'അമ്മാമ മരിച്ച വീട്ടിലേക്ക് എന്റെ പെങ്ങളെത്തിയപ്പോൾ അമ്മ അവളോട് ചോദിച്ചത് പരീക്ഷ എങ്ങനുണ്ടായിരുന്നു മോളെ എന്നാണ്; അതാണ് 'മഹേഷി'ന്റെ മരണവിട്ടിൽ ഞാൻ പറിച്ചു നട്ടത്; അതിരമ്പുഴ പള്ളി പെരുനാളിലെ തല്ലാണ് ചിത്രത്തിൽ പുനരാവിഷ്കരിക്കാൻ ശ്രമിച്ചത്; സിനിമയെ റിയലിസ്റ്റിക്ക് ആക്കാൻ കഴിഞ്ഞത് നവാഗതനായ എന്റെ വിജയമായിരുന്നു; മഹേഷും, തൊണ്ടിമുതലും റിയലിസ്റ്റിക്കായപ്പോൾ ഇതിനപ്പുറത്തേക്ക് കടക്കില്ലേയെന്നായിരുന്നു വിമർശനം; അടുത്ത സിനിമ ഇതിൽ നിന്ന് മാറി ഫാന്റസിയായിരുക്കുമെന്ന് ദിലീഷ് പോത്തൻ
എം.എസ് ശംഭു
കോട്ടയം: മഹേഷിന്റെ പ്രതികാരത്തിനേക്കാൾ സംവിധായകനെന്ന നിലയിൽ സംതൃപ്തി തോന്നിയ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയുമായിരുന്നെന്ന് സംവിധായകനും നടനുമായ ദിലീഷ് പോത്തൻ. ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ ഏറ്റുമാനൂർ കേന്ദ്രം സംഘടിപ്പിച്ച അന്തർദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ അഭിനയിക്കാൻ താൽപര്യം തോന്നിയത് പൈസയുടെ ആവശ്യം എന്താണെന്ന് മനസിലാക്കിയപ്പോൾ മാത്രം. ആദ്യമായി ലഭിച്ച 10000 രൂപയാണ് സിനിമയിൽ മറ്റുവേഷങ്ങൾ കൂടി തിരഞ്ഞെടുക്കാൻ തന്നെ ആദ്യ കാലത്ത് പ്രേരിപ്പിച്ചത്. മഹേഷിന്റെ പ്രതികാരം സംവിധാനം ചെയ്യുമ്പോൾ തുടക്കകാരനെന്ന നിലയിൽ അതിന്റെ വിജയം മാത്രമായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. സിനിമയിൽ നിരവധി ഓഫറുകൾ തേടി വന്നപ്പോൾ റിയലിസ്റ്റിക് സിനിമികൾക്കായി ഞാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. മാധ്യമപ്രവർത്തകനായ മനീഷ് നാരായണനുമായി നടത്തിയ മുഖാമുഖത്തിന്റെ പൂർണരൂപം.
റിയലിസ്റ്റിക് സിനിമകൾ എന്നത് തലമുറയുടെ സാക്ഷ്യപ്പെടുത്തൽ
റിയലിസ്റ്റിക് സിനിമകൾ എന്നത് ഇന്നത്തെ തലമുറയുടെ പച്ചയായ ജീവിതത്തെ അവതരിപ്പിക്കേണ്ടവയാണ്. അതിനാൽ തന്നെയാണ് തന്റെ ആദ്യ രണ്ട് സിനിമകളിലും റിയലിസം സിനിമയിൽ അതേപടി ആവർത്തിക്കാനാണ് ശ്രമിച്ചത്. മഹേഷിന്റെ പ്രതികാരത്തിലെ തിരക്കഥാ രചനയിൽ പോലും ഞാനും ശ്യം പുഷ്കരനും പരസ്പരം ഡിസ്കസ് ചെയ്തിരുന്നു. സംവിധായകനെന്ന നിലയിൽ എന്റെ ഇടപെടൽ തിരക്കഥാ രചനയുടെ ആദ്യം മുതൽ തന്നെ നിലനിർത്താൻ ശ്രമിച്ചിരുന്നു. പരസ്പരം ആശയങ്ങൾ പങ്കുവച്ചാണ് ഞങ്ങൾ ആ സിനിമ പൂർത്തിയാക്കിയത് ജീവിത്തിൽ വലിയ എസ്പിരിമെന്റിന് വേദിയൊരുക്കിയകതും തന്റെ ആദ്യ സിനിമയായിരുന്നെന്നും ദിലീഷ് പറയുന്നു. പരമ്പരാഗതമായി മലയാള സിനിമയിൽ നിലനിർത്തുന്ന ആഖ്യാന രീതിയിൽ മാറ്റം കോണ്ടുവരണമെന്നത് ആഗ്രഹമായി തോന്നിയിരുന്നു എങ്കിലും എനിക്ക് ഇഷ്ടപ്പെട്ട ഒരു സിനിമയിൽ മാത്രമെ അത്രത്തോളം താൽപര്യത്തോടെ തിരഞ്ഞെടുക്കു എന്ന് അന്നും കരുതിയിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയ സിനിമാ ജീവിതത്തിൽ വെളിച്ചം പരത്തിയത് മഹേഷിന്റെ പ്രതികാരം എന്ന സിനിമയാണ്. ആ സിനിമ ജനങ്ങൾ ഏറ്റെടുത്ത അത്ര സ്വീകാര്യത തന്റെ രണ്ടാമത്തെ സിനിമയായ തൊണ്ടിമുതലിൽ കിട്ടിയിരുന്നില്ല
മഹേഷിന്റെ പ്രതികാരത്തിലെ മരണവിട്ടിലെ രംഗം
മഹേഷിന്റെ പ്രതികാരത്തിലെ ഓരോ രംഗവും ചെയ്തത് എത്രത്തോളം റിയലിസ്റ്റിക് ആക്കാമോ അത്രത്തോളം സിനിമയെ നന്നാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു.ഒരു ഇരുപത് തലമുറ കഴിയുമ്പോൾ അന്ന് കേരളത്തിലെ ആളുകൾ ഇങ്ങനെയായിരുന്നു എന്ന് ഒരുപക്ഷേ എന്റെ സിനിമാ കാണുന്നവരിൽ ഒരാൾക്കെങ്കിലും തോന്നും. മലയാളിയുടെ യത്ഥാർത്ത ജീവിതത്തെ പ്രതിനിധാനം ചെയ്യുന്ന സിനിമയാകണം എന്നത് മാത്രമായിരുന്നു ലക്ഷ്യവും. സിനിമയെ റിയലിസം എന്നത് തോന്നിക്കാൻ അതിന്റെ സംഭാഷണങ്ങൾ പോലും ചിത്രീകരണ സമയത്താണ് ഉൾപ്പെടുത്തിയത്. ഒരു ഡബ്ബിങ് സ്റ്റുഡിയോയിൽ പിന്നീട് പറയുന്ന ഭാവ പകർച്ചകൾ ഒരു നടനെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. അതിനാൽ തന്നെയായിരുന്നു തന്റെ രണ്ട് സിനിമകളിലും ലൈവ് ഡബ്ബിങ്ങിന്റെ സാധ്യതകളിലൂടെ സിനിമയിലെ യഥാർത്ഥ റിയലിസം കാണിക്കാൻ ശ്രമിച്ചതും. മരണ വീട്ടിലേക്ക് കടന്നുവരുന്ന നായികയെ കാണുന്ന മഹേഷെന്ന ഫോട്ടോഗ്രാഫറുടെ കൗതുകവും നായികയിൽ ഒരാളായ അനുശ്രി മരണവീട്ടിലേക്ക് കടന്നുവരുമ്പോൾ കരച്ചിലിനിടയിൽ യാത്ര എങ്ങനുണ്ടായിരുന്നു മോളെ എന്ന് ചോദിക്കുന്ന രംഗമുണ്ടായിരുന്നു. ഈ രംഗം ചിത്രത്തിന് റിയലിസ്റ്റിക് സ്വഭാവം നൽകാൻ വളരെയധികം കഴിഞ്ഞിരുന്നു. സത്യത്തിൽ ഈ സന്ദർഭം സിനിമയിലേക്ക് വന്നത് എന്റെ ജീവിതത്തിലെ അനുഭവത്തിൽ നിന്നായിരുന്നു. എന്റെ അമ്മയുടെ അമ്മ മരിച്ചപ്പോൾ പെങ്ങൾ കോട്ടയത്ത് പഠിക്കുകയാണ്. അവൾക്ക് പരീക്ഷയുണ്ടായിരുന്ന ദിവസമാണ് അമ്മാമ മരിക്കുന്നതും. വീട്ടിലേക്ക് പെങ്ങളുമായി എത്തിയപ്പോൾ അതുവരെയില്ലാത്ത ഒച്ചവെപ്പും കരിച്ചിലും ആ വീട്ടിൽ ഞാൻ ശ്രദ്ദിച്ചു. വാവിട്ട് കരയുന്നത് എന്റെ പെങ്ങൾ തന്നെയായിരുന്നു. അമ്മയുടെ തോളിൽ മരണവീട്ടിൽ കിടന്ന് ആവൾ കരയുമ്പോഴും അമ്മ ചോദിച്ചത് പരീക്ഷ എങ്ങനെയുണ്ടായിരുന്നു മോളെ എന്നായിരുന്നു. ഇത് അത്രത്തോളം നർമം നിറച്ച് സിനിമയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
കമോൺട്രാ മഹേഷെ വന്നത്..
കമോട്രോ മഹേഷെ എന്ന ഒറ്റ ഡയലോഗ് സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഘടകമായിരുന്നു. ഇത് തിരക്കഥയിൽ ഉൾപ്പെടുത്തുന്നത് തന്നെ തിരക്കഥ അവസാനിക്കുന്ന സമയത്താണ്. ഇത് സിനിമയിൽ ആദ്യം ട്രെയിലറിൽ ഉൾപ്പെടുത്തുകയായിരുന്നു. സിനിമ വിജയിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല. പക്ഷേ ഒരു നവാഗത സംവിധായകനെന്ന നിലയിൽ തനിക്ക് എല്ലാ സ്വാതന്ത്യവും നിർമ്മാതാവ് നൽകി. ആ ആത്മവിശ്വാസം ആ സിനിമയുടെ വിജയത്തിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സിനിമ റിലീസായി രണ്ട് വർഷങ്ങൾക്കിപ്പോഴും കമോൺട്രാ മഹേഷെ എന്ന ഡയലോഗ് മലയാളി പറുന്നുണ്ട്.പണ്ട് അതിരമ്പുഴ പള്ളിപ്പെരുനാളിന് പോയപ്പോൾ അവിടെ കണ്ട ലൈവ് തല്ലാണ് തന്നെ സ്വാധീനിച്ചത്. എന്റെ സിനിമയിൽ സംഘട്ടന രംഗം ചിത്രീകരിക്കുമ്പോൾ അതിരമ്പുഴ പള്ളി പെരുനാളിന് അന്ന് കണ്ട ടൈപ്പ് നാടൻ തല്ല് പുനർ സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്.
തൊണ്ടിമുതൽ സംവിധാനം ചെയ്യുമ്പോൾ ആദ്യ സിനിമയ്ക്ക് കിട്ടിയ സ്വീകാര്യതയുടെ ആത്മവിശ്വാസം എന്നിലുണ്ടായിരുന്നു. അതിനാൽ തന്നെ എക്സ്പിരിമെന്റലായി ഞാൻ സംവിധായകന്റെ എല്ലാ സ്വാതന്ത്ര്യവും ഉപയോഗിച്ചാണ് ആ സിനിമ ചെയ്തത്. എനിക്ക് സംതൃപ്തി തോന്നിയ ചിത്രവും അതായിരുന്നു. കാലടി സർവകാലശാലയിലെ നാടകകളരിയാണ് എന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചത്. യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്തിറങ്ങിയത് മറ്റൊരു ഞാനായിരുന്നെനന്നും ദിലീഷ് പറയുന്നു.
Stories you may Like
- അഭിനയ കുലപതികളുടെ കുടംബത്തിൽ ആദ്യമായി 100 കോടി ക്ലബ്ബിൽ എത്തിയത് ഞാനാണ്
- പോത്തൻകോട് വധശ്രമക്കേസിൽ ഒട്ടകം രാജേഷിന് പ്രൊഡക്ഷൻ വാറണ്ട്
- തലസ്ഥാനത്ത് പൊലീസിന് തലവേദനയായി മാങ്ങാ കേസ്
- പൊലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ മാങ്ങ വാങ്ങി പണം നൽകാതെ കബളിപ്പിച്ചു
- കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചു; ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടി നാട്ടുകാർ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍