പഠിക്കാൻ മിടുമിടുക്കിയുടെ പത്താം ക്ലാസിലെ ആദ്യ പ്രണയം ഒളിച്ചോട്ടത്തിൽ തീർന്നു; വിദ്യയുടേത് കൂടുവിട്ട് കൂടുമാറുന്ന സ്വഭാവം; ആദ്യ മൂന്ന് വിവാഹം രജിസ്റ്റർ ചെയ്യാത്ത 48കാരി 40കാരനെ ഔദ്യോഗികമായി വിവാഹം ചെയ്തത് 15 വർഷം മുമ്പ്; ഏതോ ഒരു ബന്ധത്തിലെ മകളുടെ വിവാഹത്തിൽ നിന്ന് അകറ്റിയത് പ്രേമന് വൈരാഗ്യമായി; റീയൂണിയനിൽ ഒൻപതാം ക്ലാസിലെ പഴയ കൂട്ടുകാരി സുനിതയെ കിട്ടിയപ്പോൾ എല്ലാം നിശ്ചയിച്ചുറപ്പിച്ചു; ഉദയംപേരൂർ കൊലയിലെ അവിഹിതത്തിന്റെ കാണാക്കാഴ്ച്ചകൾ ഇങ്ങനെ
എം മനോജ് കുമാർ
ഉദയംപേരൂർ: വിവാഹ ബന്ധത്തിൽ അവലംബിച്ച കൂടുവിട്ട് കൂടുമാറുന്ന സ്വഭാവവിശേഷം തന്നെയാണ് ചേർത്തലക്കാരിയായ വിദ്യയ്ക്ക് കൊലക്കയർ ഒരുക്കി നൽകിയത്. ഭർത്താവ് എന്ന് കരുതിയാൽ അവരുടെ കൂടെ ജീവിക്കുന്ന സ്വഭാവമാണ് വിദ്യയ്ക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മൂന്നു വിവാഹബന്ധങ്ങളിൽ ഒന്നും വിദ്യ രജിസ്റ്റർ ചെയ്തിരുന്നുമില്ല. അതുകൊണ്ട് തന്നെ വിവാഹമോചനവും നേടിയില്ല. ഇതാണ് വിദ്യയുടെ ജീവിതത്തെക്കുറിച്ചുള്ള പൊലീസ് വിലയിരുത്തൽ.
വിദ്യയുടെ പാശ്ചാത്തലം തേടി ചേർത്തലയിൽ ചെന്നപ്പോഴും നല്ലത് ഒന്നും പൊലീസിനു കണ്ടു പിടിക്കാൻ കഴിഞ്ഞതുമില്ല. ഇതേ രീതിയിലുള്ള ജീവിതം തന്നെയാണ് വിദ്യയുടെ അമ്മയും തിരഞ്ഞെടുത്തത് എന്നാണ് പൊലീസിനു മനസിലായത്. വിദ്യ പഠിക്കാൻ മിടുക്കിയായിരുന്നു. അതിനാൽ വിദ്യയുടെ അമ്മയുടെ സഹോദരങ്ങളാണ് വിദ്യയെ പഠിപ്പിച്ചത്. പക്ഷെ പത്താം ക്ലാസ് മുതൽ വിദ്യയും പ്രേമബന്ധങ്ങളിൽ കുടുങ്ങി. ആദ്യം സ്നേഹിച്ച യുവാവിന്റെ കൂടെ ഇറങ്ങി പോയതാണ് വിദ്യ. ഇങ്ങിനെയുള്ള ജീവിതത്തിലാണ് നാലാം ഭർത്താവായി ചങ്ങനാശ്ശേരിക്കാരനായ പ്രേംകുമാർ എത്തുന്നത്. മൂന്നു വിവാഹബന്ധങ്ങളിൽ വിദ്യ ഏർപ്പെട്ടെങ്കിലും ഒന്നും രജിസ്റ്റർ ചെയ്യാത്ത വിദ്യ പക്ഷെ പ്രേമുമായുള്ള വിവാഹബന്ധം രജിസ്റ്റർ ചെയ്തു. പ്രേംകുമാറിനെ സ്വീകരിച്ച ശേഷം ആറുമാസമായി ഉദയം പേരൂർ ആയിരുന്നു താമസം. സൗത്ത് ലിമിറ്റിൽ ആയിരുന്നു ഇവർ താമസിച്ചത്. അവിടെ ഒരു കേസ് പ്രേമിന്റെ പേരിൽ വന്നു. അതോടെയാണ് ഇവർ ഉദയംപേരൂരിൽ താമസിക്കാൻ തുടങ്ങിയത്.
വിദ്യയുടെ നാലാമത് ഭർത്താവായ പ്രേംകുമാറിന്റെ കൈകളാലാണ് വിദ്യ കൊല്ലപ്പെടുന്നതും. പ്രേമിന് നാല്പത് വയസും വിദ്യയ്ക്ക് നാൽപ്പത്തിയെട്ട് വയസുമുണ്ട്. എട്ടു വയസിന്റെ വ്യത്യാസമുണ്ട് പ്രേമും വിദ്യയും തമ്മിൽ. ഇതറിഞ്ഞു കൊണ്ട് തന്നെയാണ് തന്നെക്കാൾ എട്ടു വയസിനു മൂത്തതായ വിദ്യയെ പ്രേം വിവാഹം കഴിക്കുന്നത്. പ്രേമിന്റെ ആദ്യ വിവാഹമാണ് ഇത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പതിനഞ്ചു വർഷമായി. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. ആദ്യ വിവാഹങ്ങളിൽ രണ്ടു കുട്ടികൾ വിദ്യയ്ക്കുണ്ട്. ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞതാണ് പ്രേംകുമാർ. ഇതിനിടയിൽ എങ്ങിനെയോ ആണ് പ്രേമും വിദ്യയും കണ്ടുമുട്ടുന്നത്. നാലാം ഭർത്താവ് എന്ന രീതിയിൽ തന്നെയാണ് പ്രേം വിദ്യയെ വിവാഹം കഴിച്ചത്.
വിദ്യയ്ക്ക് മുൻപുള്ള ഒരു ബന്ധത്തിലെ ഒരു കുട്ടിയുണ്ട്. ദീപക് എന്നാണ് ഇയാളുടെ പേര്. ദീപകും പ്രേമും തമ്മിൽ ബിസിനസ് ബന്ധമുണ്ട്. ഈ സമയത്താണ് വിദ്യയും പ്രേമും തമ്മിൽ കാണുന്നത് എന്നാണ് പൊലീസ് മനസിലാക്കുന്നത്. ദീപക് വിദ്യയുടെ മകൻ ആണെന്ന് പ്രേമിന് ആദ്യം അറിയാമായിരുന്നില്ല എന്നാണ് ഇയാൾ മൊഴി നൽകിയത്. ഈ അടുത്ത് കഴിഞ്ഞ മകളുടെ വിവാഹ സമയത്താണ് പ്രേമിന് മനസിലാകുന്നത് ദീപക് വിദ്യയുടെ മകൻ ആയിരുന്നെന്ന കാര്യം. അടുത്തിടെയായിരുന്നു വിദ്യയുടെ ഏതോ ഒരു വിവാഹബന്ധത്തിലെ പെൺകുട്ടിയുടെ വിവാഹം നടന്നത്. ഈ വിവാഹത്തിൽ പ്രേമിനെ അവർ പങ്കെടുപ്പിച്ചില്ല. ഇതിൽ പ്രേമിന് വിദ്യയോട് കടുത്ത അമർഷമുണ്ടായിരുന്നു എന്നാണ് പൊലീസിനോട് ഇയാൾ പറഞ്ഞത്. ഇത് വിരോധത്തിലെ ഒരു പ്രധാന കാരണം എന്നാണ് മൊഴി നൽകിയത്.
ഇതിനിടെ പ്രേമിന് ബാല്യകാല സഖി ആയിരുന്ന സുനിതാ ബേബിയുമായി ഒരുമിച്ച് താമസിക്കണം എന്നും ആഗ്രഹം തുടങ്ങി. മുൻപ് ഉള്ള വിരോധവും പുതിയ ബന്ധം വേണമെന്ന ആഗ്രഹവും പ്രേംകുമാറിൽ ഒരുമിച്ച് ചേർന്നതോടെയാണ് വിദ്യയ്ക്ക് കൊലക്കയർ കാമുകിയും പ്രേമും ചേർന്ന് ഒരുക്കുന്നത്. തങ്ങളുടെ ബന്ധത്തിനു വിദ്യ തടസം എന്ന് തന്നെ ഇവർ കരുതി. അതെ സമയം ദീപക് തന്നെ വകവരുത്തുമോ എന്ന പേടിയും ഒപ്പം ഉണ്ടായിരുന്നതായി പ്രേം പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഉദയംപെരൂരിലെ താമസത്തിന്നിടെയാണ് പ്രേംകുമാർ ബാല്യകാല സഖി ആയിരുന്ന സുനിത ബേബിയുമായി അടുക്കുന്നത്. വെള്ളറടയിലെ ഒരു സ്കൂളിലാണ് പ്രേംകുമാറും സുനിത ബേബിയും പഠിച്ചിരുന്നത്. കഴിഞ്ഞ മാർച്ചിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾ ഒരു ഗെറ്റ് ടുഗതർ ഒരുക്കി. ഈ ഗെറ്റ് ടുഗതറിലാണ് ഇവർ തമ്മിൽ വീണ്ടും അടുക്കുന്നത്. ഈ അടുപ്പമാണ് വിദ്യയുടെ കൊലപാതകത്തിലേക്ക് നയിക്കുന്നത്.
വിദ്യയ്ക്ക് ചികിത്സ നൽകാം എന്ന് പറഞ്ഞാണ് പ്രേംകുമാർ വിദ്യയെ തിരുവനന്തപുരത്ത് പേയാടുള്ള വില്ലയിലേക്ക് എത്തിക്കുന്നത്. സുനിതാ ബേബിയുടെ അമ്മയും അച്ഛനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് കാരണം വിദ്യാഭ്യാസം തടസപ്പെടുന്ന അവസ്ഥയിലായിരുന്നു. ഈ ഘട്ടത്തിൽ പള്ളിയാണ് ജീവിതം ഏറ്റെടുത്തത്. പള്ളി അധികൃതർ തന്നെയാണ് പഠിത്തത്തിനു സഹായിക്കുകയും ഹൈദ്രബാദിൽ ജോലി ഉൾപ്പടെ നൽകുകയും ചെയ്തത് എന്നാണു പൊലീസ് പറയുന്നത്. ഹൈദ്രബാദിൽ കുടുംബജീവിതം നയിക്കുകയാണ് സുനിതാ ബേബി. മൂന്നു കുട്ടികളും സുനിതയ്ക്കുണ്ട്. അതൊഴിവാക്കിയാണ് സുനിത പ്രേമിനെ തേടി കേരളത്തിൽ എത്തിയത്. ആറുമാസമായി ഇവർ പേയാടുള്ള വില്ലയിൽ വീട് എടുത്ത് താമസം തുടങ്ങിയത്. പേയാട്ടിലെ ഗ്രാൻ ടെക്ക് വില്ലയാണിത്. ഇവിടെ എത്തിയത് വിദ്യയെ കൊല്ലാൻ ലക്ഷ്യമിട്ടായിരുന്നു.
100 ഓളം വീടുകൾ ഉള്ള വില്ലയാണിത്. നാൽപ്പതോളം വില്ലകളിൽ മാത്രമാണ് താമസം. പിന്നീടുള്ള വില്ലകളിൽ ആൾതാമസമില്ല. ഇതുകൊലപാതകത്തിനു അനുയോജ്യ സാഹചര്യമൊരുക്കി എന്നാണു പൊലീസ് പറയുന്നത്. മഹസർ തയ്യാറാക്കാൻ പോയപ്പോൾ പോലും താമസക്കാർ ആരും ശ്രദ്ധിച്ച് പോലുമില്ലെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെയാണ് വിദ്യയെ കൊന്ന ശേഷം മൃതദേഹം ഇവർക്ക് തിരുനൽവേലിയിൽ എത്തിക്കാൻ കഴിഞ്ഞതും. മൂന്നും മാസം മുൻപാണ് വിദ്യ കൊല്ലപ്പെട്ടത്. വിദ്യയുടെ കൊലപാതകത്തിനു ശേഷം ഇവർ അടുത്ത മാസം തന്നെ വീട് ഒഴിയുകയും ചെയ്തു. വിദ്യയുടെ ഭർത്താവ് പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായിരിക്കുന്നത്.
സെപ്റ്റംബർ മൂന്നിന് തിരുവനന്തപുരം പേയാടുള്ള റിസോർട്ടിൽ വിദ്യയുമായെത്തി ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കൊലപാതകത്തിന് പ്രേം കുമാറും കാമുകിയും ചേർന്ന് പദ്ധതിയിടുകയായിരുന്നു.തുടർന്ന് വിദ്യയെ കയർ കഴുത്തിൽ മുറുക്കി കൊല ചെയ്ത ശേഷം പേയാട്ട് നിന്ന് തമിഴ്നാട്ടിലെ തിരുനെൽവേലിയിലെത്തിച്ച് മൃതദേഹം മറവ് ചെയ്യുകയയിരുന്നെന്ന് പൊലീസ് പറയുന്നു.ആയൂർവേദ ചികിത്സയ്ക്കെന്നു പറഞ്ഞാണ് ഇരുവരും ഉദയം പേരൂർ നിന്നും തിരുവനന്തപുരം പേയാട്ടിലെ ഗ്രാൻ ടെക്ക് അപ്പാർട്ട്മെന്റിലേക്ക് എത്തിയത്. ഇവിടെ തന്നെ പ്രേംകുമാറിന്റെ കാമുകി സുനിതാ ബേബിയും വീട് എടുത്തു.
ശേഷം ഇരുവരും ചേർന്ന് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നത്. തെളിവ് ശേഖരണത്തിനായി തിരുനെൽവേലി പൊലീസ് പരിധിയിൽ ബന്ധപ്പെട്ടപ്പോൾ ഇവിടെ നിന്ന് അസ്വഭാവികമായി ജഡം കിട്ടിയെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് തിരുവനന്തപുരത്തെത്തി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഉടൻ തന്നെ പ്രതികളെ കോടതിയിൽ ഹാജരാക്കും.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍