പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് എത്തിയപ്പോൾ അടുത്തത് ഭാര്യയുമായി; നോർത്ത് വിർജീനയയിലെ വീട്ടിൽ നടക്കുന്നത് ഭാര്യയും വൈദികനും ഒത്തുചേർന്ന മദ്യപാനവും കാമകേളികളും; ചോദ്യം ചെയ്തപ്പോൾ വന്നത് പൊലീസ് കേസും വിവാഹമോചനത്തിനുള്ള നോട്ടീസും; ബ്രെയിൻ സർജറി കഴിഞ്ഞു വീൽ ചെയറിലായ അവസ്ഥ ചൂണ്ടിക്കാട്ടി പരാതി നൽകിയപ്പോൾ അനങ്ങാതെ സഭാ നേതൃത്വം; ആലഞ്ചേരി പിതാവ് ഇടപെടണമെന്നു ആവശ്യം; സീറോ മലബാർ സഭയെ വെട്ടിലാക്കി അമേരിക്കൻ ലൈംഗികാപവാദ പരാതി
എം മനോജ് കുമാർ
തിരുവനന്തപുരം: പുരോഹിതർ നായകരായ ലൈംഗികാപവാദ കഥകളാണ് കൃസ്തീയസഭകളുടെ അടിത്തറയിളക്കുന്നത്. പുരോഹിതരുടെ ലൈംഗികാപവാദകഥകൾ സഭകളെ പിടിച്ചു കുലുക്കുന്നുണ്ടെങ്കിലും അച്ചന്മാരുടെ ലൈംഗിക കേളികളിൽ നിന്നും വിമുക്തമാകാൻ സഭകൾക്ക് കഴിയാത്ത അവസ്ഥയാണ്. തന്റെ ജീവിതം തകർത്ത സീറോ മലബാർ സഭയിലെ ഒരു പുരോഹിതനെതിരെയാണ് നോർത്ത് വിർജീനിയയിലെ അമേരിക്കൻ മലയാളി സഭാ നേതൃത്വത്തിനു പരാതി നൽകിയിരിക്കുന്നത്. നോർത്ത് വിർജീനയിലെ വീട്ടിൽ പ്രാർത്ഥനാ കൂട്ടായ്മയ്മയ്ക്ക് അനുമതി നൽകിയപ്പോൾ സീറോ മലബാർ സഭാ വൈദികൻ വീട്ടിലെ ഗൃഹനാഥനാകുകയും താൻ പുറത്തായ അവസ്ഥ വരുകയും ചെയ്തുവെന്നാണ് സഭാ നേതൃത്വത്തിനു നൽകിയ കത്തിലും സഭാ വിശ്വാസികൾക്ക് നൽകിയ വീഡിയോയിലും അമേരിക്കൻ പറയുന്നത്. അടിയന്തിരമായി സഭാ നേതൃത്വം പ്രശ്‌നത്തിൽ ഇടപെടുകയും സഭാ പുരോഹിതൻ കാരണം ജീവിതത്തിൽ തനിക്ക് നേരിട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയും വേണമെന്ന് അമേരിക്കൻ മലയാളി ആവശ്യപ്പെടുന്നു.
തന്റെ വീട്ടിൽ പ്രാർത്ഥനാ കൂട്ടായ്മക്കെത്തി പിന്നീട് തന്റെ ഭാര്യയെ സ്വന്തമാക്കിയവൈദികനെതിരെ കഴിഞ്ഞ വർഷം തന്നെ ബിഷപ്പ് ജേക്കബ് അങ്ങാടിയത്തിനു പരാതി നൽകിയെങ്കിലും ഒരു നടപടിയും സഭാ നേതൃത്വം കൈക്കൊണ്ടിട്ടില്ലെന്നാണ് അമേരിക്കൻ മലയാളി ആരോപിക്കുന്നത്. ഇപ്പോൾ വൈദികൻ ഭാര്യയുമായി കിടപ്പറ പങ്കിടുകയും വീട്ടിൽ വന്നു കുടിച്ചു കൂത്താടുകയും ചെയ്യുകയാണ്. ബ്രെയിൻ സർജറി കഴിഞ്ഞ ശേഷം വന്ന സ്‌ട്രോക്കിനെ തുടർന്ന് വീൽ ചെയറിൽ കഴിയുന്ന തന്നെ വീട്ടിലെ ഷെൽട്ടറിൽ ആക്കിയിരിക്കുകയാണ്. വൈദികനുമായി ഭാര്യയ്ക്ക് ഉള്ള ബന്ധം ചോദ്യം ചെയ്തപ്പോൾ ഭാര്യ തന്നെ കേസിൽ കുടുക്കി. ഇപ്പോൾ വിവാഹമോചനത്തിനു ഭാര്യ കേസ് നൽകിയിരിക്കുകയാണ്. ഇവരുടെ ബന്ധം പൂർവാധികം ശക്തിയായി മുന്നോട്ടു പോകുമ്പോൾ തന്റെ ജീവിതം തകർന്ന അവസ്ഥയിലാണ്. എത്രയും വേഗം എന്റെ പരാതിയിൽ അമേരിക്കയിലെ സഭാ നേതൃത്വം ഇടപെടണം. കേരളത്തിൽ ഈ പരാതി വൈദികന്റെ മാതാപിതാക്കളുടെ അടുത്തും ആലഞ്ചേരി പിതാവിന്റെ അടുത്തും എത്തണം. എങ്കിൽ മാത്രമേ എനിക്ക് രക്ഷ കിട്ടുകയുള്ളൂ.
വൈദികനെ സ്ഥലം മാറ്റാമെന്നും എന്റെ വീടിരിക്കുന്ന വിർജീനിയലിലേക്ക് വൈദികൻ ഇനി വരില്ലെന്നുമൊക്കെ സഭാ നേതൃത്വം ഉറപ്പ് നൽകിയെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടില്ല. എന്റെ മകളെ കാണാൻ എനിക്ക് കഴിയുന്നില്ല. ഹൃദയം പൊട്ടിമരിക്കുംമുൻപ് എന്റെ കഥ വിശ്വാസികൾക്ക് ഇടയിൽ എത്തണം. വിശ്വാസികൾ അറിയണം. സഭയിലെ പുരോഹിതരെ വീടുമായി ബന്ധിപ്പിച്ചാൽ എന്ത് സംഭവിക്കും എന്ന് അറിയാൻ എന്റെ ജീവിതം അറിഞ്ഞാൽ മതി. ഈ അനുഭവം ഒരു സഭാ വിശ്വാസിക്കും ഇനി ഉണ്ടാകരുത്. അതിനാലാണ് ഈ അനുഭവം ഞാൻ പരസ്യമാക്കുന്നത് എന്നാണ് അമേരിക്കൻ മലയാളി പറയുന്നത്.
നല്ല രീതിയിൽ കഴിഞ്ഞുപോയ തന്റെ കുടുംബജീവിതം വൈദികന്റെ വരവോടെ തകിടം മറഞ്ഞുവെന്നാണ് മറുനാടനു നൽകിയ ഓഡിയോ സന്ദേശത്തിൽ പ്രവാസി മലയാളി പറയുന്നത്. പതിമൂന്നു വർഷമായി ഒരു കുഴപ്പവുമില്ലാതെ പോയ ജീവിതമാണ്. വീട്ടിൽ പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് അവസരം നൽകി. അതോടെവൈദികൻ വീടുമായും തന്റെ ഭാര്യയുമായും അടുത്തു. വീട്ടിൽ മദ്യക്കുപ്പിയുമായി എത്തും. ഭാര്യയുമായി ഒത്ത് ചേർന്ന് മദ്യപിക്കും. ഡാൻസ് ചെയ്യും. വീട്ടിൽ ഇവരുടെ കൂത്താട്ടമാണ് നടക്കുന്നത്. ഇത് ചോദ്യം ചെയ്തതോടെ ഞാൻ വീട്ടിനു പുറത്തായ അവസ്ഥയായി. എനിക്ക് ബ്രെയിൻ സർജറി കഴിഞ്ഞതാണ്. അത് കാരണം ഒരു വശം വീക്കായി ഇരിക്കുകയാണ്. ഒരു കുഞ്ഞു മോളുമുണ്ട്. 2019 ജൂലൈ 14 നു ഈ പ്രശ്‌നത്തിൽ മാർ ജേക്കബ് അങ്ങാടി പിതാവിന് പരാതി നൽകിയിട്ടുണ്ട്. പ്രശ്‌നത്തിൽ ഇടപെടാൻ ഞാൻ ജോയി പിതാവിനെ വിളിക്കാൻ ശ്രമിച്ചു. പക്ഷെ ഒരു പ്രയോജനവും ഉണ്ടായില്ല. ജോയി പിതാവിന് ഒരു വർഷമായി പരാതി നൽകിയിട്ട്. ഈ പരാതിയിലും ഒരു തീരുമാനവും ഉണ്ടായില്ല. ഒന്നുകിൽ എവിടെയെങ്കിലും പോയിരിക്കുകയായിരിക്കും. അല്ലെങ്കിൽ ഫോണിൽ കിട്ടില്ല. ഇപ്പോൾ വൈദികൻ എന്റെ വീട്ടിലും ഞാൻ ഞാൻ ഷെൽട്ടറിലും എന്ന അവസ്ഥയിലായി. ഇപ്പോൾ ദാമ്പത്യം വിവാഹമോചനത്തിലേക്ക് പോകുന്ന അവസ്ഥയാണ്.വൈദികൻ ജോലി ചെയ്യുന്നതും എന്റെ ഭാര്യ ജോലി ചെയ്യുന്നതും ഒരേ ആശുപത്രിയിലാണ്. വൈദികൻ എന്റെ വീട്ടിലാണ് താമസിക്കുന്നത്. ഞാൻ ഷെൽട്ടറിലും. ഈ അവസ്ഥയ്ക്ക് പരിഹാരം വേണം. അതിനാണ് വാർത്ത നൽകാൻ ആവശ്യപ്പെടുന്നത്-അമേരിക്കൻ മലയാളി പറയുന്നു. ഇതുമായി ബന്ധപ്പെട്ടു ഒരു വീഡിയോയും പ്രവാസി പുറത്ത് വിട്ടിട്ടുണ്ട്. അതിൽ വീട്ടിലെ പ്രശ്‌നങ്ങൾ മുഴുവൻ വിശദമാക്കുന്നു. വീഡിയോയിൽ പറയുന്നത് ഇങ്ങനെ:
രോഗിയായ എന്നെ ഷെൽട്ടറിലേക്ക് മാറ്റി; നടക്കുന്നത് വൈദികനും ഭാര്യയും തമ്മിലുള്ള കാമകേളികൾ:
എന്നെ കേൾക്കുന്ന സീറോ മലബാർ വിശ്വാസികളോട് എനിക്ക് ഒരപേക്ഷയുണ്ട്. നിങ്ങൾ ഈ സന്ദേശം മുഴുവൻ കേൾക്കാതെ ഇത് ഡിലീറ്റ് ചെയ്യരുത് എന്ന അപേക്ഷയുണ്ട്. ഞാൻ താമസിക്കുന്നത് നോർത്ത് വെർജീനിയയിലാണ്. ഈ മെസേജ് വിടാൻ കാരണം 2019 ജൂൺ 22 ശനി എന്റെ വീട്ടിൽ മറക്കാൻ ആകാത്തതും വേദനയുണ്ടാക്കിയതുമായി അനുഭവം പങ്കു വയ്ക്കാൻ വേണ്ടിയാണ്. ഞാനും എന്റെ ഭാര്യയും ഏഴു വയസുള്ള മോളുമായി സന്തോഷത്തോടെ കുടുംബ ജീവിതം നയിച്ച് വരികയായിരുന്നു. 2014 ഫെബ്രുവരി മാസം എനിക്ക് ബ്രെയിൻ സർജറി വേണ്ടി വന്നു. അതിനു ശേഷം എന്റെ ഇടത് കൈയ്ക്കും കാലിനും ബലക്കുറവുണ്ട്. മാത്രമല്ല ഞാൻ ഏകദേശം ഒരു വർഷത്തോളം റിഹാബിലിറ്റെഷനിൽ ആയിരുന്നു. എനിക്ക് സംസാരത്തിനും ബുദ്ധിമുട്ടുണ്ട്. ഒരു ദിവസം 12 ഗുളികയാണ് കഴിക്കുന്നത്. സീറോ മലബാർ സഭയിൽ നിന്നും വൈദികൻ വരികയുണ്ടായി. എന്റെ വീട്ടിൽ പ്രാർത്ഥനാ കൂട്ടായ്മ 2018-ൽ ആരംഭിക്കുകയും അതുവഴി വൈദികനുമായി ബന്ധപ്പെടുവാനും ഇടയായി. എന്റെ വീടിനടുത്തുള്ള ആശുപത്രിയിൽ വൈദികൻ ചാപ്ലിനായി ജോലി തരപ്പെടുത്തി. രണ്ടു മണിക്കൂർ യാത്ര ഒഴിവാക്കാൻ ആഴ്ചയിൽ രണ്ടു ദിവസം എന്റെ വീട്ടിൽ താമസിക്കുവാൻ തുടങ്ങി. ഒരു വിശ്വാസി എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും ഞാൻ അതിനു അനുവാദം നൽകി. അന്ന് മുതൽ എന്റെ കഷ്ടകാലം ആരംഭിച്ചു. അച്ചൻ എന്റെ വീട്ടിൽ വരുമ്പോഴെല്ലാം മദ്യം വീട്ടിൽ കൊണ്ട് വരുകയും കോക്ക്‌ടെയിൽ ഉണ്ടാക്കുകയും ഭാര്യയുമായി ചേർന്ന് മദ്യപിക്കാനും മ്യൂസിക് ഇട്ട് ഡാൻസ് ചെയ്യാനും തുടങ്ങി. ഞാൻ മദ്യപിക്കാത്ത വ്യക്തിയാണ്. ഭാരിയോടും അച്ചനോടും ഇത് ഉണ്ടാകാൻ പാടില്ല എന്ന് പറഞ്ഞിരുന്നു.
പല ആൾക്കാരിൽ നിന്നും എനിക്ക് മനസിലാകാൻ സാധിച്ചത് ഇവർ ബാറിലും റെസ്റ്റോറന്റിലും ഇരുന്നു മദ്യപിക്കാറുണ്ട് എന്നാണ്. ഇത് ഞാൻ ശക്തിയായി എതിർക്കുകയും അച്ചന് വാണിങ് കൊടുക്കുകയും ചെയ്തിരുന്നു. ഇതിനു കടകവിരുദ്ധമായി 2019 ജൂൺ 22 നു എന്റെ അനുമതിയോ അറിവോ കൂടാതെ വൈദികൻ വോഡ്കയുമായി എന്റെ വീട്ടിൽ വരുകയും ഇരുവരും മദ്യപിച്ച് മദോന്മത്തരായി ഞങ്ങളുടെ ബെഡ് റൂമിൽ പോയി വിവാഹഫോട്ടോ എല്ലാം തുണിയിട്ട് മറച്ചു. അവിടെയുണ്ടായ കാമകേളികളെക്കുറിച്ച് എന്റെ ഭാര്യയോട് ചോദിച്ചപ്പോൾ എന്നെ പൊലീസിൽ പരാതി നൽകി അറസ്റ്റ് ചെയ്യിപ്പിച്ചു. എനിക്കെതിരെ ഒരു വർഷത്തെ പ്രൊട്ടക്ടീവ് ഓർഡർ കരസ്ഥമാക്കുകയും ചെയ്തു. അത് മാത്രമല്ല എന്നെ പള്ളിയുടെ അകത്ത് നിന്നും നീക്കം ചെയ്യുകയും ചെയ്തു. ഞാൻ ഈ കാര്യങ്ങൾ വിശദീകരിച്ചു 2019 ജൂലൈ 19 നു ഞാൻ പിതാവിന് ഒരു പരാതി കൈമാറുകയുണ്ടായി. അതിന്റെ വെളിച്ചത്തിൽ ജോയി പിതാവ് എന്നെ വിളിക്കുകയും കാര്യങ്ങൾ വിശദമായി സംസാരിക്കുകയും ചെയ്തു. വൈദികൻ കുറ്റം സമ്മതിക്കുകയും മേലിൽ ഈ പ്രദേശത്തേക്ക് പോകുകയില്ല എന്ന് വാക്ക് നൽകുകയും ചെയ്തു. അതിനു ശേഷം വൈദികനെ സ്ഥലം മാറ്റുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉടൻ വരുമെന്ന് ജോയി പിതാവ് എനിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ല എന്ന് മാത്രമല്ല വീട്ടുകാരൻ പുറത്തും അച്ചൻ വീട്ടിലും എന്ന അവസ്ഥയായി. ഇപ്പോൾ എന്റെ ഇടത് ഭാഗത്ത് സ്വാധീനക്കുറവ് ഉള്ളതുകൊണ്ട് എനിക്ക് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. ഭാര്യ എനിക്ക് എതിരെ വിവാഹമോചന കേസ് നൽകിയിരിക്കുകയാണ്.
എനിക്ക് സാമ്പത്തിക സഹായത്തിനോ നിയമ സഹായത്തിനോ ആരും ഇല്ലാത്ത അവസ്ഥയാണ്. നിയമസഹായം തേടിയപ്പോൾ 3500 ഡോളർ ആണ് ആവശ്യപ്പെട്ടത്. വിഷം വാങ്ങാൻ കാശില്ലാത്തവന് എവിടെ നിന്ന് ഈ തുക നൽകാനാണ്. ഇപ്പോൾ എന്റെ താമസം ഷെൽട്ടറിലാണ്. എന്റെ മകളെ കാണാനുള്ള എന്റെ അവകാശത്തെ നിഷേധിക്കുകയും കോടതി ഉത്തരവ് പോലും നിഷേധിക്കുന്ന സമീപനമാണ് ഇരുവരുടെയും ഭാഗത്ത് നിന്ന് ഉണ്ടായത്. ഈ വിഷയം വക്കീലിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കോടതിയിൽ ഹാജരാകുന്നതിനു വേറെ തുക ആവശ്യപ്പെടുന്നു. മോളെ കാണാൻ കഴിയാത്ത വിഷമം. താമസിക്കാൻ സ്ഥലവുമിലാത്ത അവസ്ഥ. എല്ലാം കൊണ്ട് എനിക്ക് വീണ്ടും സ്‌ട്രോക്ക് ഉണ്ടായി. അതിന്റെ ഫലമായി ഒരു മാസം ആശുപത്രിയിലും രണ്ടു മാസം റിഹാബിലിറ്റെഷനിലും കഴിയേണ്ടി വന്നു. വീൽച്ചെയറിലാണ് എന്റെ ജീവിതം. ഇത്രയധികം സംഭവങ്ങൾ ഉണ്ടായിട്ടും മേലധികാരികളിൽ നിന്ന് ഒരു സാന്ത്വനവാക്കോ സഹാനുഭൂതിയോ രൂപതയുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
വൈദികനെതിരെ ഒരു നടപടിയും എടുത്തിട്ടുമില്ല. എന്റെ ഈ ശോചനീയാവസ്ഥ പിതാവിനോടു പറഞ്ഞാൽ പിതാവിന് മനസിലാകുന്നില്ല. ഇനി ആർക്കും ഈ ഗതിവരാതിരിക്കട്ടെ. എന്നെ കേൾക്കുന്ന സീറോ മലബാർ വിശ്വാസികളെ നിങ്ങളുടെ വീടുകളിലേക്ക് അച്ചന്മാരെ ക്ഷണിക്കുമ്പോൾ കരുതിയിരിക്കുക. ഗതി ഇങ്ങനെയാർക്കും വരാതിരിക്കട്ടെ. എനിക്ക് ഓർമ്മക്കുറവ് ഉള്ളതിനാൽ എഴുതിവെച്ച കാര്യങ്ങൾ വായിക്കുകയാണ്. വിശ്വാസി എന്ന നിലയിലും സഭാധ്യക്ഷന്മാരെ ബഹുമാനിക്കുന്ന നിലയിലും ഒരു വർഷത്തോളം പിതാവിന്റെ വാക്ക് കേട്ട് കാത്തിരുന്നു. ഇപ്പോഴത്തെ എന്റെ അവസ്ഥയും സാമൂഹിക സാമ്പത്തിക സാഹചര്യവും മകളെ കാണാത്തതിലുള്ള വിഷമവും കാരണം ഞാൻ ഹൃദയം പൊട്ടി മരിക്കുന്നതിനു മുൻപ് സീറോ മലബാർ വിശ്വാസികളോട് ഈ കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ സമൂഹത്തോട് ചെയ്യുന്ന അപരാധമായി ഞാൻ ഇതിനെ കാണുന്നു. നിങ്ങൾ ഈ സന്ദേശം ആലഞ്ചേരി പിതാവിന്റെയും വൈദികന്റെയും മാതാപിതാക്കളുടെ അടുത്ത എത്തും വരെ ഷെയർ ചെയ്യുക- വീഡിയോയിൽ അമേരിക്കൻ മലയാളി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍