കരീബിയൻ കടലിൽ സ്വകാര്യ ദ്വീപും അത്യാഡംബര കപ്പലും സ്വന്തമാക്കി സുഖിച്ചു ജീവിച്ച നേതാവ്; ലോകത്തിലെ ധനികരായ 10 രാഷ്ട്രത്തലവന്മാരിൽ ഒരാളെന്ന് പറഞ്ഞത് ഫോബ്സ് മാഗസിൻ; ക്യൂബൻ വിപ്ലവ നായകനെ കുറിച്ച് പാശ്ചാത്യ മാദ്ധ്യമങ്ങൾ മെനഞ്ഞ കഥകൾ ഇങ്ങനെ
മറുനാടൻ ഡെസ്ക്
ഹവാന: അമേരിക്കയിലെ ഫ്ളോറിഡയിൽ നിന്ന് 216 കി.മീ തെക്കായിട്ടാണ് ക്യൂബ സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്താണെങ്കിലും യു.എസും ക്യൂബയും മാനസികമായി കോടിക്കണക്കിന് മൈലുകൾ അകലമുണ്ട്. മുതലാളിത്ത രാജ്യവും അർക്ക് ഒരിക്കലും ദഹിക്കാത്ത കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായിരുന്നു എന്നും ഫിദലിനെ ശത്രുപക്ഷത്തു നിർത്താൻ അമേരിക്കയെ പ്രേരിപ്പിച്ചത്. പാശ്ചാത്യ ലോകത്തുനിന്നും ക്യൂബയെ എന്നും അങ്കിൾസാം ഒറ്റപ്പെടുത്തി നിർത്തുന്ന ശൈലിയാണ് സ്വീകരിച്ചു പോന്നത്. ക്യൂബയെ സാമ്പത്തികമായി തളർത്താൻ അതിന്റെ പിറവി മുതൽ തന്നെ യുഎസ് കൊണ്ടുപിടിച്ച ശ്രമങ്ങളാരംഭിച്ചിരുന്നു. സോവിയറ്റ് യൂണിയനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പെട്രോളിയം നിരസിക്കാൻ ക്യൂബയിലെ ഓയിൽ റിഫൈനറികളോട് യുഎസ് ആവശ്യപ്പെട്ടു.
ക്യൂബയുടെ ജീവനാഡിയായ പഞ്ചസാര വ്യവസായത്തിനും യു.എസ്. പ്രശ്നങ്ങൾ സൃഷ്ടിച്ചു. ബേ ഓഫ് പിഗ്സ് ആക്രമണം, ക്യൂബൻ മിസൈൽ പ്രതിസന്ധി എന്നിവ ഇരു രാഷ്ട്രങ്ങളെയും കൂടുതൽ അകറ്റി. 1961 ജനവരിയിൽ യു.എസുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ക്യൂബ വിച്ഛേദിച്ചു. ഹവാനയിലെ യുഎസ് എംബസിയിലെ ജീവനക്കാരോട് രാജ്യം വിടാനും കാസ്ട്രോ ആവശ്യപ്പെട്ടു. 1962ൽ ക്യൂബക്കെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തി. ഈ ഉപരോധം കൊച്ചു ക്യൂബയെ വല്ലാതെ തളർത്തി. കാസ്ട്രോയെ വധിക്കാൻ അമേരിക്കയുടെ ഭാഗത്തുനിന്ന് നിരവധി ശ്രമങ്ങളുണ്ടായി. ഇങ്ങനെ എന്നും അമേരിക്കയുടെ കണ്ണിലെ കരടായിരുന്ന ഫിദൽ കാസ്ട്രോയെക്കുറിച്ച് പാശ്ചാത്യ മാദ്ധ്യമങ്ങൾ എന്നും കഥകൾ മെനഞ്ഞിരുന്നു. അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തിലായിരുന്നു ഇത്തരം കഥകൾ പാശ്ചാത്യ മാദ്ധ്യമങ്ങൾ പെടച്ചുവിട്ടത്.
ഫിദലിനെ മയക്കുമരുന്ന് മാഫിയയുടെ തലവനായും മറ്റും ചിത്രീകരിച്ചിട്ടുണ്ട് മാദ്ധ്യമങ്ങൾ. ഇപ്പോൾ മറ്റൊരു ഇംഗ്ലീഷ് മാദ്ധ്യമം വെളിപ്പെടുത്തുന്നത് ക്യൂബൻ ജനത ദാരിദ്ര്യത്തിൽ പെട്ട് ഉഴറുമ്പോഴും ആഡംബരത്തിൽ സുഖിച്ചു ജീവിച്ച നേതാവാണ് കാസ്ട്രോ എന്നാണ്. അദ്ദേഹത്തിന്റെ മുൻ ബോഡിഗാർഡാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഫിദലിന്റെ മുൻ ബോഡിഗാർഡായിരുന്ന ജുവാൻ റെയ്നാൾഡോ സാഞ്ചസ് എന്നായാൾ എഴുതി പുസ്തകത്തിലാണ് കാസ്ട്രോ രാജാവിനെ പോലെ ജീവിച്ച വ്യക്തിയാണെന്ന് ആരോപിക്കുന്നത്. ദ ഡബിൾ ലൈഫ് ഓഫ് ഫിദൽ കാസ്ട്രോ എന്നാണ് പുസ്തകത്തിന്റെ പേര്.
പുസ്തകത്തിൽ ഫിദലിനെ കുറിച്ച് പറയുന്ന അദ്ദേഹം അത്യാഡംബര പ്രിയനും കോടാനുകോടികളുടെ സ്വത്തിന്റെ ഉടമ ആണെന്നുമാണ്. ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായി തുടരുമ്പോഴും എല്ലാവരുടെയും കണ്ണുവെട്ടിച്ചാണ് അദ്ദേഹം ആഡംബര ജീവിതം നയിച്ചിരുന്നതെന്നും ജുവാൻ പുസ്തകത്തിൽ ആരോപിക്കുന്നു. അത്യാഡംബര സൗകര്യങ്ങൾ ഒരുക്കിയ കായോ പിരേഡ എന്ന പേരിൽ ഒരു ദ്വീപും അവിടെ ഒരു ഫ്ളോട്ടിങ് റസ്റ്റോറന്റും കാസ്ട്രോയ്ക്ക് ഉണ്ടായിരുന്നു എന്നാണ് പറയുന്ന്ത. ഹെലിപ്പാഡ് അടക്കം എല്ലാ സൗകര്യങ്ങളും ഉള്ള ആഡംബര റസ്റ്റോറന്റിലായിരുന്നു ക്യൂബൻ വിപ്ലവ നേതാവ് ഒരുകാലത്ത് ജീവിച്ചിരുന്നതെന്നും സാഞ്ചസ് വെളിപ്പെടുത്തുന്നു.
അദ്ദേഹത്തോടെ വളരെ അടപ്പമുള്ളവർക്ക് മാത്രമേ സൗത്ത് ഹവാനയിലുള്ള ഈ ആഡംബര കേന്ദ്രത്തെ കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. ഭാര്യയും അഞ്ച് മക്കളും അടക്കമായിരുന്നു അദ്ദേഹം ഇവിടെ ചിലവഴിച്ചിരുന്നത്. ഈസ്റ്റ് ജർമ്മൻ നേതാവായിരുന്ന എറിക് ഹോണോക്കർ ഈ ദ്വീപ് സന്ദർശിച്ചിട്ടുണ്ടെന്നും സാഞ്ചസ് തന്റെ പുസ്തകത്തിൽ കുറിക്കുന്നു. 17 വർഷത്തോളം ഫിദൽ കാസ്ട്രോയുടെ ബേഡിഗാർഡായിരുന്നു സാഞ്ചസ്.
അമേരിക്കൻ ചാരസംഘടനയുടെ കണ്ണ് വെട്ടക്കാനും ഈ ദ്വീപിലൂടെ അദ്ദേഹത്തിന് സാധിച്ചുവെന്നാണ് പുസ്തകത്തിൽ പറയുന്നത്. സ്വന്താമായി ആത്യാഡംബര നൗകയും ക്യൂബൻ വിപ്ലവ നേതാവ് നിർമ്മിച്ചു. ഫിദൽ കാസ്ട്രോക്ക് സ്വന്തമായി അക്വാർമ 2 എന്ന ആഡംബര കപ്പലുണ്ട് കരീബിയൻ കടലിൽ സ്വകാര്യ ദീപും അദ്ദേഹത്തിനുണ്ടെന്നായിരുന്നു മാദ്ധ്യമങ്ങൾ മെനഞ്ഞ കഥകൾ. ബാർ സൗകര്യവും അടക്കം എല്ലാവിധ സംവിധാനങ്ങളും ഇവിടെ ഉണ്ടായിരുന്നു. വിപ്ലവത്തെ കുറിച്ച് ഉഗ്രപ്രസംഗം നടത്തുമ്പോഴും അത് സാധ്യമല്ലെന്ന് അദ്ദേഹത്തിന് തന്നെ അറിയാമായിരുന്നു എന്നും സാഞ്ചസ് ആരോപിക്കുന്നു. പൊതുജനം അറിയാത്ത വിധത്തിൽ പലയിടത്തും കാസ്ട്രോയ്ക്ക് സ്വത്തുക്കൾ ഉണ്ടെന്നുമാണ് സാഞ്ചസിന്റെ ആരോപിച്ചിരുന്നത്.
ഇതുകൊണ്ട് മാത്രം നിന്നില്ല ഫിദലിനെ കുറിച്ചുള്ള അപസർപ്പക കഥകൾ 2006ൽ ലോകത്തിലെ ധനികരായ 10 രാഷ്ട്രത്തലവന്മാരിൽ ഒരാളെന്ന് ഫോബ്സ് കാസ്ട്രോയെ പ്രഖ്യാപിച്ചിരുന്നു. പൊതുഉടമസ്ഥതയിലുള്ള കമ്പനികളിൽ നിന്നുള്ള ലാഭം ഉപയോഗിച്ചാണ് കാസ്ട്രോയുടെ ആഡംബര ജീവിതം എന്നായിരുന്നു ഫോബ്സ് പറഞ്ഞത്. എന്നാൽ ഫിദൽ ഈ വിവരങ്ങൾ നിഷേധിച്ചിരുന്നു. ഇങ്ങനെ ഫിദൽ കാസ്ട്രോയെ കുറിച്ച് മാദ്ധ്യമങ്ങൾ എന്നും കഥകൾ മെനഞ്ഞിരുന്നു. എന്നാൽ അപ്പോഴൊന്നും ക്യൂബൻ ജനതയ്ക്ക് അദ്ദേഹത്തിലുള്ള വിശ്വാസം തകർന്നില്ല.
ലോകമെങ്ങുമുള്ള ഇടതുപക്ഷ പ്രവർത്തകർക്ക് ചെറുത്തു നിൽപിന്റെ ആൾരൂപമായിരുന്നു അദ്ദേഹം. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ പ്രതീകമായിരുന്നു ഫിദൽ. അമേരിക്കയെന്ന ലോകശക്തിയുടെ കുത്സിത നീക്കങ്ങളിൽ തകരാത്ത ആത്മവീര്യം. പക്ഷേ, അമേരിക്കൻ മാദ്ധ്യമങ്ങളിൽ നിറയുന്ന കാസ്ട്രോ ക്രൂരനായ ഏകാധിപതിയാണ്. ജനാധിപത്യ വിരുദ്ധൻ അതിസമ്പന്നനായ ഭരണത്തലവൻ. അതേസമയം പാശ്ചാത്യ മാദ്ധ്യമങ്ങൾ മെനഞ്ഞ കഥകൾക്ക് അപ്പുറത്താണ് ഫിദൽ എന്നാണ് അദ്ദേഹത്തിന്റെ ആത്മകഥ തയ്യാറാക്കിയ റമോണെറ്റ് എന്ന രചയിതാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുസ്തകത്തിന്റെ മുഖമുരയിൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കു സശ്രദ്ധം ചെവികൊടുക്കുന്നയാൾ, ഏറെക്കുറെ ലജ്ജാലു, മൃദുഭാഷി. എന്നാൽ തീരുമാനങ്ങളിൽ വിട്ടു വീഴ്ചയില്ല. കാര്യം നിസ്സാരമാണെങ്കിൽ പോലും അന്തിമ തീരുമാനം കാസ്ട്രോയുടേതാകും. പട്ടാളക്കാരന്റെ കാർക്കശ്യവും സന്ന്യാസത്തിന്റെ ലാളിത്യവും നിറഞ്ഞ ജീവിതം. ആഡംബരങ്ങൾ അന്യം. തികഞ്ഞ ആരാധനയോടെയാണ് ഈ വിദേശ പത്രപ്രവർത്തകൻ കാസ്ട്രോയെ കാണുന്നത്. വെറുമൊരു പത്രപ്രവർത്തകനല്ല, ഒരു ഇടതു ചിന്തകൻ കൂടിയാണദ്ദേഹം. ഇടതു നിലപാടുകളുള്ള 'ലേ മോണ്ടെ ഡിപ്ലോമാറ്റിക്ക് ' എന്ന ഫ്രഞ്ചു മാസികയുടെ പത്രാധിപരാണ് ഈ സ്പെയിൻകാരൻ. വേൾഡ് സോഷ്യൽ ഫോറം സംഘടിപ്പിക്കുന്നതിനു നേതൃത്വം നൽകിയയാൾ. മീഡിയാ വാച്ച് എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകൻ. തന്റെ ജീവിത കഥയെഴുതാൻ പറ്റിയ ആൾ റമോണെറ്റ് തന്നെയെന്ന് കാസ്ട്രോ ഉറപ്പിച്ചത് വെറുതെയല്ല.
കാസ്ട്രോയുടെ ജീവിതകഥ തയ്യാറാക്കാൻ ലാറ്റിനമേരിക്കയിലെ സമുന്നത സാഹിത്യകാരന്മാർ തന്നെ തയ്യാറാവുമായിരുന്നു. ക്യൂബയിൽ തന്നെ അതിനു പറ്റിയ പത്രപ്രവർത്തകരുണ്ടായിരുന്നു. പക്ഷേ, തന്റെ ജീവിതകഥ യൂറോപ്പിലും അമേരിക്കയിലുമെത്തണമെങ്കിൽ, അതിനു വിശ്വാസ്യത വേണമെങ്കിൽ അതു തയ്യാറാക്കുന്നത് ഒരു യൂറോപ്യനായിരിക്കണമെന്ന് കാസ്ട്രോക്കറിയാമായിരുന്നു. തെക്കെ അമേരിക്കയല്ല, വടക്കേ അമേരിക്കയാണ് കാസ്ട്രോയുടെ ജീവിതമറിയേണ്ടതെന്നാണ് അദ്ദേഹം ധരിച്ചത്. എന്നാൽ, പാശ്ചാത്യ മാദ്ധ്യമങ്ങൾ തുടർന്നും കാസ്ട്രോയെ കുറിച്ച് അപവാദങ്ങൾ എഴുതുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്