ഭൂമിയിലെ ഏറ്റവും വലിയ വൈദ്യൻ അമ്മയാണ്; അടുക്കളയാണ് ആശുപത്രി, ആഹാരമാണ് മരുന്ന്; ഒരു ബ്രാഹ്മണ കുട്ടിയുടെ മുന്നിൽ ഇറച്ചി കൊണ്ടുവച്ചാൽ ആ കുട്ടിക്ക് ഛർദ്ദിക്കും; നമ്മുടെ കുട്ടികൾക്ക് ഇറച്ചി കണ്ടാൽ വായിൽ വെള്ളം വരും; ഏഴ് തലമുറയുടെ പാരമ്പര്യമാണ് ഒരു മനുഷ്യശരീരം വഹിക്കുന്നത്; ആഹാരരീതിയും പാരമ്പര്യവും തന്നെയാണ് രോഗനിർണയം; പ്രമേഹം പരിശോധിക്കാൻ ലാബിൽ ടെസ്റ്റ് ചെ്യേണ്ട ആവശ്യം എന്തിനാണ്; മൂത്രമൊഴിക്കുന്ന സ്ഥലത്ത് ഉറുമ്പ് കൂടിയാൽ ഓർത്തോ നിങ്ങൾ രോഗത്തിനടിമയായി
മറുനാടൻ ഡെസ്ക്
പാരമ്പര്യ ചികിത്സയുടെ മുഖ്യാധാരം ആഹാരരീതിയെന്നാണ് മോഹനൻ വൈദ്യൻ പറയുന്നത്. ഭക്ഷണ ക്രമീകരണങ്ങളും, ഭക്ഷണം ശീലങ്ങളിലെ മാറ്റവും മനുഷ്യനേ രോഗിയാക്കിയെന്നും മോഹനൻ വൈദ്യർ പറയുന്നു. ഇംഗ്ലീഷുാരൻ കൊണ്ടുവന്ന പല അടിച്ചേപ്പിക്കലുമാണ് പരമ്പരാഗത നാട്ടുവൈദ്യത്തെ തകർത്തതെന്നും ഇദ്ദേഹം പ്രതികരിക്കുന്നത്. മറുനാടൻ മലയാളിക്ക നൽകിയ പ്രത്യേക അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാം.
രോഗം മറാൻ നല്ല ഭക്ഷണം ശീലമാക്കണം എന്നാണോ താങ്കൾ വിശ്വസിക്കുന്നത്?
രോഗം മാറാൻ ആദ്യം വേണ്ടത് നല്ല മനസാണ്. ഭാരതീയ സംസ്കാരത്തിലേക്ക് വന്നെങ്കിൽ മാത്രമേ അതിന്റെ അടിത്തറ അറിയു. ലക്ഷക്കണക്കിന് ഗുരുകുലങ്ങളുള്ള നാടാണ് ഭാരതം. ആ ഗുരുകുലങ്ങളുടെ ആദ്യത്തെ സർവകലാശാലകളായിരുന്നു നളന്തയും തക്ഷശിലയുമെല്ലാം. ഇവിടേക്ക് വിദേശിയ കടന്നുവരവാണ് ശ്രദ്ധിക്കേണ്ട കാര്യം. മെക്കാളെ പ്രഭു 1835ൽ ഫെബ്രുവരി 2ന് ബ്രിട്ടീഷ് പാർലമെന്റിൽ ഒരു പ്രമേയം അവതരിപ്പിച്ചു. ഇന്ത്യ ശരിയാക്കണമെങ്കിൽ അവന്റെ സംസ്കാരത്തെ അടിച്ചൊടിക്കണം. സംസ്കാരവും വസ്ത്രവും എല്ലാം മാറണമെന്നാണ് മെക്കളുടെ പക്ഷം. ലോകം മുഴുവൻ കറങ്ങിയിട്ടും അവിടെ ഒരു പട്ടിണക്കാരനേയും ഭിക്ഷക്കാരനേയോ കണ്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഭാരതീയ സംസ്കാരത്തെ തകർക്കാൻ ഇംഗ്ലീഷ് വിദ്യാഭ്യാസം അടിച്ചേൽപ്പിക്കാനാണ് പറഞ്ഞത്. ബംഗാളിലാദ്യമായി മിഷണറീസ് കോൺവെന്റ് സ്ഥാപിച്ചപ്പോൾ ഇംഗ്ലീഷ് വിദ്യഭ്യാസം നിർബന്ധമാക്കണമെന്നാണ് പറഞ്ഞത്. ഇംഗ്ലീഷ് പഠിക്കാത്തവന് ജോലി ലഭിക്കില്ലെന്ന് വന്നതോടെ എല്ലാവരും ഇംഗ്ലീഷ് പഠിക്കേണ്ടത് ആവശ്യമായി വന്നു.
സർക്കാർ ജോലി വേണമെങ്കിൽ ഇംഗ്ലീഷ് ലഭിക്കേണ്ട ആവശ്യമുണ്ടാക്കിയതിന്റേയും തുടക്കം ഇങ്ങനെയാണ്.ഇംഗ്ലീഷ് വിദ്യാഭ്യാസം എന്താണ് നേടി തന്നത്. മമ്മി എന്നാൽ ശവം ഡാഡി എന്നാൽ ശവത്തേ പോലെയുള്ളത്. ഇതാണ് ഇന്ന് ഇന്ത്യയിലെ കുട്ടികൾ വിളിക്കുന്നത്. ആദം പഠിക്കേണ്ടത് അവനവന്റെ ഭാഷ ആർജിക്കുക എന്നതാണ്. ഹിന്ദിയും, സംസ്കൃതവും പഠിച്ച ശേഷം ഇംഗ്ലീഷ് പഠിക്കണം.ആദ്യം നമുക്ക് വേണ്ടത് സംസ്കാരമാണ്.
എന്റെ അടുത്തേക്ക് വരുന്ന രോഗികളോട് പച്ചമരുന്ന് കൊടുത്തിട്ട് പറയുന്നത് അമ്മയുടെ ആശിർവാദം വാങ്ങി, പകുതി മരുന്ന് അമ്മയ്ക്ക് കൊടുക്കണം എന്നാണ്. എന്നിട്ടേ രോഗി കഴിക്കാവു എന്നാണ്. അതിന്റെ അർത്ഥം, മനസ് നന്നാക്കാൻ ഇവയൊക്കെ പ്രധാനമാണ്.
യോഗ, മെഡിറ്റേഷൻ, ഈശ്വരവിശ്വാസം എന്നിവയൊക്കെയാണ് വേണ്ടത്. അമ്മയാണ് യഥാർത്ഥ ഈശ്വരൻ,ഭൂമിയിലെ ഏറ്റവും വലിയ വൈദ്യർ അമ്മതന്നെയാണ്.
അടുക്കളയാണ് ആശുപത്രി, ആഹാരമാണ് മരുന്ന്. അടുത്തത് പാരമ്പര്യമാണ്. ഏഴുതലമുറയുടെ പാരമ്പര്യം നമ്മളിലെപ്പോഴും കാണും. അമ്മയും അച്ഛനും ഏത് സമയത്താണ് ഒരു കുഞ്ഞിന് ജീവൻ കൊടുക്കുന്നത് അതിനനുസരിച്ചാണ് ആ കുഞ്ഞിന്റെ രോഗങ്ങളും, സ്വഭാവങ്ങളും, ചിന്തകളും അടങ്ങിയിരിക്കുന്നത്. ഒരു കുഞ്ഞിന് എങ്ങനെ ജന്മം കൊടുക്കണമെന്ന് ഖുറാനും, ബൈബിളും വേദങ്ങളും പരാമർശിക്കുന്നു.ഇന്ന് കുട്ടികൾ അച്ഛനും അമ്മയും പറയുന്നത് കേൾക്കാത്തിന്റെ മൂലകാരണം അച്ഛനും അമ്മയും തന്നെയാണ്.
വൈദ്യർ എന്നതിനപ്പുറത്തേക്ക് ഫിലോസഫറാകാറുണ്ടോ?
ഞാൻ എന്റെ കാഴ്ചപ്പാടാണ് പറയുന്നത്. എന്റെ അടുത്തേക്ക് വരുന്നവർക്ക് ഉപദേശം കൊടുക്കാറുണ്ട്. കുടുംബത്തിൽ സമാധാനം ഉണ്ടാകുന്നില്ല ംഎന്നതാണ് പ്രശ്നം സംസ്കാരത്തിന് മൂല്യച്യുതി വന്നുപോയി. നമ്മുടെ വിദ്യഭ്യാസം പോലും ശരിയായ രീതിയിലല്ലല്ലോ
ഭക്ഷണമാണ് രോഗത്തിന്റെ യഥാർത്ഥ കാരണം? എങ്ങനെയായിരിക്കണം ഒരാളുടെ നല്ല ഭക്ഷണം?
അച്ഛനും അമ്മയും നമുക്ക് നൽകിയിട്ടുള്ളത് എന്താണോ അത് മാത്രമേ ദഹിക്കുയുള്ളു. ഒരു ബ്രാഹ്മണ കുട്ടിയുടെ മുന്നിൽ ഇറച്ചി കൊണ്ടുവച്ചാൽ ആ കുട്ടിക്ക് ഛർദ്ദിക്കാൻ വരും. അതേ സമയം നമ്മുടെ മക്കളുടെ മുന്നിൽ മട്ടൻ ഫ്രൈ കൊണ്ടുവച്ചാൽ വായിൽ വെള്ളമിറക്കും. അവന്റെ ജീനിൽ ആ പാരമ്പര്യമില്ല അതാണ് സത്യം. അച്ഛനും അമ്മയും കുടുംബത്തിൽ എങ്ങനെയായിരുന്നു ഭക്ഷണം കഴിച്ചത് ആ രീതി മാത്രമേ നമുക്ക് ദഹിക്കുള്ളു. ഒരേ പ്രദേശത്തിനും ഓരോ കാലാവസ്ഥയുണ്ട്.
ആപ്രദേശത്തെ കാലാവസ്ഥയെ നമുക്ക് പിടിക്കുള്ളു. ഓർഗാനിക്ക് മാത്രമല്ല ഇത്തരം ശീലങ്ങളുടെ അടിസ്ഥാനം. ഇന്ത്യക്കാരന് സായിപ്പിന്റെ അടുക്കൽ നിന്ന് ഭക്ഷണം കൊണ്ടുവന്നാൽ ദഹിക്കണം എന്നില്ല. കാലാവസ്ഥ എന്നത് ശരീരത്തിനും ഭക്ഷണിത്തിനും അടിസ്ഥാനപരമായ ശീലമാണ്. യൂറോപ്പിൽ ആപ്പിളുണ്ടാകുന്നത് ശീതകാലം കഴിഞ്ഞ ശേഷമാണ്. അത് നമ്മൂടെ നാട്ടിലെത്തിച്ച കഴിക്കാൻ നിന്നാൽ ദഹിക്കണമെന്നില്ല. നമ്മുടെ നാട്ടിലെ നാടൻ പഴവും, ചക്കയും മാങ്ങയും, കപ്പയ്ക്കയുമെല്ലാം നമ്മുടെ പ്രകൃതിയുമായി ഇണങ്ങിയവയാണ്. വാഴപഴം തന്നെ കദളിപ്പഴമാണ് ഏറ്റവും ഔഷധഗുണം. നമുക്ക് 33 % ചൂടിൽ കഴിക്കുന്ന ആഹാരരീതിയല്ല അറബിനാട്ടിൽ 50% ചൂടിൽ അറബികൾ കഴിക്കുന്നത്. അപ്പോൾ പ്രകൃതി ദേശം, എന്നിവ സ്വാധീനിക്കും.
ഗോതമ്പ് കഴിക്കുന്നത് നമുക്ക് വിരുദ്ധമായ രീതിയാണ്. പ്രത്യേകിച്ച് ഷുഗർ രോഗികൾ ഗോതമ്പ് കഴിക്കുന്നത് തെറ്റാണെന്ന കാര്യം എത്രപേർക്ക് അറിയാം. രാവിലെ ദോശ കഴിക്കുന്നവർ ആണെങ്കിൽ ഗ്യാസ് രോഗികൾക്ക് ശരീരത്തിൽ പിടിക്കണം എന്നില്ല. കാരണം, ഉഴുന്നാണ് ദോശയിൽ അടങ്ങിയിട്ടുള്ളത്.
കപ്പ കഴിക്കുകയാണെങ്കിൽ നമുക്ക് നോൺ വെജ്ജ് ശീലമാണ്. രാവിലെ പുട്ട കഴിക്കുന്നത് നല്ലതാണ്, അവിലേസുണ്ട, പത്തിരി, എന്നിവ ക്രമീകരണ ഭക്ഷണങ്ങളാണ്.പിന്നീട് ശ്രദ്ധിക്കേണ്ടത് ഭക്ഷണക്രമമാണ്. രാവിലെ കഴിക്കുന്ന ഭക്ഷണം ഉച്ചയ്ക്ക് കഴിക്കാറില്ല, ഉച്ചയ്ക്ക് കഴിക്കുന്നത് രാത്രിയിൽ കഴിക്കാറില്ല, ഇപ്പോഴത്തെ രീതി ഒരു മാസത്തേക്കുള്ള സാധനം ഫ്രീജ്ജിൽ കയറ്റി വച്ച് ചൂടാക്കുകയാണ് പതിവ്. ഫ്രിജ്ജിൽ ഭക്ഷണം സൂക്ഷിച്ചാൽ ആ ഭക്ഷണം ചത്തുപോയി എന്നുവേണം മനസിലാക്കേണ്ടത്.
ഒരു രോഗവും വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ദിവസേന നല്ലയളിവിൽ വെള്ളം കുടിക്കുക എന്നത്. പ്രത്യേകിച്ച പ്രമേഹ രോഗി. നോൺവെജ്ജ് കഴിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഇന്ന് മാർക്കറ്റിൽ ലഭിക്കുന്നത് നല്ല നോൺവെജ്ജാണോ. വളർത്തി കോഴിയേയോ, പന്നിയേയോ കഴികുകയാണെങ്കിൽ നല്ലതാണ്. എന്തുകൊണ്ടാണ് മുസ്ലിം ജനത പന്നിയിറച്ചി കഴിക്കാത്തത്. പന്നിക്ക് കഴുത്തില്ല എന്നതാണ് കാരണം. ഒന്നാമത്തെ കാരണം എന്നത് പന്നിയെ ഒറ്റവെട്ടിൽ കൊല്ലാൻ കഴിയില്ല. പ്രതിരോധിക്കാനുള്ള സംവിധാനം എല്ലാ ജീവചാലങ്ങളിലുണ്ട്്. പുരുഷൻ തെങ്ങിൽ കയറും സ്ത്രീകൾ കയറുന്നത് കണ്ടിട്ടുണ്ടോ. പക്ഷേ ഒരു പട്ടി കടിക്കാൻ വരുമ്പോൾ ഓടി തെങ്ങിൽ കയറും.
കിഗ്ണിയുടെ അണ്ടർഗ്രൗണ്ടിൽ അഡ്രിനാളിൻ ഉണ്ടാകുന്ന ഹോർമോണിൽ ബ്ലഡ് വീണാൽ സകല ഇന്ദ്രിയങ്ങളിളും നിർത്തിയിട്ട് ജീവൻ രക്ഷിക്കാൻ നോക്കും. അതിനാലാണ് ഒറ്റവെട്ടിൽ കോഴിയേയും, പോത്തിനേയുമെല്ലാം കൊല്ലണമെന്ന് പറയുന്നത്. രണ്ടാമത് വെട്ടാൻ നിന്നാൽ അഡ്രിനാളിൻ പ്രവർത്തിച്ച് ജീവൻ വീഴും. അതിനാൽ പന്നിയെ വെട്ടാൻ കഴിയില്ല. കഴുത്തില്ല എന്നതാണ് കാരണം. ഞാൻ കോഴിയും, മറ്റ് ഇറച്ചിയും കഴിക്കാറില്ല, മീൻ കഴിക്കുന്നത് പതിവാണ്. കടലിൽ നിന്ന് കൊണ്ടുവരുന്നവ മാത്രം. വല്ലപ്പോളുമേ കിട്ടാറുള്ളു.
ജീവിതശൈലി രോഗങ്ങൾ, പ്രമേഹം, കൊളസ്ട്രോൾ, പ്രഷർ എന്നിവയ്ക്ക് പരിഹാരം ?
ഷുഗർ എന്നത് ഒരു രോഗമല്ല. നമ്മൾ കഴിക്കുന്ന അന്നത്തിന്റെ പേരാണ് ഷുഗർ. നമ്മൾ കഴിക്കുന്ന ആഹാരം കൺവർട്ട് ചെയ്ത് ഗ്ലൂക്കോസാക്കുകയാണ് പതിവ്. ആ ഗ്ലൂക്കോസ് നല്ലതാണെങ്കിൽ ഇൻസുലിൻ കൊടുക്കും. ഇൻസുലിൻ നൽകേണ്ടത് പാൻക്രിയാസിലല്ല. മനസിലാണ്. നമ്മുടെ ശരീരത്തിലേക്ക് ആഹാരം കടത്തി വിടുന്നതിന് ഒരുപാട് കടമ്പകൾ താണ്ടേണ്ടി വരുന്നു. ആദ്യത്തേത് കടമ്പ കണ്ണാണ്ണ്. കണ്ണുകൊണ്ട് നോക്കും കൊള്ളാമോന്ന് നല്ലതാണെങ്കിൽ എടുക്കുകയാണ് പതിവ്. കണ്ണിന് നല്ലതാണെന്ന് തോന്നാൻ വേണ്ടി മായം ചേർക്കലാണ് ഇപ്പോഴത്തെ പതിവ്. വായിലോട്ട് ഭക്ഷണം വയ്ക്കുമ്പോൾ മണം ശരിയല്ലെങ്കിൽ മൂക്ക് പ്രവർത്തിക്കും അത് കളഞ്ഞേക്കാൻ പറയും.
നാക്ക് കൊണ്ട് രുചി അറിയുകയാണെങ്കിൽ കൊള്ളില്ലെങ്കിൽ തുപ്പാൻ തലച്ചോറിന് കഴിയും. രൂചിക്ക് വേണ്ടി അജിനോമോട്ടോ ഇടാൻ തുടങ്ങി. വായിലോട്ട് ഭക്ഷണം വച്ചാൽ മുള്ളോ കല്ലോ കടിച്ചാൽ നമുക്ക് തുപ്പാൻ തോന്നും. ആമാശയത്തിലെത്തിയാൽ എന്തെങ്കിലും വിഷമുണ്ടെങ്കിൽ അത് പുറന്തള്ളാൻ ബ്രയിൻ പ്രവർത്തിക്കും. ഗ്ലുക്കോസായി രക്തത്തിൽ ചെല്ലുമ്പോൾ അവിടേയും ടെസ്റ്റിങ്ങുണ്ട്.
ആ ടെസ്റ്റിൽ പരാജയപ്പെടുന്നതാണ് ടൈപ്പ് ത്രി ഷുഗർ. പ്രായപൂർത്തിയായ ഒരു യുവാവിന്റെ ശരീരത്തിൽ ഒന്നര ലിറ്റർ മുതൽ രണ്ടര ലിറ്റർ വരെ ഇൻസുലിൻ ഉൽപാദിപ്പിക്കാനുള്ള കപ്പാസിറ്റിയുണ്ട്. വെറും 5 എം.എൽ മതി ഒരാൾക്ക്. അപ്പോൾ മനസിലാക്കേണ്ടത് ഇൻസുലിന്റെ കുറവല്ല ഷുഗർ. കഴിച്ച ആഹാരത്തിന്റേതാണ് പ്രശ്നം. മനസിന് ഇഷ്ടപ്പെട്ടില്ല. ഇൻസുലിൻ കെട്ടാതെ തിരസ്കരിക്കുമ്പോഴാണ് മൂത്രരൂപത്തിൽ ഇവയെ വെളിയിൽ തള്ളുന്നത്.
മനുഷ്യശരീരത്തിൽ ഒരുദിവസം 500 യൂണിറ്റ് ഗ്ലൂക്കോസാണ് വേണ്ടതെന്ന് സങ്കൽപിക്കുക. 600 യൂണിറ്റ് കഴിച്ചു.നമുക്ക് ഒന്നും സംഭവിക്കുകയില്ല. ശരീരത്തിന് വിഭജിച്ച് നൽകാനുള്ള സംവിധാനം ബ്രയിനിന് അറിയാം.ശരീരത്തിൽ സ്റ്റോർ ചെയ്ത് വെച്ച ഗ്ലൂക്കോസിനെയാണ് മൂത്രം ഒഴിച്ച് കളയുമ്പോൾ തിരിച്ചെടുക്കുന്നത്. ഇങ്ങനെ തിരിച്ചെടുക്കൽ പ്രക്രിയ നിരന്തരമാകുമ്പോഴാണ് ആള് ശോഷിക്കാൻ തുടങ്ങുന്നത്. മെലിയുന്നത് മാത്രമാണ് എന്റെ കാഴ്ചപ്പാടിൽ ഷുഗർ രോഗിയായിട്ടുള്ളു.
ഷുഗർ ചെക്ക് ചെയ്യാൻ എന്തിനാണ് രക്തം പരിശോധിക്കുന്നത്. മൂത്രത്തിൽ നിന്ന് അനായാസേന ഷുഗർ രോഗം മനസിലാക്കാം, ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ്ഡ് എനിനങ്ങനെയാണ് പണ്ടത്തെ ടെസ്റ്റ്. എന്നാൽ പാരമ്പര്യ വൈദ്യന്മാർ ചോദിക്കുന്നത് മൂത്രമൊഴിക്കുന്നിടത്ത് ഉറുമ്പുണ്ടോ എന്ന് മാത്രമാണ്. ആശുപത്രിയിൽ ചെന്നാൽ ഡോക്ടർ ഷുഗറിന്റെ മരുന്ന് നൽകുന്നു. അല്ലെങ്കിൽ ഇൻസുലിൻ നൽകുന്നു. ശരീരത്തിന്റെ ഏത് ഭാഗത്ത് ഇൻസുലിൻ കുത്തിവച്ചാലും അത് അവിടെ കിടക്കണമെന്നില്ല. അങ്ങനെ കിടന്നാൽ ലോ ബി.പി അടിച്ച് നിശ്ചയമായും മരണം സംഭവിക്കും.
കൊളസ്ട്രോളും ഹാർട്ട് അറ്റാക്കും തമ്മിൽ?
ശരീരത്തിലെ കൊളസ്ട്രോളുമായി ഹൃദയാഘാതം സംഭവിക്കുന്നതിന് യാതൊരുബന്ധവുമില്ല. കൊഴുപ്പെന്നത് മനുഷ്യശരീരത്തിൽ അത്യാവശ്യമായ കാര്യങ്ങളാണെന്നും കൊഴുപ്പും ഹൃദയാഘാതവും തമ്മിൽ ബന്ധമില്ലെന്നും കണ്ടെത്തിക്കഴിഞ്ഞു. വൈദ്യൻ ചികിത്സയെ വിൽക്കാൻ തുടങ്ങിയപ്പോഴാണ് രോഗങ്ങൾ വർധിച്ചത്.
(തുടരും)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്