നല്ലനടപ്പിന് പരിഷത്തുകാരി അമ്മ മകനെ ആദ്യം അയച്ചത് മംഗളം പത്രത്തിൽ ഫോട്ടോഗ്രാഫറായി; കള്ളക്കളികൾ പിടിച്ചപ്പോൾ കള്ളം പറഞ്ഞ് തലയൂരി; അച്ഛൻ മരിച്ച ജോലികിട്ടി പൊലീസ് സേനയിൽ കയറിയപ്പോൾ ഓഫീസിലും വളച്ചെടുക്കൽ വിദ്യ മറന്നില്ല; ഗ്രേഡ് എസ് ഐയുടെ കുടുംബത്തിൽ തൊട്ടപ്പോൾ ഓഫീസിൽ വില്ലൻ പരിവേഷം; ജോലിക്കിടെ കാമുകിമാർക്കൊപ്പം കറങ്ങി നടന്നതിന് വാങ്ങിയത് നാല് കാരണം കാണിക്കൽ നോട്ടീസ്; നടപടി ഇല്ലാതാക്കിയത് കുടുംബത്തിന്റെ സിപിഎം ബന്ധം: അമിതാബ് റൂറൽ എസ് പി ഓഫീസിലെ വലിയ കള്ളന്റെ കഥ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. പെൺകുട്ടികളെ വഞ്ചിച്ചു പണവും മാനവും തട്ടിയതിനും ഭാര്യയെ പീഡിപ്പിച്ചശേഷം സൈനികനെ മാനസികമായി തകർത്ത്് ആത്മഹത്യചെയ്യിപ്പിച്ചതിലും പ്രതിയായി ജയിലിൽ കഴിയുന്ന നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശി അമിതാബിന്റെ സ്വഭാവ ദുഷ്യത്തിന് അറുതി വരുത്താൻ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകയായ അമ്മ ആദ്യം കണ്ടെത്തിയ ബുദ്ധിയായിരുന്നു മകനെ പത്രഫോട്ടോഗ്രാഫർ ആക്കുക എന്നത്. , സുഹൃത്തായ മുതിർന്ന ഫോട്ടോഗ്രാഫർ നല്കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അമിതാബിനെ മംഗളം പത്രത്തിലേക്ക് അയക്കുന്നത്. അവിടെത്തെ മുതിർന്ന ഫോട്ടോഗ്രാഫറുടെ ശിഷ്യത്വത്തിൽ ട്രയിനിയായി ജോലി തുടങ്ങിയ അമിതാബ് ജീവനക്കർക്കൊക്കെ ഒരു നിഗൂഢ ജീവിയായിരുന്നു.
ആരോടും അധികം സംസാരിക്കില്ല ജോലിയിൽ കൃത്യതയില്ല ചങ്ങാത്തം കൂടാൻ താല്പര്യം സ്ത്രീകളോടു ഇങ്ങനെ വേറിട്ട വ്യക്തിത്വം ഉള്ള അമിതാബിനെ അന്നേ സഹപ്രവർത്തകർ ശ്രദ്ധിച്ചിരുന്നു, ജോലിയിൽ കൃത്യതയില്ലാത്തതുകൊണ്ട് തന്നെ അമിതാബിനോടു ആർക്കും മതിപ്പും ഇല്ലാത്ത അവസ്ഥയായിരുന്നു. അനാവിശ്യ ലീവെടുക്കൽ കൂടിയതോടെ ഗുരുവായ ഫോട്ടോഗ്രാഫറും അമിതാബിനെ കൈവിട്ടതു പോലെയായി. അങ്ങനെ നാട്ടിലെ സഹകരണ ബാങ്കിൽ പാർട്ടി ബന്ധം ഉപയോഗിച്ചു ജോലി ശരിയാക്കി എന്നു പറഞ്ഞാണ് അമിതാബ് മംഗളംത്തിന്റെ പടിയിറങ്ങിയത്. ഇതിനിടെ അപ്രതീക്ഷിതമായി പിതാവ് ഉദയകുമാർ വാഹന അപകടത്തിൽ മരിച്ചതോടെ ആ ജോലി അമിതാബിന് ലഭിച്ചു. അങ്ങനെ ആശ്രിത നിയമനത്തിന് വർഷങ്ങളായി കാത്തിരിക്കുന്നവരെപോലും അമ്പരിപ്പിച്ച് അമിതാബ് കൽർക്കായി തിരുവനന്തപരും റൂറൽ എസ് പി ഓഫീസിൽ ജോയിൻ ചെയ്തു.
ഓഫീസിലെത്തി ഒരു മാസം ആകുന്നതിന് മുൻപ് തന്നെ തന്റെ വൈഭവം അമിതാബ് കാണിച്ചു തുടങ്ങി സഹപ്രവർത്തകരിൽ ചിലരോടു പ്രണയം അതും കല്യാണം കഴിഞ്ഞവരോടാണ് കക്ഷിക്ക് കൂടുതൽ താല്പര്യം ഉണ്ടായരുന്നത് അങ്ങനെ സേനയിലെ തന്നെ ഗ്രേഡ് എസ് ഐ യുടെ ഭാര്യ അമിതാബിന്റെ വലയിൽ കുടുങ്ങി. പൊലീസ് ക്വാർട്ടേഴ്സിൽ നിത്യ സന്ദർശകനായിരുന്ന അമിതാബ് എസ് യ്ക്ക് തന്നെ തലവേദനായായി. ഭാര്യയും ഭർത്താവും അമിതാബ് കാരണം തമ്മിലടിക്കുന്നത് അയൽക്കാർക്ക് കാണേണ്ടി വന്നു. ഒടുവിൽ ഭാര്യയോടുള്ള പക തീർക്കാൻ ഒരു വനിത് പൊലീസുകാരിക്ക് പിന്നാലെ എസ് ഐ പോകുന്നുന്നുവെന്ന് വാർത്ത പരന്നതോടെ അമിതാബ് ക്വാർട്ടേഴ്സിൽ നിന്നും ഔട്ടായി. ഇതിന് മുൻപ് കുടംബപ്രശ്നമായ വിഷയത്തിൽ പൊലീസ് ക്വാർട്ടേഴ്സ് അസോസിയേഷൻ പോലും ഇടപെടേണ്ടിവന്നുവെന്നാണ് സൂചന.
എസ് ഐ യുടെ ഭാര്യയുമായുള്ള ബന്ധം ഓഫീസിൽ പാട്ടായിട്ടും അമിതാബിന് ഒരു കുലുക്കവും ഉണ്ടായില്ല. വിഷയം അറിഞ്ഞ പല ജീവനക്കാരും ഉപദേശിച്ചുവെങ്കിലും ന്യായീകരിക്കാനാണ് അമിതാബ് ശ്രമിച്ചത്. ഇത് ഓഫീസിൽ അമിതാബിന് വില്ലൻ പരിവേഷം ലഭിക്കാനും ഇടവെച്ചു. ഇതിനിടെ പല പല ആവിശ്യത്തിന് റൂറൽ എസ് പി ഓഫീസിൽ എത്തുന്ന സ്ത്രീകളുമായിപോലും ചങ്ങാത്തം കൂടാൻ ഇയാൾ ശ്രമിച്ചിരുന്നു. പരസ്ത്രീ ബന്ധം കൂടിയതോടെ അമിതാബ് ഓഫീസിൽ വരുന്നത് ചുരുക്കമായി. വന്നാൽ തന്നെ ഒപ്പിട്ടു മുങ്ങുന്നതും പതിവായി വിഷയം റൂറൽ എസ് പി യുടെ മുന്നിൽ എത്തിയതോടെ കിട്ടിയത്് നാലു ഷോക്കോസ് നോട്ടീസ നോട്ടീസ് ലഭിച്ചിട്ടും അമിതാബിന് കുലുക്കമുണ്ടായില്ല മാത്രമല്ല നോട്ടീസ് നല്കിയ റൂറൽ എസ്പിയോടു അമിതാബിന്റെ കാര്യത്തിൽ വേവലാതി വേണ്ട എന്ന നിർദ്ദേശവും ലഭിച്ചു. ഇതോടെ കിട്ടിയ കാരണം കാണിക്കൽ നോട്ടീസിനുപോലും അമിതാബ് ശരിയായി മറുപടി നല്കിയില്ലെന്നാണ് സൂചന.
ഉത്തരവാദപ്പെട്ട സെക്ഷനുകളിൽ ഇരുത്താൻ കഴിയാത്ത ഉദ്യോഗസ്ഥനായി ചുരുങ്ങിയ നാളുകൾ കൊണ്ട് അമിതാബ് മാറിയെങ്കിലും പരസ്ത്രീ ബന്ധത്തിൽ കുറവൊന്നും ഉണ്ടായില്ല. കൂടാതെ നെടുമങ്ങാട് നിന്ന നഗരത്തിലെ കോളേജുകളിൽ പഠിക്കാൻ എത്തിയിയിരുന്ന ചില പെൺകുട്ടികളെയും അമിതാബ് വലയിലാക്കിയിയിരുന്നുവെന്നാണ് സൂചന. ഇപ്പോൾ റിമാന്റിൽ ജില്ലാ ജയിലിൽ കഴിയുന്ന അമിതാബിനെ കാണാൻ അടുത്ത ബന്ധുക്കൾ ദിനവും എത്തുന്നുണ്ട്. ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ഹർജി നല്കി അമിതാബിനെ പുറത്ത് ഇറക്കാനാണ് വീട്ടുകാരുടെ നീക്കം. അതേ സമയം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മനഃപൂർവ്വം നടപടികൾ വൈകിപ്പിക്കുന്നത് അമിതാബിനെ സഹായിക്കാനാണന്നാണ് ആക്ഷേപം. അന്വേഷണം തുടങ്ങി എന്നു പറയുന്നതല്ലാതെ തെളിവെടുപ്പോ മറ്റു പരിശോധനകളോ ക്രൈംബ്രാഞ്ച് നടത്തിയിട്ടില്ലന്നാണ് അറിയുന്നത്.
ആർദ്ര എന്ന പെൺകുട്ടിയുടെയും വിശാഖ് എന്ന സൈനികന്റെയും ആത്മഹത്യയുടെ പേരിൽ അറസ്റ്റിലായ അമിതാബ് ഈയിടെ വിവാഹം കഴിച്ച മുസ്ലിം പെൺകുട്ടിയെയും ചതിച്ചതായി സൂചന പുറത്തു വന്നിരുന്നു. തന്റെ ലൈംഗിക ചോദനകൾക്കായി ഒട്ടനവധി പെൺകുട്ടികളെ ഉപയോഗിച്ച് വലിച്ചെറിഞ്ഞാണ് ഒടുവിലായി ഈ മുസ്ലിം പെൺകുട്ടിയെയും അമിതാബ് വശത്താക്കിയത്. എൻആർഐക്കാരായ ദമ്പതികളുടെ ഒറ്റമകളെയാണ് അമിതാബ് വശീകരിച്ച് വശത്താക്കിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ശക്തമായി ഈ ബന്ധത്തെ എതിർത്തപ്പോൾ വിവാഹം എന്ന വാഗ്ദാനം നൽകിയാണ് ഈ മുസ്ലിം പെൺകുട്ടിയെ അമിതാബ് വശത്താക്കിയത്.
വിവാഹം അമിതാബിന്റെ അജണ്ടയിൽ ഉള്ള കാര്യമല്ല. അതുകൊണ്ട് തന്നെ മുസ്ലിം പെൺകുട്ടിയുടെ മുന്നിൽ വിവാഹം എന്ന സ്ഥിരം വാഗ്ദാനം നിരത്തിയാണ് അമിതാബ് ടീനേജുകാരിയായ അതിസമ്പന്നയും അതിസുന്ദരിയുമായ ഈ പെൺകുട്ടിയേയും വശത്താക്കിയത്. പെൺകുട്ടിയോട് അമിതാബ് പറഞ്ഞ കാര്യം തനിക്ക് മതമില്ല. പക്ഷെ തന്റെ 'അമ്മ മുസ്ലിം ആണ്. താനും അതുകൊണ്ട് തന്നെ താൻ മുസ്ലിം ആണ്. ഇങ്ങിനെ മുസ്ലിം ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഈ പെൺകുട്ടിയെ അമിതാബ് വശത്താക്കിയത്. മുസ്ലിം പെൺകുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും ഗൾഫിൽ ആയതിനാൽ പെൺകുട്ടി അനായാസം അമിതാബിന്റെ വലയിൽ കുടുങ്ങുകയായിരുന്നു.
വെള്ളനാട് ഉള്ള ആർദ്ദ്രയെയും വിവാഹം എന്ന വാഗ്ദാനത്തിൽ വീഴ്ത്തിയാണ് അമിതാബ് വശത്താക്കിയത്. പക്ഷെ വിവാഹത്തിന് മുൻപ് തന്നെ കവരാനുള്ളതെല്ലാം കവർന്നു എടുത്താണ് ആർദ്രയെ അമിതാബ് മരണത്തിനു വിട്ടുകൊടുത്തത്. ടീനേജ് പെൺകുട്ടികളെയാണ് അമിതാബ് ഉന്നം വെച്ചത്. ഉന്നം വയ്ക്കുന്ന പെൺകുട്ടികളെ വശീകരിക്കാനുള്ള മിടുക്കും അമിതാബിനു സ്വന്തമായിരുന്നു. സം
അമിതാബ് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്കിയിരുന്ന ആർദ്രയുടെ അച്ഛനെ വീട്ടിൽ വിളിച്ചു വരുത്തി അപമാനിച്ചത് അമ്മ സദീറയാണ്. തനിക്ക് എത്ര തന്തയുണ്ടടോ ഇറങ്ങി പോടെ എന്നൊക്കെ ആക്രോശിച്ച ഇവർക്ക് മുന്നിൽ ആർദ്രയുടെ പിതാവ് ഒരു യാചകനെ പോലെ നിന്നുവെന്നാണ് അറിയുന്നത്. മകളുടെ പ്രണയ സാഫല്യത്തിനായി മുൻ കൈ എടുത്ത പിതാവിനെ അമ്മയും മകനും ചേർന്ന് നാടകം കളിച്ചു ഫൂളാക്കി തിരിച്ചയച്ചു ഇതിന് ശേഷം ആർദ്രയേയും അമിതാബ് മാനസികമായി ടോർച്ചർ ചെയ്തുവെന്ന് ബന്ധുക്കൾ പറയുന്നു. അമിതാബും അമ്മ സമീറാ ഉദയകുമാറും ചെയ്ത ചതി ആർദ്രയുടെ അച്ഛൻ വിശദീകരിക്കുകയും ചെയ്തു.
തന്നെ വിളിച്ച് അപമാനിച്ച അമിതാബിന്റെ അമ്മയുടെ വാക്കുകൾ അതേ പടി മാധ്യമങ്ങളോട് ആർദ്രയുടെ അച്ഛൻ പങ്കുവച്ചു. എന്നാൽ അമിതാബ് നല്ല പിള്ള ചമഞ്ഞ് രക്ഷപ്പെട്ടു. കേസും വഴക്കുമൊന്നും ആയില്ല. എന്നാൽ സൈനികന്റെ ആത്മഹത്യയും വാട്സാപ്പിൽ അമിതാബ് അയച്ച സന്ദേശവും എല്ലാം പുറത്തു വന്നു. ഇതോടെയാണ് ആർദ്രയെ ഒഴിവാക്കാൻ അമിതാബ് നടത്തിയ നാടകമായിരുന്നു യുവതിയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിയതെന്ന് വ്യക്തമായത്. ഇതിൽ അമിതാബിന്റെ ഉമ്മ സമീറയ്ക്കും വ്യക്തമായ പങ്കുണ്ട്. ഈ കേസിൽ അന്വേഷണം അട്ടിമറിക്കാൻ സജീവ ഇടപെടലുകളാണ് നടക്കുന്നത്.
ഏറെ രാഷ്ട്രീയ ബന്ധമുള്ള കുടുംബമാണ് അമിതാബിന്റേത്.ഈ കുടുംബത്തിലെ അംഗമായിരുന്നു അമിതാബിന്റെ അച്ഛൻ ഉദയകുമാർ. പുരോഗമന ചിന്താഗതിക്കാരനായ ഉദയകുമാർ പൊലീസിലായിരുന്നു ജോലി ചെയ്തിരുന്നത്. അമ്മ സമീറ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലും. ഇടത് നവോത്ഥാന മതിലിൽ സജീവമായിരുന്ന സംഘടനയിലെ ജീവനക്കാരിയായ സമീറയാണ് ആർദ്രയുടെ മരണത്തിന് വഴിയൊരുക്കിയവരിൽ പ്രധാനി. പാറ്റൂർ സ്വദേശിനിയായ മുസ്ലിം യുവതിയേയും അമിതാബ് പ്രണയച്ചതിയിൽ കുടുക്കിയിരുന്നു. ആർദ്രയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത് സമീറയുടെ ഇടപെടലായിരുന്നു. അതുകൊണ്ട് തന്നെ ഈ കേസിൽ സമീറയേയും പ്രതിയാക്കി അന്വേഷണം നടത്തിയാലേ മുന്നോട്ടേക്ക് കാര്യങ്ങൾ പോകൂ. എന്നാൽ കുടംബത്തിലെ ഇടത് ബന്ധം എല്ലാത്തിനും തടസ്സമാകുകയാണ്. അമിതാബിലെ അന്വേഷണം അവനിൽ മാത്രമായി ഒതുങ്ങും. ആത്മഹത്യാ പ്രേരണക്കുറ്റം മാത്രമേ അമിതാബിനെതിരെ ചുമത്തുകയും ഉള്ളൂ. നിലവിലെ സാഹചര്യത്തിൽ അമിതാബിന് സർക്കാർ ജോലി നഷ്ടമാകും. അതിന് അപ്പുറത്തേക്കുള്ള ശിക്ഷ അമിതാബിന് കിട്ടാതിരിക്കാനാണ് അണിയറയിലെ കള്ളക്കളികൾ.
അമിതാബ് ആർദ്രയുമായി ആറ് വർഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു. വിവാഹ നിശ്ചയവും കഴിഞ്ഞു. ഇതിനിടെ പെൺകുട്ടിയും യുവാവുമായി വിവാഹ ചടങ്ങുകളപ്പറ്റി തർക്കമുണ്ടായി. താൻ വിശ്വാസിയല്ലെന്നും വിവാഹ മണ്ഡപത്തിൽ ആചാരങ്ങൾ നടത്തില്ലെന്നും യുവാവ് നിർബന്ധം പിടിച്ചു. ഇതിനിടെ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യാനും തീരുമാനിച്ചു. പിന്നീട് പെൺകുട്ടി യുവാവിനെ ഫോൺ ചെയ്ത് താൻ ആത്മഹത്യ ചെയ്യുകയാണന്നും ഉടൻ തന്റെ വീട്ടിലെത്താനും ആവശ്യപ്പെട്ടു.
യുവാവ് ' ആറ് കിലോമീറ്ററോളം അകലെയുള്ള തന്റെ വീട്ടിൽ നിന്ന് ബൈക്കിൽ യുവതിയുടെ വീട്ടിലെത്തിയപ്പോൾ കഴുത്തിൽ കുരുക്കിട്ട് തൂങ്ങി പിടയ്ക്കുന്ന യുവതിയെയാണ് കണ്ടതെന്നായിരുന്നു അന്ന് പുറത്തുവന്ന വാർത്തകൾ. യുവതിയെ ഇയാൾ പൊക്കി നിർത്തിയ ശേഷം ബഹളം വച്ച് ആൾക്കാരെ കൂട്ടി കുരുക്കഴിച്ച് താഴെയിറക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതില്ലെല്ലാം വീട്ടുകാർ ഇപ്പോൾ ദുരൂഹത കാണുന്നു. വിശഖന്റെ ആത്മഹത്യയിലെ പരാതി പൊലീസിന് കിട്ടിയപ്പോൾ ആർദ്രയുടെ മരണവും ചർച്ചയായി. തുടർന്നണ് പൊലീസ് ഈ വഴിക്കും അന്വേഷണം നടത്തിയത്.
സൈനികൻ വിശാഖ് അഹമ്മാദാബാദിലെ ജാംനഗറിൽ ജോലിസ്ഥലത്തു സ്വയം വെടിവച്ചുമരിക്കുകയായിരുന്നു. അമിതാബും, തന്റെ ഭാര്യയുമായുള്ള ബന്ധം അറിഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ. ജനുവരിയിലായിരുന്നു വിശാഖും അഞ്ജനയും തമ്മിലുള്ള വിവാഹം. വിവാഹശേഷം വിശാഖ് ജോലി സ്ഥലത്തേക്ക് പോയപ്പോൾ ഭാര്യ അജ്ഞന സ്വന്തം വീട്ടിലേക്ക് വന്നു. ഭർത്തൃ വീട്ടിൽനിന്നു കൊണ്ടുവന്ന 17പവൻ സ്വർണം അമിതാബിനു നൽകി. വീട്ടുകാർ ചോദിച്ചപ്പോൾ അമിതാബിനു നൽകിയെന്നാണ് അഞ്ജന പറഞ്ഞത്. അഞ്ജന ഗർഭിണിയാണെന്നും സംരക്ഷിക്കണമെന്നും അമിതാബ് വിശാഖിനെ വിളിച്ചു പറഞ്ഞതായി വിശാഖിന്റെ സഹോദരൻ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. അമിതാബ് ഫോൺ വിളിച്ചശേഷമാണ് വിശാഖ് ആത്മഹത്യ ചെയ്യുന്നത്. വിശാഖ് മരിക്കുന്നതിനു മുൻപ് സഹോദരന് അയച്ച സന്ദേശങ്ങളാണ് കേസിൽ അമിതാബിന്റെ പങ്ക് വെളിച്ചത്തുകൊണ്ടുവന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്