മരണത്തിന് രണ്ട് ദിവസം മുൻപ് ആശുപത്രിയിൽ വച്ച് ബ്രിട്ടീഷ് മലയാളി പ്രതിനിധികളോട് മനസ് തുറന്നു; തന്റെ മരണം ആർക്കും ബാധ്യതയാവാതിരിക്കാൻ പദ്ധതിയൊരുക്കി; മരണത്തെ എങ്ങനെ സ്വീകരിക്കണമെന്ന് നമ്മളെ പഠിപ്പിക്കാൻ ദൈവം നിയോഗിച്ച ഒരു മലയാളി നഴ്സിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: മരണം ആരെയാണ് ഭയപ്പെടുത്താത്തത്? എണീറ്റു നടക്കാൻ വയ്യെങ്കിൽ പോലും ഉരിയാടാൻ വയ്യെങ്കിൽ പോലും വീണ്ടും വീണ്ടും ജീവിക്കാൻ കൊതിക്കന്നവരാണ് മലയാളികൾ. അതുകൊണ്ടാണ് മരണഭയം ഏറ്റവും വലിയ ഭയമായി അവശേഷിക്കുന്നത്. നേടിയതൊക്കെ കൈവിട്ടു പോകുന്നതിന്റെ വേദന. ഒരു ദിവസം കൂടി കിട്ടിയാൽ ചെയ്തു തീർക്കാനുള്ള കാര്യങ്ങളെ കുറിച്ചുള്ള ആധി. അങ്ങനെ അങ്ങനെ മനുഷ്യൻ ദിവാസ്വപ്നങ്ങളുടെ ലോകത്താണ്. മരിക്കും എന്നു ഉറപ്പാണെങ്കിൽ പോലും അത് അംഗീകരിക്കാത്തവരാണ് ഭൂരിപക്ഷവും.
നമ്മുടെ പ്രമുഖരൊക്കെ ഗുരുതരമായ രോഗത്തിന് അടിമകളായി ഏത് നിമിഷവും മരണത്തിന് കീഴടങ്ങും എന്നുറപ്പായിട്ടും അത് അവസാന നിമിഷം വരെ മറച്ചു വെയ്ക്കപ്പെടുന്നത് അതുകൊണ്ടാണ്. എത്രയോ പ്രമുഖർ ഗുരുതരമായ രോഗം മൂലം മരിച്ചിരിക്കുന്നു. എന്നാൽ അവർക്ക് എന്ത് രോഗം ആയിരുന്നു എന്നു പോലും ആരും അറിയാറില്ല. ജി കാർത്തികേയൻ, ടിഎം ജേക്കബ് എന്നിവരൊക്കെ പോലും മരണത്തിന് കീഴടങ്ങുംവരെ അവർ ഇത്രയും ഗുരുതരാവസ്ഥയിൽ ആയിരുന്നു എന്നു മലയാളി അറിയാതെ പോകുന്നത് ഈ മരണ ഭയം മൂലമാണ്.
എന്നാൽ പാശ്ചാത്യ ലോകത്ത് അങ്ങനെയല്ല. ഒരാളുടെ മരണം ഉറപ്പാണെങ്കിൽ അത് അവരോട് പറഞ്ഞു സുഖമായി ജീവിച്ചു തീർക്കാൻ അവർക്ക് അവസരം നൽകും. ജീവിതത്തിലെ അവശേഷിക്കുന്ന ചുമതലകൾ ഭംഗിയായി നിറവേറ്റുകയും ആഗ്രഹങ്ങൾ സഫലീകരിക്കുകയും ചെയ്താവും അവർ മരണം വരിക്കുന്നത്. അത്തരം ഒരു സുന്ദരമായ മരണം കഴിഞ്ഞ ദിവസം യുകെയിൽ നടന്നു. ബ്രിട്ടനിലെ ലീഡ്സ് നഗരത്തിന് സമീപം താമസിച്ചിരുന്ന ഒരു മലയാളി നഴ്സാണ് പൂർണ്ണമായ തയ്യാറെടുപ്പോടെ മരണത്തിന് കീഴടങ്ങിയത്. ഫാൻസി ആന്റണി എന്ന കോഴിക്കോട് സ്വദേശിനിയായ ഈ സ്ത്രീ മരണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും ഒരുക്കി വച്ച് സന്തോഷത്തോടെ ദേഹം വെടിഞ്ഞു എന്നു മാത്രമല്ല, അതൊക്കെ മറ്റുള്ളവർക്ക് മാതൃകയാവൻ മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി പ്രതിനിധികളോട് മനസ് തുറക്കുകയും ചെയ്തു.
യുകെയിൽ എത്തിയപ്പോൾ മുതൽ ബ്രിട്ടീഷ് മലയാളി വായിച്ച് പല പ്രശ്നങ്ങളും പരിഹരിച്ചുള്ള ഫാൻസിയുടെ ആഗ്രഹ പ്രകാരം ഭർത്താവാണ് ബ്രിട്ടീഷ് മലയാളി പ്രതിനിധികളുമായി കഴിഞ്ഞ ദിവസം ബന്ധപ്പെട്ടത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വൈസ് ചെയർമാനായ കെ ഡി ഷാജിമോൻ, ട്രഷററായ ഷൈനു ക്ലെയർ മാത്യൂസ് എന്നീ രണ്ട് പേരാണ് അപ്പോയിന്റ്മെന്റ് എടുത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഫാൻസിയെ ആശുപത്രിയിൽ പോയി കണ്ടു സംസാരിച്ചത്.
മരണത്തെ നേരിടാൻ അവർ വരച്ചുചേർത്ത ചിത്രം വിശദീകരിച്ചു കണ്ണു നിറഞ്ഞു മടങ്ങിയതിന്റെ രണ്ടാം നാൾ ഫാൻസി മരണത്തിന് കീഴടങ്ങുകയും ചെയ്തു. മൃതദേഹം നാട്ടിൽ എത്തുംവരെയുള്ള നടപടി ക്രമങ്ങളും നാട്ടിലേയ്ക്ക് എത്തിക്കാനും ഇവിടെത്തി സംസ്ക്കരിക്കാനുമുള്ള പണം പ്രത്യേകം ബാങ്കിൽ നിക്ഷേപിക്കുകയും മൃതദേഹങ്ങൾ ഏറ്റെടുക്കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പലരിൽ നിന്നും ക്വോട്ട് വാങ്ങി ചെലവുകുറഞ്ഞതു തെരഞ്ഞടുക്കുകയും ചെയ്ത ശേഷമാണ് ഫാൻസി മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ബ്രിട്ടീഷ് മലയാളി പ്രതിനിധികൾ ഫാൻസി ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. മരണത്തിനു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ഫാൻസിക്ക് തന്റെ പദ്ധതികൾ ആരോടെങ്കിലും ഒന്നു പങ്കു വയ്ക്കണം എന്ന അഗ്രഹം കൂടിയുണ്ടായിരുന്നു. ഈ ആഗ്രഹമാണ് ബ്രിട്ടീഷ് മലയാളി പ്രതിനിധികളോട് പങ്കുവച്ചതും. ബ്രിട്ടീഷ് മലയാളി പ്രതിനിധികൾ കാണാൻ ചെല്ലുമ്പോൾ രോഗക്കിടക്കയിലും ഫാൻസി കാത്തിരിക്കുയായിരുന്നു. സംസാരത്തിനിടയിൽ ഇടക്കിടെ മയങ്ങി പോകുമായിരുന്നെങ്കിലും തന്റെ ജീവിത കഥ മുഴുവൻ സന്തോഷത്തോടെയും പ്രതീക്ഷയോടെയും കൂടി അവർ പങ്കു വച്ചു. ഓസ്ട്രേലിയയിലുള്ള ഫാൻസിയുടെ സഹോദരിയും ഒരു ജീവിതം എങ്ങനെ ആയിരിക്കുമെന്ന് പഠിപ്പിച്ച ഭർത്താവ് സണ്ണിയും അവിടെയുണ്ടായിരുന്നു. 2015 ലാണ് ക്യാൻസർ ക്യാൻസറാണെന്ന് ഫാൻസി തിരിച്ചറിഞ്ഞത്. ഡോക്ടർമാർ മരണം സുനിശ്ചിതമാണെന്ന് പറയുകയും ചെയ്തു. ഇതോടെ വേദന കുറയ്ക്കാനുള്ള മരുന്നുകൾ മാത്രമായി ആശ്രയം.
ഇതോടെയാണ് ഫാൻസി തന്റെ ശിഷ്ടജീവിതം എങ്ങനെ തള്ളിനീക്കാം എന്നതിനെ കുറിച്ച് ചിന്തിച്ചത്. തന്റെ കൈവശം ഉള്ള പണം എങ്ങനെ മകനും ഭർത്താവിനും കുടുംബത്തിനും ഉപകാരപ്രദമായി വിനിയോഗിക്കാം എന്നുള്ള കണക്കു കൂട്ടലിലായിരുന്നു അവർ. അതിനായി കൃത്യമായ ആസൂത്രണവും ഫാൻസി നടത്തി.
'അൻപതു വയസുവരെ ഒരു പരാതിയും ഇല്ലാതെ ജീവിക്കാൻ എനിക്കു സാധിച്ചു. വലിയ സന്തോഷമാണ് ഭർത്താവും മകനും നൽകിയത്. ഞാൻ സന്തോഷത്തോടെ മരണത്തിന് കീഴടങ്ങുമ്പോൾ എന്നെ സ്നേഹിച്ചവർ കഷ്ടപ്പെടരുത്. അവർക്കുള്ള പണം ഒക്കെ ഉണ്ട്. എന്നാൽ എന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനും മറ്റുമായി അവർ ഒറ്റയ്ക്ക് നിസ്സഹായരായി ഓടുന്നത് കാണാൻ വയ്യ. ആ ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കണം. അതിനുള്ള സഹായം ചെയ്യണം.'- അത്രമാത്രമാണ് എനിക്കു നിങ്ങളിൽ നിന്നും വേണ്ടത്. ഇതായിരുന്നു ഫാൻസി ബ്രിട്ടീഷ് മലയാളി പ്രതിനിധികളോട് പറഞ്ഞത്.
ബ്രിട്ടീഷ് മലയാളി പ്രതിനിധികൾ മടങ്ങിയ ശേഷം രണ്ട് ദിവസത്തിന് ശേഷം ഫാൻസി ഈ ലോകത്തോട് വിട പറഞ്ഞു. ജീവിതത്തിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങളെല്ലാം ചെയ്തുവെന്ന ആശ്വാസത്തിൽ തന്നെയാണ് ഈ ധീരയായ വനിത ലോകത്തോട് വിട പറഞ്ഞതും. എല്ലാ അർത്ഥത്തിലും പറഞ്ഞാൽ ധീരമായ ഒരു മരണം.
Stories you may Like
- ഇത് ഇന്ത്യൻ തീവണ്ടി ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മ
- സ്കൈയിലിങ്ങ് ഹീറോ റെമി ലൂസിഡിയുടെ ദുരന്തം ഞെട്ടിപ്പിക്കുമ്പോൾ
- കൃഷ്ണപ്പിള്ളയെ കടിച്ച പാമ്പ് ആര്! മരണത്തിന്റെ 75ാം വാർഷികത്തിലും വിടാതെ വിവാദം
- റഷ്യ ഒരു പുടിൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാവുമ്പോൾ!
- മണിക്കൂറുകൾ മുൻപ് വരെ ഹരികൃഷ്ണൻ സന്തോഷവാൻ; യുകെയിലും നാട്ടിലും ഞെട്ടലായി യുവാവിന്റെ മരണം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍