തിരുകേശത്തിലെ വിവാദ പ്രസ്താവനയിൽ പിണറായി മാപ്പു പറയണമെന്നു കാന്തപുരം; ബോഡി വേസ്റ്റ് പ്രസ്താവന തിരുത്തില്ലെന്നു പിണറായി; രാഷ്ട്രീയ പിന്തുണ ചോദിച്ചവർക്കു മുമ്പിൽ ആദ്യ വ്യവസ്ഥ കല്ലുകടിയായി; ചർച്ചകൾ തുടരും
കെ സി റിയാസ്
കോഴിക്കോട്: തിരുകേശ വിഷയത്തിൽ സി പി എം നേതാവ് പിണറായി വിജയൻ മാപ്പു പറയണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽസെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ആസന്നമായ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം കാന്തപുരം മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തിയ സി പി എം സ്വതന്ത്ര എംഎൽഎമാരായ ഡോ. കെ ടി ജലീൽ, അഡ്വ. പി ടി എ റഹീം എന്നിവർ മുഖേനയാണ് കാന്തപുരം ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്.
പ്രവാചകന്റെ തിരുശേഷിപ്പുകൾ സൂക്ഷിക്കാനെന്നോണം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ 'ശഅ്റെ മുബാറക്' എന്ന പേരിൽ പള്ളി നിർമ്മാണത്തിന് വ്യാപകമായ പണപ്പിരിവ് നടത്തിയപ്പോൾ, വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ അതിനെതിരെ ഒറ്റയ്ക്കും കൂട്ടാമായും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പ്രവാചകന്റെ പേരിൽ ഇല്ലാത്ത മുടിയുടെ പേര് പറഞ്ഞ് ആത്മീയ തട്ടിപ്പിനാണ് കളമൊരുങ്ങുന്നതെന്നായിരുന്നു സമസ്തയും സംഘടനക്കാർ അടക്കമുള്ളവർ വാദിച്ചിരുന്നത്. തിരുകേശ വിവാദത്തിൽ ഇടപെട്ട് അന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി കൂടിയായ പിണറായി വിജയൻ രൂക്ഷമായി പ്രതികരിച്ചത് കാന്തപുരം വിഭാഗത്തെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.
'പ്രവാചകന്റെ മുടിയായാലും നഖമായാലും മറ്റെന്തായാലും, ബോഡി വേസ്റ്റ് ബോഡി വേസ്റ്റ് തന്നെയാണെന്നായിരുന്നു പിണറായിയുടെ പ്രതികരണം. പ്രവാചകനെ സ്നേഹിക്കുന്ന വിശ്വാസികൾ, ബോഡി വേസ്റ്റല്ല, അദ്ദേഹത്തിന്റെ ചര്യയാണ് ജീവിതത്തിൽ മാതൃകയാക്കേണ്ടതെന്നും പിണറായി ഓർമിപ്പിക്കുകയുണ്ടായി. മതത്തിന്റെ മറവിലുള്ള ആത്മീയ ചൂഷണങ്ങൾക്കെതിരെയുള്ള പിണറായിയുടെ പ്രസ്താവനയ്ക്കു കേരളത്തിലെയും ഗൾഫ് നാടുകളിലെയും മുസ്ലിം സംഘടനകളിൽനിന്നടക്കം, പൊതുസമൂഹത്തിൽ ഏറെ സ്വീകാര്യതയും ലഭിക്കുകയുണ്ടായി. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി പല നേതാക്കളും മൗനം പാലിക്കവെയാണ്, കേരളത്തിലെ ഇടത്-വലത് രാഷ്ട്രീയ പാർട്ടികളിലെ ഒരു നേതാവും തയ്യാറാകാത്ത പ്രസ്താവന നടത്താൻ അന്ന് പിണറായി തയ്യാറായതെന്നതും ശ്രദ്ധേയമായിരുന്നു. കാന്തപുരം മുസ്ലിയാരുമായി ഏറെ അടുപ്പമുള്ള മുൻ എം പിയും സി പി എം നേതാവുമായ ടി കെ ഹംസയും പിണറായിയുടെ പ്രസ്താവനയ്ക്കു കയ്യൊപ്പ് ചാർത്തിയിരുന്നു.
പിന്നീട് കാന്തപുരത്തിന്റെ മോദി സർക്കാറിനു സഹായകരമായ ഒരു പ്രസ്താവനയെക്കുറിച്ചും പിണറായി പ്രതികരിക്കുകയുണ്ടായി. 'മതന്യൂനപക്ഷ സംരക്ഷണം ആവശ്യമുള്ളവരാണ് ഗുജറാത്ത് കലാപത്തെക്കുറിച്ച് അറിയില്ലെന്നു' പറഞ്ഞതെന്നായിരുന്നു പിണറായിയുടെ വിമർശം. എന്നാൽ ബഹ്റൈനിൽ വച്ച് മാദ്ധ്യമപ്രവർത്തകരുമായുള്ള തന്റെ കൂടിക്കാഴ്ചയിൽ ഉന്നയിച്ച വാക്കുകൾ ചിലർ വളച്ചൊടിച്ചാണ് വിവാദ പ്രസ്താവന ഉണ്ടായതെന്ന് കാന്തപുരം വിശദീകരിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലും ശേഷം നടക്കാനുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും കാന്തപുരം വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ആദ്യ പടിയെന്നോണമാണ് ഇടത് എം എൽ എമാരുടെ നേതൃത്വത്തിൽ കാന്തപുരവുമായി കഴിഞ്ഞദിവസം മർകസിൽ വച്ച് ചർച്ച നടന്നത്. ആദ്യഘട്ടമെന്ന നിലയിൽ ചർച്ചയെ ഇരുകൂട്ടരും വളരെ പോസിറ്റീവായാണ് കാണുന്നതെങ്കിലും തിരുകേശ വിവാദത്തിലെ പിണറായിയുടെ പ്രസ്താവന മറക്കാനാവില്ലെന്നും അത് തങ്ങളെ ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ കാന്തപുരം മുസ്ലിയാർ, ഇക്കാര്യത്തിൽ പിണറായി മാപ്പുപറയണമെന്ന കടുത്ത നിലപാടാണ് മുന്നോട്ടു വച്ചത്.
എന്നാൽ അത്തരമൊരു സാധ്യതയിൽ ഇടത് എംഎൽഎമാർ നിസ്സഹായത പ്രകടിപ്പിച്ചപ്പോൾ മുമ്പ് ഇസ്ലാമിക ശരീഅത്ത് വിവാദ കാലത്ത് സിപിഐ(എം) നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ എം എസ് നമ്പൂതിരിപ്പാട് വിവാദമായ തന്റെ പ്രസ്താവന തിരുത്തിയ കാര്യം ഓർമിപ്പിക്കുകയായിരുന്നു കാന്തപുരം. തിരുകേശ വിവാദത്തിലും അത്തരമൊരു തിരുത്തലുണ്ടാവണമെന്നാണ് കാന്തപുരത്തിന്റെ വാദം. എന്നാൽ ഇതിന് ഒരുക്കമല്ലെന്നാണ് പിണറായി ക്യാംപിൽനിന്ന് ലഭിക്കുന്ന സൂചനകൾ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി ഉൾപ്പെടെയുള്ള ചില മണ്ഡലങ്ങളിൽ സി പി എം സ്ഥാനാർത്ഥികൾക്കെതിരെ കാന്തപുരം വിഭാഗം തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു. 'തങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്ന' കാന്തപുരത്തിന്റെ പ്രസ്താവനയുടെ വെളിച്ചത്തിലായിരുന്നു ഇത്. എന്നാൽ ലീഗിനോട് ഒട്ടിനിൽക്കുന്ന സമസ്ത ഇ കെ വിഭാഗത്തിനെതിരെയുള്ള സംഘടനാപ്രശ്നങ്ങളിൽ അടക്കം, വളരെ നിർണായക ഘട്ടങ്ങളിൽ കാന്തപുരം വിഭാഗത്തെ സഹായിച്ച സി പി എം, ഇത്തരമൊരു പാരപ്പണി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
വഖഫ് ബോർഡ്, ഹജ്ജ് കമ്മിറ്റി തുടങ്ങിയ സർക്കാർ പദവികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുന്നതിലും വിവിധ കോഴ്സുകൾ അനുവദിക്കുന്നതിലും പ്രാദേശികമായ പള്ളി-മദ്റസ സംഘടനാ പ്രശ്നങ്ങളിലുമെല്ലാം കാന്തപുരം ഗ്രൂപ്പിനെ കൈമെയ് സഹായിച്ച, സി പി എം പ്രത്യുപകാരത്തിനു പകരം വഞ്ചനയുണ്ടായതിൽ കടുത്ത അസംതൃപ്തിയിലായിരുന്നു. ഈ അസംതൃപ്തിയുടെ പുകപടലങ്ങൾ നീക്കാനും അകൽച്ചയുടെ ആഴം കുറയ്ക്കാനുമായി അടുത്ത ഘട്ട ചർച്ച ഈ മാസം 21ന് നടക്കുമെന്നാണ് അറിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍