ചലച്ചിത്ര അക്കാദമിയിലെ 'ഇടതുപക്ഷ നവീകരണ' ശ്രമങ്ങൾക്ക് തിരിച്ചടിയായി ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസറുടെ നിർദ്ദേശം; കരാർ പുതുക്കാതെ ശമ്പളം വാങ്ങുന്ന നാലു പേരെയും പിരിച്ചു വിടണമെന്ന് നിർദ്ദേശം; ആ രാഷ്ട്രീയ പിന്തുണയുള്ള പ്രമുഖർക്ക് പണി പോകുമോ? അട്ടിമറിക്ക് അക്കാദമിയിലും ആലോചന സജീവം; പിൻവാതിലുകാർക്ക് തിരിച്ചടി
വിനോദ് പൂന്തോട്ടം
തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന് കീഴിലുള്ള സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ അനധികൃത താൽകാലിക ജീവനക്കാർക്ക് തിരിച്ചടി. അക്കാദമിയിലെ ഉന്നത തസ്തികയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. 2021ൽ സ്ഥിരപ്പെടുത്താൻ നീക്കങ്ങളുണ്ടായ അക്കാദമിയിലെ ഉന്നത തസ്തികയിലെ നാലുപേരെ പിരിച്ചു വിടാൻ നിർദ്ദേശിക്കുകയാണ് തിരുവനന്തപുരത്തെ ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ. ഈ നാലു പേരുടേയും കരാർ നിയമനം ക്രമപ്പെടുത്താൻ ചലച്ചിത്ര അക്കാദമി, സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. വിവാദങ്ങൾ തിരിച്ചറിഞ്ഞ് ചലച്ചിത്ര അക്കാഡമിയുടെ ജനറൽ കൗൺസിൽ ഈ കരാർ നിമയനങ്ങൾക്ക് അനുകൂലമായി വീണ്ടും തീരുമാനം എടുക്കുകയായിരുന്നു. ഇതിനിടെയാണ് എല്ലാവരേയും പിരിച്ചു വിടണമെന്ന നിർ്ദദേശം എപ്ലോയ്മെന്റ് ഓഫീസറുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.
ഡെപ്യൂട്ടി ഡയക്ടർ - ഫെസ്റ്റിവൽ, പ്രോഗ്രാം മാനേജർ - ഫെസ്റ്റിവൽ, ഡെപ്യൂട്ടി ഡയറക്ടർ - പ്രോഗ്രാംസ് , പ്രോഗ്രാം മാനേജർ -പ്രോഗ്രാംസ് എന്നീ കീ പോസ്റ്റുകളിൽ ജോലി ചെയ്യുന്ന നാലു പേരെ സ്ഥിരപ്പെടുത്താൻ 2021ൽ മന്ത്രി ബാലന് അന്നത്തെ അക്കാദമി ചെയർമാൻ കമൽ അയച്ച കത്ത് ചോർന്നത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. 2017ൽ കരാർ നിയമനം വഴി ഒരു വർഷത്തെ കോൺട്രാക്ടിൽ അക്കാദമിയിൽ ത്തെിയ ഇവർ 2018ന് ശേഷം കരാറെ പുതുക്കിയിട്ടില്ല. സ്ഥിര നിയമനം ഉറപ്പിക്കാനും നിയമ പരിരക്ഷ കിട്ടാനും വേണ്ടി കരാറില്ലാതെ ബോധ പൂർവ്വം ഇവരെ ചലച്ചിത്ര അക്കാദമിയിൽ നിലനിർത്തിയിരിക്കുകയാണ്. ഇവർക്കായി ലക്ഷങ്ങളാണ് ശമ്പളയിനത്തിൽ പ്രതിവർഷം ചെലവഴിക്കുന്നത്. ഈ നിയമനങ്ങൾക്കെതിരെയാണ് എപ്ലോയ്മെന്റ് ഓഫീസറുടെ ഇടപെടൽ.
നാലു പേരേയും പിരിച്ചു വിട്ട് അടിയന്തരമായി റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം. ഒഴിവുകൾ എപ്ലോയ്മെന്റ് എക്സ്ചെഞ്ചുകളെ അറിയിക്കണമെന്ന സർക്കാർ സർക്കുലറും ചലച്ചിത്ര അക്കാഡമിക്ക് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അയച്ചു കൊടുത്തിട്ടുണ്ട്. കരാർ നിയമനം ക്രമപ്പെടുത്താൻ സർക്കാരിൽ ചലച്ചിത്ര അക്കാഡമി സമ്മർദ്ദം ചെലുത്തുമ്പോഴാണ് എപ്ലോയ്മെന്റ് ഓഫീസറുടെ ഇടപെടൽ. ഉന്നത പിടിപാടും സൗഹൃദങ്ങളും മാത്രം പ്രധാന യോഗ്യതയായി ഉള്ളവരാണ് ചലച്ചിത്ര അക്കാദമിയിലെ പ്രധാന തസ്തികളിൽ കഴിഞ്ഞ അഞ്ചു വർഷമായി കരാർ പുതുക്കാതെ ജോലി ചെയ്യുന്നത്. രാഷ്ട്രീയ സ്വാധീനമുള്ളവരും വിവാദങ്ങളിൽ കുടുങ്ങിയ നേതാക്കളുടെ ബന്ധുക്കളും വരെ കരാർ പുതുക്കാതെ ശമ്പളം വാങ്ങുന്നുണ്ട്.
ഇക്കാര്യം വിവരാവകാശ പ്രകാരം നടത്തിയ അന്വേഷണത്തിൽ ചലച്ചിത്ര അക്കാദമി സ്ഥിരീകരിക്കുകയും ചെയ്തു. ഇവർക്ക് ഒരു വർഷത്തേക്കാണ് അക്കാദമി ആറു വർഷം മുൻപ് കരാർ നിയമനം നൽകിയത്. 42000 മുതൽ 48000 രൂപ വരെയാണ് ഓരോരുത്തരുടെയും ശമ്പളം. ഒരു വർഷത്തേയ്ക്ക് അക്കാദമിയിൽ ജോലിക്കു വന്ന ഇവരുടെ കരാർ നിയമ പ്രകാരം 2018-ൽ അവസാനിച്ചു.. 2017 ലാണ് ഇവർ ജോലിക്ക് കയറിയത്. വീണ്ടും കരാർ വ്യവസ്ഥയിൽ ആളെ നിയമിക്കാൻ വിജ്ഞാപനം നൽകുകയോ ഇവരുടെ കരാർ പുതുക്കുകയോ ചലച്ചിത്ര അക്കാദമിക്ക് ചെയ്യാമായിരുന്നു. എന്നാൽ പുതിയ നോട്ടിഫിക്കേഷൻ വന്നാൽ ഇഷ്ടക്കാരെ ഒഴിവാക്കേണ്ടി വരും. ഇവർക്ക് കരാർ പുതുക്കി നൽകിയാൽ വിവാദവുമാകും.
കൂടാതെ ഇവെര സ്ഥിരപ്പെടുത്താൻ നടത്തുന്ന നീക്കങ്ങൾക്ക് തടസമാവും ഇതൊക്കെ മനസിലാക്കി ചലച്ചിത്ര അക്കാദമി കണ്ടെത്തിയ മാർഗമാണ് കരാർ പുതുക്കാതെ ഇവരെ തുടരാൻ അനുവദിക്കുക എന്നത്. കരാർ വ്യവസ്ഥയിൽ നടക്കേണ്ട നിയമനത്തിന് പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ പോലും നോക്കുകുത്തിയാക്കിയാണ് ഇവരെ നിയമിച്ചത്. ഇതിനിടയിൽ ഇവരെ അക്കാദമിയിൽ നിന്നും പുറത്താക്കണമെന്നും എം പ്ലോയ്മെന്റ് എക് ചേഞ്ച് വഴി ഈ പോസ്റ്റുകളിൽ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് വിവിധ സംഘടനകൾ നൽകിയ കത്തുകൾ മന്ത്രി ഓഫീസിൽ വെച്ച് തന്നെ മുക്കപ്പെട്ടു. ഇതിനിടെയാണ് നേരിട്ട് എപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് പരാതി നൽകിയത്.
ഇതിനിടെ കാർ പുതുക്കാതെ തുടരുന്ന നാലു പേരിൽ രണ്ടു പേർ പ്രതിവർഷം വാങ്ങുന്ന ലക്ഷകണക്കിന് രൂപയുടെ ശമ്പളത്തിന് പുറമെ അധിക തുക എഴുതി എടുത്ത് വെട്ടിലായി. അക്കാദമിയിലെ എക്സിക്യൂട്ടീവ് കമ്മറ്റി, ജനറൽ കൗൺസിലിലെ അംഗങ്ങൾ എന്നിവരുടെ ആശിർവാദത്തോടെ നടത്തിയ നീക്കം പൊളിച്ചത് ധനകാര്യ പരിശോധ വിഭാഗത്തിന്റെ പരിശോധന ആയിരുന്നു. പ്രതിമാസം വാങ്ങുന്ന ശമ്പളത്തിന് പുറമേ വലിയൊരു സംഖ്യ ശമ്പള കുടിശികയായി എഴുതി പാസാക്കി കൈക്കലാക്കുകയായരുന്നു. പണം കൈയിൽ കിട്ടിയപ്പോൾ ഒറ്റയ്ക്കും അല്ലാതെയും ചെലവും നടത്തിയും ഇവർ അക്കാദമിയിലെ മറ്റ് ജീവനക്കാരുടെ പിന്തുണ ഉറപ്പിക്കാൻ ശ്രമിച്ചു.
അപ്പോഴാണ് തെറ്റ് ധരിപ്പിച്ച് കരാർ ജീവനക്കാർ പണം കൈക്കലാക്കിയ വിവരം ധനകാര്യ വകുപ്പ് ചൂണ്ടിക്കാണിച്ചത്. ഇത് മനസിലക്കി ധനവകുപ്പിന് മേൽ സമ്മർദ്ദം ഉണ്ടായെങ്കിലും സ്വാധീനത്തിന് വഴങ്ങാതെ ധനകാര്യ വകുപ്പ് വിവാദ ജീവനക്കാർക്കെതിരെ ഉത്തരവ് ഇറക്കി . ഒടുവിൽ തെറ്റ് ഏറ്റ് പറഞ്ഞ് കൂടുതൽ നടപടികളിൽ നിന്നും ഇവർ തലയൂരി. ഇത് വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലും ചലച്ചിത്ര അക്കാദമി സമ്മതിച്ചതാണ്.
അനർഹമായി കൈപറ്റിയ തുക ഉദ്യോഗസ്ഥരെ കൊണ്ട് അടപ്പിക്കാൻ കർശന നിർദ്ദേശം ധനവകുപ്പിൽ നിന്ന് വന്നപ്പോഴും ഉദാര സമീപനമാണ് ചലച്ചിത്ര അക്കാദമി സ്വീകരിച്ചത്. അക്കാദമിയിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയും ജനറൽ കൗൺസിലും വിവാദ ജീവനക്കാർക്ക് വേണ്ടി ഇടപെട്ടുവെന്നാണ് വിവരം. ഒടുവിൽ അധിക തുക കൈപറ്റിയ രണ്ട് ജീവനക്കാരിൽ നിന്നും മാസം തോറും ശമ്പളത്തിൽ നിന്ന് നിശ്ചിത തുക പിടിച്ചാൽ മതിയെന്ന് നിർദ്ദേശിച്ചു. ഇത് തിരിച്ചു പിടിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍