വേൾഡ് കപ്പ് നടത്താൻ അനുമതി നൽകി പത്തു വർഷം പൂർത്തിയാകുമ്പോൾ ദോഹ സ്റ്റേഡിയം നിർമ്മാണത്തിന് ബലിയാടായത് 6500 കുടിയേറ്റക്കാർ; സൗകര്യങ്ങൾ ഇല്ലാതെ വെയിലത്തു വാടി മരിച്ചത് ഇന്ത്യാക്കാർ അടങ്ങിയ പാവങ്ങൾ; ഖത്തറിനെ നാണംകെടുത്താൻ ഒരു റിപ്പോർട്ട്
മറുനാടൻ മലയാളി ബ്യൂറോ
സമ്പന്നരുടെ ആഹ്ലാദം ആരംഭിക്കുന്നത് പാവപ്പെട്ടവരുടെ കണ്ണുനീരോടെയാണെന്ന ബ്രിട്ടീഷ് ചരിത്രകാരൻ തോമസ് ഫുള്ളറുടെ വാക്കുകൾ അന്വർത്ഥമാക്കുന്ന ഒരു റിപ്പോർട്ടാണ് ഖത്തറിൽ നിന്നും വരുന്നത്. കഴിഞ്ഞ ഒരു പതിറ്റണ്ടിലേറെ കാലമായി 2022-ലെ ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരത്തിനുള്ള വേദിയൊരുക്കുന്ന ജോലിക്കിടെ 6,500 ൽ അധികം കുടിയേറ്റത്തൊഴിലാളികളുടെ ജീവൻ പൊലിഞ്ഞു എന്നുള്ള ഞെട്ടിക്കുന്ന വിവർമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഖത്തർ ലോകകപ്പിന്റെ പ്രഖ്യാപനം വന്ന 2010 ഡിസംബറിനു ശേഷം ഓരോ ആഴ്ച്ചയിലും ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞത് 12 പേർ വീതമെങ്കിലും ഓരോ ആഴ്ച്ചയിലും മരണമടഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള കണക്കുകളാണിത്. എന്നാൽ ഒരുക്കങ്ങൾക്കിടയിൽ ജീവൻ പൊലിഞ്ഞ കുടിയേറ്റക്കാരുടെ എണ്ണം ഇതിലും അധികം വരുമെന്നതാണ് യാഥാർത്ഥ്യം. ഖത്തറിലേക്ക് നിർമ്മാണപ്രവർത്തനങ്ങൾക്കായി ധാരാളം തൊഴിലാളികളെ അയച്ച ഫിലിപ്പൈൻസ്, കെനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെ കണക്കുകൾ ഇതിൽ ഉൾപ്പെടുന്നില്ല.
ഏകദേശം 2.8 മില്ല്യൺ ജനസംഖ്യയുള്ള രാജ്യത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഏഴ് പുതിയ സ്റ്റേഡിയങ്ങളും, ഒരു പുതിയ സബ് വേ, വിമാനത്താവളം എന്നിവയും മോട്ടോർവേകളും നിർമ്മിച്ചു. ഇതിനൊക്കെ പുറമേ 2022 വേനലിലെ ഫുട്ബോളിന്റെ പറുദീസയാകുവാനായി ഒരു പുതിയ നഗരം തന്നെ നിർമ്മിക്കപ്പെട്ടു. എന്നാൽ, ഈ പറുദീസക്ക് പിന്നിൽ ഒഴുകിയത് പാവപ്പെട്ട കുടിയേറ്റത്തൊഴിലാളികളുടെ കണ്ണുനീരും വിയർപ്പും മാത്രമല്ല, അവരുടെ രക്തം കൂടിയാണെന്ന വസ്തുതയാണ് ഇപ്പോൾ പുറത്തുവരുന്നത്.
കത്തുന്ന വെയിലിൽ പകലു മുഴുവൻ പണിയെടുക്കാൻ വിധിക്കപ്പെട്ട ഈ നിസ്സഹായരെ രാത്രികാലങ്ങളിൽ കൊണ്ടുപോയി തള്ളുന്നത് അത്യന്തം ഭീകരമായ അന്തരീക്ഷത്തിലുള്ള ഡോർമിറ്ററികളിലാണ്. തൊഴിലിന്റെ അടിസ്ഥാനത്തിൽ മരണമടഞ്ഞവരുടെ കണക്കെടുത്തില്ലെങ്കിലും, ഈ തൊഴിലാളികൾ മരണമടഞ്ഞത് ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികളുടെ നിർമ്മാണവേളയിലാണെന്ന് ഫെയർ സ്ക്വയർ പ്രൊജക്ട് ഡയറക്ടർ മെക് ഗീഹാൻ പറയുന്നു. ഗൾഫ് രാജ്യങ്ങളുടെ തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനം നടത്തുന്ന സംഘടനയാണ് ഫെയർ സ്ക്വയർ പ്രൊജക്ട്സ്.
2011 മുതൽ ഖത്തറിൽ മരണമടഞ്ഞ കുടിയേറ്റ തൊഴിലാളികളിൽ ഭൂരിഭാഗവും, 2022-ലെ ലോകകപ്പ് നടത്താനുള്ള ഭാഗ്യം ഖത്തറിന് ലഭിച്ചതുകൊണ്ട് മാത്രം ഇവിടെയെത്തിയവരാണ് എന്നാണ് മെക് ഗീഹാൻ പറയുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് ലോകകപ്പിനുള്ള നിർമ്മാണത്തിനിടെ മരണമടഞ്ഞത് 37 പേർ മാത്രമാണ്. ഇതിൽ 34 മരണങ്ങളും നടന്നത് തൊഴിലിടത്തോ അല്ലെങ്കിൽ തൊഴിൽ സമയത്തോ അല്ല. ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, വിദൂരപൂർവ്വ ദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നായി 2 ദശലക്ഷം കുടിയേറ്റ തൊഴിലാളികളാണ് ഖത്തറിലുള്ളത്.
മാധ്യമങ്ങൾക്ക് ലഭിച്ച വിവരമനുസരിച്ച്, ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളുടെ മരണവും സ്വാഭാവിക മരണമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ, നേപ്പാളി, ബംഗ്ലാദേശി തൊഴിലാളികളിൽ മൂന്നിൽ രണ്ടു ഭാഗം ആളുകളുടെ മരണവും സ്വാഭാവികമരണമായാണ് കാണിച്ചിരിക്കുന്നത്. ഇതിൽ 80 ശതമാനത്തോളം പേർ ഇന്ത്യാക്കാരാണ്. ഇത്തരം മരണങ്ങളിൽ പലതിലും ഓട്ടോപ്സി നടത്താതിനാൽ യഥാർത്ഥ മരണകാരണം അറിയുകയുമില്ല. 45 ഡിഗ്രി വരെയുള്ള ജീവനെടുക്കുന്ന ചൂടിൽ ദിവസേന 10 മണിക്കൂർ വരെ ജോലിചെയ്യുന്നതാണ് ഭൂരിഭാഗം മരണങ്ങളുടെയും അടിസ്ഥാന കാരണം എന്നാണ് അനുമാനിക്കപ്പെടുന്നത്.
നേരത്തേ അധികാരികൾ, തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പുവരുത്തുമെന്ന് പറഞ്ഞിരുന്നു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ രാവിലെ 11.30 നും 3 മണിക്കും ഇടയിൽ തണലില്ലാത്ത തുറസ്സായ ഇടങ്ങളിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ സമയപരിധിക്ക് പുറത്തും പല ദിവസങ്ങളിലും കഠിനമായ ചൂട് അനുഭവപ്പെട്ടിരുന്നു എന്ന് രേഖകൾ കാണിക്കുന്നു. ഖത്തറിലെ തൊഴിലാളീകൾ അവരുടെ പകുതിയോളം പ്രവർത്തി സമയം, സൂര്യാഘാതം പോലുള്ള അപകടങ്ങൾക്ക് ഇരയാകാൻ ഇടയുള്ളവരാണെന്ന ഒരു റിപ്പോർട്ട് ഐക്യരാഷ്ട്ര സഭയും കഴിഞ്ഞവർഷം പുറത്തിറക്കിയിരുന്നു.
കടുത്ത ചൂടിൽ ദീർഘനേരം ജോലിചെയ്യുന്നത് മനുഷ്യന്റെ കാർഡിയോ വാസ്കുലാർ സിസ്റ്റത്തിനെ പ്രതികൂലമായി ബാധിക്കും. ഹൃദയസ്തംഭനം പോലെ മരണകാരിയായ രോഗങ്ങൾക്ക് ഇത് കാരണമായേക്കാം. ഇത്തരത്തിൽ മരണം സംഭവിക്കുന്നതിനാലാണ് മിക്ക മരണങ്ങളും സ്വാഭാവിക മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞതെന്നും വിമർശനമുയരുന്നുണ്ട്.
മരണസംഖ്യയുടെ കാര്യത്തിൽ ഖത്തർ സർക്കാർ തർക്കിക്കുന്നില്ലെങ്കിലും, രാജ്യത്തുള്ള മൊത്തം കുടിയേറ്റക്കാരുടെ എണ്ണത്തിന് ആനുപാതികമായി നോക്കിയാൽ ഇതൊരു വലിയ സംഖ്യ അല്ലെന്നാണ് ഇവർ പറയുന്നത്. മാത്രമല്ല, വർഷങ്ങളായി ഖത്തറിൽ താമസിക്കുന്ന നിരവധി വൈറ്റ്കോളർ ജീവനക്കാരും ഈ മരണമടഞ്ഞവരിലുണ്ടെന്നും അവർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍