അച്ഛൻ മരിച്ചദിവസം അമ്മ അച്ഛന് കുടിക്കാൻ പാൽ കൊടുത്തിരുന്നുവെന്നും ഇതിനു ശേഷം അച്ഛന് നെഞ്ചുവേദന വന്നതെന്നും ഇളയ കുട്ടിയുടെ മൊഴി; മൃതദേഹ പരിശോധനയിലും വിഷം കണ്ടെത്തിയെന്ന് സൂചന; ആ 'അരുൺ' താനല്ലെന്ന് ജയിലിലുള്ള 'കോബ്രയും'; തൊടുപുഴയിലെ ആദ്യ മരണത്തിൽ വില്ലൻ 'അമ്മ വഴി ബന്ധുവോ'?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തൊടുപുഴയിൽ ഏഴുവയസുകാരനെ ഭിത്തിയിൽ തലയിടിച്ച് കൊന്ന കേസിലെ പ്രതിയായ രണ്ടാനച്ഛൻ അരുൺ ആനന്ദ് കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയോ എന്ന അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവുകൾ. കേസിലെ സത്യം പുറത്തു വരാതിരിക്കാനും അണിയറ നീക്കം സജീവമാണ്.
ഇളയ കുട്ടിയാണ് ഇതും സംബന്ധിച്ച നിർണായക മൊഴി നൽകിയത്. ഇതേത്തുടർന്ന് മൂന്ന് വർഷം മുൻപ് ദാരുണമായി കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്റെ കുഴിമാടം പൊലീസ് പരിശോധിച്ചിരുന്നു. നെയ്യാറ്റിൻകര കുടുംബവീട്ടിലെ കുഴിമാടത്തിൽ നടന്ന ഈ പരിശോധനയിൽ കുട്ടിയുടെ അച്ഛന്റെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നാണ് സൂചന. എന്നാൽ ഇനിയും കേസ് നടപടികൾ മറ്റൊരു തലത്തിലേക്ക് എത്തിയിട്ടില്ല. ചില ട്വിസ്റ്റുകൾ ഈ കേസിൽ കാത്തിരിപ്പുണ്ടെന്നാണ് സൂചന.
കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ് അരുൺ ആനന്ദ്. ജയിലിൽ കിടക്കുന്ന അരുണിന്റെ മൊഴി പൊലീസ് എടുക്കുമെന്നാണ് സൂചന. ഇതിന് മുമ്പ് തന്നെ മറ്റ് ചില അസ്വാഭാവികതകൾ സംഭവത്തിലേക്ക് കടന്നു വരികയാണ്. എന്നാൽ അമ്മാവന്റെ മകന്റെ മരണ ശേഷം മാത്രമാണ് കുട്ടികളുടെ അമ്മയുമായി താൻ അടുത്തതെന്ന നിലപാടിലാണ് അരുൺ ആനന്ദ്. ഫോൺ രേഖകളും കമ്പ്യൂട്ടറും പരിശോധിച്ചാൽ ഇത് മനസ്സിലാകും. മുമ്പും കൊലക്കേസുകളിൽ പ്രതിയായ അരുൺ ബന്ധുവിന്റെ ഭാര്യയെ മരണ ശേഷം തന്ത്രത്തിൽ കൂടെ കൂട്ടുകയായിരുന്നു. അതുകൊണ്ട് തന്നെ കുട്ടിയുടെ അച്ഛന്റെ കൊലയിൽ തനിക്ക് പങ്കില്ലെന്നാണ് അരുൺ ആനന്ദിന്റെ നിലപാട്.
ഇക്കാര്യം അടുത്ത ബന്ധുക്കളെ അരുൺ ആനന്ദ് അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ അച്ഛന്റെ കൊലപാതക കേസിൽ കോടതി അനുമതിയോടെ അരുണിനെ പ്രതിചേർക്കാൻ ശ്രമമുണ്ട്. എന്നാൽ ഭർത്താവ് മരിക്കും മുമ്പ് കുട്ടിയുടെ അമ്മയ്ക്ക് മറ്റൊരു കാമുകനുണ്ടായിരുന്നു. അതും അരുൺ എന്ന പേരിലെ വ്യക്തിയാണ്. പേരിലെ സാമ്യം കാരണം ആ അരുൺ ചെയ്ത പാതകവും തന്റെ തലയിലേക്ക് കെട്ടിവയ്ക്കാനാണ് ശ്രമമെന്നാണ് ഉയരുന്ന ആക്ഷേപം. കുട്ടിയുടെ അമ്മ വിഷം കൊടുത്താണ് ഭർത്താവിനെ കൊന്നതെങ്കിൽ അത് മറ്റേ അരുണിന്റെ പ്രേരണയിൽ ആയിരിക്കുമെന്നാണ് അരുൺ ആനന്ദ് തന്റെ ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. ഈ വിവരം പൊലീസിനും ലഭിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് ഇത് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.
ഏഴുവയസുകാരനെ ഭിത്തിയിൽ തലയിടിച്ച് കൊന്ന കേസിൽ കുട്ടിയുടെ അമ്മയും പ്രതിയാണ്. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി അമ്മയെ ഒരു ദിവസം പോലും കസ്റ്റഡിയിൽ പൊലീസ് വച്ചില്ല. ജാമ്യം കൊടുത്ത് വിട്ടയച്ചു. കേസിൽ പ്രതി ചേർത്തതും സമൂഹത്തിൽ നിന്നുയർന്ന പ്രതിഷേധങ്ങൾക്ക് ശേഷമാണ്. ഈ സാഹചര്യത്തിൽ ഉന്നത ഇടപെടലുകൾ കുട്ടിയുടെ അമ്മയ്ക്കായി ഉണ്ടെന്നും വ്യക്തമാക്കി. ഭരണ പക്ഷ പാർട്ടിയിൽ സ്വാധീനമുള്ള സിനിമാക്കാരനെതിരേയും ആരോപണമെത്തി. കുട്ടിയുടെ അമ്മയുടെ അച്ഛൻ സിനിമാക്കാരൻ ആണെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ കുട്ടിയുടെ അച്ഛന്റെ മരണത്തിലും പൊലീസിന് മേൽ സമ്മർദ്ദം ഏറെയാണ്.
മൃതദേഹ പരിശോധനയിൽ മരിച്ച വ്യക്തിയുടെ ശരീരത്തിൽ വിഷാംശം ഉണ്ടെങ്കിൽ ഭാര്യയെ സംശയിക്കാം. അവരെ ചോദ്യം ചെയ്യുകയും കേസിൽ പ്രതിയാക്കുകയും വേണം. അതു ചെയ്യാതെ അരുൺ ആനന്ദിനെ ചോദ്യം ചെയ്ത് ഭർത്താവിന്റെ മരണത്തിന് മുമ്പ് ബന്ധമില്ലെന്ന് തെളിയിക്കാനാണ് ശ്രമം. ഇതിലൂടെ മറ്റ് പ്രതികളെ രക്ഷിക്കാനും കൊലക്കേസ് എഴുതി തള്ളാനുമാണ് നീക്കം. ഇതിന് പിന്നിലും സിനിമാക്കാരന്റെ ഇടപെടൽ അതിശക്തമാണ്. ഹൃദയാഘാതം വന്ന് ഭർത്താവ് മരിച്ചെന്നാണ് കുട്ടിയുടെ അമ്മ ബന്ധുക്കളോട് പറഞ്ഞിരുന്നത്. മരിച്ച് മാസങ്ങൾക്കകം ഭാര്യ കാമുകനായ അരുൺ ആനന്ദിനൊപ്പം ജീവിക്കാൻതുടങ്ങി. പിന്നീട് ഏഴുവയസുകാരൻ മകനെ അരുൺ ആനന്ദ് ഭിത്തിയിലേക്ക് വലിച്ചടിച്ച് കൊലപ്പെടുത്തിയയത്.
കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അരുൺ ആനന്ദ് ഇപ്പോൾ ജയിലിലാണ്. ഭർത്താവ് മരിച്ച് അധികനാൾ കഴിയും മുൻപ് കുട്ടികളുമായി ഭർത്താവിന്റെ ബന്ധുകൂടിയായ അരുൺ ആനന്ദിനൊപ്പം പോവുകയായിരുന്നു. എന്നാൽ ഭർത്താവിന്റെ മരണത്തിന് മുമ്പ് മറ്റൊരു അരുണുമായി കുട്ടിയുടെ അമ്മയ്ക്ക് ബന്ധമുണ്ടെന്നാണ് ഉയരുന്ന ആരോപണം. അരുൺ ആനന്ദ്, മരിച്ച ഭർത്താവിന്റെ അച്ഛന്റെ സഹോദരിയുടെ മകനായിരുന്നുവെങ്കിൽ യഥാർത്ഥ വില്ലൻ കൊല്ലപ്പെട്ട ആളിന്റെ അമ്മയുടെ അടുത്ത ബന്ധുവാണെന്നാണ് ആരോപണം,
'പപ്പിയെ അച്ച അടിച്ചു, പിന്നെ പപ്പി എണ്ണീറ്റില്ല' - തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനമേറ്റ് ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടപ്പോൾ നിർണായകമായതും ഈ അഞ്ച് വയസ്സുകാരന്റെ മൊഴികളായിരുന്നു. ഒടുവിൽ മാസങ്ങൾക്കിപ്പുറം അവന്റെ അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിലേക്ക് വഴിതെളിച്ചതും അഞ്ചുവയസ്സുകാരൻ വെളിപ്പെടുത്തിയ ചില വിവരങ്ങൾ തന്നെയായിരുന്നു. ഭർത്താവിന്റെ മരിച്ച് ദിവസങ്ങൾക്കുള്ളിൽ വിധവയായ ഭാര്യ അരുണിനോടൊപ്പം ജീവിതം ആരംഭിച്ചത് പലവിധ സംശയങ്ങൾക്കും ഇടനൽകിയിരുന്നു. എന്നാൽ ആരും പരാതി ഉന്നയിച്ചില്ല. പക്ഷേ, 2019-ൽ അരുൺ ആനന്ദിന്റെ ക്രൂരതയ്ക്കിരയായി ഏഴുവയസ്സുകാരൻ കൊല്ലപ്പെട്ടതോടെയാണ് ഭർത്താവിന്റെ മരണത്തിലും വിശദമായ അന്വേഷണം വേണമെന്ന ആവശ്യമുയർന്നത്.
അച്ഛൻ മരിച്ചദിവസം അമ്മ അച്ഛന് കുടിക്കാൻ പാൽ കൊടുത്തിരുന്നുവെന്നും ഇതിനുശേഷമാണ് അച്ഛന് നെഞ്ചുവേദന വന്നതെന്നുമായിരുന്നു ഇളയ മകന്റെ മൊഴി. ഈ മൊഴിയെത്തുടർന്നാണ് കല്ലറ പൊളിച്ച് ബിജുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുന്നതിലേക്കടക്കം ക്രൈംബ്രാഞ്ച് നീങ്ങിയത്. ഭാര്യയും കാമുകനും ചേർന്ന് പാലിൽ വിഷം കലർത്തി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കളും ആരോപിക്കുന്നു. കോബ്രാ അരുൺ എന്നാണ് അരുൺ ആനന്ദ് സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെടുന്നത്.
Stories you may Like
- പാവങ്ങാട്ടെ അരുണിന് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- രാജിവച്ച അദ്ധ്യാപക പണി തിരിച്ചു കിട്ടാൻ അരുൺ കുമാറിന്റെ ഇമെയിൽ
- അരുൺ വിദ്യാധരൻ തമിഴ്നാട്ടിലെ സുരക്ഷിത കേന്ദ്രത്തിൽ ഒളിവിലെന്ന് സൂചന
- റിപ്പോർട്ടർ ചാനൽ വിടാൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി ഡോ. അരുൺ കുമാർ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍