ഓർത്തോ ഹെർബ് കയറ്റി അയച്ചത് വ്യാജരേഖ ചമച്ച്; മലേഷ്യൻ നാഷണൽ ഫാർമസ്യൂട്ടിക്കലിനെ പറ്റിച്ചത് തിരിച്ചറിഞ്ഞത് അയൂർവേദ ഡെപ്യൂട്ടി ഡ്രഗ് കൺട്രോളറുടെ അന്വേഷണത്തിൽ; പരാതിയിൽ പങ്കജകസ്തൂരിക്കെതിരെ കേസെടുത്ത് കാട്ടാക്കട പൊലീസ്; പത്മശ്രീ ഹരീന്ദ്രൻ നായർ അഴിക്കുള്ളിലേക്കോ? ആരും അറിയാതെ അന്വേഷണം അട്ടിമറിക്കാനും ഇടപെടൽ
വിനോദ് പൂന്തോട്ടം
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ആയുർവേദ മരുന്ന് നിർമ്മാണ ശാലയായ പങ്കജകസ്തൂരിക്കും അതിന്റെ എംഡി ഡോ ഹരീന്ദ്രൻ നായർക്കുമെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. മുട്ടുവേദനയും സന്ധിവേദനയും ഞൊടി ഇടയിൽ മാറുമെന്ന് പങ്കജ കസ്തൂരി ഉറപ്പു നൽകുന്ന ഓർത്തോ ഹെർബ് എന്ന ഉൽപ്പന്നംആയുർവേദ ഡ്രഗ്സ് കൺട്രോളർ നൽകിയഫ്രീ സെയിൽ സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തി മലേഷ്യയിലേക്ക് കയറ്റി അയച്ചതാണ്പങ്കജ കസ്തൂരിക്ക് പുലിവാലുംപ്രതിസന്ധിയും ഉണ്ടാക്കിയിരിക്കുന്നത്. അതിഗൗരവമുള്ള കേസാണ് ഇത്. ഈ കേസിൽ സർക്കാർ ഉദ്യോഗസ്ഥയുടെ പരാതിയിൽ പൊലീസ് ഇട്ട എഫ് ഐ ആറിന്റെ പകർപ്പ് മറുനാടന് ലഭിച്ചു.
വ്യാജ നിർമ്മാണം നടത്തി ആയത് അസൽ ആയി സത്യവിരുദ്ധമായി ഉപയോഗിച്ച് ചതിക്കണമെന്ന ഉദ്ദേശത്തിൽ ചെയ്തതാണ് കുറ്റകൃത്യം എന്ന് എഫ് ഐ ഐർ പറയുന്നു. പങ്കജകസ്തൂരി ഹെർബൽ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഒന്നാം പ്രതി. ഡോ ഹരീന്ദ്രൻ നായരാണ് രണ്ടാം പ്രതി. അയൂർവേദ ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ ജയാ വി ദേവാണ് പരാതിക്കാരി. ഗുരതരമായ ആരോപണങ്ങലാണ് എഫ് ഐ ആറിലുള്ളത്. ഓർത്തോ ഹോർബ് ഓയിൽ എന്ന ഉൽപ്പനത്തിന്റെ ഫ്രീസെയിൽ സെർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയും ആയത് പ്രകാരം രേഖകൾ പരിശോധിച്ച് 2020 ഓഗസ്റ്റ് 11ന് സർട്ടിഫിക്കറ്റ് അനുവദിച്ചെന്നും എഫ് ഐ ആറിലുണ്ട്. ഈ സർട്ടിഫിക്കറ്റിൽ മാറ്റങ്ങൾ വരുത്തി വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയെന്നാണ് ആരോപണം. വ്യാജ മുദ്രയും വ്യാജ ഒപ്പും ഇട്ട് അതിനെ അസലാക്കി മാറ്റാൻ ശ്രമിച്ചുവെന്നാണ് പരാതി.
ഈ വ്യാജ സർട്ടിഫിക്കറ്റ് മലേഷ്യയിലെ നാഷണൽ ഫാർസ്യൂട്ടിക്കൽ റെഗുലേറ്ററി ഏജൻസിക്ക് അയച്ചുവെന്നും ആരോപണമുണ്ട്. പത്താം തീയതി രാവിലെ 9.26നാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നതെന്നും രേഖകളിൽ വ്യക്തമാണ്. കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ 709-ാം നമ്പറായാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഐപിസിയിലെ 465, 468, 471 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇതിൽ ഐപിസി 468 എന്ന വകുപ്പ് ജാമ്യമില്ലാ കുറ്റമാണ്. ഏഴ് കൊല്ലം വരെ തടവ് ശിക്ഷയും ലഭിക്കാം. പങ്കജകസ്തൂരിയുടെ വിജയരഹസ്യങ്ങളിൽ പ്രധാനം ഗുണമേന്മയാണ്. മറ്റൊന്ന് വിശ്വാസവും. കുറെക്കാലം കുറെപ്പേരെ പറ്റിക്കാം, പക്ഷേ, എല്ലാകാലവും എല്ലാവരെയും പറ്റിക്കാൻ കഴിയില്ല-ഇതാണ് സ്ഥാപനത്തിന്റെ എല്ലാമെല്ലാായ ഹരീന്ദ്രൻനായർ എപ്പോഴും പറയുന്നത്. എന്നാൽ പങ്കജകസ്തൂരിയുടേയും ഹരീന്ദ്രൻ നായരുടേയും പേരിനും സൽകീർത്തിക്കും ചോദ്യ ചിഹ്നമായി മാറുകയാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ ഈ വർഷത്തെ 709-ാം നമ്പർ എഫ് ഐ ആർ.
എഫ് ഐ ആർ ഇട്ടെങ്കിലും കേസ് ഒതുക്കി തീർക്കാൻ ഇടപെടൽ സജീവമാണ്. പരസ്യം നൽകുന്നവരിൽ പ്രമുഖരാണ് പങ്കജ കസ്തൂരി. അതുകൊണ്ട് തന്നെ മുഖ്യധാര പത്രങ്ങൾ ആരും ഈ വാർത്ത നൽകലുമില്ല. അതുകൊണ്ട് തന്നെ ഈ കേസ് ആരും അറിയാതെ രഹസ്യമാക്കി വ്ച്ച് ഒതുക്കി തീർക്കാനായിരുന്നു ശ്രമം.
നിർണ്ണായകമായത് മലേഷ്യൻ ഏജൻസിയുടെ സംശയം
മലേഷ്യൻ സർക്കാരിനെ പങ്കജകസ്തൂരി വഞ്ചിച്ചുവെന്നാണ് ആരോപണം. സംസ്ഥാന സർക്കാരിന് വേണ്ടി അയൂർവേദ ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ നൽകിയ പരാതിയിലാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്. അതും ജാമ്യമില്ലാ കുറ്റം ചുമത്തി. വ്യാജ നിർമ്മാണം നടത്തി ആയത് അസൽ ആയി സത്യവിരുദ്ധമായി ഉപയോഗിച്ച് ചതിക്കണമെന്ന ഉദ്ദേശത്തിൽ ചെയ്തതാണ് കുറ്റകൃത്യം എന്ന് എഫ് ഐ ഐർ പറയുന്നു. പങ്കജകസ്തൂരി ഹെർബൽ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഒന്നാം പ്രതി. ഡോ ഹരീന്ദ്രൻ നായരാണ് രണ്ടാം പ്രതി. അയൂർവേദ ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ ജയാ വി ദേവാണ് പരാതിക്കാരി.
ലക്ഷകണക്കിന് രൂപയുടെ മരുന്ന് വിൽപ്പനക്കായി വ്യാജ സർട്ടിഫിക്കറ്റിൽ മലേഷ്യയിൽ എത്തിയപ്പോൾ സംശയം തോന്നിയ മലേഷ്യൻ ആരോഗ്യ വകുപ്പ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാർമസ്യൂട്ടിക്കലിനോടുമരുന്നിന്റെ വിശ്വാസ്യത പരിശോധിക്കാൻ നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് വിവരം. കൂടാതെകേരളത്തിലെ ആയൂർവേദ ഡ്രഗ്സ് കൺട്രോളരുടെ സർട്ടിഫിക്കറ്റിന്റെ വിശ്വാസ്യത ഉറപ്പു വരുത്താനുള്ള ചുമതലയും മലേഷ്യൻ നാഷണൽ ഫാർമസ്യൂട്ടിക്കലിനാണ് .
സർട്ടിഫിക്കറ്റ് പരിശോധിച്ച നാഷണൽ ഫാർമസ്യൂട്ടിക്കൽ അധികൃതർ കേരളത്തിൽ നിന്നും വരുന്ന മറ്റു ചില ആയൂർവേദ മരുന്നുകൾക്ക് ഒപ്പം വന്ന സർട്ടിഫിക്കറ്റുമായി ഒത്തു നോക്കിയപ്പോഴാണ് പ്രത്യക്ഷത്തിൽ തന്നെ സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തിയെന്നും വലിയ തട്ടിപ്പിന് ലക്ഷ്യം വെച്ചുള്ള നടപടികൾ ഉണ്ടായെന്നും ബോധ്യമായത്. ഇതിന്റെ അടിസ്ഥാന ത്തിൽ ആയുഷ് വഴി സംസ്ഥാനത്തെ ആയുർവേദ ഡ്രഗ്സ് കൺട്രോളർക്ക് സർട്ടിഫിക്കറ്റിന്റെ വിശ്വാസ്യത വ്യക്തമാക്കാൻ കത്ത് നൽകി .
തുടർന്ന് ആയുർവേദ ഡ്രഗ്സ് കൺട്രോളർ നടത്തിയ അന്വേഷണ ത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത് ,ആയുർവേദ ഡയറക്ടറുടെ നിർദ്ദേശ പ്രകാരം ഡ്രഗ്സ് കൺറോളർ കാര്യങ്ങൾ വിവരിച്ച് തമ്പാനൂർ പൊലീസിൽ പരാതി നൽകി . പങ്കജ കസ്തൂരി സ്ഥിതി ചെയ്യുന്നത് കാട്ടാക്കട ആയതിനാൽ പരാതി കാട്ടാക്കട പൊലീസിന് കൈമാറുകയായിരുന്നു. തുടർന്നാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
ഹരീന്ദ്രൻ നായർക്കെതിരെ ചുമത്തുന്നത് അതീവ ഗുരുതര വകുപ്പുകൾ
ഗുരതരമായ ആരോപണങ്ങളാണ് എഫ് ഐ ആറിലുള്ളത്. ഓർത്തോ ഹോർബ് ഓയിൽ എന്ന ഉൽപ്പനത്തിന്റെ ഫ്രീസെയിൽ സെർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയും ആയത് പ്രകാരം രേഖകൾ പരിശോധിച്ച് 2020 ഓഗസ്റ്റ് 11ന് സർട്ടിഫിക്കറ്റ് അനുവദിച്ചെന്നും എഫ് ഐ ആറിലുണ്ട്. ഈ സർട്ടിഫിക്കറ്റിൽ മാറ്റങ്ങൾ വരുത്തി വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയെന്നാണ് ആരോപണം. വ്യാജ മുദ്രയും വ്യാജ ഒപ്പും ഇട്ട് അതിനെ അസലാക്കി മാറ്റാൻ ശ്രമിച്ചുവെന്നാണ് പരാതി.
ഈ വ്യാജ സർട്ടിഫിക്കറ്റ് മലേഷ്യയിലെ നാഷണൽ ഫാർസ്യൂട്ടിക്കൽ റെഗുലേറ്ററി ഏജൻസിക്ക് അയച്ചുവെന്നും ആരോപണമുണ്ട്. പത്താം തീയതി രാവിലെ 9.26നാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നതെന്നും രേഖകളിൽ വ്യക്തമാണ്. കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ 709-ാം നമ്പറായാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഐപിസിയിലെ 465, 468, 471 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇതിൽ ഐപിസി 468 എന്ന വകുപ്പ് ജാമ്യമില്ലാ കുറ്റമാണ്. ഏഴ് കൊല്ലം വരെ തടവ് ശിക്ഷയും ലഭിക്കാം.
തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ എന്ന ഗ്രാമത്തിൽനിന്ന് ലോകമെമ്പാടും അറിയുന്ന നാമമായി പങ്കജകസ്തൂരിയെ വളർത്തിയത് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ജെ. ഹരീന്ദ്രൻ നായരാണ്. 2012ൽ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തിരുന്നു പങ്കജകസ്തൂരിയുടെ അമരക്കാരനെ. ഇത്തരമൊരു വ്യക്തിക്കെതിരെയാണ് സംസ്ഥാന സർക്കാർ തന്നെ ഗുരുതര ആരോപണം ഉയരുന്നത്. 'ശ്രീ ധന്വന്തരി ആയുർവേദിക്' എന്നപേരിലാണ് ആയുർവേദ ഔഷധ നിർമ്മാണ യൂനിറ്റ് പൂവച്ചലിൽ ആരംഭിച്ചത്. അക്കാലത്ത് ആയുർവേദ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള നൂറോളം ഉൽപന്നങ്ങളാണ് പങ്കജകസ്തൂരിയുടെ പേരിൽ പുറത്തിറക്കിയത്.
90ൽ പങ്കജകസ്തൂരി ഗ്രാന്യൂൾസ് ഉൽപാദനം തുടങ്ങി. ഈ ഉൽപന്നമാണ് ഇന്ന് ബ്രീത്ത് ഈസി എന്നറിയപ്പെടുന്നത്. കമ്പനിയുടെ പേരും പുറത്തിറക്കുന്ന ഉൽപന്നത്തിനും ഒരു ബ്രാൻഡിങ് വേണമെന്നു കണ്ടുകൊണ്ടാണ് 96ൽ ശ്രീ ധന്വന്തരി ആയുർവേദിക് പങ്കജകസ്തൂരിയായി മാറിയത്. കോവിഡിനെതിരെ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമവും പങ്കജ കസ്തൂരി നടത്തിയിരുന്നു. ആദ്യമരുന്നെന്ന നിലയിൽ സിങ്കിവിർ-എച്ച് ക്ലിനിക്കൽ ട്രയൽ റണ്ണും പൂർത്തിയാക്കി. എന്നാൽ, കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ലെന്നതാണ് വസ്തുത.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്