സിബിഐക്ക് അന്വേഷണം കൈമാറുന്ന കാര്യം എന്തായി എന്ന് ചോദിച്ചാൽ റിപ്പോർട്ടുകളും മൊഴികളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയാണെന്ന് മറുപടി; ഇപ്പോൾ എല്ലാ പേജിലും ഒപ്പിട്ടുകിട്ടുന്നതിന്റെ സാവകാശവും; കേസ് കൈമാറുന്നത് വരെ ക്രൈം ത്രില്ലർ...പിന്നെ അവാർഡ് പടം; ബാലഭാസ്കറിന്റെ ദുരൂഹമരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറിയിട്ടും അവാർഡ് പടം പോലെ മെല്ലപ്പോക്ക്; 'പ്രീ-പ്ലാൻഡ് ആക്സിഡന്റ' ആണെന്ന് വ്യക്തമായ സാഹചര്യത്തിലും അന്വേഷണത്തിൽ അട്ടിമറിയെന്ന് ബാലഭാസ്കറിന്റെ കസിൻ പ്രിയ വേണുഗോപാൽ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സംഗീത സംവിധായകനും വയലിനിസ്റ്റുമായിരുന്ന ബാലഭാസ്കറിന്റെ ദുരൂഹമരണത്തിലെ സത്യം വെളിച്ചത്തുകൊണ്ടുവരാൻ ആദ്യം മുതൽ മുന്നണി പോരാളിയായി നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹത്തിന്റെ മാതൃസഹോദരിയുടെ മകളാണ് പ്രിയ വേണുഗോപാൽ. ബാലഭാസ്കറിന്റെ അപകടമരണത്തിനു സ്വർണക്കള്ളക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ആദ്യം ആരോപണം ഉന്നയിച്ചതും പ്രിയയാണ്. ാലഭാസ്കറിന്റെ സംഗീത ട്രൂപ്പിലെ പ്രോഗ്രാം കോ ഓഡിനേറ്ററായിരുന്ന പ്രകാശൻ തമ്പിയെ തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ ഡിആർഐ അറസ്റ്റ് ചെയ്തതോടെയാണ്, അപകടമരണത്തിനു പിന്നിലും ഇവരുണ്ടോയെന്ന സംശയം ബന്ധുക്കൾക്കു ബലപ്പെട്ടത്. ബലാഭാസ്കറും മകളും കാറപകടത്തിൽ മരിച്ച സംഭവത്തിന്റെ അന്വേഷണം സിബിഐക്ക് സർക്കാർ വിട്ടിരുന്നു.
മരണത്തിൽ അസ്വാഭാവികതയില്ലെന്നായിരുന്നു ക്രൈംബ്രാംഞ്ചിന്റെ കണ്ടെത്തൽ. അന്വേഷണം സിബിഐക്ക് വിട്ടെങ്കിലും കേസ് ഫയലുകളോ രേഖകളോ സിബിഐയുടെ ഓഫീസിലേക്ക് കൈമാറിയിട്ടില്ലെന്നാണ് പ്രിയ വേണുഗേപാൽ തന്റെ ഫേസ്ബുക്കിലൂടെ ആരോപിക്കുന്നത്. അന്വേഷകർക്കു മുൻപാകെ ഉള്ള റിപ്പോർട്ടുകളും മൊഴികളും മലയാളത്തിൽ നിന്നു ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോൾ എല്ലാ പേജിലും ഒപ്പിട്ടു കിട്ടുന്നതിന്റെ സാവകാശമാണെന്നും, ഇതിലും മുന്നേ ഇറങ്ങിയ ഉത്തരവുകൾ ഇപ്പോഴും നടപ്പാക്കിയിട്ടില്ല, സിബിഐ വരെ എത്തിയിട്ടില്ല' എന്നുമൊക്കെയാണ് ന്യായങ്ങളെന്നും പ്രിയ പറഞ്ഞു.
പ്രിയ വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഡിസംബർ 5ന് അസാധാരണ ഗസറ്റ് ഇറങ്ങിയിട്ട് ഇന്നിപ്പോൾ 2 മാസം...
സിബിഐ യുടെ ഓഫീസിലേക്ക് ഇവിടെ നിന്നൊന്നും പോകാറായിട്ടില്ല...
മുൻ അന്വേഷകർക്കു മുൻപാകെ ഉള്ള റിപ്പോർട്ടുകളും മൊഴികളും മലയാളത്തിൽ നിന്നു ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തുകൊണ്ടിരിക്കുകയാണെന്നായിരുന്നു ഇത്രയും നാൾ.. ഇപ്പോൾ എല്ലാ പേജിലും ഒപ്പിട്ടു കിട്ടുന്നതിന്റെ സാവകാശമാണെന്നും... പിന്നെ 'ഇതിലും മുന്നേ ഇറങ്ങിയ ഉത്തരവുകൾ ഇപ്പോഴും നടപ്പാക്കിയിട്ടില്ല, സിബിഐ വരെ എത്തിയിട്ടില്ല' എന്നും...അത് പോരേ ആശ്വാസത്തിന്
അതിനിടെ നടന്ന/ നടക്കുന്ന കാര്യങ്ങൾ -
വിഷ്ണു സോമസുന്ദരം കീഴടങ്ങി.
'ഒളിവിലുള്ള' ചില കാരിയർമാരുടെ ജീവിതം ഉഷാറാണ്..
ഒരാൾ ഇന്ന് ഒരു സിനിമ നിർമ്മാതാവാണ്.
ബാലുച്ചേട്ടന്റെ ഒന്നാം ഭാര്യ ജമീൽ ബിഗ് ബാൻഡ് ഓൺലൈൻ പ്രൊമോഷൻ തകർക്കുന്നു.
മറ്റൊരാളുടെ വിവാഹം ജനുവരി ആദ്യമായിരുന്നു.
വേറെ ഒരാൾ പുതിയ പുതിയ ബിസിനസ് സംരംഭങ്ങൾക്ക് തുടക്കമിടുന്നു.
കള്ളക്കടത്തു അന്വേഷിക്കുന്നവർ ഗാഢമായ നിദ്രയിലാണ്..
സ്വർണക്കള്ളക്കടത്തു അതിഗംഭീരമായി നടക്കുന്നു, പല പല സംഘങ്ങളായി, പല എയർപോർട്ടുകളും കേന്ദ്രീകരിച്ച്.. കസ്റ്റംസും ഡിആർഐയും തകൃതിയായി അവരെ പിടിക്കുന്നു, കേസെടുക്കുന്നു, കേസ് കൈമാറുന്നു.. അതുവരെ ആക്ഷൻ ത്രില്ലർ.. പിന്നെ എല്ലാം അവാർഡുപടം
'ഇതൊക്കെ നാട്ടുനടപ്പല്ലേ, സ്വർണത്തിന്റെ നികുതി കുറയ്ക്കാത്തതിന്റെ പ്രശ്നമല്ലേ..നാടിനെ ഇത് അങ്ങനെ ബാധിക്കുമോ' എന്നൊക്കെ ചോദിക്കുന്നവർ പോലുമുണ്ടെന്നതാണ് നമ്മുടെ സാക്ഷരകേരളത്തിന്റെയും ശാപം
'അതിനിടയ്ക്ക് ബാലഭാസ്കർ ചെന്നു പെട്ടു, അതിപ്പോൾ നിർഭാഗ്യം എന്നങ്ങു കരുതുക' അത്രെയുള്ളൂവെന്നും!
ഈ കേസിന്റെ കാര്യത്തിൽ പറഞ്ഞാൽ, സ്വർണക്കള്ളക്കടത്തിനുള്ള മുതൽമുടക്കായി മറ്റൊരാളുടെ, ഒരു കലാകാരന്റെ വിയർപ്പാണിവർ ഉപയോഗിച്ചിരുന്നത്.. അതയാൾ അറിയാതെ ആയിരുന്നു എന്നത് തെളിയുന്നത് അയാളുടെ മരണത്തിലൂടെത്തന്നെയാണ്..
കള്ളും കഞ്ചാവും പെണ്ണും ഒക്കെ ഈ കച്ചവടങ്ങളുടെ ഭാഗമായതും നമ്മൾ കണ്ടു. ഒരു LIC പോളിസിയും ആക്സിഡന്റിനായുള്ള യാത്രയുടെ മുന്നൊരുക്കങ്ങളും അതിനുമുന്നെ തന്നെ കള്ളക്കടത്തിന്റെ കൂട്ടുപ്രതികളുടെ അക്കൗണ്ടിലേക്കു വീണ പണവും ഒക്കെ തെളിവുകളായി നിരന്ന് ഇതൊരു 'പ്രീ-പ്ലാൻഡ് ആക്സിഡന്റ' ആണെന്ന് വ്യക്തമായ സാഹചര്യത്തിലും മറിച്ചുള്ള തെളിവുകൾ മാത്രം തേടിപ്പോകാൻ, അല്ലെങ്കിൽ അങ്ങനെയുള്ളവ സൃഷ്ടിക്കാൻ മാത്രമാണ് അന്വേഷകർ ശ്രമിച്ചത്.
നാടിന്റെ സമ്പദ്വ്യവസ്ഥയെ തകർക്കുന്നതോടൊപ്പം അസോസിയേറ്റഡ് ക്രൈം എത്രത്തോളം വർധിക്കുന്നു എന്നത് കള്ളക്കടത്തിനെ 'നമ്മുടെതന്നെ സ്വർണഭ്രമത്തിന്റെ പരിണതഫലമല്ലേ'യെന്നു പറഞ്ഞു ലഘൂകരിക്കാൻ ശ്രമിക്കുന്നവർ മനസ്സിലാക്കിയാൽ നന്ന്..
കേസിന്റെ കാര്യത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടെങ്കിൽ വഴിയേ അറിയിക്കാം..
ദേശീയ പാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷന് സമീപം 2018 സെപ്റ്റംബർ 25 ന് പുലർച്ചെയായിരുന്നു അപകടം. ഭാര്യ ലക്ഷമി, മകൾ തേജസ്വിനി ബാല, എന്നിവർക്ക് ഒപ്പം ത്യശൂരിൽ ക്ഷേത്ര വഴിപാടുകൾക്കായി പോയി മടങ്ങി വരവേയായിരുന്നു അപകടം. മകൾ സംഭവ സ്ഥലത്തും ബാലഭാസ്കർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഒക്ടോബർ രണ്ടിനും മരിച്ചു. അമിത വേഗതയിൽ വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. വാഹനമോടിച്ചത് ആരെന്ന ആശയക്കുഴപ്പവും വിവാദങ്ങൾക്ക് തിരി കൊളുത്തി. പാലക്കാട് ഉള്ള ഡോക്ടർക്കെതിരെയും ബാലഭാസ്കറിന്റെ കുടുംബം ആരോപണവുമായി എത്തി. വാഹനമോടിച്ച ഡ്രൈവർ അർജുൻ ഇവരുടെ ബന്ധുവായതും വിവാദങ്ങളെ സങ്കീർണ്ണമാക്കി.
ഇതിനിടയിൽ സ്വർണക്കടത്ത് കേസിൽ ബാലഭാസ്കറിന്റെ കൂടെയുണ്ടായിരുന്ന വിഷ്ണു, പ്രകാശ് തമ്പി എന്നിവർ പിടിയിലായതോടെ കേസിന് പുതിയമാനം വന്നു. സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങളും ഉയർന്നു. ശാസ്ത്രീയ പരിശോധനകൾക്ക് അവസാനം ക്രൈംബ്രാഞ്ച് സംഘം അപകടമരണമാണെന്ന നിഗമനത്തിൽ എത്തിയതോടെയാണ് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി സിബിഐ അന്വേഷണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. അപകട സമയത്ത് വാഹനമോടിച്ചത് ഡ്രൈവർ അർജുൻ തന്നെയാണെന്നു ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയിക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നു
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- TODAY
- LAST WEEK
- LAST MONTH
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- മധ്യപൂർവ്വ ഏഷ്യയിലെ സംഘർഷവും റഷ്യ - യുക്രെയിൻ യുദ്ധവും, ചൈന- തായ്വാൻ പിരിമുറുക്കവുമടക്കം മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുമ്പോൾ, ഏറ്റവും സുരക്ഷിതമായ രാജ്യങ്ങൾ ഏതൊക്കെയെന്നറിയുക; ഒൻപത് ആണവ ശക്തികൾ ഉള്ള ലോകത്ത്; താരതമ്യേന സുരക്ഷിതമായ രാജ്യങ്ങൾ ഇവയൊക്കെ
- അൽ അഖ്സ പള്ളിക്ക് മുകളിലൂടെയും ചീറിപ്പാഞ്ഞത് നിരവധി ഇറാൻ റോക്കറ്റുകൾ; എന്നിട്ടും ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിച്ചത് ഇസ്രയേൽ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ മികവ്; ഇറാൻ തൊടുത്തു വിട്ട 300 മിസൈലുകൾ തകർക്കാൻ ഇസ്രയേലിന് ചെലവായത് 4600 കോടിയോളം രൂപ!
- സിഡ്നിയിലെ പള്ളിയിൽ നടന്ന ആക്രമണം തീവ്രവാദി ആക്രമണമെന്ന് സ്ഥിരീകരിച്ച് പൊലീസ്; മതതീവ്രവാദ ചിന്ത ആക്രമണത്തിന് പ്രചോദനമായി; ബിഷപ്പിനെ കുത്തിയ 15 കാരൻ പിടിയിൽ; പരിക്കേറ്റ ബിഷപ്പ് അപകടനില തരണം ചെയ്തു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അമിത വേഗത്തിലെത്തിയ കാർ ബൈക്കിനു പിന്നിൽ ഇടിച്ചു; മൈസൂരുവിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നു പേർ മരിച്ചു
- സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയൻ അന്തരിച്ചു; അന്ത്യം തൃപ്പൂണുത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ; വിട പറഞ്ഞത് ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തി ഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീത പ്രതിഭ; നടൻ മനോജ് കെ ജയന്റെ പിതാവ്; അയ്യപ്പസ്വാമിക്ക് ഗാനാർച്ചന ഒരുക്കിയ സംഗീതജ്ഞൻ
- അലക്സും കവിതയും സ്കൂൾ വിദ്യാഭ്യാസ കാലത്തെ സഹപാഠികൾ; വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ കുടുംബങ്ങളെ ഉപേക്ഷിച്ചു ഒരുമിച്ചു താമസം; ഒടുവിൽ മോഷണ ശ്രമത്തിനിടെ വയോധികയെ കൊലപ്പെടുത്തിയതിൽ കൂട്ടുപ്രതികളും; മോഷണത്തിന് എത്തിയത് ഇഎസ്ഐ ജീവനക്കാർ ചമഞ്ഞ്
- മാസപ്പടി കേസിൽ മകൾ വീണയിലേക്ക് ഇ.ഡി. അന്വേഷണം എത്തുമോ? മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രോഷത്തോടെ പിണറായിയുടെ മറുപടി; നിങ്ങൾക്ക് അങ്ങനെ ഒരു തോന്നലുണ്ടെങ്കിൽ അതുമായി നടക്കൂ.. പിന്നാലെ മൈക്ക് ഓഫ് ചെയ്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മടക്കം; എക്സാലോജിക് പിണറായിയെ പൊള്ളിക്കുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ ഘാതകൻ ലാഹോറിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു; അധോലോക കുറ്റവാളി അമീർ സർഫറാസിനെ വെടിവെച്ചു കൊന്നത് രണ്ട് പേർ ചേർന്ന്; ഇന്ത്യയുടെ ശത്രുക്കൾ വിദേശത്തു അജ്ഞാതരാൽ കൊല്ലപ്പെടുന്നത് തുടരുന്നു
- 2000 ഓളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള മിന്നൽ ആക്രമണം; പ്രതിരോധ കരുത്തിൽ വമ്പൻ നാശങ്ങൾ ഒഴിവാക്കിയ ഇസ്രയേൽ മികവ്; ഇറാന് തിരിച്ചടി നൽകാൻ നെതന്യാഹൂ സർക്കാർ; പിന്തുണയുമായി അമേരിക്ക; ആശങ്കയിൽ സൗദി; പശ്ചിമേഷ്യയെ 'യുദ്ധഭീതിയിലാക്കി' ഇറാന്റെ ആക്രമണം; യുദ്ധകാല മന്ത്രിസഭയുമായി ഇസ്രയേൽ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍