മധ്യവേനൽ അവധിയിൽ ഗൾഫിലേക്കുള്ള യാത്ര പ്രവാസികൾക്ക് ഇരുട്ടടിയാകുന്നു; യാത്രക്കാരെ പിഴിയുന്നതിൽ മത്സരിച്ച് വിമാനക്കമ്പനികൾ; ഗൾഫ് സെക്ടറുകളിലേക്കുള്ള യാത്രാ നിരക്കിൽ ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് നാലിരട്ടിയോളം വർധന; കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളെ ലക്ഷ്യം വെച്ചുള്ള നിരക്കു വർദ്ധനവിൽ ഇടപെടാൻ മടിച്ച് കേരള സർക്കാരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഗൾഫ് യാത്രികരെ പിഴിയുന്നതിൽ മത്സരിച്ച് വിമാനകമ്പനികൾ. കേരളത്തിൽ അവധിക്കാലം തുടങ്ങിയതോടെ നാലിരട്ടി വർധനവാണ് ഗൾഫ് നിരക്കുകളിൽ വിമാനക്കമ്പനികൾ ചുമത്തിയിരിക്കുന്നത്. കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള യാത്ര അസാധ്യമാക്കുംവിധമാണ് നിരക്ക് വർധന വന്നിരിക്കുന്നത്. ദുബായിലേക്കുള്ള നിരക്ക് കൂടിയതോടെ യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും കൂടി. ലോകത്തിന്റെ പ്രധാന സ്ഥലങ്ങളിലേക്ക് ദുബായ് വഴിയാണ് കേരളത്തിൽനിന്ന് കൂടുതൽ സർവീസുള്ളത്.
ഗൾഫിൽ ഇപ്പോൾ അവധിക്കാലമല്ല. ജൂൺ-ജൂലായ് മാസങ്ങളിലാണ് ഗൾഫിൽ അവധി തുടങ്ങുന്നത്. ഈ സമയം നിരക്കുകൾ വിമാന കമ്പനികൾ കുത്തനെ കൂട്ടും. അതുപോലെ ഗൾഫ് അവധി അവസാനിക്കുന്ന ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലും ഇതേ രീതിയിൽ നിരക്ക് കുത്തനെ കൂട്ടാറുണ്ട്. പക്ഷെ ഇക്കുറി വിമാനക്കമ്പനികൾ പുതിയ രീതിയിലാണ് നിരക്ക് വർധന കൈക്കൊണ്ടിരിക്കുന്നത്. പക്ഷെ ആശ്വാസകരമായ കാര്യം ഗൾഫിൽ നിന്ന് തിരികെ കേരളത്തിലേക്ക് വരാനുള്ള നിരക്കുകളിൽ അധികവർധന ഏർപ്പെടുത്തിയിട്ടില്ല എന്നത് മാത്രമാണ്. കേരളത്തിൽ അവധി തുടങ്ങിയതിനാൽ ഇവിടുന്ന് ഗൾഫ് നാടുകളിലേക്കുള്ള യാത്രികരെയാണ് വിമാനകമ്പനികൾ ലക്ഷ്യം വയ്ക്കുന്നത് എന്ന ആരോപണമാണ് ഉയരുന്നത്.
മിക്ക വിമാനക്കമ്പനികളും നിരക്ക് ഉയർത്താൻ മത്സരം തന്നെയാണ് നടത്തിയിരിക്കുന്നത് എന്ന് താഴെയുള്ള നിരക്കുകൾ ശ്രദ്ധിച്ചാൽ മനസിലാകും. ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ള സെക്ടർ ആണ് ഗൾഫ് നാടുകളിലേക്കും തിരിച്ചതും എന്നുള്ളത് മനസ്സിലാക്കുമ്പോൾ വിമാനകമ്പനികൾ ലക്ഷ്യം വയ്ക്കുന്നത് മലയാളികൾ തന്നെയാണെന്ന് ഉറപ്പാകുകയാണ്.
ദുബായ്, ഷാർജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഈ മാസം ആദ്യവാരം 6000 മുതൽ 10,000 വരെയായിരുന്നു ശരാശരി നിരക്ക്. എന്നാൽ ഇപ്പോൾ 20,000 രൂപ മുതൽ 30,000 വരെയാണ്. 9000 മുതൽ 12,000 വരെയുണ്ടായിരുന്ന കുവൈത്തിലേക്ക് ഒറ്റയടിക്ക് 50,000 വരെയാണ് നിരക്ക് വർധന വന്നിട്ടുള്ളത്. ഏപ്രിൽ ഒന്നിലെ യാത്രാനിരക്ക്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഏപ്രിൽ ഒന്നിന് . ഇൻഡിഗോ ഏപ്രിൽ ഒന്നിന് ദോഹയിലേക്ക് ദോഹ 26,630 രൂപ ഈടാക്കുമ്പോൾ ദോഹയിലേക്ക് ഖത്തർ എയർവെയ്സ് ഈടാക്കുന്ന ചാർജ് 88,705 രൂപയാണ്. ബഹ്റിലേക്ക് ഗൾഫ് എയർ 46,663 രൂപ ഈടാക്കുമ്പോൾ എത്തിഹാദ് അബുദാബിയിലേക്ക് ഈടാക്കുന്നത് 45,619 രൂപയാണ്. കുവൈത്തിലേക്ക് ഗൾഫ് എയർ 38,774 രൂപ ഈടാക്കുമ്പോൾ ഇതേ ഗൾഫ് എയർ ബഹ്റിലേക്ക് ഈടാക്കുന്നത് 46,663 രൂപയാണ്.
ജിദ്ദയിലേക്ക് ഒമാൻ എയർ ഈടാക്കുന്നത് 44,750 രൂപയാണ്. കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് ഖത്തർ എയർവേയ്സ് ഈടാക്കുന്നത് 49,650 രൂപയാണ്. കൊച്ചിയിൽ നിന്ന് കുവൈത്തിലേക്ക് 67,486 രൂപയാണ് കുവൈത്ത് എയർവേയ്സ് ഈടാക്കുന്നത്. കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് എത്തിഹാദ് ഈടാക്കുന്നത് 41970 രൂപയാണ്. കോഴിക്കോട് നിന്ന് ദോഹയിലേക്ക് ഖത്തർ എയർവേയ്സ് ഈടാക്കുന്നത് 50,167 രൂപയാണ്. അബുദാബിയിലേക്ക് എത്തിഹാദ് ഈടാക്കുന്നത് 31771 രൂപയാണ്. മിക്ക വിമാനക്കമ്പനികളും കേരളാ സെക്ടറിൽ നിന്ന് ഗൾഫ് നാടുകളിലേക്കുള്ള നിരക്കുകൾ കുത്തനെ ഒരുമിച്ച് ഉയർത്തിയതോടെ ഇതിനു പിന്നിൽ ഗൂഢാലോചന മണക്കുന്നു എന്നാണ് ഗൾഫ് യാത്രികരുടെ പരാതി. ജെറ്റ് എയർവെയ്സിന്റെ പ്രതിസന്ധിയാണ് നിരക്ക്കൂട്ടാനുള്ള പ്രധാന കാരണമായി കമ്പനികൾ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഒട്ടേറെ അന്താരാഷ്ട്ര സർവീസുകളാണ് ജെറ്റ് റദ്ദാക്കിയത്. അപകടസാധ്യതയുള്ളതിനാൽ ബോയിങ് 737 മാക്സ് 8 വിമാനങ്ങൾ സർവീസ് നടത്തരുതെന്ന് വ്യോമയാനമന്ത്രാലയം നിർദേശിച്ചിരുന്നു.
ഏപ്രിൽ ഒന്നിലെ യാത്രാനിരക്ക്
(ബുധനാഴ്ചത്തേത്)
തിരുവനന്തപുരം വിമാനത്താവളം
ദോഹ 88,705 രൂപ (ഖത്തർ എയർവേയ്സ്)
ദോഹ 26,630 രൂപ (ഇൻഡിഗോ)
ബഹ്റിൻ 46,663 രൂപ (ഗൾഫ് എയർ)
അബുദാബി 45,619 രൂപ (എത്തിഹാദ്)
കുവൈത്ത് 38,774 രൂപ (ഗൾഫ് എയർ)
ജിദ്ദ 44,750 രൂപ (ഒമാൻ എയർ)
ദമാം 51,777 രൂപ (ഗൾഫ് എയർ-ബഹ്റിൻ വഴി)
റിയാദ് 41,576 രൂപ (ഗൾഫ് എയർ-ബഹ്റിൻ വഴി)
ദുബായ് 69,438 രൂപ (എമിറേറ്റ്സ്)
അബുദാബി 23,582 രൂപ (എയർ ഇന്ത്യ എക്സ്പ്രസ്)
ഷാർജ 24,494 രൂപ (എയർ അറേബ്യ)
കൊച്ചി
ദോഹ 49,650 രൂപ (ഖത്തർ എയർവേയ്സ്)
ദോഹ 31,851 രൂപ (എയർ ഇന്ത്യ എക്സ്പ്രസ്)
കുവൈത്ത് 67,486 രൂപ (കുവൈത്ത് എയർവേയ്സ്)
ജിദ്ദ 31,228 രൂപ (സൗദി എയർലൈൻ)
ദമാം 44,911 രൂപ (ഗൾഫ് എയർ-ബഹ്റിൻ വഴി)
റിയാദ് 37,405 രൂപ (എയർ ഇന്ത്യ)
ദുബായ് 35,320 രൂപ (എയർ ഇന്ത്യ)
അബുദാബി 41,970 രൂപ (എത്തിഹാദ്)
അബുദാബി 23,642 രൂപ (ഇൻഡിഗോ)
ഷാർജ 30,963 രൂപ (എയർ അറേബ്യ)
കോഴിക്കോട്
ദോഹ 50,167 രൂപ (ഖത്തർ എയർവേയ്സ്)
ദോഹ 21,996 രൂപ (ഇൻഡിഗോ)
ബഹ്റിൻ 30,294 രൂപ (എയർ ഇന്ത്യ എക്സ്പ്രസ്)
അബുദാബി 31,771രൂപ (എത്തിഹാദ്)
അബുദാബി 25,246 രൂപ (എയർ ഇന്ത്യ എക്സ്പ്രസ്)
കുവൈത്ത് 28,704 രൂപ (എയർ അറേബ്യ)
ജിദ്ദ 37,934 രൂപ (എയർ അറേബ്യ)
ദമാം 35,259 രൂപ (എത്തിഹാദ്)
റിയാദ് 33,297 രൂപ (എയർ അറേബ്യ)
ദുബായ് 26,329 രൂപ (എയർ ഇന്ത്യ)
ഷാർജ 26,014രൂപ (എയർ ഇന്ത്യ)
Stories you may Like
- തോട്ടം തൊഴിലാളികളുടെ ഡിഎ വർദ്ധിപ്പിക്കണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതിൽ അലംഭാവം
- ജി20 അത്താഴ വിരുന്നിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പങ്കെടുക്കില്ല
- ഫ്ലൈറ്റിൽ അധികമാർക്കും അറിയാത്തഒരു രഹസ്യ ബട്ടൺ ഉണ്ടെന്ന് അറിയാമോ?
- വിമാനയാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ വർധിച്ചു; ജ്യോതിരാദിത്യ സിന്ധ്യ
- രാജ്ഭവനെതിരെ കണക്കുകൾ പുറത്ത് വിട്ട് സർക്കാർ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍