ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
പല്ലിശ്ശേരി
ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 10
കാവ്യയെ ദിലീപ് മറ്റാർക്കും വിട്ടു കൊടുക്കില്ല
കല്ല്യാണ നിശ്ചയ കാര്യം വീട്ടിൽ തീരുമാനിച്ചത് നിയന്ത്രണം വിട്ട കരച്ചിലിലൂടെയാണ് കാവ്യ ദിലീപിനെ അറിയിച്ചത്. കാവ്യയുടെ കരച്ചിൽ നിയന്ത്രിക്കാൻ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ദിലീപിനതു കഴിഞ്ഞില്ല.
മോളെ, ഞാൻ പറയുന്നത് കേൾക്ക്. നിന്നെ വേറെ ആരും കല്ല്യാണം കഴിക്കില്ല. സങ്കടത്തോടെ ദിലീപ് പറഞ്ഞെങ്കിലും എല്ലാം കൈവിട്ടു പോയെന്ന് കാവ്യക്കു മനസ്സിലായി. വീട്ടുകാർ തമ്മിൽ എല്ലാം തീരുമാനിച്ചു ദിലീപേട്ടാ.
വീട്ടുകാർ പറഞ്ഞുവച്ചിട്ടെല്ലേയുള്ളൂ. കല്ല്യാണം കഴിഞ്ഞില്ലെല്ലോ, മോളെ, നിന്നെ ഞാൻ മറ്റാർക്കും വിട്ടു കൊടുക്കില്ല. വിശ്വാസമില്ലെങ്കിൽ ഭാര്യയെ പോലെ പെരുമാറുമോ.
ഞാൻ ഒരുവാക്കു പറഞ്ഞാൽ ഈ കല്ല്യാണം മുടങ്ങും. അതിൽ നിന്നും പിന്മാറില്ല.
എനിക്കു ദിലീപേട്ടനെ ഇപ്പോൾ തന്നെ കാണണം. ഇല്ലെങ്കിൽ ഭ്രാന്ത് പിടിക്കും.
നമുക്കു നാളെ കാണാം, ഇന്ന് ഷൂട്ടിങ് കഴിഞ്ഞു വരുമ്പോൾ വളരെ വൈകും.
ഞാൻ അങ്ങോട്ടു വരാം.
വേണ്ട മോളെ, ഇപ്പോൾ തന്നെ മഞ്ജുവിനു എന്തൊക്കെയോ സംശയങ്ങൾ ഉണ്ട്.
എന്നു ചേച്ചി പറഞ്ഞോ.
ഇല്ല ഒന്നും ചോദിച്ചിട്ടില്ല, അവളുടെ പെരുമാറ്റത്തിൽ നിന്നും അങ്ങനെയൊക്കെ തോന്നി. അതുകൊണ്ട് പരസ്യമായി നമ്മൾ തമ്മിൽ കാണണ്ട.
പിന്നെ, എന്റെ ഭാവി, കല്ല്യാണത്തിൽ നിന്നും പിന്മാറിയാൽ ദിലീപേട്ടൻ എന്നെ കല്ല്യാണം കഴിക്കില്ലെ.
അതൊക്കെ നമുക്ക് പിന്നെ തീരുമാനിക്കാം. ഒരു കാര്യം മാത്രം എന്റെ ഗ്ലാമറിപ്പോ മനസ്സിലാക്കിയാൽ മതി. ഒരിക്കലും നിന്നെ ഞാൻ കൈവിടില്ല.
നമ്മൾ ഇപ്പോൾ ജീവിക്കുന്നതു പോലെ ദിലീപെടുത്ത രഹസ്യ ഭാര്യയായി ജീവിതം തുടരാം എന്നല്ലെ.
വീണ്ടും കരച്ചിൽ, കാവ്യയുടെ കരച്ചിൽ തന്നെ വേദനിപ്പിച്ചിരുന്നെന്നും താനും നിയന്ത്രണം വിട്ടു കരയുമെന്നും പറഞ്ഞ് ദിലീപും കരഞ്ഞും. ആ നമ്പറിൽ കാവ്യ വീണു. ദിലീപേട്ടൻ കരയരുത്. ഞാൻ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല, ദിലീപേട്ടന് ഭാര്യയും മകളും ഉണ്ട്. ഞാൻ അവിവാഹിതയായ സെലിബ്രേറ്റിയാണ്. പലർക്കും നമ്മൾ തമ്മിലുള്ള ബന്ധം അറിയാം. എല്ലാം അറിഞ്ഞു കൊണ്ട് നല്ലൊരു ഭർത്താവിനെ എനിക്കു കിട്ടിമോ, അതുകൊണ്ട് ദിലീപേട്ടന്റെ വാക്ക് എനിക്ക് കിട്ടണം.
എല്ലാം ദൈവങ്ങളെയും വിളിച്ചു കൊണ്ടു ഞാൻ പറയട്ടെ. ഞാൻ ജീവിച്ചിരിക്കുന്ന കാലം വരെ എന്റെ മോൾ ഒറ്റപെടില്ല. എല്ലാ അർത്ഥത്തിലും പണമായിട്ടും പുരുഷനായിട്ടും ഞാനുണ്ടാകും.
ദിലീപിന്റെ ഫോൺ സംഭാഷണം ശ്രദ്ധിച്ചു നിന്ന ക്യാമറ അസിസ്റ്റന്റ് അക്കാര്യം ക്യാമറാമാൻ സുകുമാരനോടു പറഞ്ഞു. പക്ഷെ, സുകുമാരൻ അതൊന്നും വിശാസമായില്ല. മഞ്ജു വാര്യർ
ഉള്ളപ്പോൾ മറ്റൊരു വിവാഹം കഴിക്കാൻ ദിലീപ് ധൈര്യപ്പെടില്ല.മാത്രമല്ല , ദിലീപിന്റെ അളിയൻ മധു വാര്യരുമായി നല്ല ബന്ധമാണ്. ബുദ്ധിമാനായ ദിലീപ് കാവ്യയെ ആശ്വസിപ്പിക്കാനും വിശ്വസിപ്പിക്കാനും എടുത്ത നമ്പർ താരം പതിയെ
വിശ്വസിച്ചു.
ദിലീപ് - കാവ്യ പ്രണയ വാർത്ത മഞ്ജു വാര്യരുടെ ചെവിയിലും എത്തി. ദിലീപിനെ കണ്ണടച്ചു വിശ്വസിച്ചിരുന്ന മഞ്ജു അതൊന്നും വിശ്വസിച്ചില്ല. പ്രണയിക്കാൻ കഴിയില്ലെന്നു വിശ്വസിച്ചു. അതുകൊണ്ട് ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞു.
സിനിമാ രംഗമാകുമ്പോൾ ഒരു നടനും നടിയും ഏതാനും സിനിമകളിൽ ഒരുമിച്ചഭനയിക്കുമ്പോൾ ഇത്തരം ഗോസിപ്പുകൾ പറഞ്ഞു പറഞ്ഞു പരത്തുന്നുണ്ട്. അത്തരം വാർത്തകൾ അടുപ്പമുള്ള പത്രക്കാർക്ക് ചിലർ നൽകാറുമുണ്ട്. അതൊക്കെ വിശ്വസിച്ച് ദിലീപിനോടു സംസാരിച്ച് കുടുംബ ജീവിതം തകർക്കാൻ മഞ്ജു ആഗ്രഹിച്ചില്ല. എങ്കിലും തീയില്ലാതെ പുകയുണ്ടാകില്ല. എന്ന ചൊല്ല് മഞ്ജുവിനെയും ബാധിച്ചു. ഒന്നും വിശ്വസിച്ചില്ലെങ്കിലും ഉറക്കം എഴുന്നേറ്റ ഞാൻ അത്തരം ഗോസിപ്പുകൾ മതിയായിരുന്നു. ഒന്നും സത്യമാകല്ലെ എന്നു പ്രസ്താവിച്ചിച്ചു ഉറങ്ങാൻ കിടക്കുമ്പോഴും ഒരു തീപ്പൊരു മനസ്സിൽ എരിഞ്ഞു അറിഞ്ഞിരിക്കുന്നത് മഞ്ജു വാര്യർ മനസ്സിലാക്കി.
ആ വാർത്തയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ താനത് കണ്ടു പിടിക്കും എന്ന തീരുമാനത്തോടെ മഞ്ജു ദിലീപിനെ കൂടുതൽ സ്നേഹിച്ചു. അയാളെ കുറ്റപ്പെടുത്തുന്ന ഒന്നും മഞ്ജുവിൽ നിന്നും ഉണ്ടായില്ല.
എന്നാൽ. പതിവില്ലാത്ത ആലോചനകൾ ദിലീപിനെ വേട്ടയാടിയിരുന്നു.
എന്താ ദിലീപേട്ടാ, ലൊക്കേഷനിൽ എന്തെല്ലാം പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ട്. മഞ്ജു ചോദിച്ചു.
ഇല്ല, എങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്ന എന്ന് എന്റെ മഞ്ജുവിന് അറിയില്ല, ജോലി ഭാരം കൂടിയതിന്റെ ടെൻഷനാണ്.
അതെല്ലാം മഞ്ജു വാര്യർ വിശ്വസിച്ചു... വിശ്വസിച്ചെന്നു നടിച്ചു.
മനസ്സിൽ കരടു വീണ സ്ഥിതിക്ക് അത് എടുത്തു മാറ്റണം ഇല്ലെങ്കിൽ സുഖകരമായി മുന്നോട്ടു പോകാൻ കഴിയില്ല, ആരോടു പറയും. സത്യമല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടായ പോലെയാകും. ഏറ്റവും അടുത്ത കൂട്ടുകാരിയെ വിളിച്ച് ഇക്കാര്യം അറിയാൻ ചുമതലപ്പെടുത്തി. അതു കേട്ട കൂട്ടുകാരി കളിയാക്കി ചിരിച്ചു. എങ്കിലും രഹസ്യമായി അന്വേഷിക്കാവുന്ന വാക്കു തന്നെ.
ദിലീപ് കാവ്യ ബന്ധം ശരിയാണെന്ന് മനസ്സിലാക്കിയെങ്കിലും അതിൽ കൂടുതൽ ഒന്നും അറിയാൻ കഴിഞ്ഞില്ല. എന്നാൽ, അവർ തമ്മിൽ പിരിയാൻ പറ്റാത്ത രീതിയിൽ അടുത്തു കഴിഞ്ഞെന്നാണ് അറിഞ്ഞത് അതു തുറന്നു പറഞ്ഞാൽ മഞ്ജുവിന് സഹിക്കാൻ കഴിയില്ല. തൽക്കാലം ഒന്നും പറയാതെ കൂടുതൽ അന്വേഷിക്കുന്നതാണ് ബുദ്ധി. മഞ്ജുവിന്റെ കൂട്ടുകാരി ദിലീപിനോടു കാര്യങ്ങൾ പറഞ്ഞു. മഞ്ജുവിനു സംശയങ്ങൾ തുടങ്ങിയിരിക്കുന്നു.
അതെല്ലാം കേട്ട് ദിലീപ് പൊട്ടിച്ചിരിച്ചു. എന്തു ഭ്രാന്താണി പറയുന്നത്. എന്റെ മഞ്ജുവിനെ ഉപേഷിച്ചു കാവ്യയെ സ്വീകരിക്കുമെന്നോ. ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമാണ്. ഞാനെന്നും മഞ്ജുവിന്റെ ഭർത്താവും മീനാക്ഷിയുടെ അച്ഛനുമായിരിക്കും. മാത്രമല്ല കാവ്യക്ക് വിവാഹാലോചനകൾ തുടങ്ങിയിരിക്കുന്നു എന്നു ദിലീപ് സൂചിപ്പിച്ചു. കാവ്യ വിവാഹിതയാവാൻ തീരുമാനിച്ചെന്ന വാർത്തയുമായി കൂട്ടുകാരി മഞ്ജുവിനെ സമീപിച്ചു. മഞ്ജു നീ കേട്ടതൊന്നും സത്യമല്ല, കാവ്യക്ക് വിവാഹാലോചനകൾ തുടങ്ങിയിരിക്കുന്നു. അതു കൊണ്ട് ദിലീപിനെ കുറിച്ചു കേട്ടതൊന്നും വിശ്വസിക്കരുത്. മഞ്ജു വാര്യർ കണ്ണടച്ചു നെഞ്ചിൽ കൈവച്ച് പ്രാർത്ഥിച്ചു ദൈവങ്ങൾക്കു നന്ദി പറഞ്ഞു.
മറ്റൊരു ദിവസം ഷൂട്ടിങ് കഴിഞ്ഞുവന്ന ദിലീപ് വല്ലാത്ത ടെൻഷനിലായിരുന്നു. അതു മനസ്സിലാക്കിയെങ്കിലും മഞ്ജുവാര്യർ ഒന്നും ചോദിച്ചില്ല. പക്ഷ, മക്കളെപ്പോലും എടുക്കാതെ
ഭക്ഷണം പോലും കഴിക്കാതെ തീരെ വയ്യ, എന്നു പറഞ്ഞ് ബെഡ് റൂമിലേക്കു പോകുകയായിരുന്നു , ദിലീപ്.
രാവിലെ മഞ്ജു വാര്യർ ദിലീപിനോടു ചോദിച്ചു കാവ്യ വിവാഹിതയാകാൻ പോകുന്നു എന്നു കേട്ടെല്ലോ. ദിലീപേട്ടൻ പറഞ്ഞു കല്ല്യാണം നടക്കേണ്ട സമയത്ത് നടക്കും. അതിലിത്ര അത്ഭുതമെന്തിരിക്കുന്നു. രണ്ടു പേർക്കും ഇഷ്ടപ്പെടണം, ജാതകം നോക്കണം, അങ്ങനെ എന്തെല്ലാം കടമ്പകൾ കടന്നിട്ടു വേണം വിവാഹത്തിന്. നമുക്കു നമ്മുടെ കാര്യം... ഒരുവിധം ദിലീപ് പറഞ്ഞൊപ്പിച്ചു.
അന്ന് ലൊക്കേഷനിലേക്കുള്ള യാത്രയിൽ ദിലീപ് ഒരു കാര്യം തീരുമാനിച്ചു. മഞ്ജു എങ്ങനെയെന്നറിഞ്ഞിരിക്കുന്നത്. തന്നേക്കാൾ ബുദ്ധിമതിയായതുകൊണ്ട് എന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടെങ്കിൽ കണ്ടെന്നും. അതുകൊണ്ട് കാവ്യയും നിശാലും തമ്മിലുള്ള വിവാഹം. നടക്കുന്നതാണ് എല്ലാം കൊണ്ടും നല്ലത്.
ദിലീപ് കാവ്യയെ വിളിച്ച് ഇക്കാര്യം സൂചിപ്പിച്ചു. തൽക്കാലം പെണ്ണുകാണൽ ചടങ്ങ് നടക്കട്ടെ. ബാക്കിയെല്ലാം നമുക്ക് പിന്നെ തീരുമാനിക്കാം.
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്. ഞാൻ എന്തു ചെയ്യണം, ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടുരത്.
എന്റെ മോളേ, ഇപ്പോഴത്തെ അവസ്ഥയിൽ മഞ്ജുവിനു സംശയം തോന്നാതിരിക്കാൻ നിന്റെ കല്ല്യാണം നടക്കുമെന്നു വിശ്വസിക്കണം. അതോടെ അവളുടെ സംശയം മാറും.
മനസില്ലാമനസ്സോടെ കാവ്യമാധവൻ പരസ്പരം സംസാരിച്ചു. തെറ്റിധാരണകൾ രണ്ടു പേരും മറന്നു. നല്ലൊരു ജീവിതം കൊതിച്ചു കൊണ്ട് വിവാഹിതരാകുവാനാഗ്രഹിച്ചു.
കാവ്യയുടെ കുടുംബത്തിനു ലഭിച്ച ലോട്ടറിയാണ് നിശാൽ എന്നും അതു ഭംഗിയായി സൂക്ഷിക്കേണ്ടത് കാവ്യയാണെന്നും കാവ്യ ദിലീപ് ബന്ധം അറിയാവുന്ന ചില സുഹൃത്തുക്കൾ ഉപദേശിച്ചു. ഇനി ജീവിതത്തിൽ തന്റെ ഭർത്താവു മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്ന തീരുമാനത്തോടെയാണ് വിവാഹത്തിനു സമ്മതിച്ചത്.
2008 ഓഗസ്റ്റ് 8ാം തീയതി വിവാഹ നിശ്ചയത്തിനു പോകും മുമ്പ് നിശാലിനും കുടുംബത്തിനും സിനിമാ രംഗത്തെ പ്രശസ്തരായ ചില നടീനടന്മാരും നിർമ്മാതാക്കളും കാവ്യയുമായി മകന്റെ വിവാഹം നടത്താനെന്നും അങ്ങിനെ നടന്നാൽ അതു ദുരന്തത്തിൽ മാത്രമേ അവസാനിക്കു എന്നും പറയുകയുണ്ടായി. എന്നിട്ടും നിശാൽ അതൊന്നും കാര്യമാക്കിയില്ല. ജീവിതത്തിൽ തെറ്റു പറ്റുമ്പോൾ ഉണ്ടാകില്ല. ചെയ്ത തെറ്റുകൾ നിരത്തി മാന്യമായി ജീവിക്കാൻ തയ്യാറെണെങ്കിൽ ഒരാളുടെ എല്ലാം തെറ്റുകളും ക്ഷമിക്കാനും മറക്കാനും നിശാൽ തയ്യാറായിരുന്നു. അതുകൊണ്ട് മറ്റുള്ളവർ പറഞ്ഞ കാര്യങ്ങൾ തെറ്റായാലും ശരിയായാലും നിശാൽ ചെവികൊണ്ടില്ല.
2008 ഓഗസ്റ്റ് 8ാം തീയതി നിശാലിന്റെയും കാവ്യയുടെയും വിവാഹ നിശ്ചയം നടന്നു. വിവാഹം 2009 ഫെബ്രുവരി 9 ന് കൊല്ലൂർ മൂംകംബിക ക്ഷേത്രത്തിൽ വച്ചു നടത്താനും തീരുമാനിച്ചു. അന്ന് നിശാലും കാവ്യയും കുറച്ചു സമയം മനസ്സു തുറന്നു സംസാരിച്ചു. എന്നെക്കുറിച്ചും കാവ്യയെക്കുറിച്ചും പലതും പലതും പറഞ്ഞു പരത്തിയേക്കാം. ഭർത്താവിനെക്കുറിച്ച് ഭാര്യക്കും ഭാര്യയെ കുറിച്ച് ഭർത്താവിനും നല്ലത് കേൾക്കാനേ ആഗ്രഹമുണ്ടോ. എനിക്ക് കാവ്യയോടു ഒരേ ഒരു കാര്യം മാത്രമേ പറയാനുള്ളൂ നമ്മുടെ വിവാഹം ഫെബ്രുവരി 5 നാണ്. ഫെബ്രുവരി 4 വരെ കാവ്യയുടെ ജീവിതം എനിക്കു പ്രശ്നമല്ല. എന്നാൽ 5ാം തീയതി മുതൽ എന്റെ ഭാര്യയാണ് ആ ദിവസം മുതൽ ഭാര്യ ഭർത്താവിനെയും ഭർത്താവും ഭാര്യയെയും വഞ്ചിക്കരുത്. ചതിക്കരുത്. എന്റേതു മാത്രമായിരിക്കണം എന്റെ ഭാര്യ. അതിനു കാവ്യ മറുപടിയൊന്നും പറഞ്ഞില്ല.
അന്ന് രാത്രി കാവ്യ ദിലീപിനെക്കുറിച്ച് വിവാഹ നിശ്ചയ വിശേഷം പറഞ്ഞു. അതു കേട്ട് ദിലീപ് പൊട്ടിച്ചിരിച്ചു. അപ്പോൾ വിവാഹത്തിന്റെ തലേ ദിവസം വരെ നമുക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് ഉണ്ടെന്നർത്ഥം. എടാ ദുഷ്ടാ, എന്റെ കാവ്യയെ നീ സ്വന്തമാക്കിയാലും നിനക്കവളെ തൊടാൻ പോലും കിട്ടില്ല എന്നു പറഞ്ഞ് ദിലീപ് പൊട്ടിച്ചിരിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്