ആ 12 മലയാളി കുട്ടികൾ ലിമോസിനിൽ വന്നിറങ്ങിയത് രാജകുമാരന്മാരെ പോലെ; കൈയടിച്ച് ആഹ്ലാദിക്കാൻ ആയിരത്തോളം മലയാളികൾ: ഗൃഹാതുരത്വ സ്മരണകളുണർത്തി ബ്രിട്ടനിൽ നടന്ന ഒരു മലയാളി ആദ്യകുർബാന ചടങ്ങ് അടിപൊളിയായത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ലോകത്തിന്റെ ഏത് മൂലയിൽ ആണെങ്കിലും ആഘോഷങ്ങൾക്കായി ഒത്തുകൂടുക എന്നത് മലയാളികളുടെ സ്ഥിരം ശൈലിയാണ്. അതിന് വലുപ്പച്ചെറുപ്പങ്ങൾ നോക്കാറില്ല. പ്രത്യേകിച്ചും നാട് വിട്ടു നിൽക്കുന്ന പ്രവാസി മലയാളികൾ ആണെങ്കിൽ. സംഘടനകൾ രൂപീകരിച്ചും ഐക്യം ഉറപ്പിച്ചും നീങ്ങുമ്പോൾ ചെറിയ ആഘോഷ ചടങ്ങ് പോലും അടിപൊളിയാക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യും. അത്തരത്തിൽ ഒരു അടിപൊളി ആഘോഷച്ചടങ്ങ് ബ്രിട്ടനിലെ മലയാളികൾ സംഘടിപ്പിച്ചു. സായിപ്പന്മാരെ പോലും ഞെട്ടിക്കുന്ന വിധത്തിൽ അത്യാവശ്യം ആഡംബര പൂർവ്വം സംഘടിപ്പിച്ച ചടങ്ങ് 12 കുട്ടികളുടെ ആദ്യ കുർബാന ചടങ്ങായിരുന്നു.
ലിമോസിൻ കാറിൽ കയറി മലയാളി കുട്ടികൾ വന്നിറങ്ങിയത് ചടങ്ങിനായി ഒത്തുകൂടിയ എല്ലാവരെയും ആവേശത്തിലാക്കുന്നതായി. മാഞ്ചെസ്റ്ററിലായിരുന്നു മലയാളി കൂട്ടായ്മയിൽ ഈത്തരമൊരു ചടങ്ങ് നന്നത്. മാഞ്ചസ്റ്ററിൽ വിഥിൻഷോയിലെ സെന്റ് ആന്റണീസ് പള്ളിയിലാണ് 12 മലയാളി കുട്ടികൾ ഒരുമിച്ച് ആദ്യകുർബ്ബാന സ്വീകരിച്ച അപൂർവ്വ ചടങ്ങു നടന്നത്. ഇന്നലെയായിരുന്നു ചടങ്ങ്. ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുടെ കുടുംബാംഗങ്ങളും ചടങ്ങിൽ ഒത്തുകൂടി. കേരളത്തിലെ ചടങ്ങുകളുടേത് പോലെ ഗൃഹാതുരത്വം ഉയർത്തി കൊണ്ടായിരുന്നു പരിപാടി.
പള്ളി വികാരിയായ ഫാ. ലോനപ്പൻ അരങ്ങാശ്ശേരി ആയിരുന്നു വിശുദ്ധ ബലി നയിച്ചത്. സീറോ മലബാർ സഭ യുകെ കോഓർഡിനേറ്റർ ഫാ. തോമസ് പാറയടി അടക്കം ഒട്ടേറെ മലയാളി വൈദികർ ആഘോഷമായ പാട്ടുകുർബ്ബാനയ്ക്ക് കാർമ്മികരായി നിറഞ്ഞു. കുർബ്ബാനയ്ക്ക് ശേഷം പള്ളി ഹാളിൽ ചായ സൽക്കാരം നടന്നു. അതിന് ശേഷം നീളൻ ലിമോസിൻ കാർ കുട്ടികൾക്ക് വേണ്ടി പള്ളിമുറ്റത്തെത്തി. എല്ലാവരും രാജകുമാരന്മാരെ പോലെ വെള്ള വസ്ത്രങ്ങളിൽ അലങ്കൃതരായി ലിമോസിനിലുള്ളിലേയ്ക്ക് കയറി. ലിമോസിന്റെ സുന്ദര കാഴ്ച പതിയെ ഒഴുകി മാറിയപ്പോഴേയ്ക്കും ഫോറാം ഹാളിലേയ്ക്ക് യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. ഫോറം ഹാളിൽ ബന്ധുക്കളും സുഹൃത്തുക്കളുമായി ആയിരത്തോളം പേർ ഹാളിൽ തിങ്ങിക്കൂടിയിരുന്നു. യുകെയിലെ ഏറ്റവും വലിയ മലയാളി ആഘോഷമായി തന്നെ ചടങ്ങ് മാറുകയായിരുന്നു.
മലയാളി കൂട്ടായമ്മയോട് അനുബന്ധിച്ച് ചടങ്ങിൽ സാബു ചുണ്ടക്കാട്ിൽ ആശംസകൾ നേർന്നു. കുട്ടികളെ ഓരോരുത്തരേയുമായി വേദിയിലേക്ക് ക്ഷണിച്ചു. തുടർന്ന് റവ. ഡോ: ലോനപ്പൻ അരങ്ങാശ്ശേരിയുടെ പ്രാർത്ഥനയും സന്ദേശത്തെയും തുടർന്ന് കേക്ക് കട്ടിങ്ങിന് തുടക്കമായി. കുട്ടികൾ അവരുടെ ഫാമിലിയും ഒപ്പം ചേർന്ന് കേക്ക് കട്ട് ചെയ്ത് സന്തോഷം പങ്കിട്ടപ്പോൾ സദസ്യർ കൈയടികളോടെ അനുമോദിച്ചുകൊണ്ടിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ആദ്യകുർബാന സ്വീകരിച്ച കുട്ടികളേയും അവരുടെ മാതാപിതാക്കളേയും യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വൈദീക ശ്രേഷ്ഠരുടെ അകമ്പടിയോടെ സ്വീകരിച്ച് വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് ആനയിച്ചു.
ഇതേസമയം ഇടവകയിലെ മാതൃവേദി പ്രവർത്തകർ മുത്തുക്കുടകളുമായി ഒപ്പം ചേർന്നു സ്വീകരണം നൽകി. തുടർന്ന് നടന്ന അത്യാഘോഷ പൂർവ്വമായ ദിവ്യ ബലിയിൽ ഇടവക വികാരി. റവ. ഫാ. ലോനപ്പൻ അരങ്ങാശ്ശേരി മുഖ്യകാർമ്മികത്വം വഹിച്ചപ്പോൾ യുകെ സീറോ മലബാർ കോ ഓർഡിനേറ്റർ ഫാ. തോമസ് പാറയടിയിൽ, ലീഡ് രൂപത സീറോ മലബാർ ചാപ്ലിയൻ ഫാ. ജോസഫ് പൊന്നേത്ത്, ഫാ. റോബിൻസൺ മേൽക്കിസ്, ഫാ. മാത്യു കരിയിലക്കുളം, ഫാ. അലക്സ്, ഫാ. ഫിലിപ്പ് കുഴിപ്പറമ്പിൽ, ഫാ. മൈക്കിൾ മുറെ എന്നിവർ കാർമ്മികരായി. യുകെ സീറോ മലബാർ കോഡിനേറ്റർ ഫാ. തോമസ് പാറയടി ദിവ്യബലി മധ്യേ സന്ദേശം നൽകി.
ഫോറം ഹാളിൽ മുഴങ്ങിയ സംഗീതത്തിന്റെ ചിലമ്പൊലി വലിയൊരു ആഘോഷ രാവിന്റെ ഓർമ്മയായി മാറി. റെക്സ് ബാൻഡിന്റെ ഗാനമേള ആഘോഷരാവിന് നിറം പകർന്നു. കുരുന്നുകൾക്ക് സമ്മാനങ്ങൾ കൊടുക്കാനും ദൂരെ നിന്നെത്തിയവർക്ക് പരിചയം പുതുക്കാനും ഒക്കെ ഉള്ള വേദിയായി മാറി. ഓസീരോ വീട്ടുകാരും വെവ്വേറെ അതിഥികളെയാണ് ക്ഷണിച്ചതെങ്കിലും നിമിഷ നേരം കൊണ്ട് ഒരു കുടുംബമായി മാറുകയായിരുന്നു അവിടെ കൂടിയവർ. മലയാളത്തിന്റെ ഓർമ്മയിൽ നാടൻ ഭക്ഷണവും ഒരുക്കിയിരുന്നു. കപ്പയും കാന്താരിമുളകും, ഇടിയപ്പവും, ബിരിയാണിയുമൊക്കെയാണ് ഒരുക്കിയിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍