പ്രതീക്ഷ തകർന്നപ്പോൾ അഭയം തേടിയത് മദ്യപാനത്തിൽ; മനോവിഷമം നിത്യ രോഗിയാക്കിയപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത് രണ്ടു തവണ; വീട്ടുകാർ രക്ഷിച്ചെടുത്ത സോമന്റെ ജീവൻ തട്ടിയെടുത്ത് ശ്വാസകോശരോഗം; ബാധ്യതകൾ പെരുകി മൂന്ന് കൊല്ലം മുമ്പ് നാടുവിട്ട കൃഷ്ണൻ കുട്ടിയും; മതികെട്ടാനിലെ കുടിയിറക്ക് ദുരിതം ഉറ്റവർ കരഞ്ഞു പറയുമ്പോൾ
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി: പ്രതീക്ഷകളെല്ലാം ആസ്ഥാനത്തായപ്പോൾ സോമൻ അഭയം കണ്ടെത്തിയത് മദ്യപാനത്തിൽ. നഷ്ടബോധത്തെത്തുടർന്നുള്ള മനോവിഷമം വഴിതുറന്നത് രോഗശയ്യയിലേയ്ക്കും. രണ്ടുവട്ടം ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോഴും രക്ഷിച്ചെടുത്ത ജീവൻ തട്ടിയെടുത്തത് ശ്വാസകോശ രോഗം. ബാദ്ധ്യതകൾ പെരുകിയപ്പോൾ പിടിച്ചുനിൽക്കാനാവാതെ കൃഷ്ണൻകുട്ടി നാടുവിട്ടിട്ട്് മൂന്നുവർഷം. മതികെട്ടാൻ കുടിയിറക്ക് തങ്ങൾക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത ദുരിതമെന്ന് ഉറ്റവർ.
വലിയ പ്രതീക്ഷകളുമായിട്ടാണ് രാജക്കാട് എൻ ആർ സിറ്റി മാങ്കുഴിക്കൽ കൃഷ്ണൻകുട്ടിയും സേനാപതി തൊട്ടിക്കാനം പുൽപ്പറമ്പിൽ സോമനും മതികെട്ടാനിൽ ഏലത്തോട്ടം വാങ്ങുന്നത്. ഇതിനായി താമസിച്ചിരുന്ന വീടും സ്ഥലവും വിറ്റും കടംവാങ്ങിയുമൊക്കെയാണ് ഇരുവരും പണം സ്വരൂപിച്ചത്. കനകപ്പുഴയിൽ ഉണ്ടായിരുന്ന ഒരേക്കർ സ്ഥലവും ടൗണിലുണ്ടായിരുന്ന 15 സെന്റ് സ്ഥലവും വിറ്റുകിട്ടിയ തുകയും കൈയിലുണ്ടായിരുന്നതെല്ലാം നുള്ളിപ്പെറുക്കിയുമാണ് തോട്ടം വാങ്ങുന്നതിനായി കൃഷ്ണൻകുട്ടി പണം കണ്ടെത്തിയത്.വീട് നഷ്ടപ്പെട്ടപ്പോൾ കൂട്ടികളെ സ്വന്തം വീട്ടിലാക്കി,കൃഷ്ണൻകുട്ടിയും ഭാര്യ അമ്മിണിയും ഷെഡ് കെട്ടി മതികെട്ടാനിലെ തോട്ടത്തിൽ താമസമാക്കി.
തോട്ടം പണയപ്പെടുത്തി കൃഷിക്കായി ബാങ്കിൽ നിന്നും വായപയും എടുത്തു.ഇതിനടിയിൽ രണ്ട് പെൺകുട്ടികളുടെ വിവാഹവും നടത്തി.ഇതോടെ കുടുംബം നടുത്തെരുവിലായ അവസ്ഥ.ജീവിതം തിരികെ പിടിക്കുന്നതിനായി കൃഷ്ണൻകുട്ടി പിന്നീട് പെടാപ്പാടുപെടുകയായിരുന്നു. ഐ എസ് വിൽപ്പനയും മീൻ വിൽപ്പനയുമെല്ലാം നടത്തി. വീടിന്റെ വാടകയും ജീവിതത്തിച്ചിലവുകളുമെല്ലാം മാസം നല്ലൊരുതുക ആവശ്യമായിരുന്നു. കൂടുതൽ സമയവും തൊഴിലില്ലാത്ത അവസ്ഥയായിരുന്നു പിന്നീടുണ്ടായത്.60 പിന്നിട്ടതിനാൽ അധികം ആയാസമുള്ള ജോലികൾക്ക് പോകുന്നകുന്നതിനുള്ള ആരോഗ്യവസ്ഥിയും കൃഷ്ണൻകുട്ടിക്കില്ലായിരുന്നു.ഭാര്യ അമ്മിണി കൂലിവേലയ്ക്കും മറ്റും പോയിക്കിട്ടിരിയിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് പിന്നീട് കുടുംബം കഴിഞ്ഞത്.
ഈ സാഹചര്യത്തിലാണ് മൂന്നുവർഷം മുമ്പ് കൃഷ്ണൻകുട്ടിയെ താമസസ്ഥലത്തുനിന്നും കാണാതാവുന്നത്.ബന്ധുക്കൾ രാജക്കാട് പൊലീസ് പരാതി നൽകിയെങ്കിലും ഇയാളെക്കുറിച്ച് ഇനിയും കൃത്യമായ വിവരമൊന്നും പുറത്തുവന്നിട്ടില്ല.രാജക്കാട് സ്റ്റേഷൻ പരിധിയിയിലെ അരിവിളംചാലിലാണ് ഇളയ മകളെ വിവാഹം കഴിച്ചിട്ടുള്ള സനൽ താമസിക്കുന്നത്.ഒരു വർഷം മുമ്പ് തിരുവനന്തപുരത്ത് കണ്ടെത്തിയ മൃതദ്ദേഹം കൃഷ്ണൻകുട്ടിയട്ടിയുടെതാണോ എന്നറിയാൻ രാജക്കാട് പൊലീസ് വിളിപ്പിച്ചിരുന്നെന്നും അല്ലെന്ന് പറഞ്ഞപ്പോൾ അന്വേഷണം തുടരുമെന്നും പറഞ്ഞ് പൊലീസ് തിരച്ചയച്ചുവെന്നും സനൽ മറുനാടനോട് വ്യക്തമാക്കി.
സോമൻ 5 ഏക്കർ ഏലത്തോട്ടമാണ് വാങ്ങിയത്.താമസിച്ചിരുന്ന വീടും സ്ഥലവും വിറ്റുകിട്ടയ പണം ഇതിനായി വിനയോഗിച്ചു.ഇതിൽ രണ്ടര ഏക്കളോളം കടബാദ്ധ്യത മൂലം വിൽക്കേണ്ടിവന്നു.നാലര വർഷത്തോളം തോട്ടത്തിൽ പണിയെടുത്തെങ്കിലും കടബാദ്ധ്യത പിന്നെയും ബാക്കിയായി.സ്വന്തം വീട്ടിൽ നിന്നും വീതം കിട്ടിയ 50 സെന്റ് സ്ഥലമായിരുന്നു ആകെയുള്ള നീക്കിയിരുപ്പ്.കട ബാദ്ധ്യത തീർക്കുന്നതിനും കുടുബകാര്യങ്ങൾക്കും മറ്റുമായി സോമന് ഇതും വിൽക്കേണ്ടിവന്നു.പ്രതീക്ഷയെല്ലാം തകർത്ത് 2002-ൽ കുടിയറക്കപ്പെട്ടതോടെ സ്വന്തമായി കയറിക്കിടക്കാൻ ഇടമില്ലാതായി.കടുംബം പോറ്റാൻ കൂപ്പണിക്കിറങ്ങിയെങ്കിലും കിട്ടുന്നത് ഒന്നിനും തികയാത്ത അവസ്ഥ.ഇതിനും പുറമെ എല്ലാം നഷ്ടപ്പെട്ടതിന്റെ മനോവിഷമവും.പതിയെ സോമൻ മദ്യത്തിനടിമയായി.
ഏതാനും വർഷം മുമ്പ് വിഷം കഴിച്ച് ആത്മഹത്യചെയ്യുന്നതിനുള്ള നീക്കം സുഹൃത്ത് വിഫലമാക്കുകയായിരുന്നു.ഇതിനടയിൽ ശ്വാസംമുട്ടും കൂടി.ആശുപത്രിയിലെത്തിച്ച് ചികത്സ നൽകിയെങ്കിലും സ്ഥിരമായി ഓക്സിജൻ നൽകേണ്ട സ്ഥിതിയിലേയ്ക്ക് രോഗം മൂർച്ഛിച്ചു.വീട്ടിൽ ഓക്സിജൻ ട്യൂബും ഘടിപ്പിച്ചുകിടന്നപ്പോഴും ഇയാൾ ആത്മഹത്യയ്ക്കുശ്രമിച്ചിരുന്നു.ഒരു ദിവസം രാവിലെ ഭാര്യ ഓമന തൊഴിലുറപ്പ് ജോലിക്കുപോയിരുന്ന സമയത്ത് മുണ്ട് പിരിച്ച് ,കുടുക്കുണ്ടാക്കിയാണ് സോമൻ തൂങ്ങി മരിക്കുന്നതിന് ശ്രമം നടത്തിയത്.
പണിക്കുപോയിരുന്ന താൻ തിരിച്ചെത്തുമ്പോൾ ഭർത്താവ് മുറിയിലെ കഴുക്കോലിൽ കുരുക്കുകെട്ടുന്നതിനുള്ള ശ്രമത്തിലായിരുന്നെന്നും രോഗം മൂലം നിങ്ങൾ കഷ്ടപ്പെടുകയാണെന്നും അത് കണ്ടുനിൽക്കാനാവുന്നില്ലന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും പറഞ്ഞ് അന്ന സോമൻ സങ്കടപ്പെട്ടിരുന്നെന്നും ഇതെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും കണ്ണുനിറയാറുണ്ടെന്നും ഓമന പറഞ്ഞു.
8 മാസത്തോളം ഓക്സിജൻ ട്യൂബ് ഘടിപ്പിച്ചാണ് സോമൻ വീട്ടിൽ കഴിഞ്ഞിരുന്നത്.ഇക്കാലത്ത് ഓക്സിജന്‍ മാത്രമായി ഒരുദിവസം 1500 രൂപ മുടക്കായി എന്നും ഇതിന് പുറമെ മരുന്നിനും പണം ചെലവിട്ടിരുന്നെന്നും ഇത് സാമ്പത്തീക പ്രതിസന്ധി വർദ്ധിപ്പിച്ചുവെന്നും ഇവർ വ്യക്തമാക്കി.
2019- ഫെബ്രുവരി 10-നാണ് സോമൻ മരണപ്പെടുന്നത്.വീട് നഷ്ടപ്പെട്ടതോടെ സഹോദരൻ 5 സെന്റ് സ്ഥലം വീടുപണിയുന്നതിനായി സോമന് നിൽകിയിരുന്നു.ഇവിടെ ചെറിയ ഷെഡ് തല്ലിക്കൂട്ടിയായിരുന്നു വർഷങ്ങളോളം കുടുംബം താമസിച്ചിരുന്നത്.
ഇത് താമസയോഗ്യമല്ലാതായതോടെ ഓമനയും മകനും ഇപ്പോൾ സോമന്റെ സഹോദരന്റെ വീട്ടിലാണ് താമസിക്കുന്നത്.കുലിപ്പണിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് തോട്ടമുടമകളായിരുന്ന ഇവരുടെ ഇപ്പോഴത്തെ ജീവിതം.ഒരു തവണകൂടി വിളവെടുത്താൽ പരിഹരിക്കാവുന്ന സാമ്പത്തീക പ്രതിസന്ധിയായിരുന്നു തങ്ങളുടെ കുടുംബങ്ങളിൽ ഉണ്ടായിരുന്നു എന്നാണ് സോമന്റെയും കൃഷ്ണൻകുട്ടിയുടെയും ബന്ധുക്കൾ വ്യക്തമാക്കുന്നത്.കുടിയിറക്കുമ്പോൾ ഏലത്തിന് കിലോയ്ക്ക് 1000 രൂപയോളം വിലയുണ്ടായിരുന്നെന്നും വിളവെടുക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെയാിരുന്നു കുടിയിറക്കെന്നും ഇവർ വ്യക്തമാക്കി.
ഇപ്പോഴും ജീവിതം വലിയ പ്രതിസന്ധിയിലുടെയാണ് കടന്നുപോകുന്നത്.കുടിയിറക്കാണ്് ഇതിന്റെയെല്ലാം അടിസ്ഥാന കാരണം.അർഹതപ്പെട്ട നഷ്ടപരിഹാരമോ പകരം ഭൂമിയോ നൽകുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നത്.സർക്കാർ നൽകിയ പട്ടയഭൂമിയിൽ നിന്നാണ് ഒരു നോട്ടീസുപോലും നൽകാതെ ഞങ്ങളെ ഇറക്കിവിട്ടത്.ഇത് അന്യായമാണ്.കോടതികൾ കയറിയിറങ്ങാൻ പണമില്ലാതിരുന്നതാണ് ഈ വഴിക്കുള്ള നീക്കത്തിന് തടസ്സമായത്.ഇത് സർക്കാർ ഇനിയെങ്കിലും തിരിച്ചറിയണം.ഈ ദുരിതജീവിതം അവസാനിപ്പിക്കാൻ ഞങ്ങളെ സഹായിക്കണം.ഇരുവരുടെയും ഉറ്റവർ ആവശ്യപ്പെട്ടു.
Stories you may Like
- അരുൺ സക്കറിയ താരമായി; മേദകാനത്ത് 'അരിക്കൊമ്പൻ' എത്തുമ്പോൾ
- ഇനി പ്രശ്നമുണ്ടാക്കിയാൽ കുങ്കിയാനയാക്കുന്നത് പരിഗണനയിൽ
- അരിക്കൊമ്പന്റെ സഞ്ചാരപാത ചിന്നക്കനാൽ ദിശയിൽ
- ഹേ റാമിൽ കാണിച്ചിരിക്കുന്ന ആ മൂന്ന് തലയോട്ടികൾ ഞാൻ ഗുണാ കേവിൽ നിന്നെടുത്തതാണ്
- ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ സീരിയൽ കില്ലറായി മാറിയ ലൂസിക്ക് സംഭവിച്ചത് എന്ത്?
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍