സോഷ്യൽ മീഡിയയിൽ മോർഫ് ചെയ്ത് നഗ്നചിത്രം പ്രചരിപ്പിച്ച ആൾക്കെതിരെ പരാതിയുമായി എത്തിയ യുവതിയെ സ്റ്റേഷനിൽ മണിക്കൂറുകൾ പിടിച്ചിരുത്തി പൊലീസ്; സ്റ്റേഷനിൽ ഇരുന്ന് പൊട്ടിക്കരഞ്ഞ് യുവതി; പെൺകുട്ടി കരയുന്നത് കണ്ട് നാട്ടുകാർ വിളിച്ചറിയിച്ചത് മറുനാടനിലേക്ക്; സിഐ എത്തിയില്ലെന്ന് പറഞ്ഞ് യുവതിയെ അപമാനിച്ചത് വെഞ്ഞാറമ്മൂട് സ്റ്റേഷനിൽ; കേസ് ചാർജ് ചെയ്തതിന് പിന്നാലെ വാദിയുടെ ഫോൺ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് സിഐയും
ആർ പീയൂഷ്
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ മോർഫ് ചെയ്ത് ചിത്രങ്ങൾ പ്രചരിപ്പിച്ചു അപമാനിച്ചു എന്ന പരാതിയുമായെത്തിയ യുവതിക്ക് പൊലീസിന്റെ വകയും പീഡനം. വെഞ്ഞാറംമൂട് വെമ്പായം സ്വദേശിനിയായ 22കാരിക്കാണ് വെഞ്ഞാറംമൂട് പൊലീസ് സ്റ്റേഷനിൽ മാനസിക പീഡനം ഏൽക്കേണ്ടി വന്നത്. ഇന്ന് രാവിലെ സോഷ്യൽ മീഡിയയിൽ കിളിമാനൂരുകാരനായ ഹരീഷ് എന്നയാൾ യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് മൊബൈൽ നമ്പർ അടക്കം പ്രചരിപ്പിക്കുകയായിരുന്നു.
ഇയാൾ യുവതിയുടെ ഫെയ്സ് ബുക്ക് സുഹൃത്താണ്. ഫെയ്സ് ബുക്ക് വഴി ഇയാൾ നിരന്തരമായി യുവതിയോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ ഇതിൽ നിന്ന് യുവതി ഒഴിഞ്ഞു മാറി. മറ്റൊരു വിവാഹം കഴിക്കാൻ സമ്മതിക്കില്ല എന്നും അങ്ങനെയുണ്ടായാൽ പണിതരുമെന്നും പറഞ്ഞ് യുവതിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെയായിരുന്നു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഒരു നഗ്ന ചിത്രത്തിൽ യുവതിയുടെ തല വെട്ടികയറ്റിയ ശേഷമായിരുന്നു പ്രചരണം. ഇതോടൊപ്പം ഫോൺനമ്പരും നൽകിയിരുന്നു.
പതിവില്ലാതെ രാവിലെ മുതൽ പരിചയമില്ലാത്ത നമ്പരുകളിൽ നിന്നും യുവതിക്ക് കോളുകൾ വന്നിരുന്നു. ഇതിനെ തുടർന്ന് ഒരു കോൾ എടുത്തപ്പോഴാണ് ഈ വിവരം അറിയുന്നത്. അയാൾ ചിത്രം സ്ക്രീൻഷോട്ട് സഹിതം യുവതിക്ക് അയച്ചു കൊടുത്തു വിവരങ്ങൾ കൈമാറി. തുടർന്ന് സുഹൃത്തുക്കളോട് ഇക്കാര്യം പങ്കുവച്ചു. ആത്മഹത്യയുടെ വക്കിൽ നിന്ന യുവതിയെ ആശ്വസിപ്പിച്ച് പൊലീസിൽ പരാതി നൽകാൻ സുഹൃത്തുക്കൾ തന്നെ നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടി ഹെൽപ്പ് ലൈൻ നമ്പരിൽ ബന്ധപ്പെട്ട് പരാതി പറഞ്ഞു. അവരുടെ നിർദ്ദേശ പ്രകാരമാണ് വെഞ്ഞാറംമൂട് സിഐയുടെ പക്കൽ പരാതി നൽകാൻ എത്തിയത്.
ഉച്ചയോടെ സ്റ്റേഷനിലെത്തിയ യുവതിയെ സിഐ സ്ഥലത്തില്ലെന്നും പറഞ്ഞ് സ്റ്റേഷനിൽ ഇരുത്തി. മണിക്കൂറുകൾ പിന്നിട്ടിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവുമില്ല. ഇതോടെ പെൺകുട്ടി സ്റ്റേഷനിലിരുന്നു പൊട്ടിക്കരഞ്ഞു. യുവതിയുടെ കരച്ചിൽ ശ്രദ്ധയിൽപെട്ട നാട്ടുകാരിൽ ഒരാൾ മറുനാടൻ മലയാളിയുടെ നമ്പർ കൊടുക്കുകയും സഹായം അഭ്യർത്ഥിക്കാനും പറഞ്ഞത്. ഇതിനിടെ ചിലർ മറുനാടനിൽ വിവരം അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ യുവതിയും മറുനാടൻ മലയാളി ഓഫീസിൽ വിളിക്കുകയും റിപ്പോർട്ടറോട് വിവരം പറയുകയും ചെയ്തു.
വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഞങ്ങൾ ഉടൻ വെഞ്ഞാറംമൂട് സ്റ്റേഷനിൽ ബന്ധപ്പെട്ട് വിരങ്ങൾ ചോദിച്ചറിഞ്ഞു. പരാതി സത്യമാണെന്നു ബോദ്ധ്യപ്പെട്ടു. സിഐ എത്തിയെങ്കിൽ മാത്രമേ കേസെടുക്കാനാകൂ എന്നറിയിക്കുകയും ചെയ്തു. സിഐയെ ബന്ധപ്പെട്ടു വിവരങ്ങൾ ഞങ്ങൾ അറിയിച്ചു. പന്നീട് ഉന്നത പൊലീസ് അധികാരികളെയും വിവരമറിയിച്ചു. ഇതോടെയാണ് പൊലീസ് ഉണർന്ന് പ്രവർത്തിച്ചത്. ഉടൻ തന്നെ സിഐ വിജയൻ സ്റ്റേഷനിലെത്തുകയും യുവതിയുടെ പരാതി സ്വീകരിക്കുകയും മൊഴി എടുക്കുകയും ചെയ്തു.
പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം നരക യാതനയാണ് യുവതി അനുഭവിച്ചത്. ഞങ്ങളെ വിവരം അറിയിച്ചതിന് ജിഡി ചാർജ്ജും ഒരു എസ്ഐയും യുവതിയെ ശകാരിച്ചു. പത്രക്കാരെ വിളിച്ചു കാര്യം പറഞ്ഞാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല, ഞങ്ങളുടെ കൈവിട്ട് കാര്യം പോകും എന്തിനാണ് വിളിച്ചു പറഞ്ഞതെന്നും ചോദിച്ചായിരുന്നു ശകാരം. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സംസ്ഥാനം മുൻപന്തിയിലാണെന്ന് പിണറായി വിജയൻ വേദികൾ തോറും പറയുന്നുണ്ടെങ്കിലും ഒന്നും പ്രാവർത്തികമാകുന്നില്ല എന്നതിന്റെ നേർക്കാഴ്ചയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഈ ക്രൂരത.
ഇത്തരം സന്ദർഭങ്ങളിൽ പെൺകുട്ടികളെ കാഴ്ചവസ്തുവിനെ പോലെ പ്രദർശിപ്പിക്കുന്ന പൊലീസ് നടപടികൾക്ക് എതിരെ കോടതികൾ പോലും ശക്തമായ താക്കീത് നൽകിയിട്ടുണ്ട്. അപമാനം നേരിടുന്ന കാര്യങ്ങൾ തുറന്നുപറയുന്നവരുടെ വീടുകളിൽ ചെന്ന് തെളിവെടുക്കണം എന്നാണ് നിയമം. എന്നിട്ടും ഇവിടെ നഗ്നചിത്രം പ്രചരിപ്പിച്ച ആൾക്കെതിരെ പരാതി പറയാൻ എത്തിയ പെൺകുട്ടിയെ അപമാനിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.
മറുനാടൻ ഇടപെട്ടതിന് പിന്നാലെ സിഐ എത്തി പരാതി സ്വീകരിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ടും യുവതിയെ വിട്ടില്ല. ഏഴുമണിയായിട്ടും വീട്ടിൽ പോകാൻ സമ്മതിച്ചില്ലെന്നും ഫോൺ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ആണ് യുവതി പറയുന്നത്. മാത്രമല്ല, പരാതിക്കാരിയായി എത്തിയ യുവതിയുടെ ഫോൺ കസ്റ്റഡിയിൽ വേണമെന്നും സിഐ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.
Stories you may Like
- മാഞ്ചസ്റ്ററിൽ പെട്ട യുവതി രക്ഷപ്പെടുമ്പോൾ
- പൂവാറിലെ വിവാഹ തട്ടിപ്പിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിട്ടും പൊലീസിന് മുന്നിലൂടെ വിലസി നടക്കുന്നു
- യുകെ മോഹം ഉപേക്ഷിച്ചു യുവതി ഈ ആഴ്ച നാട്ടിലേക്ക്
- ചിറ്റാർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു കേസിന്റെ കഥ
- വെഞ്ഞാറമൂട് കള്ളനോട്ട് കേസിൽ പ്രതികളെ കുറ്റം ചുമത്തലിന് ഹാജരാക്കണം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍