ഫിംഗർ പ്രിന്റ് ഒരു വിസിറ്റിങ് കാർഡ് പോലെയാണ്; വിസിറ്റിങ് കാർഡ് ഉപയോഗിച്ച് ആളെ തിരിച്ചറിയുന്നതുപോലെയാണ് ഫിംഗർ പ്രിന്റ് ഉപയോഗിച്ച് കുറ്റവാളികളെ കുടുക്കുന്നതും; അദൃശ്യനായ കുറ്റവാളികളെ ഫിംഗർ പ്രിന്റുകൾ എങ്ങിനെ വലയിലാക്കുന്നു? കുറ്റവാളികളെ കുടുക്കുന്നതിൽ ഉള്ള പ്രാഗത്ഭ്യത്താൽ കേരളാ പൊലീസിന്റെ ബാഡ്ജ് ഓഫ് ഓണർ ബഹുമതി നേടിയ ജസ്റ്റിൻ ജോസഫ് മറുനാടന് മുന്നിൽ മനസ് തുറക്കുന്നു
എം മനോജ് കുമാർ
തിരുവനന്തപുരം: ഒരു കൃറ്റകൃത്യം തെളിയുന്നതിൽ വിരലടയാളത്തിനുള്ള പങ്ക് എല്ലാ കാലവും പരമപ്രധാനമാണ്. .തെളിയാതെ പോകുന്ന കുറ്റകൃത്യങ്ങളിൽ കുറ്റവാളികളിലേക്ക് വിരൽ ചൂണ്ടുന്നത് പലപ്പോഴും കുറ്റവാളിയുടെ വിരലടയാളങ്ങൾ ആകും. ശാസ്ത്രീയമായ കുറ്റാന്വേഷണരീതികളിൽ ഒഴിച്ച് കൂടാനാകാത്ത സാന്നിധ്യമാണ് ഒരു വിരലടയാള വിദഗ്ധന്റെത്. വിരലടയാള വിദഗ്ധരെ ആശ്രയിച്ചാണ് പലപ്പോഴും പൊലീസ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. തീർത്തും ശാസ്ത്രീയ രീതിയിൽ അന്വേഷണം നടത്തി കുറ്റവാളികളെ കുടുക്കുന്നതിനാൽ വിരലടയാള വിദഗ്ദ്ധർക്ക് പലപ്പോഴും പുരസ്ക്കാരങ്ങൾ നൽകി പൊലീസ് ആദരിക്കാറുണ്ട്. അത്തരം ഒരു ആദരം ഏറ്റുവാങ്ങിയ ഫിംഗർ പ്രിന്റ് വിദഗ്ധനാണ് കൊച്ചി റൂറൽ ഫിംഗർ പ്രിന്റ് ബ്യുറോയിലെ ജസ്റ്റിൻ ജോസഫ്.
പൊലീസിന്റെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിയാണ് ജസ്റ്റിൻ ജോസഫിനെ തേടി വന്നത്. 50 ലേറെ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ ഫിംഗർ പ്രിന്റ് വിദഗ്ധൻ എന്ന നിലയിൽ ജസ്റ്റിന് കഴിഞ്ഞതിനാലാണ് ജസ്റ്റിൻ ജോസഫിന് ഈ ബഹുമതി ഡിജിപി ലോക്നാഥ് ബെഹ്റ തന്നെ സമ്മാനിച്ചത്. ഫിംഗർ പ്രിന്റ് ഒരു വിസിറ്റിങ് കാർഡ് പോലെയാണ്. വിസിറ്റിങ് കാർഡ് മറന്നുവെച്ചു പോവുകയാണെങ്കിൽ അതുവെച്ചു ആളെ തിരിച്ചറിയുന്നതുപോലെയാണ് ഫിംഗർ പ്രിന്റ് ഉപയോഗിച്ച് കുറ്റവാളികളെ കുടു ക്കുന്നതും. ഓരോ കേസും ഓരോ പാഠപുസ്തകം പോലെയാണ്. ഓരോ കേസിലും ഞങ്ങൾക്ക് ഓരോ തെളിവുകൾ വേണം. കുറ്റകൃത്യത്തിന്നിരയാവർക്ക് നീതി ലഭിക്കണം എന്ന മനസുമായാണ് ഞങ്ങൾ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തുക-ജസ്റ്റിൻ ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു.
മുൻവിധികളിൽ ഞങ്ങൾ ഒരിക്കലും കുരുങ്ങില്ല. ഞങ്ങൾക്ക് മുൻവിധികൾ ഉണ്ടാവുകയും ഇല്ല. കാണുന്ന വീട്ടിൽ മോഷണത്തിന് കയറുന്ന കള്ളന്മാരാകും ഞങ്ങൾക്ക് മുന്നിലുള്ളത്. അതുകൊണ്ട് തന്നെ കള്ളന്റെ വിരലടയാളം അത് എങ്ങിനെയെങ്കിലും ശേഖരിക്കാൻ ആകും ഞങ്ങൾ ഒരുങ്ങുക. തികച്ചും ശാസ്ത്രീയമായ കുറ്റാന്വേഷണ രീതികളാണ് കേരളാ പൊലീസും അവലംബിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഒരു അന്വേഷണ വിംഗിന്റെ പ്രധാന വിഭാഗമായി ഞങ്ങൾ കരുതപ്പെടുന്നത്. ഫിംഗർ പ്രിന്റ് വിദഗ്ധൻ പൊലീസിനെ സഹായിക്കുകയാണ് ചെയ്യുന്നത്. പൊലീസിന്റെ ജോലികളെ ലഘൂകരിക്കുകയാണ് ചെയ്യുന്നത്, കിട്ടാവുന്നത്ര തെളിവുകൾ ശേഖരിക്കുകയാണ് ഞങ്ങൾ ആദ്യം ചെയ്യുന്നത്. വിരലടയാളം ശേഖരിച്ച് കഴിഞ്ഞാൽ അത് സ്വന്തം ഡാറ്റകളുമായി ഞങ്ങൾ ചെക്ക് ചെയ്യും. ഒരാളുടെ ഫിംഗർ പ്രിന്റ് ഒരിക്കലും വേറൊരാൾക്ക് ചേരില്ല. ഇതറിയാവുന്നവർ ഏറ്റവും കൂടുതൽ ഉള്ളത് മോഷ്ടാക്കളിലാണ്. കാരണം കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലത്ത് പതിയുന്ന ഒരു വിരലടയാളം പൊലീസിന് തങ്ങളിലേക്കുള്ള വഴിയാണെന്ന് മോഷ്ടാക്കൾക്ക് അറിയാം. അതുകൊണ്ട് തന്നെ കുറ്റവാളികൾ ഈ കാലത്ത് ഏറ്റവും ഭയപ്പെടുന്നത് സ്വന്തം കൈ അടയാളങ്ങളെ തന്നെയാണ്.
ഒരാളുടെ ഫിംഗർ പ്രിന്റ് ഒരാൾക്ക് മാത്രമേ കാണൂ. ഒരു മോഷണമോ കൊലയോ നടന്നാൽ ഫിംഗർ പ്രിന്റ് ബ്യുറോയുടെ സഹായം പൊലീസ് തേടുന്നു. അങ്ങിനെയാണ് സീനിലേക്ക് ഫിംഗർ പ്രിന്റ് വിദഗ്ധൻ എത്തുന്നത്. ഒരാളുടെ ഒരു വിരലിലെ അടയാളം ഒരിക്കലും അടുത്ത വിരലിലെ അടയാളമായി ചേരുന്നതല്ല. അഞ്ചു ഫിംഗറും അഞ്ച് ടൈപ്പിൽ ആകും. ഇത് ഞങ്ങൾക്കും പരമപ്രധാനമാണ്. ഒരു പക്ഷെ എന്ന വാക്ക് അതുകൊണ്ട് തന്നെ ഞങ്ങളുടെ ഡയറക്ടറിയിൽ ഇല്ല. ഒന്നുകിൽ . അതെ അല്ലെങ്കിൽ അല്ല എന്ന മറുപടികൾ മാത്രമേയുള്ളൂ. റിസൾട്ട് 100 ശതമാനം ശരിയായിരിക്കും. അതാണ് ഫിംഗർ പ്രിന്റിന്റെ മേന്മ. ഒരു മോഷണം നടന്നാൽ ഞങ്ങൾ ആദ്യം നോക്കുന്നത് വീട്ടുകാർ പരിഭ്രാന്തരാണോ എന്നാണ്. വീട്ടുകാർ പരിഭ്രാന്തരായാൽ തെളിവുകൾ അവർ തന്നെ നശിപ്പിക്കപ്പെടും. വീട്ടുകാർ മാത്രമല്ല. ചുറ്റുമുള്ളവരും വീട്ടിൽ കയറും. വിവിധ ഫിംഗർ പ്രിന്റുകൾ അവിടെ പതിയും. ഞങ്ങൾക്ക് ജോലി പ്രയാസകരമായി മാറും. പക്ഷെ ഈ പരിഭ്രാന്തി അവരെ ഒരിക്കലൂം സഹായിക്കില്ല എന്ന് ജനങ്ങൾ എപ്പോഴും ഓർത്തിരിക്കണം.
പരിഭ്രാന്തരായാൽ അവർ സാധനങ്ങൾ പരിശോധിക്കും. . മറ്റുള്ളവരും ഒപ്പം കൂടും. ഇത് പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കുന്നു. ഞങ്ങൾ എത്തുമ്പോൾ മോഷ്ടാക്കളുടെ ഫിംഗർ പ്രിന്റുകൾക്ക് മേലെ വേറെ ഫിംഗർ പ്രിന്റ് വരുന്നു, അന്വേഷണം ദുഷ്ക്കരമാകുന്നു. പ്രതികൾക്ക് രക്ഷപ്പെടാൻ അവസരവും ഒരുങ്ങുന്നു. ഒരു മോഷണം നടന്നാൽ ആ പരിസരം അതേപടി നിലനിർത്താൻ ശ്രദ്ധിക്കുക. കുറ്റവാളികൾ വലയിലാകാൻ അവസരം ഒരുങ്ങുകയാണ്. ,. തെളിവുകൾ അത് പരമപ്രധാനമാണ്. ഈ തെളിവുകൾ അവിടെ കാണും. ഒരു കുറ്റകൃത്യം നടന്ന സ്ഥലത്ത് അവസാനം വന്നു പോകുന്ന ആൾ പ്രതിയായിരിക്കും. ഈ പ്രതിയെ കുടുക്കലാണ് പ്രധാന ജോലി. വീട്ടുകാർക്കൊപ്പം പുറത്തുനിന്നുള്ള ആളുകൾ കൂടി കുറ്റകൃത്യം നടന്ന സ്ഥലത്ത് വന്നാൽ ഫിംഗർ പ്രിന്റ് വിദ്ഗധന് കാര്യങ്ങൾ പ്രയാസമാകും, ഒരു കള്ളൻ അകത്താവുമ്പോൾ ഫിംഗർ പ്രിന്റ് കാരണമാണ് കുടുങ്ങിയത് എന്ന് പറയുമ്പോൾ അടുത്ത തവണ ഇയാൾ ഈ കാര്യത്തിൽ ജാഗ്രത കാട്ടും. അയാൾ കയ്യുറകൾ ഉപയോഗിക്കും. പക്ഷെ എന്തായാലും ഒരു തെളിവ് അവിടെ അയാൾ ബാക്കിയാകും. ഇപ്പോൾ കുറ്റവാളികൾ മോഷണത്തിന് മുൻപ് ഒരുപാട് കാര്യങ്ങൾ മനസിലാക്കുന്നുണ്ട്. മൊബൈൽ ഫോണും ഇന്റർനെറ്റും അയാൾ ഇതിനായി ഉപയോഗിക്കുന്നു. അപ്പോൾ ഫിംഗർ പ്രിന്റ് വിദഗ്ദന് ജോലി അധികരിക്കുകയാണ്. ഒരു കുറ്റകൃത്യം നടന്നാൽ ഒരു തെളിവ് അവിടെ ബാക്കിയാകും.
ഈ തെളിവിൽ പിടിച്ചാകും അന്വേഷണം. ഒരു തലമുടി നാര്. അങ്ങിനെയുള്ള ബയോളജിക്കൽ തെളിവുകൾ എന്തും. ഒരു സൈറ്റിൽ എത്തിക്കഴിഞ്ഞാൽ കെമിക്കൽ പൊടികൾ വിതറി ബ്രഷ് ഉപയോഗിച്ചാണ് ഫിംഗർ പ്രിന്റ് എടുക്കുന്നത്. അതിനുശേഷം ഫോട്ടോ എടുക്കും. . പുതിയ ഫിംഗർ പ്രിന്റ് ആണെങ്കിലും രേഖപ്പെടുത്തും. അല്ലങ്കിൽ ഞങ്ങളുടെ കയ്യിലുള്ള ഫിംഗർ പ്രിന്റുമായി ഒത്തുനോക്കും. മാച്ച് അല്ലെങ്കിൽ അയൽ ജില്ലകളിലേക്ക് അയക്കും. ജില്ലകളിൽ നിന്ന് ചിലപ്പോൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് മാച്ച് ആകുന്ന ഫിംഗർ പ്രിന്റ്കൾ ഞങ്ങളെ തേടി വരും. കോടതികൾക്ക് അറിയാം.അന്വേഷണം തെളിയുന്നത് ഫിംഗർപ്രിന്റ് വഴിയാണെന്ന്. അതുകൊണ്ട് തന്നെ കോടതികളിൽ ഹാജരായി മൊഴി നൽകേണ്ട ഉത്തരവാദിത്തം കൂടി ഫിംഗർപ്രിന്റ് വിദഗ്ധന് ഉണ്ടാകും. അപ്പോൾ മാത്രമേ ഒരു കേസ് ഞങ്ങൾക്ക് അവസാനിപ്പിക്കാൻ കഴിയൂ. തിരുവനന്തപുരത്തും കോട്ടയത്തും എത്തിയശേഷമാണ് ജസ്റ്റിൻ ജോസഫ് ഇപ്പോൾ എറണാകുളത്ത് എത്തുന്നത്. 2008 ലാണ് ജസ്റ്റിൻ ജോസഫ് സർവീസിൽ കയറുന്നത്. 2012 മുതൽ -ൽ 50 ലേറെ കേസുകളിൽ ഞാൻ എടുത്ത ഫിംഗർ പ്രിന്റ് തെളിവായി മാറിയിട്ടുണ്ട്.
കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും എടുക്കുന്ന ഫിംഗർ പ്രിന്റുകൾ കമ്പ്യുട്ടറിലേക്ക് കണക്റ്റ് ചെയ്യുമ്പോൾ അമ്പതിലേറെ സാമ്യമുള്ള പ്രിന്റുകൾ കമ്പ്യുട്ടർ നൽകും. അതിൽ നിന്ന് മാനുവൽ ആയാണ് നമ്മൾ യഥാർത്ഥ കുറ്റവാളികളിലേക്ക് എത്തുന്നത്-ജസ്റ്റിൻ ജോസഫ് പറയുന്നു. ബാഡ്ജ് ഓഫ് ഹോണർ- അന്വേഷണ മികവിന് നല്കുന്നതാണിത്. ഇത്തരം ബഹുമതികൾ പൊലീസ് ഡിപ്പാർട്ട്മെന്റിൽ ആവശ്യമാണ്. ശാസ്ത്രീയ രീതിയിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിനാലാണ് ബാഡ്ജ് ഓഫ് ഹോണർ പോലുള്ള ബഹുമതികൾ നൽകുന്നത്. ഇത്തരം ബഹുമതികൾ ലഭിക്കുമ്പോൾ മറ്റുള്ളവർക്ക് കൂടി ഒരു പ്രചോദനമായി മാറും. അത് വകുപ്പിനെ തന്നെ ഉണർത്തുന്ന വിധമാകും-ജസ്റ്റിൻ ജോസഫ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്