസിഐഡി അറസ്റ്റ് ചെയ്തു. പെൺകുട്ടികളുടെ സ്വകാര്യ ചിത്രങ്ങൾ സൂക്ഷിച്ചിരുന്ന ലാപ്ടോപ്, പെൻഡ്രൈവ് എന്നിവ ഒളിപ്പിച്ചതിനാണ് തങ്കപാണ്ടിയനെ അറസ്റ്റുചെയ്തത്. പെൺകുട്ടികളുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്ത കാശിയുടെ കൂട്ടാളികളായ നാഗർകോവിൽ സ്വദേശിയായ ഡസൻ ജിനോയെയും ദിനേശിനെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ യുവതി കന്യാകുമാരി എസ്പി. ശ്രീനാഥിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാശി പിടിയിലായത്. തിരുനെൽവേലി സി.ബി.സിഐ.ഡി ഡി.എസ്പി അനിൽകുമാറിനാണ് അന്വേഷണച്ചുമതല. 100ലേറെ സ്ത്രീകളെയാണ് കാശി കുഴിയിലാക്കി ലക്ഷങ്ങൾ സമ്പാദിച്ചത്. ചതിക്കിരയായവരിൽ തമിഴ് സിനിമാ നടന്റെ മകളുമുണ്ട്.
കോവിഡ് കാലത്ത് തമിഴ്നാട്ടിനെ ഞെട്ടിച്ച പീഡന വീരൻ
നാഗർകോവിലെ ഒരു ചെറിയ ചിക്കൻ ഫാം ഉടമ തങ്കപാണ്ഡ്യന്റെ മകനായ കാശിയെന്ന സുജി, ഒരു ഡോക്ടറുടെ പരാതിയിൽ കന്യാകുമാരി എസ്പിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് അറസ്റ്റിലായത്. താൻ കാശിയുടെ മുൻ കാമുകിയായിരുന്നെന്നും തങ്ങൾ തമ്മിലുള്ള ബന്ധം മുതലെടുത്ത് സ്വകാര്യഫോട്ടോകൾ ഇന്റർനെറ്റിൽ അപ്പ്ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു ഡോക്ടറുടെ പരാതി. 7ലക്ഷം രൂപകൊടുത്തിട്ടും ആർത്തി തീരാതെ കാശി വീണ്ടും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.
കേസ് അന്വേഷിച്ചപ്പോഴാണ് പൊലീസ് ഞെട്ടിയത്. ഈ ഫ്രീക്കൻ പയ്യന് ബന്ധമുള്ളത് ഒന്നും രണ്ടുമല്ല നൂറിലധികം സ്ത്രീകളെയാണ്. അതിൽ ഭൂരിഭാഗവും ഡോകട്ര്മാരോ മെഡിക്കൽ സ്റ്റുഡൻസോ ആണ്. ഇവരെയൊക്കെ വളച്ച് ഫോട്ടോയൊടുത്ത് പണം തട്ടുകയായിരുന്നു കാശിയുടെ രീതി. ഇയാളുടെ പടവും രീതികളും വാർത്തയയാതോടെ മുപ്പതിലധികം ഡോക്ടമാരാണ് കന്യകുമാരി എസ്പിക്ക് പരാതി നൽകിയത്. മൊത്തം നൂറിലിധം ഇരുകളുടെ കാശി തന്നെ സമ്മതിക്കുന്നുണ്ട്. ഇതുകൊണ്ടും തീർന്നില്ല അന്താരാഷ്ട്ര ബന്ധമുള്ള ഒരു ക്രിനലാണ് കാശിയെന്നാണ് പൊലീസ് സംശയിക്കുന്നത്. പണം വാങ്ങിയിട്ടും ഇയാൾ പല കാമുകിമാരുടെയും ചിത്രങ്ങളും വീഡിയോകളും പല പോൺ സൈററുകൾക്കും വിറ്റിട്ടുണ്ട്.
അന്താരാഷ്ട്രതലത്തിൽ രഹസ്യമായി പ്രവർത്തിക്കുന്ന പല ഡേറ്റിങ്ങ് ഗ്രൂപ്പുകളിലും എസ്കോർട്ട് വെബ്സൈറ്റുകളിലും ഇയാൾ അംഗമാണ്. എസ്കോർട്ട് ഡ്യൂട്ടിയെന്ന പേരിൽ പുരഷവേശ്യയായി ജീവിച്ചും ഈ സുമുഖൻ പണം സമ്പാദിക്കുന്നു. അതുകൊണ്ടുതന്നെ പൊലീസ് ഈ കേസ് തമിഴ്നാട് സിബിസിഐഡിക്ക് വിട്ടിരിക്കയാണ്. പോണ്ടിച്ചേരിയിലെ വിലിയ ആഡംബര ഹോട്ടലുകൾ കൊണ്ടുപോയാണ് ഇയാൾ പീഡനം നടത്തിയത്. ഇതിനുള്ള പണമൊക്കെ വിദേശ അക്കൗണ്ടുകളിൽനിന്നാണ് വരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാശിയുടെ സഹായികളിൽ ഒരാൾ മാത്രമാണ് ഇതുവരെ പിടിയിലായത്. ഒരാൾക്ക് ഒറ്റക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും വൻ റാക്കറ്റ് പിന്നിലുണ്ടെന്ന് തമിഴ്മാധ്യമങ്ങൾ ആരോപിക്കുന്നുണ്ട്.
ഒരു പ്രമുഖ നടന്റെ മകളും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളും വരെ കാശിയുടെ ഇരകൾ ആയിട്ടുണ്ടെന്ന് തമിഴ് മാധ്യമങ്ങൾ പറയുന്നു. അതുകൊണ്ടുതന്നെ ശക്തമായ ഒരു രാഷട്രീയ വിവാദമായും ഈ പ്രശ്നം ഉയർന്നുവരികയാണ്. നേരത്തെ നടന്ന പൊള്ളാച്ചി പീഡന പരമ്പര ഭരണകക്ഷിയായ എഐഡിഎംകെക്ക് വലിയ ചീത്തപ്പേരാണ് ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഈ കേസിൽ പഴുതടച്ച അന്വേഷണമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് കാലത്തും ഈ പീഡന കേസിൽ തമിഴകം തിളക്കയാണ്.
ഇരപിടുത്തം നവമാധ്യമങ്ങൾ വഴി
ചിലയിടത്ത് പൈലറ്റ് ട്രയിനി, മറ്റിടങ്ങളിൽ ഒരു ബിസിനസുകാരൻ, ചിലടയിടതത് അഭിഭാഷകൻ.. ഇങ്ങനെ സിനിമാസ്റ്റെലിൽ തരംപോലെ പേരും ജോലിയും മാറ്റിപ്പറഞ്ഞാണ് ഈ വിരുതൻ കെണിയൊരുക്കാറുള്ളത്. ഇരിപിടുത്തം എല്ലായിപ്പോഴും ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലൂടെയാണെന്ന് പൊലീസ് പറഞ്ഞു.
ഡോക്ടർമാരുടെയൊക്കെ ഫ്രണ്ട്ലിസ്റ്റിൽ എങ്ങനെയെങ്കിലും കയറിപ്പറ്റുന്ന ഇയാൾ തന്റെ വർക്കൗട്ട് വീഡിയോസും ആഡംബര ബൈക്കിലെ കറങ്ങുന്ന ദൃശ്യങ്ങളുമൊക്കെയാണ് അയച്ചുകൊടുത്താണ് പ്രീതി പിടിച്ചുപറ്റുന്നത്. എന്തുകൊണ്ടാണഡോക്ടർ്മാരെയും മെഡിക്കൽ സ്റ്റുഡൻസിനെയും ലക്ഷ്യമിടുന്നത് എന്ന് ചോദിച്ചപ്പോൾ അവരുടെ കൈയിൽ പണം ധാരാളം ഉണ്ടെന്നായിരുന്നു കാശിയുടെ മറുപടി. ചെന്നൈ നഗരമായിരുന്നു ഇയാളുടെ വിഹാര രംഗം. അവിടുത്തെ മൂന്ന് മലയാളി പെൺകുട്ടികളും കാശിയുടെ വലയിൽ പെട്ടിട്ടുണ്ട്. ഇയാളുടെ പെൻഡ്രൈവ് പരിശോധിച്ച് പൊലീസ് നൂറിലധികം സ്ത്രീളുടെ അശ്ളീല ചിത്രങ്ങൾ കണ്ട് ഞെട്ടുകയായിരുന്നു.
എല്ലാ ഗജഫ്രോഡുകളെയും പോലെ വാക്ചാതുരിയായിരുന്നു ഇയാളുടെയും കൈമുതൽ. പക്ഷേ ഇയാൾക്ക് അടിസ്ഥാന വിദ്യാഭ്യാസം മാത്രമാണ് ഉണ്ടായിരുന്നത്. ചിലയിടത്തൊക്കെ മോഡലാണെന്നും നടനാണെന്നും തട്ടിവിടും. ആഡംബര ബൈക്കിൽ സിനിമാസ്റ്റെലിൽ കാണാനെത്തുന്ന ഇയാൾ വിലപടിച്ച സമ്മാനങ്ങളും നൽകി കാമുകിയെ വീഴുത്തും. പിന്നെയാണ് പോണ്ടിച്ചേരിയിലേക്കുള്ള യാത്ര. ഒരു പ്രത്യേക ഹോട്ടലിലാണ് ഇയാൾ മുറിയെടുക്കാറുള്ളത്. ഇവിടെവച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. എല്ലാം പ്രൊഫഷണൽ നിലവാരത്തിലുള്ളവയാണ്്. ഒരിടത്തും കാശിയുടെ ഒരു തലപോലും പെട്ടിട്ടില്ല. കാശിക്ക് പിന്നിൽ വലിയൊരു സംഘം തന്നെയുണ്ടെന്ന് പൊലീസ് നിഗമനത്തിൽ എത്താനുള്ള കാരണം ഇതാണ്.
ഒരു ഡോക്ടറുടെ സുഹൃത്തായാൽ അത് മുതലെടുത്ത് അടുത്ത ലേഡി ഡോകട്റെയും ഇയാൾ വഞ്ചിക്കും. വിവരം പുറത്തായാലും മാനഹാനി ഓർത്ത് ആരും പരാതിപ്പെടില്ല. ഇനി പണം കൊടുത്തവരുടെ ചിത്രങ്ങളും ഇയാൾ പോൺ സൈറ്റുകൾക്ക് വിറ്റിട്ടുണ്ട്. അതുപോലെ വിദേശത്തുനിന്നും മറ്റും വരുന്ന പണച്ചാക്കുകളായ സ്ത്രീകൾക്ക് എസകോർട്ട് ഡ്യൂട്ടിയെന്ന് പറഞ്ഞ് കൂടെപ്പോയി ഒരു ദിവസം പങ്കാളിയായി ജീവിച്ചും ഇയാൾ കാശുണ്ടാക്കിയിരുന്നു.
കുടുക്കിയത് ചെന്നെയിലെ ഡോക്ടർ
ഒന്നുരണ്ടുമല്ല കഴിഞ്ഞ ആറ് വർഷമായി ഇയാൾ ഇതോപരിപാടി തുടരുകയാണ്. അതായത് 19ാമത്തെ വയസ്സുമുതൽ. കന്യകുമാരി ജില്ലായിൽനിന്നും ഇയാൾക്കെതിരെ പരാതിയുണ്ട്. ഒടുവിൽ ഏഴു ലക്ഷം രൂപ നഷ്ടമായ ചെന്നൈ സ്വദേശിയായ ഡോക്ടറുടെ പരാതിയിൽ ഏപ്രിൽ 24നാണ് യുവാവ് പിടിയിലാകുന്നത്. ഏഴുലക്ഷം കൊടുത്തിട്ടും ഇനിയും പണം കിട്ടണമെന്ന അതിബുദ്ധിയാണ് കാശിയെ കുടുക്കിയത്. പെൺകുട്ടി കന്യകുമാരി എസ്പി ശ്രീനാഥിന് പരാതി നൽകുകയായിരുന്നു. എപ്രിൽ 26നാണ് പൊലീസ് ഇയാളെ അറ്സ്റ്റ് ചെയ്തത്. നാഗർ കോവിൽ കോട്ടാറിലെ തൊഴിൽ രഹിതമാണ് ഇയാൾ എന്ന് അറിഞ്ഞ് കാമുകിമാർ ഞെട്ടുകയായിരുന്നു
ദൃശ്യങ്ങളും നഗ്ന ഫോട്ടോകളും ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യാൻ സഹായിച്ച ജിനോ എന്നയാളും ഒപ്പം അറസ്റ്റിലായി.വിദേശങ്ങളിൽ അടക്കം ഇയാൾക്കു ബന്ധമുണ്ടെന്ന് കണ്ടെത്തിയിതനെ തുടർന്നാണ് അന്വേഷണം സിബിസിഐഡിക്കു കൈമാറാൻ കന്യാകുമാരി എസ്പി സർക്കാരിനോടു ശുപാർശ ചെയ്തത്. വരും ദിവസം തന്നെ കേസ് സിബിസിഐഡി ഏറ്റെടുക്കുമെന്നാണ് സൂചന. സമാനമായ രീതിയിൽ നേരത്തെ പൊള്ളാച്ചിയിലും പെൺകുട്ടികളെ വലയിൽ വീഴ്ത്തി സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്ന സംഘം പിടിയിലായിരുന്നു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍