ആര്യങ്കാവ് ചെക്ക്പോസ്റ്റിലേക്ക് പാഞ്ഞുവന്ന് സഡൻ ബ്രേക്കിട്ട് നിർത്തി ചാടിയിറങ്ങിയതുകൊല്ലം വിജലിൻസ് സ്ക്വാഡിലെ അഞ്ച് ഉദ്യോഗസ്ഥർ; ഉടൻ തന്നെ വാഹന പരിശോധന നിർത്തിവയ്ക്കാൻ ഉത്തരവിട്ട് വിജിലൻസ് ഏമാന്മാർ; ഉഷാറായി ഓഫീസിൽ നിന്ന് പുറത്തിറങ്ങി അയ്യപ്പന്മാരുടെ വണ്ടികളടക്കം പിടിച്ച് പണം വാങ്ങി കടത്തി വിട്ടു; ചെക്ക് പോസ്റ്റിൽ നിന്ന് പടിപ്പണം പിടിച്ചെടുത്തു എന്ന ബ്രേക്കിങ് ന്യൂസിന് പിന്നിലെ കഥ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ആര്യങ്കാവ് ആർടിഒ ചെക്ക് പോസ്റ്റിൽ വാഹനം കടത്തി വിടാൻ പടി വാങ്ങുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്നിരുന്നു. വിജിലൻസ് പരിശോധന നടത്തിയപ്പോഴാണ് അനധികൃതമായി പടിവാങ്ങുന്നുണ്ട് എന്ന് കണ്ടെത്തിയത് എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ വാർത്ത തെറ്റാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വിജിലൻസ് അംഗങ്ങൾ തന്നെ വാഹനങ്ങളിൽ നിന്നും പണം വാങ്ങിയാണ് ഇത്തരത്തിൽ ഒരു വ്യാജ വാർത്ത പുറത്ത് വിട്ടത്. സംഭവം ഇങ്ങനെ:
രണ്ട് ദിവസം മുൻപ് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ കൊല്ലം വിജിലൻസ് സ്ക്വാഡിന്റെ വാഹനം എത്തുന്നു. അഞ്ച് ഉദ്യോഗസ്ഥരോളം വാഹനത്തിൽ ഉണ്ടായിരുന്നു. എത്തിയ ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് പരിശോധന നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഓഫീസിനുള്ളിൽ കടന്ന് രേഖകൾ പരിശോധിച്ചു. പിന്നീട് വിജിലൻസ് ഉദ്യോഗസ്ഥർ തന്നെ പുറത്തിറങ്ങി വാഹനങ്ങളിൽ നിന്നും പണം വാങ്ങി വാഹനം കടത്തി വിട്ടു. ഇതിൽ നിന്നുമാണ് പടിപ്പണം പിടിച്ചെടുത്തു എന്ന് കാട്ടി മാധ്യമങ്ങളിൽ വലിയ വാർത്ത നൽകിയത്. വിജിലൻസ് സംഘങ്ങളുടെ പത്രകുറിപ്പ് വിശ്വസിച്ച് മാധ്യമങ്ങൾ വാർത്തയും നൽകി. വാർത്ത വന്നതോടെയാണ് അന്നേ ദിവസം ചെക്ക് പോസ്റ്റിൽ പണം വാങ്ങിയത് യൂണിഫോം ധരിക്കാത്ത ഉദ്യോഗസ്ഥരാണെന്ന് വാഹന ഡ്രൈവർമാർ വെളിപ്പെടുത്തിയത്. വിജിലൻസ് ഉദ്യോഗസ്ഥർ തന്നെ ഡ്രൈവർമാരിൽ നിന്നും പണം വാങ്ങിയിട്ട് ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ പടി വാങ്ങുന്നു എന്ന തരത്തിൽ വാർത്ത നൽകിയതിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നാണ് കരുതുന്നത്.
ഇതേ രീതിയിൽ അടുത്തിടെ ആര്യങ്കാവിലെ എക്സൈസ് ചെക്ക് പോസ്റ്റിലും വിജിലൻസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും വാഹനങ്ങളിൽ നിന്നും പണം പിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ ഇത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ മൊബൈലിൽ പകർത്തിയതറിഞ്ഞതോടെ വിജിലൻസ് സംഘം അവിടെ നിന്നും മടങ്ങുകയായിരുന്നു. ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ നടന്നത് വിജിലൻസ് ഉദ്യോഗസ്ഥർ തന്നെ പണം പിരിച്ചെടുക്കുകയും അത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ പേരിൽ ചുമത്തുകയുമായിരുന്നു. മിക്ക ആർടിഒ ചെക്ക് പോസ്റ്റുകളിലും ഇത്തരത്തിൽ ഉദ്യോഗസ്ഥരെ കേസുകളിൽപെടുത്തുന്നതിന് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനാൽ ചെക്ക് പോസ്റ്റ് ഡ്യൂട്ടികളിൽ തുടരാൻ ഉദ്യോഗസ്ഥർക്ക് താൽപ്പര്യമില്ല. എല്ലാ ജില്ലാ ആർടിഒയുടെ കീഴിവുള്ള ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്ക് നിയോഗിക്കുമെങ്കിലും ഒരു ദിവസം ഡ്യൂട്ടി ചെയ്തിട്ട് ലീവിൽ പോവുകയാണ് പതിവ്. സത്യസന്ധരായ ഉദ്യോഗസ്ഥരാണ് മിക്ക സമയങ്ങളിലും വിജിലൻസിന്റെ ഇത്തരം പ്രവർത്തികളിൽ ഇരകളാകുന്നത്. എന്നാൽ കൈക്കൂലി വാങ്ങുന്നവർ പിടിയിലാകുന്നത് വിരളവുമാണ്.
മാധ്യമങ്ങളിൽ വന്ന വാർത്ത ഇങ്ങനെയായിരുന്നു; ആര്യങ്കാവ് ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ അയ്യപ്പന്മാരിൽ നിന്നടക്കം'പടി' വാങ്ങുന്ന പതിവ് തുടരുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെ പൊലീസ് വിജിലൻസ് ടീം ചെക്ക് പോസ്റ്റിലെത്തിയപ്പോൾ തമിഴ് നാട്ടിൽ നിന്ന് അയ്യപ്പ ഭക്തരുമായി വരുന്ന വാഹന ഡ്രൈവർമാരിൽ നിന്നും ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവർമാരിൽ നിന്നും പടി വാങ്ങുന്നതായി കണ്ടെത്തി. വാഹനത്തിന്റെ രേഖകൾക്കൊപ്പം 'പടി' യായി ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർക്ക് നൽകിയ 7,650 രൂപ കണ്ടെടുത്തു. അയ്യപ്പന്മാരിൽ നിന്നും ചരക്ക് വാഹനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ പടിവാങ്ങി വാഹനങ്ങൾ കടത്തി വിടുന്നത് അയ്യപ്പന്മാരുടെ വേഷത്തിലെത്തിയ വിജിലൻസ് സംഘം ഈമാസം നാലിന് പിടികൂടിയിരുന്നു.
16,960 രൂപയാണ് അന്ന് കണ്ടെടുത്തത്. അതിന്റെ തുടർച്ചയായാണ് വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഇന്നലെ വീണ്ടും പരിശോധന നടത്തിയത്. വിജിലൻസ് ദക്ഷിണമേഖലാ പൊലീസ് സൂപ്രണ്ട് ആർ. ജയശങ്കറിന്റെ നിർദ്ദേശാനുസരണം കൊല്ലം വിജിലൻസ് ഡെപ്യുട്ടി പൊലീസ് സൂപ്രണ്ട് കെ.അശോകകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ വി. ആർ. രവികുമാർ, പുനലൂർ സ്റ്റേറ്റ് ജി. എസ്. റ്റി. ഡിപ്പാർട്ട്മെന്റിലെ ടാക്സ് ഓഫീസർ ജോസ് പ്രകാശ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ്, സുജിത് എന്നിവരടങ്ങിയ സംഘമാണ് ചെക്ക് പോസ്റ്റിൽ പരിശോധന നടത്തിയത്.
വിജിലൻസ് പരിശോധന തുടങ്ങിയപ്പോൾ അതുവരെ ആർ.ടി.ഒ ചെക്ക് പോസ്റ്റ് വഴി കടന്നുപോയ 75 വാഹനങ്ങളിൽ ഏഴു വാഹനങ്ങളിൽ നിന്നുമാത്രം സെസ് പിരിച്ചതായി കണ്ടെത്തി. എന്നാൽ വിജിലൻസ് ടീമിന്റെ സാന്നിദ്ധ്യത്തിൽ മൂന്ന് മണിക്കൂറോളം നടന്ന പരിശോധനയിൽ ചെക്ക് പോസ്റ്റ് വഴി കടന്നുപോയ 50 വാഹനങ്ങളിൽ 36 വാഹനങ്ങളിൽ നിന്നും സെസ് പരിച്ചെടുത്തു. വാഹനങ്ങൾ പരിശോധിക്കാതെ പടി വാങ്ങി വാഹനങ്ങൾ കടത്തി വിടുന്നതിനാലാണ് വിജിലൻസ് എത്തുന്നതിനുമുമ്പ് വെറും ഏഴു വാഹനങ്ങളിൽ നിന്ന് മാത്രം സെസ് പിരിച്ചതെന്ന് വിജിലൻസ് ഡിവൈ.എസ്. പി. അശോകകുമാർ അറിയിച്ചു. പരിശോധനാ സമയം ഡ്യുട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പ്തല നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്യുമെന്ന് ഡിവൈ. എസ്. പി. അറിയിച്ചു.
വിജിലൻസിന്റെ ഈ റിപ്പോർട്ടിൽ പറയുന്നത് സെസ് പിരിച്ചത് ഏഴുവാഹനങ്ങളിൽ നിന്നുമാത്രമാണ് എന്നാണ്. പുതിയ വാഹനങ്ങൾക്ക് സെസ് ഒരു വർഷത്തേക്കാണ് അടയ്ക്കുക. ഇതാണ് വലിയ കുറ്റമായി കണ്ടെത്തിയിരിക്കുന്നത്. സത്യ സന്ധരായ ആർ.ടി.ഒ ഉദ്യോഗസ്ഥർക്ക് എതിരെ ഉയരുന്ന ഇത്തരം ആരോപണങ്ങൾ മൂലം ചെക്ക് പോസ്റ്റുകളിൽ ഡ്യൂട്ടി ചെയ്യാൻ ഉദ്യോഗസ്ഥർക്ക് താൽപര്യമില്ലാതായിരിക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍