അടുത്ത സുഹൃത്തുക്കൾ അത്മഹത്യയ്ക്കൊരുങ്ങി; മരണമല്ല പ്രതികാരമെന്നും ഉറ്റവരെ കണ്ണീരിലാക്കരുതെന്ന് പറഞ്ഞ് പിൻതിരിപ്പിച്ചു; ജീവിതം കടന്നുപോയത് കയ്പേറിയ അനുഭവങ്ങളുടെ; എല്ലാം ഇന്നും കൺമുന്നിലുണ്ട്; മതികെട്ടാൻ കുടിയിറക്ക് കാലത്തെ അനുഭവം വിവരിച്ചു കൃഷ്ണൻ നായർ
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി: എല്ലാം നഷ്ടപ്പെട്ടുനിൽക്കുന്ന സമയം. അടുത്തുകൃഷി ഭുമിയുണ്ടായിരുന്ന നെടുംങ്കണ്ടംകാരനായ ഒരാളുണ്ടായിരുന്നു. ഒരുദിവസം കാണാനെത്തിയപ്പോൾ വിഷവും അരലിറ്റർ മദ്യവും ഇയാൾ കൈയിൽക്കരുതിയിരുന്നു. സങ്കടം സഹിക്കാനാവുന്നില്ലന്നും തുല്യദുഃഖിതരായതിനാൽ ഒരുമിച്ച് വിഷം കഴിച്ചുമരിക്കുന്നതിനു ലക്ഷ്യമിട്ടാണ് എത്തിയതെന്നും പറഞ്ഞ് ഇയാൾ കരിച്ചിൽ തുടങ്ങി. ഇതുകേട്ടപാടെ മദ്യവും വിഷവും വാങ്ങി വച്ച്, മരിക്കുന്നതല്ല പ്രതികാരമെന്നും ഉറ്റവരുടെ ഭാവിജീവിതം സുരക്ഷിതമാക്കാൻ കഴിയാവുന്നതെല്ലാം ചെയ്ത ശേഷം വേണമെങ്കിൽ മരിക്കാമെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് തിരിച്ചയച്ചു.
പിന്നീട് അയാൾ നല്ലകർഷകനായി.ആ സമയത്ത് കാണാൻ വന്ന സുഹൃത്തുക്കളിൽ ഏതാനും പേർകൂടി ആത്മഹത്യ ചെയ്യുകയല്ലാതെ മുന്നിൽ മറ്റ് വഴികളില്ലന്നുവെളിപ്പെടുത്തിയിരുന്നു. പലതും പറഞ്ഞ് അവരെയും ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നു. അന്നത്തെ ജീവിതത്തെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും നെഞ്ചിലൊരു പെടപെടപ്പാണ്. മതികെട്ടാനിലെ കുടിയറക്കിനു ശേഷമുള്ള ജീവിതത്തെ കുറിച്ച് ആരാഞ്ഞപ്പോൾ 80- പിന്നിട്ട ഇടുക്കി സേനാപതി ചെറിയകണ്ടത്തിൽ കൃഷ്ണൻ നായരുടെ വാക്കുകൾ ഇങ്ങനെയാണ്.
കുടിയിറക്കുമൂലം ദുരിതം നേരിട്ടവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്നയാളാണ് നാട്ടുകാർ പിള്ളേച്ചനെന്നു വിളിക്കുന്ന കൃഷ്ണൻ നായർ. കുടിയറക്കിനുശേഷമുള്ള ജീവിതത്തെക്കുറിച്ച് കൃഷ്ണൻ നായരുടെ വിവരണം ഇങ്ങിനെ: അന്ന് കുടിയിറക്കപ്പെട്ട കർഷകരിൽ പലരും ആത്മഹത്യചെയ്യണമെന്ന ചിന്താഗതിക്കാരായിരുന്നു.കഴിയാവുന്നിടത്തോളം പേരെ ഇതിൽ നിന്ന് പലതും പറഞ്ഞ് പിൻതിരിപ്പിച്ചു. അടുത്തുപരിചയമില്ലാതിരുന്ന മൂന്നുപേർ ജീവനൊടുക്കിയതായും സുഹൃത്തുക്കളിൽ നിന്നും അറിഞ്ഞു.
കുടിയിറക്കിൽ 12 ഏക്കറോളം ഏലത്തോട്ടവും ഇതിലെ താമസ്ഥലവും ഏലയ്ക്ക ഉണങ്ങാൻ നിർമ്മിച്ചിരുന്ന സ്റ്റോറും നഷ്ടമായി.തോട്ടവച്ചാണ് അവർ എല്ലാം തകർത്തത്.ഉടുതുണിയല്ലാതെ മറ്റൊന്നും കയ്യിലില്ലായിരുന്നു. പിന്നീട് സേനാപതിയിൽ ഒരു വീട് വാടകയ്ക്ക് തരപ്പെടുത്തി.4 വർഷത്തോളം ഇവിടെ താമസിച്ചിരുന്നു. പിന്നീട് വാടകകൊടുക്കാൻ നിവൃത്തിയില്ലാതായതോടെ ഇവിടെ നിന്നും ഇറങ്ങി. പിന്നീട് വർഷങ്ങളോളം നാട്ടിലെ സ്കൂൾ ഹെഡ്മാറ്ററുടെ വീട്ടിലെ വിറകുപുരയിലായി താമസം.തോട്ടത്തിലെ കൂലിപ്പണിയായിരുന്നു ഇക്കാലത്തുള്ള ഉപജവനമാർഗ്ഗം.ഭാര്യയും മക്കളുമെല്ലാം പണിക്കിറങ്ങി.
ഇതോടെ മക്കളുടെ വിദ്യാഭ്യാസം മുടങ്ങി.ഇടയ്ക്ക് വസ്തുക്കച്ചവടത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ചു.അതിൽ ശോഭിക്കാതെ വന്നതോടെ വീണ്ടും കൂലിപ്പണിയിലേയ്ക്കിറങ്ങി.ഇക്കാലത്ത് മൂത്ത മകൻ രോഗബാധിതനായി മരിച്ചു. 2012 മുതൽ ലോട്ടറി കച്ചവടത്തിനിറങ്ങി.എന്തുകൊണ്ടോ ഭാഗ്യം തുണച്ചു.അടുപ്പിച്ച് കുറച്ചുപ്രൈസുകൾ ഞാൻ വിറ്റ ലോട്ടറികൾക്ക് ലഭിച്ചു.പിന്നീടാണ് 15 സെന്റ് സ്ഥലം വാങ്ങി ഇപ്പോൾ താമസിക്കുന്ന വീടുവയ്ക്കുന്നത്.ആത്മഹത്യചെയ്തില്ല എന്നുമാത്രമെയുള്ളു.ബാക്കിയെല്ലാം സഹിച്ചു.
പിള്ളേരുടെ കാര്യം ഓർക്കുമ്പോൾ ആത്മഹത്യചെയ്യാൻ മനസ്സനുവദിച്ചില്ല.ആതുമാത്രമല്ല ആത്മഹത്യചെയ്യാൻ ഉറപ്പിച്ചുനടന്നവരെ അതിൽ നിന്ന് പിൻതിരിപ്പിക്കാനുള്ള ഇടപെടലും ഈവഴിക്കുള്ള ചിന്താഗതിയെ മനസ്സിൽ നിന്നും പറിച്ചെറിയാൻ കാരണമായി. യഥാർത്ഥത്തിൽ മേക്കാട്ടുനിരപ്പ് എന്ന പേരിലാണ് കൃഷിഭൂമികൾ ഉണ്ടായിരുന്ന പ്രദേശം അറിയപ്പെട്ടിരുന്നത്.കുടിയറക്കിന് ശേഷമാണ് ഈ പ്രദേശം മതികെട്ടാൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഒരേക്കറും രണ്ടേക്കറും 100 ഏക്കറുമെല്ലാം മുള്ള കർഷകരുണ്ടായിരുന്നു.
പട്ടയവും ആധാരവുമുൾപ്പെടെ എല്ലാരേഖകളും ഉണ്ടായിരുന്ന 178 പേരുടെ ഭൂമിയാണ് സർക്കാർ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഭൂമി തിരികെ വീട്ടുതരണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിവേദനം നൽകി.ഇതിനടയിൽ നിയമനടപടിയുമായി മുന്നിട്ടിറങ്ങിയ കർഷകർക്ക് പിൻതുണ പ്രഖ്യാപിച്ച,് അവർക്കൊപ്പം നിന്നു. ഇതുവരെ ആശാവഹമായ ഒരു പുരോഗതിയും ഇക്കാര്യത്തിലുണ്ടായിട്ടില്ല.
നഷ്ടപ്പെട്ട ഭൂമി തിരിച്ചുകിട്ടണമെന്നാണ് കർഷകരുടെ ആവശ്യം. ഇപ്പോൾ ഈ ഭൂമി സർക്കാർ വെറുതെ ഇട്ടിരിക്കുകയാണ്്. ഇത് കൃഷിക്കായി വിട്ടുകൊടുക്കാനെങ്കിലും സർക്കാർ മനസ്സുകാണിക്കണം. ഇതൊടൊപ്പം ആദ്യ കൃഷിക്കായി വായ്പ സംവിധാനവും ലഭ്യമാക്കണം. ഇതുകൊണ്ട് സർക്കാരിന് നേട്ടമെ ഉണ്ടാവു.കൃഷ്ണൻ നായർ വിശദമാക്കി.
വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ എല്ലാപ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നായിരുന്നു കടുത്ത ഇടതുപക്ഷ വിശ്വാസികളായ കർഷകരിൽ ഒരുവിഭാഗത്തിന്റെ വിശ്വാസം.ഈ പ്രതീക്ഷയിൽക്കഴിഞ്ഞിരുന്ന രാംദാസിന്റെ ആത്മഹത്യ എല്ലാവരെയും ഞെട്ടിച്ചു.വിവരാണാതീതമായിരുന്നു പിന്നീട് കുടുംബം നേരിട്ട വെല്ലുവിളികൾ. അതെക്കുറിച്ച് നാളെ..
(തുടരും)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍