ബ്രിട്ടനിൽ എമിഗ്രേഷൻ റെയ്ഡിൽ മൂന്ന് മലയാളികൾ പിടിയിൽ; ആഴ്ചയിൽ രണ്ടു മണിക്കൂർ അധിക ജോലി ചെയ്തത് കുറ്റമായി; ഡിറ്റെൻഷൻ സെന്ററിലേക്ക് മാറ്റി; ഒരു ദാക്ഷിണ്യവും കൂടാതെ നാട് കടത്താമെന്നു സർക്കാരും; കുടിയേറ്റ സംഖ്യ കുറയ്ക്കാൻ സർക്കാർ കച്ചകെട്ടി ഇറങ്ങുമ്പോൾ മലയാളി വിദ്യാർത്ഥികളും നഴ്സിങ് ഏജൻസികളും നിരീക്ഷണ കണ്ണിൽ
മറുനാടൻ ഡെസ്ക്
ലണ്ടൻ: എങ്ങനെയും കുറച്ചു പേരെ ബ്രിട്ടനിൽ നിന്നും നാട് കടത്തണം എന്ന് സർക്കാർ തീരുമാനിച്ചതോടെ ഇടവേളയിട്ട് നടന്നിരുന്ന ഹോം ഓഫിസ് റെയ്ഡ് നിത്യ സംഭവം എന്ന നിലയിലേക്ക് മാറുന്നു. രണ്ടു നാൾ മുൻപ് സ്റ്റോക് ഓൺ ട്രെന്റിൽ നടന്ന ഇമിഗ്രെഷൻ റെയ്ഡിൽ മൂന്നു മലയാളികൾ പിടിയിലായി. രണ്ടു വിദ്യാർത്ഥി വിസക്കാരും ഒരു ഡിപെൻഡഡ് വിസയിൽ ഉള്ള ആളുമാണ് മാഞ്ചസ്റ്ററിലെ ഡിറ്റെൻഷൻ സെന്ററിലേക്ക് എത്തിച്ചിരിക്കുന്നത്. ഇവരെ ഏറ്റവും അടുത്ത ദിവസം തന്നെ കേരളത്തിൽ മടക്കി എത്തിക്കാനാണ് ഹോം ഓഫിസിന്റെ തീരുമാനം. വിവരം അറിഞ്ഞു നാട്ടിലെ ബന്ധുക്കൾ ബന്ധപ്പെട്ടതോടെ യുകെയിൽ നിന്നും മലയാളി അഭിഭാഷകൻ ഇവരുടെ നാടുകടത്തൽ വൈകിക്കുവാൻ ഉള്ള എല്ലാ ശ്രമവും നടത്തുകയാണ്. സ്റ്റോക് ഓൺ ട്രെന്റിലെ മലയാളി കെയർ ഏജൻസിയിൽ ജോലി ചെയ്തിരുന്നവർ ആയതിനാൽ ഏജൻസിയെ തേടിയും ആൾ ഒന്നിന് 20000 പൗണ്ട് വീതം പിഴയും ഉറപ്പായി.
സ്റ്റോക് ഓൺ ട്രെന്റിൽ കഴിഞ്ഞ വർഷം തുടർച്ചയായി ഹോം ഓഫിസ് റെയ്ഡുകൾ നടന്നിരുന്നതിനെ തുടർന്ന് ഇവിടെ നിന്നും കൂട്ടമായി വിദ്യാർത്ഥികൾ നാട് വിട്ടിരുന്നു. എന്നാൽ കുറഞ്ഞ വാടകയും ജോലി ലഭിക്കാനുള്ള സാഹചര്യവും കണക്കിലെടുത്തു വീണ്ടും വിദ്യാർത്ഥികൾ വന്നു തുടങ്ങിയതോടെയാണ് ഹോം ഓഫിസ് റെയ്ഡുകൾ സ്റ്റോക് ഓൺ ട്രെന്റിലേക്ക് മടങ്ങിയെത്തിയത്. ഇവിടെ ഒരു ഡസനിൽ അധികം ചെറുതും വലുതുമായ നഴ്സിങ് ഏജൻസികൾ ഉള്ളതിനാൽ തമ്മിൽ തമ്മിലുള്ള പാരകളും തുടർച്ചയായ റെയ്ഡുകൾക്ക് കാരണമാകുന്നുണ്ട്. ഒരു ഏജൻസി കൂടുതൽ ബിസിനസ് കണ്ടെത്തുമ്പോൾ ഷിഫ്റ്റും വരുമാനവും കുറയുന്ന മറ്റൊരു ഏജൻസി പരാതിയുമായി ഹോം ഓഫിസിനെ സമീപിക്കുന്നതും സ്റ്റോക് ഓൺ ട്രെന്റിൽ റെയ്ഡുകൾ തുടർക്കഥയാകാൻ പ്രധാന കാരണമാണ്.
അതേസമയം മുൻപൊക്കെ ഒന്നോ രണ്ടോ മണിക്കൂർ അധിക ജോലി ചെയ്യുന്നതൊക്കെ കണ്ണടച്ച് വിട്ടിരുന്ന ഇമിഗ്രെഷൻ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഹോം സെക്രട്ടറി സ്യുവേല ബ്രെവർമാൻ കടുത്ത നിലപടുകാരിയാണ് എന്ന് മനസ്സിലാക്കിയതോടെ എങ്ങനെയും ആയിരക്കണക്കിന് ആളുകളെ യുകെയിൽ നിന്നും നാട് കടത്തണം എന്ന ലക്ഷ്യത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ആഴ്ചയിൽ രണ്ടു മണിക്കൂർ അധികം ജോലി ചെയ്തതിനാണ് ഇപ്പോൾ അറസ്റ്റിലായ യുവാവ് നാട് കടത്തൽ ഭീക്ഷണി നേരിടുന്നത്. ഒരു മാസത്തെ ആകെ ജോലി ചെയ്ത മണിക്കൂറുകൾ ആഴ്ചയിൽ 20 എന്ന കണക്ക് വച്ച് 80 മണിക്കൂറിൽ അധികം ആയിട്ടില്ലെങ്കിലും ഹോം ഓഫിസ് ഈ വാദം അംഗീകരിക്കാൻ തയാറല്ല. ആഴ്ചയിൽ 20 മണിക്കൂർ ജോലി എന്നതിൽ ഒരു വിട്ടുവീഴ്ചയും ഇല്ല എന്നതാണ് ഹോം ഓഫിസ് നിലപാട്. എന്നാൽ ഇക്കാര്യം മാനുഷിക പരിഗണന വച്ച് പുനഃപരിശോധിക്കാൻ തയ്യാറാകണം എന്നാണ് മലയാളി അഭിഭാഷകൻ നൽകിയിരിക്കുന്ന അപ്പീൽ. ഇക്കാര്യത്തിൽ ഹോം ഓഫിസ് അനുകൂല നിലപാട് എടുക്കുമോ എന്ന് കണ്ടറിയണം.
എന്നാൽ വിദ്യാർത്ഥി വിസയിൽ ഉള്ള യുവതിയെ അറസ്റ്റ് ചെയ്തപ്പോൾ ഒപ്പമുള്ള ഡിപ്പന്റന്റ് വിസക്കാരനായ ഭർത്താവിനെയും അറസ്റ്റ് ചെയ്തു എന്നത് വിദ്യാർത്ഥി വിസയിൽ എത്തി നിയമ ലംഘനം നടത്തുന്ന അനേകം പേർക്കുള്ള താക്കീതായി മാറുകയാണ്. സ്റ്റുഡന്റ് വിസക്കാരി നിയമം ലംഘിച്ചതോടെ സ്വാഭാവികമായും ഭർത്താവിന്റെ ഡിപെൻഡന്റ് വിസയും ക്യാൻസൽ ആയി എന്നാണ് ഹോം ഓഫിസ് നൽകുന്ന വിശദീകരണം. ഇതോടെയാണ് ഇവർ രണ്ടുപേരെയും ഡിറ്റെൻഷൻ സെന്ററിലേക്ക് നീക്കിയിരിക്കുന്നത്. മൂവരുടെയും ഫോണുകൾ ഉദ്യോഗസ്ഥരുടെ കൈവശമാണ്. ഇവരെ അറസ്റ്റു് ചെയ്തിടത്തു താമസിച്ചിരുന്ന മറ്റു വിദ്യാർത്ഥികളിൽ നിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ തേടിയതായി സൂചനയുണ്ട്. ഇതോടെ കൂടുതൽ റെയ്ഡുകളും സ്റ്റോക് ഓൺ ട്രെന്റിൽ പ്രതീക്ഷിക്കപ്പെടുകയാണ്.
കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്തവരെ കുറിച്ച് നഴ്സിങ് ഹോമുകളിൽ നിന്നും തന്നെ വിവരങ്ങൾ ചോരുന്നുണ്ട് സ്റ്റുഡന്റ് വിസയിൽ എത്തുന്നവർ പൈസയ്ക്ക് വേണ്ടി മാത്രം ജോലി ചെയുന്നു, ജോലിയോട് യാതൊരു വിധ ആത്മാർത്ഥതയും കാട്ടാത്തതിനാൽ ജോലി സ്ഥലങ്ങളിലെ സ്ഥിരം ജീവനക്കാർ തന്നെ പരാതിക്കാരായി മാറുകയാണ്. നല്ല അധ്വാന ശീലരായ ആളുകൾ തന്നെയാണ് കെയറർ ജോലിക്ക് എത്തേണ്ടത് എന്നിടത്തു തികച്ചും അലസരായ മലയാളി ചെറുപ്പക്കാർ എത്തുന്നതോടെയാണ് പരാതികൾ ആരംഭിക്കുന്നത്. വൃദ്ധജന പരിപാലനം തങ്ങളുടെ പ്രവർത്തന മേഖലയല്ലെന്നും തിരിച്ചറിവുള്ള മലയാളി സ്റ്റുഡന്റ് വിസക്കാർ തൽക്കാല ആവശ്യത്തിന് കുറച്ചു പണം ആവശ്യമുണ്ട് എന്ന ലക്ഷ്യത്തോടെ കെയർ ഹോമുകളിൽ എത്തി തുടങ്ങിയതോടെ മിക്ക ഹോമുകളുടെയും റേറ്റിങ് ഇടിഞ്ഞു തുടങ്ങിയതായി സി ക്യൂ സി ഇൻസ്പെസ്ക്ഷൻ റിപോർട്ടുകൾ വ്യക്തമാക്കുന്നു. ഫൈവ് സ്റ്റാർ റേറ്റിങ് ഉണ്ടായിരുന്ന ഹോമുകൾക്ക് പോലും ഇമ്പ്രൂവ്മെന്റ് നോട്ടീസ് കിട്ടിത്തുടങ്ങാൻ കാരണം ജീവനക്കാരുടെ അലംഭാവം ആണെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
Stories you may Like
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- കെയർ വിസ: ഇനിയാർക്കും വരാനാകില്ലെന്ന് ഉറപ്പിച്ചു ബ്രിട്ടീഷ് സർക്കാരിന്റെ ഉത്തരവ്
- മനുഷ്യക്കടത്തായി മാറിയ വിസ തട്ടിപ്പ് കേസുകളിൽ ബ്രിട്ടനിലെങ്ങും ഊർജിത അന്വേഷണം
- വിസ തട്ടിപ്പുകാരൻ ഗൾഫിലേക്ക് മുങ്ങുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍