വളഞ്ഞ വഴിയിലൂടെ യോഗ്യതയിൽ ഇളവു നേടികെ.എസ്ഐ.ടി.എല്ലിന്റെ തലപ്പത്ത് കുടിയിരുത്തപ്പെട്ട കമ്പനി സെക്രട്ടറിയും ലാൻഡ് മാനേജരും ഉൾപ്പെടെയുള്ളവരുടെ നിയമന ഫയൽ തേടി വിജിലൻസ്; ശിവശങ്കറിന്റെ അടുപ്പക്കാരുടെ നിയമനത്തിൽ കുരുക്കു വീഴുന്നു; ഉന്നത പദവികളിൽ 16 പേരെ രഹസ്യമായി സ്ഥിരപ്പെടുത്താനുള്ള സബ് കമ്മിറ്റി തീരുമാനവും പൂഴ്ത്തി; വിജിലൻസ് കടുപ്പിച്ചാൽ ശിവശങ്കറിന്റെ അതിവിശ്വസ്തനായ എംഡിയും പുറത്താകും

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശിവശങ്കർ സ്വപ്ന ഉൾപ്പെടെയുള്ള ഇഷ്ടക്കാർക്ക് ലാവണം ഒരുക്കാൻ ഉപയോഗിച്ചിരുന്ന കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്രക്ചർ ലിമിറ്റഡിലെ നിയമനങ്ങളിൽ ഭൂരിഭാഗവും നടപടി ക്രമങ്ങളും ചട്ടങ്ങളും പാലിക്കാതെ വേണ്ടത്ര യോഗ്യത ഇല്ലാത്തവരെ തിരുകി കയറ്റിയതാണന്ന് പരാതിയും ആക്ഷേപങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് വിജിലൻസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. കെ എസ് ഐ ടി എല്ലിൽ എം ഡി കഴിഞ്ഞാൽ അടുത്ത ചുമതല വഹിക്കുന്ന കമ്പിനി സെക്രട്ടറിയുടെ യോഗ്യത പോലും ചോദ്യം ചെയ്യപ്പെടുകയാണ്. ശിവശങ്കറിന്റെ നാട്ടുകാരി എന്ന ലേബലിലാണ് ഇവർക്ക് ഇവിടെ ജോലി ലഭിച്ചതെന്നാണ് പ്രധാന ആക്ഷേപം.
മുൻപ് ഉണ്ടായിരുന്ന കമ്പനിസെക്രട്ടറി & ഫിനാൻസ്മാനേജർ എന്ന തസ്തികക്ക് പകരം കമ്പനിസെക്രട്ടറി&ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന നിലയിൽ തസ്തികയിൽ പോലും മാറ്റം വരുത്തി. ശിവശങ്കർ സ്വന്തം നാട്ടുകാരിക്ക്വേണ്ടി നടത്തിയ ഇടപെടലുകളായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. കമ്പനി സെക്രട്ടറി ആൻഡ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നപോസ്റ്റ് 115200/ രൂപശമ്പളത്തോടു കൂടിയാണ്സൃഷ്ടിച്ചത്. സർക്കാർ സ്ഥാപനത്തിൽ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പോസ്റ്റിലേക്ക് വേണ്ട മിനിമം പ്രവർത്തിപരിചയം 8 വർഷവും യോഗ്യത എം കോമും മാത്രമാണ്.
കൂടാതെ കമ്പനി സെക്രട്ടറികോഴ്സും കൂടി പാസായ ഉദ്യോഗാർത്ഥിക്ക് മാത്രമേ ഈ തസ്തികയിൽ അപേക്ഷ സമർപ്പിക്കാൻ പോലും കഴിയൂ എന്നിരിക്കെയാണയാണ് ശിവശങ്കർ സ്വന്തം നാട്ടുകാരിയെ ചട്ടങ്ങളിൽ ഇളവു വരുത്തി നിയമിച്ചത്. കമ്പിനി സെക്രട്ടറിക്ക് ഫിനാൻസിൽ യോഗ്യതയും പ്രവൃത്തി പരിചയവും വേണമെന്ന നിബന്ധന ഒഴിവാക്കാനാണ് തസ്തികയിൽ പോലും മാറ്റം കൊണ്ടു വന്നത്. മാത്രമല്ല നിലവിലെ കമ്പിനി സെക്രട്ടറി ജോലിയിൽ പ്രവേശിക്കുമ്പോൾ സർക്കാർ നിബന്ധന പ്രകാരമുള്ള പ്രവൃത്തി പരിചയം പോലും ഇല്ലാതിരുന്നുവെന്നും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. സർക്കാർ നിബന്ധന പ്രകാരമുള്ള യോഗ്യതകൾക്ക് പുറമെ നിയമ ബിരുദവും എം ബി എ യും അടക്കം ഉണ്ടായിരുന്ന മുൻ കമ്പിനി സെക്രട്ടറി ഇരുന്ന സ്ഥാനത്താണ് സ്വാധീനത്തിന്റെ പിൻബലത്തിൽ നിയമനം കിട്ടി ആക്ഷേപം നേരിടുന്ന പുതിയ കമ്പിനി സെക്രട്ടറി എത്തിയിരിക്കുന്നത്.
കൂടാതെ ഇവർക്ക് ഉൾപ്പെടെ 16 ഉന്നത തസ്തികകളിൽ സ്ഥിര നിയമനം നല്കാൻ കെ എസ് ഐ ടി എല്ലിൽ നടപടി തുടങ്ങിയപ്പോഴാണ് വിജിലൻസിന്റെ അന്വേഷണവും വന്നെത്തിയിരിക്കുന്നത്.സ്വപ്നാസുരേഷിന്റെ നിയമനം ഉൾപ്പെടെ വഴിവിട്ട് ചെയ്തു കൊടുത്തകാര്യങ്ങൾക്കുള്ള പ്രത്യൂപകരമായി ആണ് ഈ സ്ഥിരനിയമനത്തിനുള്ള തസ്തികസൃഷ്ടിച്ചുനൽകിയത് എന്ന ആക്ഷേപം നേരത്തെ തന്നെഉയർന്നിരുന്നു. അയ്യായിരം കോടിയോളം രൂപയുടെ മരാമത്ത് ജോലികൾ അടക്കം ചെയ്യുന്ന 100 കണക്കിന്ഉദ്യോഗസ്ഥർ ഉള്ള ഒരുസർക്കാർസ്ഥാപനത്തിലെ കമ്പിനി സെക്രട്ടറി ആൻഡ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലെ യോഗ്യത കണ്ട് മറ്റ ഉദ്യോഗസ്ഥർ അമ്പരന്നു ഇരിക്കുകയാണ്. കമ്പിനി സെക്രട്ടറിമാരുടെ അസോസിയേഷനിലും ഈ വിഷയം ചർച്ചക്കും മുറുമുറുപ്പിനും വഴിവെച്ചിട്ടുണ്ട്.
സാധാരണ ഗതിയിൽ സർക്കാർസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും ഈ തസ്തികയിലേക്ക് 20മുതൽ 25 വർഷത്തിലേറെ പ്രവർത്തിപരിചയവും എം ബി എ യും അനുബന്ധവിദ്യാഭ്യാസയോഗ്യതയും ഉള്ളവരെയാണ് പരിഗണിക്കുന്നത്. ഇത്തരത്തിൽ യോഗ്യതയുള്ള ഉദ്യോഗസ്ഥർ കെ എസ് ഐ ടി എല്ലിലും ഐ ടി വകുപ്പിന് കീഴിലുമുള്ള സ്ഥാപനങ്ങളിലും ഉണ്ടെന്നിരിക്കെയാണ് മുൻ ഐടി സെക്രട്ടറിയുടെ താൽപര്യത്തിൽ ഈ നിയമന തട്ടിപ്പ നടന്നിരിക്കുന്നത്. കൂടാതെ നിലവിലെ കമ്പിനി സെക്രട്ടറിയുടെ ജോലികൾ ചെയ്യുന്നത് ഇവർ തന്നെ കരാർ വ്യവസ്ഥയിൽ നിയമിച്ച അസിസ്റ്റന്റ് കമ്പിനി സെക്രട്ടറിയാണന്നും ആക്ഷേപം ഉണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച ലാന്റ് മാനേജരുടെ യോഗ്യതയും സംശയത്തിന്റെ നിഴലിലാണ്. കമ്പിനിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കലും രജിസ്ട്രേഷനും അടക്കം നിർണായക ജോലികൾ സൂക്ഷ്മതയോടെ നിർവ്വഹിക്കേണ്ട തസ്തികയിൽ മുൻപ് എല്ലാകാര്യവും ചെയ്തിരുന്നത് ഡെപ്യൂട്ടികളക്ടർറാങ്കിൽ വിരമിച്ച ഉദ്യോഗസ്ഥർ ആയിരുന്നു.കൂടാതെ നിയമ ബിരുദം ഇവർക്ക് നിർബന്ധവുമായിരുന്നു. എന്നാൽ നിലവിലെ ലാന്റ് മാനേജരെ നിയമിക്കാൻ കഴിഞ്ഞ സർക്കാർ അടിസ്ഥാന യോഗ്യതയിൽ പോലും ഇളവു വരുത്തി. അന്നത്തെ വ്യവസായ മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഇടപെടലിലാണ് ഈ തസ്തികയിൽ യോഗ്യത പോലും നോക്കാതെ ലാൻഡ് മാനേജരെ നിയമിച്ചത്.
നിലവിലെ ലാൻഡ് മാനേജർക്ക് ഐ എ എസ്- ഐ പി എസ് തലപ്പത്ത് വലിയ സൗഹൃദങ്ങൾ ഉണ്ടെന്നാണ് കെ എസ് ഐ ടി എല്ലിലെ സംസാരം. അതു കൊണ്ട് തന്നെ വിജിലൻസ് അന്വേഷണം ഇവരുടെ നിയമനത്തെ ബാധിക്കില്ലന്ന സംസാരവും ഉണ്ട്. ശിവശങ്കർ ഇടപെട്ടതും നടത്തിയതുമായ നിയമനങ്ങളെ കുറിച്ചാണ് വിജിലൻസിന് ലഭിച്ച പരാതിയിലുള്ളത്. ഇതുപോലെ തന്നെ ഡെപ്യൂട്ടി മാനേജർ ഫിനാൻസ് എന്ന ഒരു സ്ഥിരം തസ്തിക( Rs. 87,000/) രൂപശമ്പളമായി നിശ്ചയിച്ഛ് സൃഷ്ടിച്ചിട്ടുണ്ട്. ഈ തസ്തിക സൃഷടിച്ചതും ശിവശങ്കറിന്റെ അടുപ്പക്കാരനായ എം ഡി യുടെ ഇഷ്ടക്കാരന് വേണ്ടിയാണെന്നാണ് ആക്ഷേപം.
നിലവിൽ കെ എസ് ഐ ടി എല്ലിൽ എക്സിക്യൂട്ടിവ് ഫിനാൻസ് ആയി താൽക്കാലിക പോസ്റ്റിൽ ജോലിചെയ്യുന്ന യുവാവിന് വേണ്ടി സൃഷ്ടിച്ചതാണ് ഈ തസ്തികയെന്നാണ് വിവരം. നിലവിലെ കെ എസ് ഐ ടി എൽ എം ഡി സ്റ്റാർട്ട് അപ്പ്മിഷനിൽ സിഇഒ ആയി ഇരിക്കെ അവിടെപിൻവാതിൽ വഴി അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ആയി നിയമിച്ച ശേഷം നിലവിലെ എം ഡി സ്റ്റാർട്ട് അപ്പ് മിഷനിൽ നിന്നും കെ എസ് ഐ ടി എല്ലിൽ ചുമതലയേറ്റ് ആഴ്ചകൾക്കകം തന്നെ 50000 രൂപ ശമ്പളത്തിൽ അന്നത്ത ഐ ടി സെക്രട്ടറി ശിവശങ്കറിന്റെ അറിവോടെ ഈ യുവാവിനെ എക്സിക്യൂട്ടീവ് ഫിനാൻസ് ആയി നിയമിക്കുകയായിരുന്നു.
മുൻപ് ജോാലിചെയ്തിരുന്ന സ്ഥാപനങ്ങളിൽ എല്ലാം തന്നെ സാമ്പത്തിക തിരിമറികൾക്ക് അന്വേഷണം നേരിട്ടവ്യക്തിയാണ് ഇദ്ദേഹമെന്നും ആക്ഷേപം ഉണ്ട്. ഇവിടെയും ഇദ്ദേഹം സംശയത്തിന്റെ നിഴലിലാണ്. ഈ യുവാവിന്റെയും യോഗ്യതക്കനുസരിച്ചാണ് ഡെപ്യൂട്ടി മാനേജർ ഫിനാൻസ് തസ്തിക സൃഷ്ടിച്ചിരിക്കുന്നത്. ഈ തസ്തികയ്ക്ക വേണ്ട മിനിമം യോഗ്യത സി എ യാണ്. എന്നാൽ വെറു ബികോം യോഗ്യത മാത്രം മാനദണ്ഡമാക്കിയാണ് ഈ യുവാവിന് സ്ഥിര നിയമനം നല്കാൻ കരുക്കൾ നീക്കിയത്. എന്തായലും വിജിലൻസ് അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ ഇവിടെത്തെ ഉന്നത തസ്തികളിലെ സ്ഥിര നിയമനം സംബന്ധിച്ച ഫയൽ നീക്കം താല്ക്കാലികമായി നിർത്തി വെച്ചിരിക്കയാണ്.
കമ്പിനി നിയോഗിച്ച സബ് കമ്മിറ്റി യുടെ നിയമന ശുപാർശയും മൂടി വെച്ച് വിജിലൻസ് അന്വേഷണത്തിൽ നിന്നും തലയൂരാനാണ് കെ എസ് ഐ ടി എല്ലിന്റെ ശ്രമം. കെ ഫോൺ അടക്കമുള്ള വമ്പൻ പദ്ധതികളുടെ നടത്തിപ്പ് ചുമതലയുള്ള കമ്പിനിയിലെ നിയമന തട്ടിപ്പ് സംബന്ധിച്ച് കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചുണ്ട് . നിയമനങ്ങളിലെ ശിവശങ്കർ ബന്ധവും സ്വപ്നക്ക് ഇവിടെ ലക്ഷങ്ങൾ പ്രതിമാസ ശമ്പളത്തിൽ ജോലി ലഭിച്ചതും മുൻ നിർത്തിയാണ് മറ്റു തസ്തികകളിലെ നിയമനങ്ങൾ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കൽപ്പറ്റയിൽ മുല്ലപ്പള്ളി; വട്ടിയൂർക്കാവിൽ സുധീരൻ; നേമത്ത് ശിവകുമാർ... എതിരാളികളുടെ കോട്ട പിടിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കാൻ തന്ത്രം; വിജയ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളിൽ യുവനേതാക്കളെ ബലിയാടാക്കില്ല; തോമസിനും കുര്യനും വേണമെങ്കിൽ മത്സരിക്കാം; കോൺഗ്രസിൽ എല്ലാം ഹൈക്കമാണ്ട് നിയന്ത്രണത്തിലേക്ക്
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- അഞ്ചു സീറ്റുകളിൽ കണ്ണു വച്ച് ട്വന്റി 20; കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോതമംഗലവും മൂവാറ്റുപുഴയും അടക്കം അഞ്ചും പിടിക്കാൻ പദ്ധതി ഒരുക്കുന്ന കോൺഗ്രസിന് വൻ തിരിച്ചടി; കിറ്റക്സിന്റെ പാർട്ടി കളത്തിൽ ഇറങ്ങിയാൽ ക്ഷീണമാകുക യുഡിഎഫിന് തന്നെ
- ബ്രിസ്ബേനിൽ കംഗാരുക്കളെ മലർത്തിയടിച്ച് ഇന്ത്യൻ വിജയം; ട്വന്റി 20 ആവേശത്തിലേക്ക് നീങ്ങിയ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ സമ്മാനിച്ചത് ഋഷബ് പന്തിന്റെ ബാറ്റിങ് മികവ്; ഗവാസ്ക്കർ - ബോർഡർ ട്രോഫി നിലനിർത്തി; സീനിയർ താരങ്ങളുടെ അഭാവത്തിലും ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി അജങ്കെ രഹാനെയും കൂട്ടരും
- കോവിഡ് മരണനിരക്കിൽ ഒന്നാമതെത്തി ബ്രിട്ടൻ; മരണ നിരക്ക് ഉയർന്ന് നിൽക്കുന്ന പത്തു രാജ്യങ്ങളിൽ ഒമ്പതും യൂറോപ്പിൽ; മരണനിരക്ക് ഏറ്റവും അധികമുള്ള 30 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല; എല്ലാ ഭൂഖണ്ഡങ്ങളിലും ഇപ്പോഴും കോവിഡ് കത്തിപ്പടരുന്നു; ഈ പത്തു രാജ്യങ്ങളിൽ ഇതുവരെ കോവിഡെത്തിയില്ല
- കോവിഡ് ഭേദമായ മൂന്നിൽ ഒരാൾ വീതം വീണ്ടും ആശുപത്രികളിൽ മടങ്ങി എത്തുന്നു; വിജയദാസ് എംഎൽഎയുടെ മരണവും ഇതിനു തെളിവ്; അഞ്ചു മാസത്തിനുള്ളിൽ പലരും രോഗികളാകുന്നു; ഇവരിൽ എട്ടിൽ ഒരാൾ വീതം മരണത്തിലേക്കും, മഹാമാരി മനുഷ്യകുലത്തെ മുടിച്ചേക്കും
- കെപിസിസി പ്രസിഡന്റിന്റെ താൽകാലിക ചുമതല സുധാകരന് നൽകും; പ്രചരണത്തിന്റെ നേതൃത്വം രാഹുലും ആന്റണിയും ഏറ്റെടുക്കും; തന്ത്രങ്ങൾ ഒരുക്കാൻ ഉമ്മൻ ചാണ്ടിയും; കൽപ്പറ്റയിൽ മത്സരിക്കുന്ന മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയും; ഒറ്റക്കെട്ടായി എല്ലാവരേയും കൊണ്ടു പോകാൻ ചെന്നിത്തലയ്ക്കും നിർദ്ദേശം; കോൺഗ്രസ് അടിമുടി മാറും
- അഞ്ചു കൊല്ലം നീണ്ട അമേരിക്കയുടെ കുടിയേറ്റ വിരോധത്തിന് പരിഹാരമായി; 1.1 കോടി അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകി നാളെ തന്നെ ബൈഡൻ ചരിത്രത്തിലേക്ക്; അവസരം മുതലെടുക്കാൻ അതിർത്തിയിൽ തങ്ങുന്ന ലക്ഷങ്ങൾ ബൈഡന് വിനയാകും
- തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ഭരണത്തുടർച്ച സ്വപ്നം കാണുന്ന എൽഡിഎഫിന് ഉഷാറാകാം; ഭരണം നിലനിർത്തുമെന്ന് എബിപി-സീവോട്ടർ അഭിപ്രായ സർവേ; വോട്ടുവിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ 7 ശതമാനം മുന്നിൽ; ബിജെപി വോട്ടുവിഹിതത്തിലും വർദ്ധന; എൽഡിഎഫ് 85 സീറ്റിലും, യുഡിഎഫ് 53 സീറ്റിലും വിജയിക്കും; ബിജെപിക്ക് ഒരുസീറ്റും; സർവേ ഫലങ്ങൾ ഇങ്ങനെ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്