യമണ്ടൻ തേപ്പ് കഥ മുതൽ ദുരന്തം സീരിയൽ കഥവരെ! 75കാരനെ വിവാഹം കഴിച്ച 63കാരി കൂടെ താമസിച്ചത് അഞ്ച് ദിവസം; അഞ്ച് സെന്റ് വസ്തുവും 35,000 രൂപയും തട്ടിയെടുത്ത് യുവതി മുങ്ങിയപ്പോൾ നെഞ്ചത്തടിച്ചു നിലവിളിച്ച് വനിതാ കമ്മീഷന് മുന്നിൽ വയോധികൻ; ഭാര്യ അറിയാതെ വിവാഹമോചനം നേടി ഏഴ് വർഷം കൂടെ താമസിപ്പിച്ച പുത്തൻതുറക്കാരൻ പ്രാഞ്ചി; ദുർനടത്തിപ്പുകാരിയായ അമ്മ പെൺമക്കളെ കാമുകന് കാഴ്ചവെക്കാൻ പ്രേരിപ്പിച്ച കഥയിൽ ഉറഞ്ഞുതുള്ളി ഷാഹിദ കമാൽ; വനിതാ കമ്മീഷൻ മെഗാഅദാലത്തിലെ കാഴ്ച്ചകൾ ഇങ്ങനെ
എം എസ് ശംഭു
തിരുവനന്തപുരം: തേപ്പ് കഥ എന്നൊക്കെ പറഞ്ഞാൽ ഒരൊന്നൊന്നര തേപ്പുകഥ! തിരുവനന്തപുരത്ത് വനിതാ കമ്മീഷൻ സംഘടിപ്പിച്ച മെഗാ അദാലത്തിൽ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം തേടിയെത്തിയക്കിടയിലെ വിചിത്രമായ ഒരു സംഭവം വനിതാ കമ്മീഷൻ അംഗങ്ങളെ ശരിക്കും അമ്പരപ്പിച്ചു. കിളിമാനൂർ സ്വദേശിയായ 75കാരനാണ് രണ്ടാം ഭാര്യയുടെ തട്ടിപ്പിനെതിരെ പരാതിയുമായി കമ്മീഷനെ സമീപിച്ചത്. അദാലത്തിൽ വയോധികന്റെ ദുരന്തകഥ കേട്ട മുതിർന്ന വനിതാ കമ്മീഷൻ അംഗങ്ങൾ പോലും ഈകഥ കേട്ട് മൂക്കത്ത് വിരൽ വച്ച് പോയി. ആദ്യ ഭാര്യ മരിച്ചതിനെ തുടർന്നാണ് 75 കാരൻ രണ്ടാം വിവാഹത്തിന് മുതിർന്നത്. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തിന് റിട്ടയർമെന്റിൽ ലഭിച്ച തുകയടക്കം ജീവിക്കാനുള്ള വകയമുണ്ടായിരുന്ന്. അത് രണ്ടാം വിവാഹം കഴിച്ച സ്ത്രീ തട്ടിയെടുത്ത കഥയായിരുന്നു ഈ വയോധികന് പറയാനുണ്ടായിരുന്നത്.
ആദ്യ ഭാര്യയിൽ രണ്ടുമക്കളുണ്ട്. ഇവരെ ആർഭാടത്തോടെ വിവാഹം കഴിച്ച് അയക്കുകയും ചെയ്തു. വയസ് കാലത്ത് തന്നെ നോക്കാൻ ആരും ഇല്ലാതെ വന്നതോടെയാണ് വയോധികൻ രണ്ടാം വിവാഹത്തിന് തീരുമാനം എടുത്തത്. വിവാഹ ആലോചനകൾ ഒന്നുരണ്ടെണ്ണം വന്നു. ഒടുവിൽ 63കാരിയായ ഒരു മധ്യവയസ്കയെ വിവാഹം ചെയ്തെങ്കിലും ഉഗ്രൻ തേപ്പ് കിട്ടിയത് പിന്നീടാണ്. വിവാഹം കഴിച്ച് കഷ്ടിച്ച് അഞ്ച് ദിവസം മാത്രമാണ് ഇവർ കൂടെ താമസിച്ചത്. ഈ അഞ്ച് ദിവസത്തെ ദാമ്പത്യത്തിനുള്ളിൽ തന്റെ കൈവശമുള്ള അഞ്ച് സെന്റ് ഭൂമിയും 35,000 രൂപയും രണ്ടാം ഭാര്യ തട്ടിയെടുക്കുകയും ചെയ്തു.
സ്നേഹത്തോടെ പരിചരിക്കാം എന്ന ഉറപ്പിലാണ് വിവാഹം കഴിച്ച് കൂടെ എത്തിയതെങ്കിലും അഞ്ചാം ദിവസം പുലർച്ചെ ഇവർ മങ്ങുകയും ചെയ്തു. വയോധികൻ ചതിക്കപ്പെട്ട വിവരം മക്കളെ അറിയിച്ചതോടെയാണ് കേസ് വനിതാ കമ്മീഷന് മുന്നിലെത്തിയത്. കമ്മീഷന്റെ പരിഗണനയിൽ അന്വേഷണം നടത്തിയപ്പോൾ ഇവർ ദുർനടത്തിപ്പുകാരിയാണെന്നും ഇതുപോലെ നിരവധി ആളുകളെ പറ്റിച്ചിട്ടുണ്ടെന്നും മനസിലാക്കാൻ സാധിച്ചു. തുടർന്ന് മെഗാ അദാലത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും വയോധികൻ ഹാജരായതല്ലാതെ തട്ടിപ്പുകാരി എത്തിയതുമില്ല!
ഭാര്യയെ പറ്റിച്ച് വിവാഹമോചനം നേടിയ സൂത്രശാലിയായ ഭർത്താവ്
പുത്തൻതുറ സ്വദേശിയുടെ കഥയാണ് മറ്റൊരു നാടകീയ സംഭവം. മുതിർന്ന സിറ്റിങ് അംഗമായ താരയുടെ സാന്നിധ്യത്തിലാണ് മധ്യവയസ്കയുടെ പരാതിയെത്തിയത. 28 വർഷം മുൻ വിവാഹം വിവാഹം കഴിച്ച ഭർത്താവ് ഏഴ് വർഷം മുൻപ് തന്നെ പറ്റിച്ച് വിവാഹമോചനം നേടി. സാധുവായ ഭാര്യ ഈ വിവരം അറിയുന്നത് വനിതാ കമ്മീഷനിൽ കേസെത്തിയപ്പോൾ ഭർത്താവിന്റെ വെളിപ്പെടുത്തലൽ! 28 വർഷം മുൻപാണ് പുത്തൻതുറ സ്വദേശി ഇവരെ വിവാഹം കഴിച്ചത്. വിവാഹശേഷം വിദേശത്ത് ബിസിനസ് നടത്തിയ ഇയാൾ ഭാര്യയേയും തന്റെ ബിസിനസിൽ പങ്കാളിയാക്കി. പിന്നീട് നാട്ടിലെത്തി വീട് വച്ചപ്പോൾ തന്റെ പേരിലുള്ള വസ്തുവിന്റെ അവകാശം ഭാര്യയുടെ പേരിൽ കൂടി എഴുതി ചേർക്കുകയും ചെയ്തു. എന്നാൽ ഏഴ് വർഷം മുൻപ് ഭാര്യ പോലും അറിയാതെ ഇയാൾ വിവാഹമോചനം നേടിയെടുത്തത് അതി നാടകീയമായും. ഭാര്യയെ ആറ് മാസം ഇവരുടെ വീട്ടിൽ കൊണ്ടുപോയി നിർത്തിയ ശേഷം ഇവർ ദുർനടത്തിപ്പുകാരിയാണെന്ന് കോടതിയിൽ തെളിയിച്ചാണ് ഇയാൾ കേസ് വിജയിപ്പിച്ചത്. വിവാഹമോചനം നേടിയ വിവരം പോലും ഭാര്യയും മക്കളും അറിയുന്നത് ഏഴ് വർഷത്തിന് ശേഷം.
മരുമകളെ ഇയാൾ കടന്നുപിടിക്കാൻ ശ്രമിച്ചകേസിൽ 20 ദിവസം അകത്തായതോടെ പിന്നീട് ഇയാൾ ഭാര്യയേയും മക്കളേയും വീട്ടിൽ നിന്ന് അടിച്ചിറക്കാനുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നു. എംഎൽഎ, ഉന്നത പൊലീസ് ബന്ധം എന്നിവ ഉപയോഗപ്പെടുത്തി ഭാര്യയേയും മകളേയും മരുമകളേയും വീട്ടിൽ നിന്ന് തല്ലിയിറക്കാൻ ശ്രമിച്ചതോടെ ഈ പ്രശ്നത്തിൽ വനിതാ കമ്മീഷൻ നയപരമായി ഇടപെടുകയായിരുന്നു. സ്വത്തിനും ജീവാംശത്തിനുമുള്ള അവകാശം തങ്ങൾക്കും വേണമെന്ന് ഭാര്യയും മരുമകളും വാദിച്ചപ്പോൾ അദാലത്ത് വേദിയിൽ പൊട്ടിത്തെറിച്ചായിരുന്നു എതിർകക്ഷിയുടെ പ്രതികരണം. എന്നാൽ അബലയായ ഈ വീട്ടമ്മയ്ക്ക് കേസ് നടത്തുന്നതിന് വനിതാ കമ്മീഷന്റെ സഹായം ഉറപ്പ് നൽകിയതോടെ ഇയാൾ തടിതപ്പുകയും ചെയ്തു.
സിനിമയെ വെല്ലുന്ന ക്ലൈമാക്സും കെ.കെ രാജീവ് പമ്പരയിലെ അമ്മായിയമ്മമാരും
സിനിമയെ വെല്ലുന്ന ക്ലൈമാക്സും കെ.കെ രാജീവ് പരമ്പരകളെ വെല്ലുന്ന സംഭവവവികാസങ്ങളും മറ്റൊരു നേർസാക്ഷ്യം! തിരുവനന്തപുരം റസ്റ്റെ് ഹൗസിൽ സംഘടിപ്പിച്ച വനിതാ കമ്മീഷന്റെ മെഗാ അദാലത്തിന് ഇന്ന് സാക്ഷം വഹിച്ചത് വിചിത്രങ്ങളായ കേസുകളായിരുന്നു. 235 കേസുകൾ കേട്ടതിൽ നാല് കൗൺസിലിങ്ങും ഒൻപത് റിപ്പോർട്ടുകളും അടക്കം 90 കേസുകളാണ് പരിഹരിച്ചത്. 149 കേസുകൾ അടുത്ത അദാലത്തിന് പരിഗണിക്കുകയും ചെയ്തു. വനിതാ കമ്മീഷൻ ചെയർപേഴ്സൺ എ.സി ജോസഫൈൻ, മുതിർന്ന സിറ്റിങ് അംഗങ്ങളായ ഷാഹിദ കമാൽ, താര എന്നിവരടക്കം പത്ത് പാനലുകളായി തിരിഞ്ഞാണ് സിറ്റിങ് നടത്തിയത്.
കണ്ണീർ സീരിയലുകളിലെ സ്ഥിരം അമ്മായിയമ്മ പോരായിരുന്നു രാവിലെ കമ്മീഷന്റെ മുന്നിലെത്തിയ അദാലത്തിൽ പ്രധാനപ്പെട്ടത്. ഭാർത്താവിന്റെ കൂടെ മകളെ ജീവിക്കാൻ സമ്മതിക്കാത്ത ഭാര്യ മാതാവാണ് സിറ്റിങ്ങിലെ ഒരു സുപ്രധാന കേസെങ്കിൽ മറ്റൊരു കേസ്, ഭർത്യമാതാവിന്റെ പീഡനമായിരുന്നു. പൊരുത്തപ്പെട്ട് ദമ്പതിമാർ ജീവിക്കാൻ തയ്യാറാകുമ്പോഴും വില്ലൻ റോളിൽ അമ്മായിയമ്മമാർ. സിറ്റിങ് അംഗങ്ങൾ പൊട്ടിത്തെറിച്ച് കടക്ക് പുറത്ത് പറഞ്ഞതോടെയാണ് പ്രശ്നം ഒത്തുതീർപ്പിൽ കലാശിച്ചത്. മറ്റൊരു വിചിത്രമായ കഥ സ്ഥിരം മദ്യപിച്ച് ബഹളം വയ്ക്കുന്ന ഭർത്താവ്. ഭാര്യയെ തല്ലുമ്പോൾ ആർപ്പുവിളിക്കുന്ന അമ്മായിയമ്മ എന്നിവയായിരുന്നു.
പത്ത് ബ്ലോക്കുകളായി തിരിഞ്ഞു നടത്തിയ സിറ്റിങ്ങിൽ ഷാഹിദ കമാലിന്റെ പരിഗണനയിലെത്തിയ കേസാണ് ഇതിൽ ശ്രദ്ധേയം. നാലുമക്കളടങ്ങുന്ന കുടുംബത്തിൽ പെറ്റമ്മ ഭാരമായി മാറിയ മക്കൾ. ഇളമകന്റെ സംരക്ഷണയിലുള്ള വൃദ്ധമാതാവിന് രണ്ട് പെൺമക്കൾ കൂടി ആശ്രയത്തിനുണ്ടെങ്കിലും ഇവർ തിരിഞ്ഞു നോക്കാറില്ലെന്ന കണ്ണീരോടെ ഈ വൃദ്ധമാതാവ് പരാതി പറയുന്നു. പെറ്റമ്മയെ നിങ്ങൾക്ക് നോക്കാൻ കഴിവില്ലെങ്കിൽ വനിതാ കമ്മീഷൻ ഏറ്റെടുക്കുമെന്നും ഷെൽട്ടർ ഹോമിലേക്ക് മാറ്റുമെന്നും ഷാഹിദ കമാൽ കട്ടായം പറഞ്ഞതോടെ മക്കൾ മുട്ട്മടക്കി. 15 ദിവസം ഇളയമൻ നോക്കണമെന്നും ബാക്കി ദിവസം പെൺമക്കൾ നോക്കണമെന്ന വ്യവസ്ഥയിലുമാണ് ഈ പരാതി പരിഹരിച്ച് വിട്ടത്.
പെൺമക്കളെ ദുർനടത്തിപ്പിന് പ്രേരിപ്പിക്കുന്ന അമ്മ
അമ്മ കാമുകന് കൂട്ടികൊടുക്കാൻ ശ്രമിച്ചതോടെ വനിതാ കമ്മീഷനിൽ അഭയം പ്രാപിച്ച് പെൺമക്കൾ.പെൺമക്കൾ പരാതിയുമായി വനിതാ കമ്മീഷൻ മുൻപാകെ എത്തിയത് സ്വന്തം അമ്മയിൽ നിന്നുള്ള പീഡനം സഹിച്ച് മടുത്ത്. തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയാണ് അമ്മയുടെ ദുർനടത്തിപ്പിന് എതിരേയും തങ്ങളെ ആ വഴിയിലേക്ക് ക്ഷണിക്കുന്നതിനെതിരേയും പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത്. ഇവരുടെ മൂത്ത മകൾ വിവാഹിതയാണ്! ഇളയ പെൺകുട്ടി അമ്മയുടെ ദുർനടപ്പ് സഹോദരിയോട് വ്യക്തമാക്കിയതോടെയാണ് ഈകഥ പുറം ലോകം അറിഞ്ഞത്. അനാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഈ യുവതി പലതവണ ഇളയ മകളേയും മറ്റ് കാമുകന്മാർക്ക് കാഴ്ചവക്കാൻ പ്രേരിപ്പിച്ചു. വനിതാ കമ്മീഷനിൽ പാരാതിയെത്തിയതോടെ ഇളയ മകളെ കമ്മീഷൻ രക്ഷിക്കുകയും ചെയ്തു.
ചാറ്റിങ്ങിലൂടെ ചീറ്റിങ് നടത്തുന്ന വിവാഹതട്ടിപ്പുകാരൻ
സമ്പന്നരായ യുവതികളെ പത്രപരസ്യം നോക്കി വിവാഹം ചെയ്ത ശേഷം സാമ്പത്തിക തട്ടിപ്പുനടത്തുന്ന വധ്യവയസ്കന്റെ കേസാണ് വനിതാ കമ്മീഷന് തലവേദനായയ മറ്റൊരു സംഭവം. സർക്കാർ സർവീസിൽ അഡീഷണൽ സെക്രട്ടറിയായ സേവനം അനുഷ്ടിച്ച റിട്ടേർഡ് ജീവനക്കാരിയാണ് പരാതിക്കാരി. പരസ്യം കണ്ട് വിവാഹം അഭ്യർത്ഥിച്ച് അടുത്ത് കൂടിയ ശേഷം ചാറ്റിങ് വഴിയായിരുന്നു ഇയാളുടെ പതിവ് ചീറ്റിങ്! വിവഹശേഷം ആദ്യനാളുകളിൽ തന്നെ നന്നായി നോക്കിയിരുന്നെങ്കിലും പിന്നീടാണ് ഇയാൾ തട്ടിപ്പുകാരനാണെന്ന് യുവതി തിരിച്ചറിഞ്ഞത്.
ഇവരിൽ നിന്ന് പതിനഞ്ച് ലക്ഷത്തിലധികം രൂപ ഇയാൾ കൈക്കലാക്കിയ ശേഷം തടിതപ്പുകയും ചെയ്തു. എന്നാൽ അന്വേഷണത്തിലാണ് യുവതിക്ക് മനസിലായത് തന്നെ കൂടാതെ മറ്റൊരു ഭാര്യ കൂടി തന്റെ രണ്ടാം ഭർത്താവിനുണ്ടെന്ന കാര്യം. ഇതോടെ കമ്മീഷന് മുന്നിൽ കേസെത്തുകയും ചെയ്തു. അദാലത്തിൽ വിളിച്ചെങ്കിലും ആരോപണ വിധേയൻ ഹാജരായിട്ടുണ്ടായിരുന്നില്ല. ഇയാളുടെ ആദ്യ ഭാര്യ മരിച്ചെങ്കിലും ആ വകയിലും പല സർക്കാർ ആനുകൂല്യങ്ങളും കൈപറ്റുന്നുണ്ടെന്ന് കമ്മീഷൻ തിരിച്ചറിയുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്