ചൈന ഉന്താനും തള്ളാനും വന്നാൽ വെറുതെയിരിക്കുന്ന പട്ടാളക്കാരല്ല ഇന്ത്യയുടേത്; നല്ല ചങ്കൂറ്റമുള്ള പിള്ളേരെ തന്നെയാണ് അതിർത്തിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്; 62ലെ ഇന്ത്യയും ഇന്നത്തെ ഇന്ത്യയും തമ്മിൽ ഒരുപാട് അന്തരവുണ്ട്; ഇന്ത്യയെ പ്രകോപിപ്പിക്കാൻ മാത്രമേ അവർക്ക് സാധിക്കു; ചൈന നാല് ഭാഗത്ത് നിന്നും അവരുടെ മിലിട്ടറി പവർ ശക്തിപ്പെടുത്തുന്നുണ്ട്; ചങ്കിൽ ചൈനയെ കൊണ്ടുനടക്കുന്നവർ രാജ്യസ്നേഹമില്ലാത്തവർ; മറുനാടനോട് മനസ് തുറന്ന് മേജർ രവി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം:ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ചത് 20 സൈനികരാണ്. കഴിഞ്ഞ ദിവസമുണ്ടായ ചൈനയുടെ പ്രകോപനപരമായ നീക്കത്തിന് പിന്നാലെ ഇന്ത്യ യുദ്ധ സന്നാഹം ഒരുക്കി അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ജവാന്മാരുടെ രക്തസാക്ഷിത്വം വെറുതെയാകില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരിക്കുന്നത്. ഈ അവസരത്തിൽ അതിർത്തിയിലെ പ്രശ്നങ്ങൾക്കും ഇന്ത്യ-ചൈന യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തുകയാണ് മേജർ രവി. ഇന്ത്യ ചൈനയുദ്ധമുണ്ടായാൽ അറുപതിലെ ഇന്ത്യയിലാകില്ല 2020ലെ ഇന്ത്യയെന്ന് വ്യക്തമാക്കി രംഗത്തെത്തുകയാണ് മേജർ രവി. മറുനാടനോട് മേജർ രവിയുടെ പ്രതികരണം ഇങ്ങനെ.
'അതിർത്തിയിൽ ഇരുരാജ്യങ്ങളും മുഖാമുഖം നിൽക്കുകയാണ്. യുദ്ധമല്ല. മറിച്ച് ഒരു ചെറിയ ബഹളം മാത്രമാണ് ഇത്. ചൈന- ഇന്ത്യ ബോർഡർ എന്നില്ല. ബ്രട്ടീഷുകാർ മഗ്മോഹൻ ലൈൻ വരച്ച് പോയ സമയത്ത് അവരാരും ഗ്രൗണ്ടിൽ പോയി മാർക്ക് ചെയ്തുകൊണ്ട് ഈ സ്ഥലങ്ങൾ രാജ്യങ്ങളുടേത് എന്ന് നിർണയിച്ചിരുന്നില്ല. തങ്ങളിൽ അടിക്കാൻ ഒരു വടി കരുതിവച്ചിട്ടാണ് ബ്രട്ടീഷുകാർ ഈ രാജ്യം വിട്ടത്. ബ്രട്ടീഷുകാർ എവിടെ നിന്ന് പോയ സമയത്തും ഇതുതന്നെയായിരുന്നു പ്രശ്നം.
സ്വാതന്ത്രനാന്തര പരാമാധികാരം നേടിയ ഇന്ത്യ എന്തുകൊണ്ടാണ് നാളിതുവരെ ഇതിനെ കുറിച്ച് ചർച്ച ചെയ്യാഞ്ഞത്. എന്തുകൊണ്ട് രണ്ട് രാജ്യങ്ങളും അതിർത്തിയിലെ ഈ പ്രശ്നത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. വടക്ക് കിഴക്കൻ മേഖലയിൽ പലപ്പോഴും പല പ്രശ്നങ്ങളും ഉണ്ടായിരിക്കുന്നത് ആ സ്ഥലങ്ങളെ മാറി മാറി വന്ന സർക്കാരുകൾ അവഗണിച്ചതിന്റെ ഫലമായിട്ടാണ്. അരുണാചൽ വരെയുള്ള പ്രദേശത്ത് എന്തൊക്കെ വിസകസനങ്ങൾ ചെയ്യാൻ കഴിയുമായിരുന്നു. - മേജർ രവി പറയുന്നു.
1948 മുതൽ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ആ സ്ഥലങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ വേണ്ട നടപടികൾ സ്വീകരിച്ചില്ല. അതിനാലാണ് ചൈന കയ്യേറ്റം തുടങ്ങിയത്. ചൈന ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. യുദ്ധം ആഗ്രഹിച്ചിരുന്നെങ്കിൽ ആക്രമിച്ച് അവർക്ക് ഈ സ്ഥലങ്ങൾ കീഴ്പ്പെടുത്താമായിരുന്നു. ഇന്ത്യ അങ്ങോട്ട് ഒരു രാജ്യത്തേയും ആക്രമിച്ച് ശീലമില്ല. ചൈനയ്ക്ക് യുദ്ധം വന്നാലുള്ള നഷ്ടങ്ങളെ കുറിച്ച് പൂർണമായിട്ടും അറിയാം.
ബംഗ്ലാദേശ് കാര്യങ്ങൾ വച്ച് വിമർശിക്കുന്നവരും കാണും. ഇന്ത്യൻ പട്ടാളത്തിൽ പോലും ചൈനീസ് ഭാഷ അറിയാവുന്നവരുണ്ടായിരിക്കും. മറിച്ച് ചൈനീസ് പട്ടാളത്തിലും ഇന്ത്യൻ ഭാഷ അറിയാവുന്നവരുണ്ട്. ഇവർ തങ്ങളിലാകും പരസ്പരം സംസാരിക്കുക.
ഇന്നലെ നടന്നത് ഒരു ആക്രമമായി കരുതാൻ പോലും പറ്റില്ല. ഗാൽവാനിലെ ഉയർന്ന് പ്രദേശത്ത് വച്ചാണ് ഇരു സേനകളും കൊമ്പ് കോർത്തത്. ആദ്യം അതിർത്തിയിലെത്തി തിരിച്ചുപോയ ചൈന പിന്നീട് 200 ലധികം ആളുകളുമായിട്ടാണ് തിരിച്ചെത്തിയത്. അതിൽ നടന്ന ഉന്തിലും തള്ളിലുമാണ്ഇന്നലെ കേണൽ അടക്കം മൂന്ന് പട്ടാളക്കാർ കെല്ലപ്പെട്ടത്.കമ്പി വടി അടക്കമുള്ള മാരകായുധങ്ങളുമായിട്ടാണ് ചൈനീസ് പട്ടാളം അതിർത്തിയിലെത്തിയിരുന്നത്. ഈ സംഘർഷത്തിൽ എല്ലാവരും കൂടി മറിഞ്ഞാണ് പുഴയിലേക്ക് പോയതെന്ന് കരുതുന്നത്. അത്തരത്തിലാണ് 20ലധികം ആളുകൾ കൊല്ലപ്പെട്ടത് എന്ന ്കരുതുന്നത്.
ഉന്തിലും തള്ളിലുമാണ് ഇത്രയധികം പേർക്ക് പരിക്കും മരണവും സംഭവിച്ചിരിക്കുക. ചൈനയുടെ നാൽപതിലധം സൈനികരേയും
ഇന്ത്യയുടെ 20 സൈനികരേയും പരസ്പരം കൈമാറിയിട്ടുണ്ട് എന്ന് അറിയാൻ കഴിയുന്നത്. ചൈന ഉന്താനും തള്ളാനും വന്നാൽ വെറുതെയിരിക്കുന്ന പട്ടാളക്കാരല്ല ഇന്ത്യയുടേത്.- നല്ല ചങ്കൂറ്റമുള്ള പട്ടാളക്കാരെ തന്നെയാണ് അതിർത്തിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എല്ലാവരും കൂടി മറിഞ്ഞ് വീണത് നദിയിലേക്കാണ്. സീറോ ഡിഗ്രിയിൽ പുഴയിലാണ് വീണതെന്ന് ഞാൻ വിലയിരുത്തുന്നത്. ചൈന ചങ്കാണ് ചൈനയെ വളഞ്ഞിട്ട് തല്ലിയെന്നൊക്കെ പോസ്റ്റിടുന്ന ചിലരെ ഞാൻ കണ്ടു. നമ്മുടെ രാജ്യത്ത് നിന്ന് മറ്റുള്ളവന്റെ കൊടിയുടെ നിറം നോക്കി രാജ്യത്തെ വിമർശിക്കുകയാണ്. അവരെ കുറിച്ച് നമ്മൾ ചിന്തിക്കുകയെ വേണ്ട. ഇന്ത്യാ-ചൈന യുദ്ധത്തിൽ ഭീതിയിലിരിക്കുന്ന ഒട്ടനേകം ആളുകൾ രാജ്യത്തുണ്ട്.
യുദ്ധം വന്നാൽ നേരിടാൻ ഇന്ന് ഇന്ത്യയ്ക്ക് ശേഷിയുണ്ട് 62ലെ ഇന്ത്യയല്ല ഇന്ന്. അടിച്ചാൽ തിരിച്ചടിക്കാൻ ശേഷിയുള്ള ശക്തിയായി ഇന്ന് ഇന്ത്യ മാറിയിരിക്കുകയാണ്. ഇന്ത്യയുടെ റോഡ് നിർമ്മാണത്തേയും അരുണാചൽ അടക്കമുള്ള ഭാഗങ്ങളിലെ വികസനപ്രവർത്തനങ്ങളേയും ചൈന ഭയക്കുകയാണ്.വാഹനങ്ങൾ എത്താനും, റേഷൻ എത്താനും, സൈനിക സാധനങ്ങൾ എത്തിക്കാനും കഴിയും. ചൈനയ്്ക്ക് അപ്പുറത്ത് ടാങ്ക് കൊണ്ടുവരാമെങ്കിൽ ഇന്ത്യയ്ക്കും എന്തുകൊണ്ട് അത് ചെയ്തുകൂടാ.
ബോഡോ അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകൾ ഇന്ന് ഇന്ത്യയിലില്ല. അവരെല്ലാം ഇന്ത്യൻ സർക്കാരിനെ പൂർണമായി അംഗീകരിച്ചിരിക്കുന്നു. ലോക്കൽസിൽ നിന്ന് ഇന്ത്യയ്ക്ക് പിന്തുണ ലഭിച്ച് കഴിഞ്ഞാൽ ചൈനയ്ക്ക് ആശങ്ക വർധിക്കുക മാത്രമേ ചെയ്യു.നേപ്പാൾ, ഭൂട്ടാൻ തുടങ്ങി മാക്രി പോലുളഅള രാജ്യങ്ങളെ സാമ്പത്തികമായി സഹായിച്ചാണ് ചൈന രംഗത്തെത്തിയത്. നേപ്പാൾ ഇന്ത്യയുമായി നല്ല സൗഹൃദം പുലർത്തിയ രാഷ്ട്രമാണ്. ഇപ്പോൾ ചൈന നേപ്പാളിന്റെ രാഷ്ട്രീയത്തിൽ മുതലെടുപ്പ് നടത്തിയാണ് രംഗത്തെത്തിയിരിക്കുന്നത്. 90കളിൽ പാക്കിസ്ഥാനുമായി ചേർന്ന് ഇന്ത്യക്കെതിരെ തിരിയാൻ ചൈന ശ്രമം നടത്തി. അന്ന് രാജീവ് ഗാന്ധി ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്സിനെ വിന്യസിച്ച് ശക്തി തെളിയിച്ചു.കൊക്കോ തടാകത്തിനരികിലായി ബെർമയുടെ സഹായത്തോടെ ചൈന എയർഫീൽഡ് നിർമ്മിച്ചിട്ടുണ്ട്.
ചൈന നാല് ഭാഗത്ത് നിന്നും അവരുടെ മിലിട്ടറി പവർ ശക്തിപ്പെടുത്തുന്നുണ്ട്. എന്തിനാണ് പട്ടാളക്കാർ, എന്തിനാണ് സംഘർഷം എന്നൊക്കെ പറയുന്നവർ മനസിലാക്കേണ്ടത് രാജ്യത്തെ ഒരു മണ്ണ് പോലും വിട്ട് കൊടുക്കാതെ കാക്കേണ്ടത് ഒരു പട്ടാളക്കാരന്റെ ആത്മാഭിമാനമാണ്. നിർഭാഗ്യകരമായ സംഭവമാണ് അതിർത്തിയിൽ നടന്നത്. 40ലധികം ചൈനീസ് ബോഡികൾ ഇന്ത്യവിട്ട് കൊടുത്തു. അതിന്റെ വിശദീകരണം സർക്കാർ ഒഫിഷ്യലി പുറത്ത് വിടും. നമ്മൾ നമ്മുടെ മണ്ണിനെയാണ് സ്നേഹിക്കേണ്ടത്. 1962ലെ ഇന്ത്യയല്ല ഇന്നത്തെ. ഇന്ന് 130 കോടി ജനങ്ങളാണ് ഇന്ത്യയിലുള്ളത്. ചൈനയ്ക്ക് ഇന്ത്യയെ കീഴ്പ്പെടുത്തുക എന്നത് വ്യാമോഹം മാത്രമാണ്. -അദ്ദേഹം പറഞ്ഞു നിർത്തുന്നു.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- ലോകത്തിലെ ഏറ്റവും ജനങ്ങളുള്ള രാജ്യമായി ഭാരതം തിളങ്ങുമ്പോൾ!
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍