ലാഭത്തിനപ്പുറം സമൂഹത്തോട് ഉത്തരവാദിത്തമുള്ള ബിസിനസുകാരെ നിങ്ങൾക്ക് അറിയാമോ? കാമ്പസുകളിൽ വെളിച്ചം പകരുന്ന വിദ്യാർത്ഥികളെയോ? മറുനാടൻ അവാർഡ് നോമിനേഷൻ തുടരുന്നു
തിരുവനന്തപുരം: പോയവർഷത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച പത്ത് പേരെ തെരഞ്ഞെടുക്കാനുള്ള മറുനാടൻ മലയാളിയുടെ ശ്രമത്തിന്റെ ഭാഗമായുള്ള നോമിനേഷനിൽ ഇന്ന് ഏഴാമത്തെയും എട്ടാമത്തെയും പുരസ്കാരങ്ങൾക്കുള്ള നോമിനേഷൻ ക്ഷണിക്കുകയാണ്. ലാഭം ഉണ്ടാക്കുക എന്ന പ്രധാന കർത്തവ്യത്തിനൊപ്പം സമൂഹത്തോടുള്ള കടപ്പാട് കാത്ത് സൂക്ഷിക്കുകയും ബിസിനസ് താല്പര്യങ്ങളോ ബിസിനസുകാരെയോ ആദരിക്കുന്നതാണ് ആദ്യ പുരസ്കാരം ഉപയോഗിക്കുക. വെറും പഠനത്തിൽ മാത്രം ഒതുങ്ങാതെ സമൂഹത്തിൽ പ്രകാശം പരത്താൻ ശ്രമിക്കുന്ന കോളജ് വിദ്യാർത്ഥികളെയോ കോളജിൽ സംഘടനകളെയോ ആദരിക്കുന്നതിനുള്ള എട്ടാമത്തെ പുരസ്കാരം.
- കേരളത്തിൽ ജനസ്വാധീനമുള്ള നേതാവും യുവനേതാവും ആരൊക്കെ? 'മറുനാടൻ അവാർഡ്സ് 2015'ലെ നോമിനേഷനുകൾക്ക് തുടക്കം; കേരളത്തിന്റെ യഥാർത്ഥ നേതാക്കളെ കണ്ടെത്താനുള്ള ഫൈനൽ ലിസ്റ്റിൽ വരാനുള്ള അഞ്ച് പേരെ വീതം നോമിനേറ്റ് ചെയ്യുക
- അന്തസ്സുള്ള സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ ആര്? വ്യത്യസ്ഥമായി ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥനെ അറിയുമോ? മറുനാടൻ അവാർഡിലെ ഈ രണ്ടു വിഭാഗങ്ങളിലേക്കും നോമിനേഷൻ നടത്താം
- ആളും ആരവവും ഇല്ലാതെ പ്രവർത്തിക്കുന്ന നിസ്വാർത്ഥ മനുഷ്യരെ ആദരിക്കാൻ കൈകോർക്കുക; സോഷ്യൽ മീഡിയയിൽ സാമൂഹ്യ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വ്യക്തിയെയും ഗ്രൂപ്പിനെയും ആദരിക്കാം: മറുനാടൻ അവാർഡിന്റെ നോമിനേഷൻ മൂന്നാം ദിവസം ഇങ്ങനെ
ബിസിനസുകളുടെ ആത്യന്തികമായ ലക്ഷ്യം ലാഭം ഉണ്ടാക്കുകയാണ് എന്നതിൽ തെറ്റില്ല. എന്നാൽ ലാഭം ഉണ്ടാക്കാൻ മൂല്യങ്ങൾക്ക് വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുക, തൊഴിലാളികൾക്ക് മികച്ച ശമ്പളവും നയപരമായ ആനുകൂല്യങ്ങളും നൽകുക. സർക്കാരിന് നൽകുന്ന ഫീസുകൾ കൃത്യമായി അടയ്ക്കുക, നികുതി മുടങ്ങാതെ അടയ്ക്കുക. തൊഴിലാളികൾ സംതൃപ്തരായിരിക്കുക, ലാഭ വിഹിതം കൊണ്ട് സമൂഹത്തിന് ഗുണകരമായ കാര്യങ്ങൾ ചെയ്യുക, സോഷ്യൽ റെസ്പോൺസിബിലിറ്റി ഒരു ലക്ഷ്യമായി എടുക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്ന സ്ഥാപനങ്ങളെയോ അവയുടെ നടത്തിപ്പുകാരെയോ ആണ് ഏഴാമത്തെ പുരസ്കാരത്തിന് പരിഗണിക്കുക.
ബിസിനസ് ഭംഗിയായി നടത്തുന്നതിനോടൊപ്പം സാമൂഹ്യ സേവനവും നടത്തുന്ന വ്യവസായികൾ നമുക്കിടയിൽ ഉണ്ട്. ഇങ്ങനെയുള്ള ക്ഷേമ പ്രവർത്തനം നടത്തുന്ന ബിസിനസുകാരിൽ നിന്നും അഞ്ച് പേരെയാണ് ഫൈനൽ ലിസ്റ്റിൽ പെടുത്തുക. വായനക്കാരുടെ വോട്ട് തന്നെയാണ് ഇവിടെയും ഘടകമായി മാറുക. വായനക്കാരിൽ നിന്നും ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിക്കുന്നവരെയാണ് അവസാന അഞ്ചിൽ ഉൾപ്പെടുത്തുക. ഇവരിൽ നിന്നും മറുനാടന്റെ വിദഗ്ധ ടീം അവരുടെ പ്രവർത്തനങ്ങൾ വിലയിലുത്തിയ ശേഷമാകും അന്തിമ വിജയിയെ തിരഞ്ഞെടുക്കുക.
കാമ്പസിലെ താരങ്ങളെ കണ്ടെത്താനുള്ള വോട്ടിംഗാണ് എട്ടാമത്തെ പുരസ്കാരത്തിലൂടെ നടക്കുക. പഠനത്തിന് അപ്പുറം പ്രതിക്ഷ തെളിയിച്ചവ, സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റുന്നവർ, സമൂഹത്തിന് വേണ്ടി വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുന്നവർ തുടങ്ങി വിദ്യാർത്ഥികൾക്കോ സംഘടനകൾക്കോ ആണ് ഈ പുരസ്കാരം നൽകുക. ഇത്തരത്തിൽ പഠനത്തോടൊപ്പം സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന നിരവധി പേർ നമുക്കിടയിൽ ഉണ്ട്.
സോഷ്യൽ മീഡിയയിലെ ഇടപെടലും, കാമ്പസിലെ പൊത അഭിപ്രായവും, നല്ലരാഷ്ട്രീയത്തോടുള്ള ചിന്താഗതിയും എല്ലാം അന്തിമ തിരഞ്ഞെടുപ്പിൽ പരിഗണിക്കും. ചില കാമ്പസുകളിൽ വിപ്ലവത്തിന്റെ പ്രേരകശക്തിയായി പ്രവർത്തിച്ച വിദ്യാർത്ഥികൾ വരെയുണ്ട്. ചിലർ സദ് ഉദ്ദേശത്തോടെയാണ് പ്രവർത്തിച്ചതെങ്കിലും വിവാദങ്ങളിൽ അകപ്പെട്ടവരുമുണ്ട്. ഇത്തരക്കാരെ കുറിച്ച് നോമിനേഷൻ ലഭിച്ചാൽ വിദ്യാഭ്യാസ-സാമൂഹ്യ രംഗത്തെ വിദഗ്ധ വ്യക്തിത്വങ്ങളുടെ അഭിപ്രായമാകും മറുനാടൻ തേടുക. ഇവരുടെ കൂടി വിലയിരുത്തൽ പരിണഗിച്ചാകും എട്ടാമത്തെ പുരസ്ക്കാരം പ്രഖ്യാപിക്കുക.
ഓരോ വിഭാഗത്തിലും അഞ്ച് പേരെ വീതമാണ് ഫൈനൽ ലിസ്റ്റിലേയ്ക്ക് തെരഞ്ഞെടുത്ത് വോട്ടിംഗിന് വിടുക. ഇങ്ങനെ അഞ്ച് പേരിൽ നിന്നും ഏറ്റവും കൂടുതൽ വോട്ട് നേടുന്ന ഒരാൾ ജേതാവാകും. ആകെ പത്ത് പുരസ്കാരങ്ങൾ ആണ് നൽകുക. ഒൻപതാമത്തെയും പത്താമത്തെയും പുരസ്കാരത്തിന്റ വിവരങ്ങൾ നാളെ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച മുതൽ ആണ് വോട്ടെടുപ്പ് നടക്കുക. നേരത്തെ കേരളത്തിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാവ്, യുവനേതാവ് എന്നീ നോമിനേഷനാണ് ആദ്യം ക്ഷണിച്ചിരുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ മികച്ച ഉദ്യോഗസ്ഥരുടെ നോമിനേഷനുകളും ക്ഷണിച്ചു. ഐഎഎസ്/ഐപിഎസ് കാറ്റഗറിയിൽ വരുന്ന ഉദ്യോഗസ്ഥരിൽ നിന്നും മികച്ചവരെ കണ്ടെത്തി ഒരു അവാർഡ് നൽകുമ്പോൾ മറ്റ് അവാർഡ് ക്ലാർക്ക് തസ്തികയിൽ അടക്കം താഴേക്കിടയിലുള്ള ഉദ്യോഗസ്ഥർക്ക് വേണ്ടിയും മറുനാടൻ അവാർഡു നൽകുന്നുണ്ട്. മികച്ച സാമൂഹ്യ പ്രവർത്തകനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റിനുമുള്ള പുരസ്ക്കാരങ്ങളുടെ നോമിനേഷനുകളും ക്ഷണിച്ചിരുന്നു.
ഇതിന് ശേഷമാണ് ഇപ്പോൾ മാതൃകാ ബിസിനസുകാരനെയും കാമ്പസുകളിൽ വെളിച്ചം വീശുന്ന വിദ്യാർത്ഥിയെയും കണ്ടെത്താൻ ഒരുങ്ങുന്നത്. ഈ രണ്ട് വിഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച ആറ് പുരസ്കാരങ്ങൾക്ക് ആരെ വേണമെങ്കിലും നോമിനേറ്റ് ചെയ്യാം. നിങ്ങളുടെ നോമിനേഷനുകൾ [email protected] എന്ന വിലാസത്തിലേയ്ക്ക് അയയ്ക്കുക.
Stories you may Like
- സംഘടനക്കുള്ളിൽ പൊരുതുന്നത് ചാനലുകളിൽ പാർട്ടിക്ക് വേണ്ടി വാദിക്കുന്ന യുവ നേതാക്കൾ
- പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് :എൽഡിഎഫ് 12-ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും
- ഇലോൺ മസ്കിന്റെ ജീവചരിത്രം വെള്ളിത്തിരയിൽ
- ഓസ്കർ നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു
- നാടാർ സർവീസ് ഫെഡറേഷൻ ഒരു രാഷ്ട്രീയ പാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍