മീശമാധവനിൽ സ്ക്രിപ്റ്റിലില്ലാത്ത കാര്യം ചെയ്ത ദിലീപിന് കാവ്യ തിരിച്ചടി നൽകിയത് വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ; അരഞ്ഞാണം കടിച്ചഴിച്ച രംഗത്തിന് ബദലായി കവിളിൽ ഉമ്മയ്ക്ക് പകരം കടികൊടുത്ത് കാവ്യ; 'ഈ സീൻ കുറേ ടേക്ക് പോയാലും ഞങ്ങൾക്ക് വിരോധമില്ല' എന്ന് അക്കു അക്ബറിനോട് വിളിച്ചുപറഞ്ഞ് നായകൻ; വൈറലായ ആ രംഗത്തിന്റെ പിന്നാമ്പുറ കഥകളുമായി പല്ലിശ്ശേരിയുടെ പരമ്പര
പല്ലിശ്ശേരി
ദിലീപിന്റെ ജയിൽജീവിതം ഒരു ഫ്ളാഷ് ബാക്ക് - 17
ദിലീപിന്റെ കവിൾ കടിച്ച് ഞെട്ടിച്ച കാവ്യ
മഞ്ജുവിനെ പോലും ഞെട്ടിക്കുന്ന രീതിയിൽ കാവ്യ എന്തു ചെയ്യുമെന്ന് എത്ര ചോദിച്ചിട്ടും പറഞ്ഞില്ല.
'വെളുക്കാൻ തേച്ചത് പാണ്ടാകരുത് കാവ്യേ....'
'ഒന്നും പറയാൻ പറ്റില്ല ദിലീപേട്ടാ..... ചെലപ്പൊ പാണ്ടായി വരാം...'
'എങ്കിൽ നിന്റെ കാര്യം പോക്കാണു മോളേ...' സ്നേപൂർവം ദിലീപിന്റെ ഭീഷണി.
'അങ്ങിനെ സംഭവിച്ചാൽ ഞാനെല്ലാം വിളിച്ച് ഫറഞ്ഞ് മൊബൈൽ രംഗങ്ങൾ പരസ്യപ്പെടുത്തും.'
ദിലീപ് വിശ്വാസം വരാതെ കാവ്യയെ നോക്കി. ദിലീപിന്റെ മുഖത്ത് വിടർന്ന വിവിധ വികാരങ്ങൾ കണ്ട് കാവ്യ പൊട്ടിച്ചിരിച്ചു.
'ഞാൻ വെറുതെ പറഞ്ഞതല്ലെ ദിലീപേട്ടാ... ഞാൻ പറഞ്ഞത് വിശ്വാസമായില്ലെങ്കിൽ മൊബൈൽ പരിശോധിച്ചോളു'
വേണ്ടടീ.... നിന്നെ മാത്രമെ എനിക്ക് വിശ്വാസമുള്ളു. പക്ഷെ, എനിക്കൊരു കാര്യം അറിയണം. നീ ഞെട്ടിക്കുമെന്ന് പറഞ്ഞതിന്റെ അർത്ഥം?'
മീശമാധവനിൽ' തിരക്കഥയിൽ ഇല്ലാത്തതു ചെയ്തത് ഓർമയുണ്ടോ? അതുപോലെ 'വെള്ളരിപ്രാവിന്റെ ചങ്ങാതി'യിൽ ഞാനും അഭിനയിക്കും.'
'ഓകെ, നിനക്കതിനുള്ള ധൈര്യമുണ്ടോന്ന് കാണാലോ' ദിലീപ് കാവ്യയെ വെല്ലുവിളിച്ചു പ്രോത്സാഹിപ്പിച്ചു.
വെള്ളരിപ്രാവിന്റെ ലൊക്കേഷൻ ഇരുവർക്കും സ്വന്തം പ്രൊഡക്ഷൻ പോലെയായിരുന്നു. എല്ലാവരും അടുപ്പമുള്ളവർ.
ഷൂട്ടിങ് നാലഞ്ച് ദിലവം പിന്നിട്ടപ്പോഴാണ് ദിലീപിന്റെ കവിളത്ത് സ്നേഹപൂർവം കടിക്കുന്ന രംഗം പ്ലാൻ ചെയ്തത്. ആ സിനിമ ദിലീപിനെ സംബന്ധിച്ച് നല്ല നടനിലേയ്ക്കുള്ള ദൂരമായിരുന്നു.
രണ്ട് മൂന്ന് റിഹേഴ്സലുകൾ കഴിഞ്ഞിട്ടും സീൻ ഓകെയായില്ലെന്നു സംവിധായകൻ സൂചിപ്പിച്ചു. കവിളിൽ ചുംബിക്കുന്ന രംഗത്തിന്റെ റിഹേഴ്സലാണ്. അവിടെ ഉള്ളവർക്ക് കാര്യം മനസിലായി. രണ്ടു പേർക്കും സൗകര്യം ചെയ്തു കൊടുക്കുകയാണ്.
'തിരക്കഥയിൽ ഇല്ലാത്തത് ചെയ്ത് ഞെട്ടിക്കുമെന്ന് പറഞ്ഞിട്ട്, ഞെട്ടിച്ചില്ലല്ലോ?'
''ഇപ്പോ ശരിയാക്കാം'' എന്നു പറഞ്ഞ് കാവ്യ ദിലീപിന്റെ കവിളത്ത് കടിച്ചുപറിച്ചു.
'ഓകെ..... ഇതുകൊള്ളാം.... ഇങ്ങിനെമതി' എന്ന് സംവിധായകന്റെ കമന്റ്.
ദിലീപിന് അത്ഭുതം. രഹസ്യമായി പലരും ചെയ്തിട്ടുണ്ടെങ്കിലും പരസ്യമായി ഇങ്ങിനെ കടിച്ചു പറിക്കാൻ കാവ്യയ്ക്ക് എങ്ങിനെ ധൈര്യം വന്നു. ഇത്തരമൊരു ഇമേജല്ല കാവ്യയ്ക്കുള്ളത്. ഈ രംഗം മഞ്ജു കണ്ടാൽ എന്താകും അവസ്ഥ? ഒന്നാലോചിച്ചപ്പോൾ അതനുഗ്രഹമാണെന്നു വിചാരിച്ചു. കാര്യങ്ങൾ പറയാതെ തന്നെ മഞ്ജു മനസിലാക്കുമല്ലോ'
ദിലീപ് അക്കുവിനെ വിളിച്ച് പറഞ്ഞു. 'ഈ സീൻ കുറേ ടേക്ക് പോയാലും ഞങ്ങൾക്ക് വിരോധമില്ല'
സംവിധായകൻ ചിരിച്ചു. കാവ്യ ദിലീപിനെ കെട്ടിപ്പിടിച്ച് മുഖം കയ്യിലെടുത്ത് കവിളിൽ കടിക്കുന്ന രംഗം പല പ്രാവശ്യം എടുത്ത ശേഷമാണ് ഓകെയായത്.
ഇതുവച്ച് നല്ല പബ്ലിസിറ്റി കൊടുക്കാം. ഇങ്ങിനെ ഒരു രംഗം കണ്ടാൽ ദിലീപിന്റെയും കാവ്യയുടെയും ആരാധകർ തിക്കിതിരക്കി സിനിമകാണാൻ വരും. അന്നത്തെ ഷൂട്ടിങ് കഴിഞ്ഞ് മുറിയിലെത്തിയപ്പോൾ ദിലീപ് പറഞ്ഞു. 'എനിക്ക് നന്നായി വേദനിച്ചു. എന്തൊരു കടിയായിരുന്നു. നിനക്കപ്പോൾ ഭ്രാന്തായിരുന്നോ'
'ശരിക്കും ദിലീപേട്ടൻ എന്നെ ഭ്രാന്ത് പിടിപ്പിച്ചിരിക്കുകയാണ്'
'നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു'
'എനിക്ക് കിട്ടിയ നിധിയാണ് ദിലീപേട്ടൻ അതിനി നഷ്ടപ്പെടാതെ നോക്കേണ്ടത് എന്റെ ആവശ്യമാണ്. '
'നിനക്കെന്നെ ഇപ്പോഴും വിശ്വാസമില്ലേ കാവ്യേ...'
'വിശ്വാസമില്ലെങ്കിൽ ഭർത്താവിനെ വേണ്ടെന്ന് വക്കുമോ? വിവാഹമോചനത്തിനു സമ്മതിക്കുമോ?'
'ശരിയാണ്, ഇനി നമ്മുടെ വിവാഹം കഴിയുന്നത് വരെ ഇത്തരം കാര്യം സംസാരിക്കണ്ട' ദിലീപ്.
'വിവാഹം എന്നു നടക്കും? മഞ്ജുചേച്ചിയുടെ സമ്മതത്തോടെ നമ്മുടെ വിവാഹം നടക്കില്ല'
'ആദ്യം നിന്റെ വിവാഹമോചനം പൂർത്തിയാവട്ടെ, ബാക്കി കാര്യം എനിക്ക് വിട്' മഞ്ജുവിന്റെ മനസ് താളം തെറ്റിക്കുന്ന രംഗമാണല്ലോ കവിളിൽ കടിക്കുന്ന രംഗം...' ഒരു ഭാര്യയും അത് സഹിക്കില്ല'
വിഷയം മാറ്റിക്കൊണ്ട് കാവ്യ പറഞ്ഞു.
'ഈ സിനിമയിലൂടെ ദിലീപേട്ടന് നല്ല നടനുള്ള അവാർഡ് ലഭിച്ചാലോ'
'ഏയ്... ഞാനങ്ങിനെയൊന്നും വിചാരിച്ചിട്ടില്ല, ഇതിലും നന്നായി അഭിനയിച്ച സിനിമകളുണ്ട്. അപ്പോഴൊന്നും കിട്ടാത്ത അവാർഡ് 'വെള്ളരിപ്രാവിന്റെ ചങ്ങാതി'ക്ക് കിട്ടുമോ?'
'എന്ന് എന്റെ മനസ് പറയുന്നു'
'അത് നിനക്ക് എന്നോടുള്ള സ്നേഹം കൊണ്ട് തോന്നുന്നതാണ്'
കാവ്യയുടെ പ്രാർത്ഥന ഫലിച്ചു.
സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഏറ്റവും നല്ല നടനായി ദിലീപിനെ തെരഞ്ഞെടുത്തു. അതുകൊണ്ട് പെട്ടെന്ന് സിനിമ റിലീസ് ചെയ്തു. വെള്ളരി പ്രാവിന്റെ ചങ്ങാതിയിലെ ഹൈലൈറ്റിങ് രംഗം തമ്മിൽ ചുംബിക്കുന്നതായിരുന്നു. സിനിമാ പ്രസിദ്ധീകരണങ്ങളിലും പോസ്റ്ററുകളിലും കാവ്യ ദിലീപിന്റെ കവിളത്ത് കടിക്കുന്ന രംഗം വൈറലായി മാറി. കാവ്യയെ ഇഷ്ടപ്പെടുന്നവർക്ക് അത്തരം രംഗം ഇഷ്ടമായില്ല.
2011ലെ അവാർഡ് നേടിയം ദിലീപിന്റെ വെള്ളരിപ്രാവിന്റെ ചങ്ങാതി 2010ലെ അവാർഡ് നേടിയ കാവ്യയുടെ ഗദ്ദാമ ഒരേവർഷം റിലീസ് ചെയ്തു. നല്ല നടനായി തെരഞ്ഞെടുക്കപ്പെട്ട ദിലീപിന്റെയും നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ട കാവ്യയുടെയും സിനിമകൾ ഒരേവർഷം.... രണ്ടു സിനിമകൾക്കും നല്ല അഭിപ്രായം. അതിൽ ഹിറ്റ് എന്റെ വലിയ ആഗ്രഹമായിരുന്നു ദിലീപേട്ടന് ഒരു സ്റ്റേറ്റ് അവാർഡ് കാവ്യ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞു.
പക്ഷെ, എനിക്ക് വേണ്ടത് നാഷണൽ അവാർഡാണ്. ആ വഴിക്കാണ് എന്റെ നോട്ടം. ഞാനത് നേടിയെടുക്കും.
ഞാൻ പ്രാർത്ഥിക്കും. എന്റെ ദിലീപേട്ടന് വേണ്ടിയല്ലാതെ മറ്റാർക്ക് വേണ്ടിയാണ് ഞാൻ പ്രാർത്ഥിക്കേണ്ടത്.
കാവ്യയുടെ കണ്ണുകളിലേയ്ക്ക് നോക്കി ദിലീപ് പുഞ്ചിരിച്ചു.
എന്താ ഒരു കള്ളച്ചിരി.
ഒരു നല്ല പെണ്ണിനെയാണല്ലോ നിന്റെ ഭർത്താവിൽ നിന്നും ഞാൻ തട്ടിയെടുത്തത്.
അതെങ്ങിനെ ശരിയാകും? സത്യത്തിൽ ദിലീപേട്ടനിൽ നിന്നും ആയാളല്ലേ എന്നെ കൊണ്ടുപോയത്, ഇനി ഈ വർഷം തന്നെ വിവാഹമോചനക്കേസ് വിധിയാകും. അപ്പോൾ ആരെയും പേടിക്കേണ്ടല്ലോ
നമുക്കിടയിൽ മഞ്ജു ഉണ്ടെന്ന് മറക്കരുത്.
അതോർത്തപ്പോൾ കാവ്യയുടെ സന്തോഷം മാഞ്ഞു.
നീ പേടിക്കേണ്ട. എന്തു സംഭവിച്ചാലും നിന്നെ ഒഴിവാക്കി കൊണ്ട് ഒരു ജീവിതം എനിക്കില്ല. കാര്യങ്ങൾ തുറന്നു സംസാരിക്കും. രണ്ടുപേർക്കും എന്റെ ഭാര്യയായി ജീവിക്കാൻ കഴിയില്ലെങ്കിൽ അവൾ ഒഴിവാകും. തീർച്ച.
കാവ്യ അതിന് പ്രതികരിച്ചില്ല. പക്ഷെ, കാവ്യയുടെ മനസ് വല്ലാതായിരുന്നു. ദിലീപേട്ടൻ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ നടന്നില്ലെങ്കിലോ? എല്ലാവരും അംഗീകരിച്ച ഭാര്യയാണ് മഞ്ജുചേച്ചി. അവർക്ക് ഒരു മകളുണ്ട്. കുടുംബജീവിതത്തിന് വേണ്ടിയാണ് അഭിനയം മാത്രമല്ല, നൃത്തം പോലും ...
കൂടുതൽ ചിന്തിച്ചപ്പോൾ തലവെട്ടിപ്പൊളിയുന്ന വേദന. വരുന്നതുവരട്ടെ. എന്നുവിചാരിച്ച് സമാധാനിച്ചു.
അതിനിടയിൽ ജോഷി, മമ്മൂട്ടി, പ്രിയനന്ദൻ തുടങ്ങിയവരുടെ സിനിമകളിൽ അഭിനയിച്ചു. അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറയ്ക്കാനാണു ദിലീപിന്റെ അഭിപ്രായം. അതുകൊണ്ട് നല്ല കുറച്ച് സിനിമകളിലാണ് കാവ്യ ശ്രദ്ധിച്ചത്. അതേസമയം പാട്ടുകൾ എഴുതാൻ കാവ്യ ശ്രമിച്ചു. പാട്ടുകൾ സിഡിയാക്കി ഇറക്കാം എന്ന ആത്മവിശ്വാസം.
ഒരുദിവസം ദുഃഖിതനായി ദിലീപിനെ കണ്ടു. കാണം ചോദിച്ച കൂട്ടത്തിൽ മഞ്ജു പലതും അറിഞ്ഞിരിക്കുന്നു എന്നു സൂചിപ്പിച്ചു. കവിളിൽ കടിക്കുന്ന രംഗമാണ് പ്രശ്മനായത്. ഒരു നായിക നിടയും നടനും തമ്മിലുള്ള വെറും ബന്ധമല്ല, അത്തരം ഒരു സീനിൽ തോന്നുക. ഇത്തരം രംഗങ്ങളിൽ അഭിനയിച്ചതിന്റെ കാരണം അവർക്കറിയണമായിരുന്നു. സിനിമയിൽ അത്തരമൊരു രംഗം അത്യാവശ്യമായിരുന്നു. അതുകൊണ്ട് ഒഴിഞ്ഞുമാറാൻ പറ്റിയില്ല എന്നൊക്കെ പറഞ്ഞ് ദിലീപ് തത്കാലം രക്ഷപെട്ടു.
എന്നാൽ, മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ മാത്രം ജീവിതം തുടരുകയായിരുന്നു മഞ്ജു. ഒന്നുകിൽ രക്ഷപെടണം. അല്ലെങ്കിൽ മരിക്കണം. മരണത്തെ സ്വീകരിച്ചാൽ അത് ദിലീപിന്റെ വിജയമാകും. പിന്നീട് അയാൾക്ക് ഇഷ്ടം പോലെ ജീവിക്കാല്ലോ. രഹസ്യങ്ങൾ പരസ്യമാകാതിരിക്കാൻ ദിലീപ് മഞ്ജുവിനെ വീട്ടിൽ നിന്നും പുറത്തേയ്ക്ക് കൊണ്ടുപോയില്ല. തനിയെ പുറത്തുപോകാനോ സുഹൃത്തുക്കളെ കാണാനോ അനുവാദവും നിഷേധിച്ചു. ദിലീപിനെ ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ മുതൽ മഞ്ജുവിന് തിരിച്ചടി നൽകാനുള്ള കാര്യങ്ങൾ കരുതിവെച്ചു. അതെല്ലാം സെന്റിമെന്റ്സ് കിട്ടുന്ന രീതിയിൽ നൽകുകയും വേണെമെന്ന് നിർബന്ധമായിരുന്നു.
മഞ്ജുവിനെ കൊടുക്കാനുള്ള ശിക്ഷ മകളിലൂടെയായിരിക്കണം എന്നും ചിന്തിച്ചു. അതിനു വേണ്ടി ദിലീപിന്റെ മകളെ അമ്മയിൽ നിന്നും അകറ്റി നിർത്താനും, അവരൊരു മോശം സ്ത്രീയാണെന്ന് മകളെക്കൊണ്ട് പറയിപ്പിക്കാനും തന്ത്രങ്ങൾ ഒരുക്കി. തൽക്കാലം അതൊന്നും വേണ്ടിവരില്ലെങ്കിൽ പോലും കാവ്യയുടെ കാര്യമറിയുമ്പോൾ പൊട്ടിത്തെറി ഉണ്ടാകാം. അന്ന് ഒറ്റപ്പെടേണ്ടെത് മഞ്ജു മാത്രമായിരിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു.
ഒടുവിൽ ദിലീപ് കാത്തിരുന്ന ഒരു ദിനം വന്നുചേർന്നു. നിശാലും കാവ്യാമാധവനും തമ്മിലുള്ള വിവാഹബന്ധം അവസാനിച്ചു. കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചു.
Stories you may Like
- മൂന്നരവയസ്സുള്ള കുഞ്ഞ് വിഴുങ്ങിയ അരഞ്ഞാണം പുറത്തെടുത്തു
- 17 വർഷത്തിനിടെ വിൻഡീസിനോട് പരമ്പര തോൽക്കുന്ന നായകനായി ഹാർദ്ദിക് പാണ്ഡ്യ
- ക്ലോസ് അപ്പ് റീൽസിൽ ആരെയും വീഴ്ത്തുന്ന 'സ്റ്റൈൽ മന്നൻ' വീണ്ടും വാർത്തകളിൽ
- മോഷ്ടാവ് മീശ വിനീതിന് പുതിയ കുരുക്കും യുവതി വക
- ഞാനിന്ന് ലജ്ജിക്കുന്നു, രണ്ട്, വലിയ മനസ്താപങ്ങളിൽ ഓ സിയുണ്ട്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്