2021ൽ സ്ഥിര നിയമനത്തിന് അന്നത്തെ ചെയർമാൻ കമൽ സർക്കാരിന് കത്തെഴുതി തലവേദനയുണ്ടാക്കിയ നാല് ഉന്നത ഉദ്യോഗസ്ഥരും അഞ്ചു വർഷമായി ശമ്പളം പറ്റുന്നത് കരാർ പുതുക്കാതെ; ലക്ഷങ്ങൾ അധികമായി എഴുതി എടുത്ത രണ്ട് ജീവനക്കാരെ ധന വകുപ്പ് പൂട്ടിയെങ്കിലും ഗഡുക്കളായി അടയ്ക്കാൻ സൗകര്യമൊരുക്കി കാക്കൽ; ചലച്ചിത്ര അക്കാദമി ഭരിക്കുന്നത് പിൻവാതിലുകാർ
വിനോദ് പൂന്തോട്ടം
തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന് കീഴിലുള്ള സംസ്ഥാന ചലച്ചിത്ര അക്കാദമിയെ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്. അക്കാദമിയിലെ ഉന്നത തസ്തികയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. 2021ൽ സ്ഥിരപ്പെടുത്താൻ നീക്കങ്ങളുണ്ടായ അക്കാദമിയിലെ ഉന്നത തസ്തികയിലെ നാലുപേരുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം.
ഡെപ്യൂട്ടി ഡയക്ടർ - ഫെസ്റ്റിവൽ, പ്രോഗ്രാം മാനേജർ - ഫെസ്റ്റിവൽ, ഡെപ്യൂട്ടി ഡയറക്ടർ - പ്രോഗ്രാംസ് , പ്രോഗ്രാം മാനേജർ -പ്രോഗ്രാംസ് എന്നീ കീ പോസ്റ്റുകളിൽ ജോലി ചെയ്യുന്ന നാലു പേരെ സ്ഥിരപ്പെടുത്താൻ 2021ൽ മന്ത്രി ബാലന് അന്നത്തെ അക്കാദമി ചെയർമാൻ കമൽ അയച്ച കത്ത് ചോർന്നത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. 2017ൽ കരാർ നിയമനം വഴി ഒരു വർഷത്തെ കോൺട്രാക്ടിൽ അക്കാദമിയിൽ ത്തെിയ ഇവർ 2018ന് ശേഷം കരാറെ പുതുക്കിയിട്ടില്ല. സ്ഥിര നിയമനം ഉറപ്പിക്കാനും നിയമ പരിരക്ഷ കിട്ടാനും വേണ്ടി കരാറില്ലാതെ ബോധ പൂർവ്വം ഇവരെ ചലച്ചിത്ര അക്കാദമിയിൽ നിലനിർത്തിയിരിക്കുകയാണ്. ഇവർക്കായി ലക്ഷങ്ങളാണ് ശമ്പളയിനത്തിൽ പ്രതിവർഷം ചെലവഴിക്കുന്നത്.
ഉന്നത പിടിപാടും സൗഹൃദങ്ങളും മാത്രം പ്രധാന യോഗ്യതയായി ഉള്ളവരാണ് ചലച്ചിത്ര അക്കാദമിയിലെ പ്രധാന തസ്തികളിൽ കഴിഞ്ഞ അഞ്ചു വർഷമായി കരാർ പുതുക്കാതെ ജോലി ചെയ്യുന്നത്. ഇക്കാര്യം വിവരാവകാശ പ്രകാരം നടത്തിയ അന്വേഷണത്തിൽ ചലച്ചിത്ര അക്കാദമി സ്ഥിരീകരിക്കുകയും ചെയ്തു. ഇവർക്ക് ഒരു വർഷത്തേക്കാണ് അക്കാദമി ആറു വർഷം മുൻപ് കരാർ നിയമനം നൽകിയത്. 42000 മുതൽ 48000 രൂപ വരെയാണ് ഓരോരുത്തരുടെയും ശമ്പളം. ഒരു വർഷത്തേയ്ക്ക് അക്കാദമിയിൽ ജോലിക്കു വന്ന ഇവരുടെ കരാർ നിയമ പ്രകാരം 2018-ൽ അവസാനിച്ചു.. 2017 ലാണ് ഇവർ ജോലിക്ക് കയറിയത്.
വീണ്ടും കരാർ വ്യവസ്ഥയിൽ ആളെ നിയമിക്കാൻ വിജ്ഞാപനം നൽകുകയോ ഇവരുടെ കരാർ പുതുക്കുകയോ ചലച്ചിത്ര അക്കാദമിക്ക് ചെയ്യാമായിരുന്നു. എന്നാൽ പുതിയ നോട്ടിഫിക്കേഷൻ വന്നാൽ ഇഷ്ടക്കാരെ ഒഴിവാക്കേണ്ടി വരും. ഇവർക്ക് കരാർ പുതുക്കി നൽകിയാൽ വിവാദവുമാകും. കൂടാതെ ഇവെര സ്ഥിരപ്പെടുത്താൻ നടത്തുന്ന നീക്കങ്ങൾക്ക് തടസമാവും ഇതൊക്കെ മനസിലാക്കി ചലച്ചിത്ര അക്കാദമി കണ്ടെത്തിയ മാർഗമാണ് കരാർ പുതുക്കാതെ ഇവരെ തുടരാൻ അനുവദിക്കുക. കരാർ വ്യവസ്ഥയിൽ നടക്കേണ്ട നിയമനത്തിന് പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ പോലും നോക്കുകുത്തിയാക്കിയാണ് ഇവരെ നിയമിച്ചത്.
ഇതിനിടയിൽ ഇവരെ അക്കാദമിയിൽ നിന്നും പുറത്താക്കണമെന്നും എം പ്ലോയ്മെന്റ് എക് ചേഞ്ച് വഴി ഈ പോസ്റ്റുകളിൽ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് വിവിധ സംഘടനകൾ നൽകിയ കത്തുകൾ മന്ത്രി ഓഫീസിൽ വെച്ച് തന്നെ മുക്കപ്പെട്ടു. നഗ്നമായ തൊഴിൽ ലംഘനം ചൂണ്ടിക്കാട്ടി ചില ഉദ്യോഗാർത്ഥികൾ തൊഴിൽ വകുപ്പ് മന്ത്രിക്കും പരാതി നല്കി. ഇതിനിടെ കാർ പുതുക്കാതെ തുടരുന്ന നാലു പേരിൽ രണ്ടു പേർ പ്രതിവർഷം വാങ്ങുന്ന ലക്ഷകണക്കിന് രൂപയുടെ ശമ്പളത്തിന് പുറമെ അധിക തുക എഴുതി എടുത്ത് വെട്ടിലായി. അക്കാദമിയിലെ എക്സിക്യൂട്ടീവ് കമ്മറ്റി, ജനറൽ കൗൺസിലിലെ അംഗങ്ങൾ എന്നിവരുടെ ആശിർവാദത്തോടെ നടത്തിയ നീക്കം പൊളിച്ചത് ധനകാര്യ പരിശോധ വിഭാഗത്തിന്റെ പരിശോധന ആയിരുന്നു.
പ്രതിമാസം വാങ്ങുന്ന ശമ്പളത്തിന് പുറമേ വലിയൊരു സംഖ്യ ശമ്പള കുടിശികയായി എഴുതി പാസാക്കി കൈക്കലാക്കുകയായരുന്നു. പണം കൈയിൽ കിട്ടിയപ്പോൾ ഒറ്റയ്ക്കും അല്ലാതെയും ചെലവും നടത്തിയും ഇവർ അക്കാദമിയിലെ മറ്റ് ജീവനക്കാരുടെ പിന്തുണ ഉറപ്പിക്കാൻ ശ്രമിച്ചു. അപ്പോഴാണ് തെറ്റ് ധരിപ്പിച്ച് കരാർ ജീവനക്കാർ പണം കൈക്കലാക്കിയ വിവരം ധനകാര്യ വകുപ്പ് ചൂണ്ടിക്കാണിച്ചത്. ഇത് മനസിലക്കി ധനവകുപ്പിന് മേൽ സമ്മർദ്ദം ഉണ്ടായെങ്കിലും സ്വാധീനത്തിന് വഴങ്ങാതെ ധനകാര്യ വകുപ്പ് വിവാദ ജീവനക്കാർക്കെതിരെ ഉത്തരവ് ഇറക്കി . ഒടുവിൽ തെറ്റ് ഏറ്റ് പറഞ്ഞ് കൂടുതൽ നടപടികളിൽ നിന്നും ഇവർ തലയൂരി. ഇത് വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലും ചലച്ചിത്ര അക്കാദമി സമ്മതിച്ചതാണ്.
അനർഹമായി കൈപറ്റിയ തുക ഉദ്യോഗസ്ഥരെ കൊണ്ട് അടപ്പിക്കാൻ കർശന നിർദ്ദേശം ധനവകുപ്പിൽ നിന്ന് വന്നപ്പോഴും ഉദാര സമീപനമാണ് ചലച്ചിത്ര അക്കാദമി സ്വീകരിച്ചത്. അക്കാദമിയിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയും ജനറൽ കൗൺസിലും വിവാദ ജീവനക്കാർക്ക് വേണ്ടി ഇടപെട്ടുവെന്നാണ് വിവരം. ഒടുവിൽ അധിക തുക കൈപറ്റിയ രണ്ട് ജീവനക്കാരിൽ നിന്നും മാസം തോറും ശമ്പളത്തിൽ നിന്ന് നിശ്ചിത തുക പിടിച്ചാൽ മതിയെന്ന് നിർദ്ദേശിച്ചു. ഇത് തിരിച്ചു പിടിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍