കേളപ്പൻ സെന്റിനറിക്ക് പ്രദർശനത്തിന് തൃപ്പുണ്ണിത്തുറയിലേക്ക് സച്ചിന്റെ വിലപിടിപ്പുള്ള ബാറ്റും ജേഴ്സിയും കൊണ്ടു പോയത് ക്രിക്കറ്റ് അസോസിയേഷൻ! കേരളാ ബ്ലാസ്റ്റേഴ്സിനെ മോഷണ കേസിൽ കുടുക്കാൻ പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞ സെക്രട്ടറി ശ്രീജിത്ത് ഊരാക്കുടുക്കിൽ; ശതകോടികൾ വിലയുള്ള അമൂല്യ വസ്തുക്കൾ കടത്തിയതിന് പിന്നിലെ കഥ ഗ്രൂപ്പുകളിൽ വിശദീകരിച്ച് ജയേഷ് ജോർജിന്റെ വിശ്വസ്തൻ; സച്ചിൻ പവലിയനെ പൊളിപ്പിച്ചത് 'ക്രിക്കറ്റ് ബുദ്ധി'; ടിസി മാത്യുവിന്റെ വെളിപ്പെടുത്തൽ സത്യം തന്നെ

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചി നെഹ്റു സ്റ്റേഡിയത്തിലെ സച്ചിൻ പവലിയനിൽ ഉണ്ടായിരുന്ന ശതകോടികൾ വിലവരുന്ന അമൂല്യ വസ്തുക്കൾ മാറ്റിയ കള്ളൻ കപ്പലിൽ തന്നെ. കൊച്ചി സ്റ്റേഡിയത്തിലെ, സച്ചിൻ പവലിയൻ പൂർണ്ണമായും മാറ്റിയത് വിവാദമായിരുന്നു. സച്ചിൻ ഒപ്പിട്ട ബാറ്റും ജഴ്സിയും എവിടെയാണെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കണമെന്നും കെസിഎ സെക്രട്ടറി ശ്രീജിത്ത് വി. നായർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 2018ൽ സച്ചിൻ പവലിയനിലുണ്ടായിരുന്ന സാധനങ്ങൾ ക്രിക്കറ്റിലെ ചിലർ എടുത്തു കൊണ്ടു പോയതെന്ന് വ്യക്തമായത്. തൃപ്പുണ്ണിത്തറ ക്രിക്കറ്റ് ക്ലബ്ബിൽ ഇവയുണ്ടെന്ന് വ്യക്തമാകുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഇനിയും കെ സി എ പ്രതികരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കള്ളക്കളികൾ മറുനാടൻ മലയാളിയും തുറന്നു കാട്ടി. ഇതിന് പിന്നാലെയാണ് കള്ളൻ കപ്പലിലുണ്ട്. എന്നാൽ കള്ളനെന്ന് വിളിക്കരുത് എന്ന തരത്തിലെ ചർച്ച സജീവമാകുന്നത്.
ഫുട്ബോൾ ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെയാണ് കെ സി എ പരസ്യമായി രംഗത്ത് വന്നത്. സച്ചിൻ പവലിയൻ പൊളിച്ചുമാറ്റി പകരം വിഐപി മുറി പണിതത് ശരിയായില്ലെന്നാണ് കെസിഎയുടെ നിലപാട്. വിഷയത്തിൽ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പൊലിസിനെ സമീപിക്കുമെന്നും കെസിഎ അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ഇതുവരേയും കെ സി എ പരാതി പൊലീസിൽ കൊടുത്തിട്ടില്ല. ഇതിന് പിന്നാലെയാണ് ക്രിക്കറ്റർമാരുടെ ഗ്രൂപ്പിലെ ഓഡിയോ ചർച്ച മറുനാടന് ലഭിക്കുന്നത്. കെസിഎയിലെ പ്രമുഖർ ഉൾപ്പെടെയുള്ള ഗ്രൂപ്പിലാണ് ചർച്ച നടക്കുന്നത്. കള്ളൻ കപ്പലിൽ തന്നെ എന്ന പേരിലെ പത്രവാർത്ത ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതോടെയാണ് ചർച്ചകൾ തുടങ്ങുന്നത്. കേരളത്തിന്റെ ശ്രീകാന്ത് എന്ന വിശേഷണത്തോടെ എൺപതുകളിൽ രഞ്ജി ട്രോഫിയിലെ മിന്നു താരമായിരുന്ന ഓപ്പണർ രംഗനാഥനാണ് വിവാദത്തിന്റെ ഇന്നിങ്സിലും ആദ്യം പാഡണിഞ്ഞത്.
ഇതോടെ കൊച്ചിയിലെ മുൻ രഞ്ജി ട്രോഫി താരം മനോജ് രംഗത്തു വന്നു. ബിസിസിഐ ജോയിന്റെ സെക്രട്ടറി ജയേഷ് ജോർജിന്റെ അതിവിശ്വസ്തനാണ് മനോജ്. കെസിഎയിലെ കളിക്കാരുടെ പ്രതിനിധിയാകാൻ ജയേഷ് ആദ്യം മത്സരത്തിന് ഇറക്കാൻ ആലോചിച്ചത് മനോജിനെ ആയിരുന്നു. എന്നാൽ തോൽവി ഭയന്ന് മനോജിനെ പിന്മാറ്റി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ജയേഷിന്റെ സ്ഥാനാർത്ഥിയെ അട്ടിമറിച്ച് സാംബശിവ ശർമ്മ ജയിച്ചു. അന്ന് ജയേഷിന്റെ ഗ്രൂപ്പിന് വേണ്ടി സജീവ ഇടപെടൽ നടത്തിയ വ്യക്തിയായിരുന്നു മനോജ്. മനോജിന് പിന്നീടിന് ജില്ലാ തല സെലക്ഷൻ ഉൾപ്പെടെയുള്ള ഉത്തരവാദിത്തങ്ങൾ ലഭിക്കുകയും ചെയ്തു. അങ്ങനെ രംഗനാഥന് മനോജ് മറുപടി നൽകുമ്പോൾ വിലപിടിപ്പുള്ള പലതും പുറത്തു പോയി എന്ന സൂചനയുമായി മുൻ ഇന്ത്യൻ യൂണിവേഴ്സിറ്റി താരം കൂടിയായ ജെകെ മഹേന്ദ്രയും ചർച്ചകൾക്ക് പുതുമാനം നൽകി.
കൊച്ചി സ്റ്റേഡിയത്തിലെ സാധനങ്ങളെല്ലാം തൃപ്പുണ്ണിത്തുറയിലേക്ക് മാറ്റിയത് എല്ലാവർക്കും അറിയാവുന്നതാണ്. 2018ൽ കേളപ്പൻ അനുസ്മരണം ഇവിടെ നടന്നു. പ്രദർശനവും സംഘടിപ്പിച്ചു. അന്ന് സച്ചിൻ പവലിയനിലെ സാധനങ്ങൾ ഇവിടെ കൊണ്ടു വന്നു. പ്രദർശിപ്പിക്കുകയും ചെയ്തു. അതിന് ശേഷം സച്ചിൻ പലവിലിയൻ പൊളിച്ചു കളഞ്ഞതിനാൽ പിന്നീട് ഇവിടെ തന്നെ സൂക്ഷിച്ചു. തൃപ്പുണ്ണിത്തുറ ക്രിക്കറ്റ് ്ക്ലബ്ബ് കെ സി എയിൽ നിന്നും അനുമതി വാങ്ങിയാണ് ഇതുകൊണ്ടു വന്നതെന്നും മനോജ് ഓഡിയോയിൽ വിശദീകരിക്കുന്നു. ഇതിന് ശേഷമാണ് ജെകെ മഹേന്ദ്രയുടെ പ്രതികരണം. ഇതിൽ രണ്ട് ബാറ്റ് ഫിറോസ് എന്ന ആർട്ടിസ്റ്റിന് പെയിന്റ് ചെയ്യാൻ കൊടുത്തുവെന്ന് ജെകെ മഹേന്ദ്രയും പറയുന്നു. ഇതും കെ സി എ ഭാരവാഹിയുടെ അറിവോടെയാണ് ചെയ്തതെന്നും വ്യക്തമാക്കുന്നു.
ഈ ചർച്ചയിലൂടെ തന്നെ സച്ചിൻ പവലിയനിലെ സാധനങ്ങൾ മാറ്റിയത് കെസിഎയുടെ അറിവോടെയാണെന്ന് വ്യക്തമാക്കുകയാണ്. ഇതോടെ തന്നെ കേരളാ ബ്ലാസ്റ്റേഴ്സിനെ മോഷണക്കുറ്റത്തിൽ പെടുത്താൻ കെസിഎ കള്ളം പറയുകയായിരുന്നുവെന്ന് വ്യക്തമാകുകയാണ്. ഇതോടെ കെ സി എയുടെ ചതി വ്യക്തമാകുകയും ചെയ്യുന്നു. കൊച്ചി സ്റ്റേഡിയത്തിലെ സച്ചിൻ പവലിയൻ പുനഃസ്ഥാപിക്കുമെന്ന് ജിസിഡിഎ. അറിയിച്ചിട്ടുണ്ട്. പവലിയൻ ബ്ലാസ്റ്റേഴ്സ് പൊളിച്ചുമാറ്റിയത് ശരിയായില്ലെന്നും സച്ചിന് ആദര സൂചകമായുള്ള പവലിയൻ നിലനിൽക്കേണ്ടതാണെന്നും ഇതിന് ജിസിഡിഎ മുൻകയ്യെടുക്കുമെന്നും ജിസിഡിഎ ചെയർമാൻ വി. സലീം പ്രതികരിച്ചിരുന്നു. ഇതും കെ സി എയുടെ തെറ്റിധരിപ്പിക്കലിന്റെ ഭാഗമായിരുന്നു. സലിം പോലും അറിയാതെയാണ് സച്ചിന്റെ വില പിടിപ്പുള്ള വസ്തുക്കൾ കെസിഎ കൊണ്ടു പോയത്.
കൊച്ചി സ്റ്റേഡിയത്തിലെ സച്ചിൻ പവലിയൻ പൊളിച്ചുമാറ്റിയ വിഷയത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ പരാതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. കൊച്ചി സ്റ്റേഡിയത്തിലെ, സച്ചിൻ പവലിയൻ പൂർണ്ണമായും മാറ്റിയത് ശരിയല്ലെന്നും സാധനങ്ങൾ മോഷണം പോയെന്നും സൂചന നൽകി. ഇതോടെയാണ് ചർച്ച പുതിയ രൂപത്തിലെത്തിയത്. ഇതിനിടെ തൃപ്പുണ്ണിത്തുറയിലേക്ക് സാധനങ്ങൾ മാറ്റിയത് ടിസി മാത്യുവും തുറന്നു പറഞ്ഞു. ഇതോടെയാണ് സച്ചിൻ ഒപ്പിട്ട ബാറ്റും ജഴ്സിയും എവിടെയാണെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കണമെന്ന കെസിഎ സെക്രട്ടറി ശ്രീജിത്ത് വി. നായറുടെ വാക്കുകളിലെ പൊള്ളത്തരം ചർച്ചയാത്. സച്ചിൻ പവലിയൻ പൊളിച്ചുമാറ്റി പകരം വിഐപി മുറി പണിതത് ശരിയായില്ലെന്നാണ് കെസിഎയുടെ നിലപാട്. എന്നാൽ ഒന്നുമില്ലാതെ പൊടി പിടിച്ചു കിടന്ന മുറിയാണ് ബ്ലാസ്റ്റേഴ്സ് നന്നാക്കി എടുത്തതെന്നതാണ് വസ്തുത.
2013ൽ വെസ്റ്റിൻഡീസിനെതിരെ നടന്ന ടെസ്റ്റോടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് സച്ചിൻ വിരമിച്ചതിന് പിന്നാലെയാണ് സച്ചിന് ആദരമെന്നവണ്ണം കൊച്ചി സ്റ്റേഡിയത്തിൽ സച്ചിൻ പവലിയൻ നിർമ്മിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ടെസ്റ്റിൽ സച്ചിൻ ധരിച്ച ജേഴ്സി, സച്ചിനും ധോണിയും ഒപ്പിട്ട ബാറ്റ്, സച്ചിന്റെ 100 സെഞ്ച്വറികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ 100 പന്തുകൾ, സച്ചിന്റെ വിവിധ ഫോട്ടോകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു പവലിയൻ. ഇത് ലേലത്തിൽ വച്ചാൽ ശതകോടികൾ കിട്ടും. അത്രയും വിലപിടിപ്പുള്ള സാധനങ്ങളാണ് കെസിഎ അതീവ രഹസ്യമായി തൃപ്പുണ്ണിത്തുറയിലേക്ക് മാറ്റിയത്. ഇതിൽ പലതും നഷ്ടമായെന്നും സൂചനയുണ്ട്. അതിനിടെ വിവാദത്തെ തുടർന്ന് ഇതിൽ കുറച്ച് വസ്തുക്കൾ കെസിഎ തൃപ്പുണ്ണിത്തറുയിൽ നിന്നും മാറ്റിയതായും മറ
അതിനിടെ ജയേഷ് ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ തിരിമറി പുറത്തു കൊണ്ടു വരാൻ സെക്രട്ടറി നടത്തിയ നീക്കമാണ് ഇതെന്ന വാദവും സജീവമാണ്. സച്ചൻ പവലിയനിൽ നിന്ന് സാധനങ്ങൾ കാണാതായതിന്റെ ഉത്തരവാദിത്തം ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിനാണെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സച്ചൻ പവലിയൻ വിവാദങ്ങളിലെത്തുന്നത്. പിന്നീട് ചർച്ച മറ്റൊരു തലത്തിലായി. കൊച്ചി സ്റ്റേഡിയത്തിൽ നിന്ന് സാധനങ്ങൾ തൃപ്പുണ്ണിത്തുറയിലേക്ക് മാറ്റുകയായിരുന്നു. ഇത് മോഷണമാണെന്ന വാദമാണ് സജീവമാകുന്നത്.
അമൂല്യ വസ്തുക്കൾ സച്ചിൻ നൽകിയതുകൊച്ചിയിലെ സ്റ്റേഡിയത്തിൽ സൂക്ഷിക്കാനായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന് പിന്നിലും സച്ചിനായിരുന്നു. ഈ സമയത്താണ് അവസാന ടെസ്റ്റിൽ അണിഞ്ഞ ജേഴ്സി ഉൾപ്പെടെ സച്ചിൻ കേരളാ ക്രിക്കറ്റ് അസോസിയേഷന് കൈമാറിയത്. ഇത് സച്ചിൻ വെറുതെ നൽകിയതാണ്. അതും ഒരു പ്രത്യേക കാരണത്തിന്. അതുകൊണ്ട് തന്നെ ഇതിനെ മറ്റൊരിടത്തേക്ക് മാറ്റാൻ സാധിക്കില്ല. ഇത് തൃപ്പുണ്ണിത്തുറയിലേക്ക് കെസിഎ സെക്രട്ടറി അറിയാതെ കൊണ്ടു പോയത് മോഷണമാണ്. മോഷണക്കുറ്റത്തിന് തൃപ്പുണ്ണിത്തുറ ക്ലബ്ബിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. കെസിഎ സെക്രട്ടറി ശ്രീജിത്തും ഇതേ അഭിപ്രായക്കാരനാണ്.
സച്ചൻ പവലിയൻ പൊളിച്ചുമാറ്റിയ സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനും(കെസിഎ) ജയേഷ് ജോർജിനുമെതിരെ ആഞ്ഞടിച്ച് ബിസിസിഐ മുൻ വൈസ് പ്രസിഡന്റും കെസിഎ മുൻ പ്രസിഡന്റുമായ ടി സി മാത്യു രംഗത്ത് വന്നിരുന്നു. പവലിയനിലെ സാധനങ്ങൾ ജയേഷ് ജോർജും കൂട്ടരും രഹസ്യമായി കടത്തിയെന്നും കള്ളൻ കപ്പലിൽ തന്നെയാണെന്നും ടി സി മാത്യു ആരോപിച്ചു. ഇത് ശരിവയ്ക്കുന്ന ഫോട്ടോകൾ മറുനാടനും ലഭിച്ചു. സച്ചിന കൊച്ചിയിൽ വയ്ക്കാൻ നൽകിയ സാധനങ്ങൾ എങ്ങനെ തൃപ്പുണ്ണിത്തുറയിൽ എത്തിച്ചെന്നതാണ് ഉയരുന്ന ചോദ്യം. എറണാകുളം ക്രിക്കറ്റ് അസോസിയേഷനെ നയിക്കുന്നത് കാർത്തിക് വർമ്മയാണ്. തൃപ്പുണ്ണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് പ്രതിനിധിയാണ് കാർത്തിക് വർമ്മ.
ജയേഷ് ജോർജിന്റെ അറിവോടെ കാർത്തിക് വർമ്മ പവലിയനിലെ സച്ചിന്റെ കയ്യൊപ്പുള്ള ബാറ്റും പന്തുമെല്ലാം എടുത്തുകൊണ്ടുപോയി എന്നാണ് ആരോപണം. പവലിയനിലെ വസ്തുക്കൾ 2018ൽ തൃപ്പൂണിത്തുറ സ്റ്റേഡിയിത്തിൽ നടത്തിയ എക്സിബിഷനിൽ പ്രദർശിപ്പിച്ചു. പിന്നീട് ഇവ പവലിയനിലേക്ക് തിരിച്ചെത്തിച്ചില്ല. 2017 ൽ കാണാതായ വസ്തുക്കളുടെ പേരിൽ ഇപ്പോൾ വിവാദം ഉണ്ടാക്കുന്നത് പിടിക്കപ്പെടുമെന്ന് ഉറപ്പായതിനാലാണെന്നും ടി സി മാത്യു ആരേപിച്ചിട്ടുണ്ട്. കാർത്തിക് വർമ്മയും ജയേഷ് ജോർജ്ജും തമ്മിലെ അവിശുദ്ധ സഖ്യമാണ് സാധനങ്ങൾ മോഷ്ടിച്ചതെന്ന അഭിപ്രായത്തിലാണ് കെസിഎ സെക്രട്ടറി ശ്രീജിത്ത് നായരും നിലവിലെ പ്രസിഡന്റ് സാജൻ കെ വർഗ്ഗീസും.
കെസിഎയിൽ ജയേഷ് ജോർജ് തെറ്റായ ഇടപെടൽ നടത്തുന്നുവെന്ന ആരോപണവും ശ്രീജിത്ത് നായർക്കും സാജൻ വർഗ്ഗീസിനുമുണ്ട്. കെസിഎയുടെ വെബ് സൈറ്റിൽ പോലും ജയേഷ് ജോർജിന്റെ ചിത്രമാണ് ആദ്യമുള്ളത്. കെസിഎ ഭാരവാഹികൾക്ക് കിട്ടേണ്ട പ്രാധാന്യമാണ് ജയേഷ് ജോർജ് തട്ടിയെടുക്കുന്നത്. കെസിഎ ഭാരവാഹികൾക്ക് ശേഷമാണ് ബിസിസിഐ ഭാരവാഹിയുടെ ചിത്രം കൊടുക്കേണ്ടത്. കെസിഎയിലെ കാര്യങ്ങൾ നിശ്ചയിക്കുന്നതിൽ ബിസിസിഐ ഭാരവാഹിയെന്ന നിലയിൽ ജയേഷ് കളിക്കുകയാണെന്നാണ് ആരോപണം. കെസിഎയുടെ വെറും ബിസിസിഐ മെമ്പർ മാത്രമാണ് ജയേഷെന്നും ഇവർ പറയുന്നു. ഇതോടെ സച്ചിൻ പവലിയൻ വിവാദത്തിൽ കെസിഎയും ജയേഷിനെ തള്ളി പറയുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- ലോറിയിൽ വരെ എസി എത്തി; എങ്കിലും ഉപയോഗത്തിന്റെ കാര്യം എത്രപേർക്കറിയും; വാഹനങ്ങളിൽ എസി ഉപയോഗിക്കുമ്പോൾ ചെയ്തുകൂടാത്ത കാര്യങ്ങൾ ഇങ്ങനെ
- ആന്റണി പെരുമ്പാവൂരിനോടുള്ള കലിപ്പ് തീരുന്നില്ല; റിലീസ് പട്ടികയിൽ 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ഇല്ലാത്തതിന് കാരണം ദൃശ്യത്തെ ആമസോണിന് കൊടുത്തതിലുള്ള പ്രതിഷേധം; എന്തു വന്നാലും പ്രഖ്യാപിച്ച തീയതിയിൽ റീലീസിന് ആശിർവാദും; 'വെള്ളം'വുമായി ജയസൂര്യ എത്തുമ്പോൾ മരയ്ക്കാർ വിവാദവും
- പ്രശാന്തിനെ തകർക്കാൻ സുധീരനെ ഇറക്കാൻ യുഡിഎഫിൽ സജീവ ആലോചന; ജിജി തോംസന്റെ പേര് ഉയർന്നെങ്കിലും ബ്ലാക്മെയിൽ കേസ് വിനയാകും; മത്സരിക്കാൻ ചാമക്കാലയും സന്നദ്ധൻ; പാട്ടുകാരൻ വേണുഗോപാലും സാധ്യതാ പട്ടികയിൽ; ബിജെപിയുടെ മുമ്പിൽ സുരേഷ് ഗോപിയും വിവി രാജേഷും; വട്ടിയൂർക്കാവിൽ തീരുമാനം എടുക്കാനാവാതെ യുഡിഎഫും ബിജെപിയും
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- ആരോഗ്യ പ്രശ്നങ്ങൾ കാരണം മാത്യു ടി തോമസ് മത്സരിക്കില്ല: തിരുവല്ലയിൽ ഇക്കുറി സിപിഎമ്മും കോൺഗ്രസും നേർക്കു നേർ: ആർ സനൽകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകും: കോൺഗ്രസിൽ ആരു മത്സരിക്കണമെന്ന് പിജെ കുര്യൻ തീരുമാനിക്കും: അനൂപ് ആന്റണി ബിജെപി സ്ഥാനാർത്ഥി
- ഇടഞ്ഞ കൊമ്പനാന തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നത് ഒന്നാം പാപ്പാൻ വിഷ്ണുവിനെ; ക്ഷേത്രത്തിൽ പൂജിക്കാനെത്തിച്ച സ്കൂട്ടർ തകർത്ത് ഓടിയ ആന നാടിനെ മുൾമുനയിൽ നിർത്തിയത് രണ്ട് മണിക്കൂറോളം
- ചൈനയുടെ ഹോംഗ്കോംഗിലെ ഇടപെടലിനെതിരെ പ്രതികരിച്ച ആസ്ട്രേലിയക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തി കമ്മ്യുണിസ്റ്റ് രാജ്യം; വുഹാൻ ലാബിലെ ശാസ്ത്രജ്ഞന്മാർ കുഴഞ്ഞു വീണിട്ടും കൊറോണയെ കുറിച്ച് മിണ്ടാതെ ചതിച്ചതിന്റെ റിപ്പോർട്ടുമായി അമേരിക്ക; ലോകത്തെ മുൾമുനയിൽ നിർത്തി നേടുന്ന ചൈനീസ് ക്രൂരത ഇങ്ങനെ
- വൈസ് പ്രസിഡണ്ട് മാത്രമല്ല അമേരിക്കൻ പ്രസിഡണ്ടും ഇന്ത്യാക്കാരൻ; ജോ ബൈഡന്റെ പൂർവ്വികൻ ബ്രിട്ടനിൽ നിന്നും ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ജോലി ചെയ്യാൻ മുംബൈയിലേക്ക് മാറിയ ആൾ; വൈസ് പ്രസിഡണ്ടിന്റെ അമ്മ തമിഴ്നാട്ടിൽ ജനിച്ചു വളർന്നെങ്കിൽ പ്രസിഡണ്ടും ഇന്ത്യൻ പാരമ്പര്യത്തിൽ; വാർത്തയാക്കി ലോക മാധ്യമങ്ങൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്