ആരും ഒറ്റയ്ക്ക് പോകാൻ ഭയക്കുന്ന വഴികളിലൂടെയാണ് മരണത്തിനു തൊട്ടു മുൻപുള്ള നിമിഷങ്ങളിൽ ദേവനന്ദ സഞ്ചരിച്ചിരിക്കുന്നത്; കാണാതായി ഒരു മണിക്കൂറിനുള്ളിൽ ദേവനന്ദ മരിച്ചിട്ടുണ്ടെന്നതും വിരൽ ചൂണ്ടുന്നതു കൊലപാതകത്തിലേക്ക്; സിഐഡി നായ പോയ വഴിയേ ദേവനന്ദ പോകില്ല; കുട്ടിയെ ആരോ കടത്തിക്കൊണ്ടു പോയത് തന്നെ; ദേവനന്ദയുടേതു കൊലപാതകമെന്ന് ഉറച്ച് വിശ്വസിച്ച് ഇളവൂരുകാർ; ഇത്തിക്കരയാറിലൂടെ ഒഴുകുന്നത് ദുരൂഹത
എം മനോജ് കുമാർ
കൊല്ലം: ദേവനന്ദയുടെ മരണം മുങ്ങിമരണമെന്നുള്ള അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നെങ്കിലും ഇപ്പോഴും മുറുകി നിൽക്കുന്നത് മരണം കൊലപാതകമാണെന്ന വാദം തന്നെ. ഇത്തിക്കരയാറിലെ ആ മരണം മുങ്ങിമരണം എന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആരും തള്ളിക്കളയുന്നില്ല. പക്ഷെ മുങ്ങി മരണത്തിലേക്ക് നയിച്ച സംഭവവികാസമെന്ത്? കുട്ടി ഒരിക്കലും ആ വഴികളിൽ കൂടി ഒറ്റയ്ക്ക് പോകില്ല. ആരും ഒറ്റയ്ക്ക് പോകാൻ ഭയക്കുന്ന വഴികളിലൂടെയാണ് മരണത്തിനു തൊട്ടു മുൻപുള്ള നിമിഷങ്ങളിൽ ദേവനന്ദ സഞ്ചരിച്ചിരിക്കുന്നത്. കാണാതായി ഒരു മണിക്കൂറിനുള്ളിൽ ദേവനന്ദ മരിച്ചിട്ടുണ്ട്. ഈ വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ടും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കാണാതായ ഈ മണിക്കൂറിൽ ദേവനന്ദ പോയെന്നു പൊലീസ് നായ റീന ചൂണ്ടിക്കാണിക്കുന്ന സ്ഥലങ്ങളിൽ ദേവനന്ദ ഒറ്റയ്ക്ക് പോകില്ല. ആരോ ദേവനന്ദയെ കടത്തിക്കൊണ്ടു പോയതാണ്. ബന്ധുക്കളും നാട്ടുകാരും ഈ വാദത്തിൽ ഉറച്ചു നിൽക്കുന്നു.
എന്തുകൊണ്ട് ദേവനന്ദ ഈ വഴിയിൽക്കൂടി പോകില്ല. പഞ്ചായത്ത് അംഗം ഉഷ ആ വഴിയെക്കുറിച്ച് പറയുന്ന കാര്യങ്ങൾ ഇങ്ങനെ: ദേവനന്ദ അവസാനം പോയ ആ വഴികളിൽകൂടി ഒറ്റയ്ക്ക് പോകാൻ എനിക്ക് കൂടി പേടിയാണ്. ഒറ്റയ്ക്ക് ഞാൻ ആ വഴിയിൽ കൂടി ഒരിക്കലും സഞ്ചരിക്കില്ല. ആ രീതിയിലാണ് ആ വഴി കിടക്കുന്നത്. ദേവനന്ദയുടെ വീടിരിക്കുന്ന സ്ഥലം പൊതുവേ വിജനമായ സ്ഥലമാണ്. ആ വീട് കഴിഞ്ഞാൽ പിന്നെ അധികം വീടുകളില്ല. വിജന പ്രദേശമാണ്. പുഴയും അതിനോട് ചേർന്നുള്ള പ്രദേശങ്ങളുമാണ്. അങ്ങോട്ട് ആർക്കും പോകേണ്ടി വരുന്നില്ല. ജനവാസം തീരെ കുറഞ്ഞ ഇലവൂരിലെ ഇടമാണ് ഇത്. പകൽ പോലും ആളില്ലാത്ത സ്ഥലമാണിത്. ദേവനന്ദയുടെ വീട് കഴിഞ്ഞാൽ പിന്നെയുള്ളത് വിരലിൽ എണ്ണാവുന്ന വീടുകളാണ്. അതിൽ മിക്കതിലും ആൾ താമസവുമില്ല. വിജനമായ പ്രദേശം എന്ന് തന്നെ പറയാം. ആ ഭാഗത്തേക്ക് ആർക്കും പോകേണ്ട ആവശ്യം വരുന്നില്ല.
ആർക്കെങ്കിലും അപ്പുറത്തുള്ള ക്ഷേത്രത്തിലേക്ക് പോകണമെങ്കിൽ മാത്രമേ ആ വഴി വല്ലവരും പോവുകയള്ളൂ. വർഷത്തിലൊരിക്കൽ മിന്നൂർക്കുളം മാടൻ നട ക്ഷേത്രത്തിൽ സപ്താഹം നടക്കും. സപ്താഹം വരുന്ന സമയത്ത് മാത്രമാണ് ഈ വഴിയിലൂടെ ആരെങ്കിലും പോകാറ്. അത് തന്നെ ദുർലഭവുമായി മാത്രം. അവർക്ക് പോകാൻ വേണ്ടിയാണ് ഇക്കര നിന്ന് അക്കരെയിലേക്ക് പാലം ഇടുന്നത്. അത് തന്നെ താത്കാലിക പാലം. ഇപ്പോൾ തന്നെ അവിടെയുള്ളത് സപ്താഹത്തിനായി ക്ഷേത്രത്തിൽ പോകാൻ ഇടുന്ന നടപ്പാലം മാത്രമാണ്. ദേവനന്ദയെ പോലുള്ള ഒരു കുട്ടി ഒരിക്കലും പൊന്തയും കാടും നിറഞ്ഞ ഈ വഴിയിലൂടെ പോകില്ല. റബ്ബർ തോട്ടവും കാടുമാണ് അവിടെയുള്ളത്. ഈ വഴിയിലൂടെ ദേവനന്ദ ഒരിക്കലും പോവുകയോ ഈ വഴിയിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്ത് മരണത്തെ പുല്കുകയോ ചെയ്യില്ല. അതുകൊണ്ട് തന്നെയാണ് മരണം സാധാ മരണമല്ല കൊലപാതകമാണെന്ന് ചൂണ്ടിക്കാണിക്കുന്നത്-ഉഷ പറയുന്നു.
ഏഴു വയസ്സുകാരി ദേവനന്ദ മുങ്ങിമരിച്ചതാണെന്നുള്ള അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് വന്നിരിക്കുന്നത്. ദേവനന്ദയുടെ ശരീരം ജീർണിച്ചു തുടങ്ങിയിരുന്നു. വയറ്റിൽ ചെളിയുടെയും വെള്ളത്തിന്റെയും അംശം കണ്ടെത്തി. മൃതദേഹം കണ്ടെടുക്കുന്നതിന് 1820 മണിക്കൂറുകൾക്കിടയ്ക്കാണു മരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇനി ലഭിക്കാനുള്ളത് ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലമാണ്. അതേസമയം ഇന്നു ഫോറൻസിക് സംഘം സ്ഥലം സന്ദർശിക്കുന്നുണ്ട്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴികൾ പൊലീസ് വീണ്ടുമെടുത്തിട്ടുണ്ട്. എന്തെങ്കിലും വൈരുധ്യം ഈ മൊഴികളിൽ കണ്ടേക്കും എന്ന പ്രതീക്ഷയിലാണ് പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും സംശയം വെറുതെ എഴുതി തള്ളാൻ നിലവിലെ ഘട്ടത്തിൽ പൊലീസ് തയ്യാറല്ല.
പകൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ ഇളവൂരുകാർ മടിക്കുന്ന സ്ഥലമാണ് എന്ന് വാർഡ് മെമ്പർ കൂടി സാക്ഷ്യപ്പെടുത്തുമ്പോൾ ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് പോകില്ലെന്ന് പൊലീസും ഇപ്പോൾ സംശയിക്കുകയാണ്. ഈ രീതിയിലുള്ള പ്രതികരണങ്ങൾ തന്നെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മറുനാടനോട് പങ്കുവെച്ചതും. അതായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് അല്ല ദേവനന്ദയുടെ മരണത്തിന് മുന്നിലുള്ള പ്രശ്നമെന്നു പൊലീസും ഇപ്പോൾ കണക്കുകൂട്ടുകയാണ്. ആരോ ദേവനന്ദയെ എടുത്ത് ആറ്റിലേക്ക് എറിഞ്ഞു. കൊലപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ. അതാര്? അത് കണ്ടുപിടിച്ചേ മതിയാവൂ.
അല്ലെങ്കിൽ ദേവനന്ദ ഒറ്റയ്ക്ക് നടന്നു ആറ്റിലേക്കുള്ള വഴിയേ പോയി. അങ്ങിനെ ഒരു നിഗമനത്തിൽ എത്തുകയാണെങ്കിൽ അത് ശാസ്ത്രീയമായി തെളിയിക്കേണ്ടി വരും. എന്തായാലും ദേവനന്ദയുടെ മരണം ഒരുപാട് സങ്കീർണ്ണതകളാണ് കേരളാ പൊലീസിനു മുന്നിൽ ഉയർത്തുന്നത്. ഇത് ഒരു സാധാ കേസല്ല. തെളിയിക്കാൻ അത്യന്തം വിഷമകരമായ കേസ്. പക്ഷെ ഈ രീതിയിൽ വരുന്ന ആദ്യ കേസും. ഇത് തെളിയിച്ചേ അടങ്ങൂ എന്നാണ് കേരളാ പൊലീസിൽ നിന്നും ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന നിർബന്ധബുദ്ധി. മിടുക്കന്മാരുള്ള അന്വേഷണ സംഘം ഉൾച്ചേർന്ന പൊലീസ് സംഘമാണ് കേരളത്തിലേത്. സമാന കേസുകളും അന്വേഷണ സംഘം പഠിക്കുന്നുണ്ട്.
ഒരു നിശബ്ദ കൊലയാളി ദേവനന്ദയുടെ മരണത്തിനു പിന്നിലുണ്ട് എന്ന നിഗമനം തന്നെയാണ് ശക്തി പ്രാപിക്കുന്നത്. ആ നിശബ്ദ കൊലയാളി ആര്? ഇതാണ് ദേവനന്ദയുടെ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിനു മുന്നിലുള്ളത്. തത്ക്കാലത്തെക്കെങ്കിലും ദേവനന്ദ ആറ്റിലേക്ക് ഒറ്റയ്ക്ക് നടന്നു പോയി എന്ന സംശയം പൊലീസ് പിന്നാമ്പുറത്തേക്ക് മാറ്റുകയാണ്. ദേവനന്ദയുടെ മരണത്തിൽ ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകമാണ്.
ഇത് തങ്ങൾ കണ്ടെത്തിയിരിക്കും എന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മറുനാടനോടുള്ള പ്രതികരണം. എല്ലാ സാധ്യതകളും ഞങ്ങളുടെ മുന്നിലുണ്ട്. എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും സംശയങ്ങളും. ഇതിലെവിടെയോ സത്യമുണ്ട്. ആ സത്യം കണ്ടുപിടിക്കുമ്പോൾ ആ നിശബ്ദ കൊലയാളി തെളിഞ്ഞു വരും. ഒരു തെളിവ്. എല്ലാ കൊലപാതകങ്ങളിലും ദൈവം അവശേഷിപ്പിക്കുന്ന ഒരു തെളിവ്. ആ തെളിവിനായാണ് പൊലീസ് സംഘം തിരയുന്നത്.
ആ സത്യത്തിലേക്ക് സഞ്ചരിക്കാനുള്ള വഴികളും മൊഴികളും ഇപ്പോൾ അന്വേഷണ സംഘത്തിനു മുന്നിലുണ്ട്. ഇനിയുള്ള ദിവസങ്ങൾ പൊലീസ് പറയുന്നത് പോലെ ദേവനന്ദയുടെ മരണത്തിൽ നിർണ്ണായകമാണ്. എന്തായാലും ഉദ്യേഗത്തോടെ കേരളം കാത്തിരിക്കുന്നു, ദേവനന്ദയുടെ മരണത്തിനു പിന്നിലെന്ത് എന്ന്? താമസിയാതെ തന്നെ അത് തെളിഞ്ഞെക്കും. ആ രീതിയിലുള്ള അന്വേഷണമാണ് അന്വേഷണ സംഘം ദേവനന്ദയുടെ മരണത്തിൽ നടത്തുന്നത്.
Stories you may Like
- ലക്ഷക്കണക്കിന് ആളുകളുടെ മനസിലെ ഏറ്റവും മികച്ച ബാലനടി ദേവനന്ദ
- ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കല്ലേ പുരസ്കാരം നൽകാനാകൂ;
- വിവാദങ്ങളിലേക്ക് കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ': അഭിലാഷ് പിള്ള
- 12 വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു
- ഫിലിം ക്രിട്ടിക്സ് അവാർഡ്: നടൻ കുഞ്ചാക്കോ ബോബൻ, നടി ദർശന രാജേന്ദ്രൻ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്