ഓലയിട്ട ഒറ്റമുറി വീട്ടിൽ നിന്ന് മുന്നോട്ടു വന്നത് ഇല്ലായ്മകളോട് പടപൊരുതി; ഒരു നൂറു രൂപ കയ്യിൽ വന്നാൽ അത് ആദ്യം എത്തിക്കുക ദാരിദ്ര്യം നിറഞ്ഞ വീടുകളിൽ; ഒൻപത് മക്കളുണ്ടായിട്ടും രണ്ടു പേരെ കൂടി ദത്തെടുത്ത നന്മയുടെ ആൾരൂപം; വീട് വെച്ച് നൽകിയും പഠനച്ചെലവ് വഹിച്ചും കണ്ണന്താനത്തിന്റെ അമ്മ അത്താണിയായത് നിരവധി പേർക്ക്; ഡൽഹി എയിംസിൽ വിട പറഞ്ഞത് മണിമലയിലെ കാരുണ്യത്തിന്റെ ആൾരൂപം; ബ്രിജീത ജോസഫ് ഇനി ഓർമ്മ
എം മനോജ് കുമാർ
കോട്ടയം: കാരുണ്യത്തിന്റെ ആൾരൂപമായാണ് മുൻ കേന്ദ്രമന്ത്രിയും ബിജെപി രാജ്യസഭാംഗവുമായ അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജീത ജോസഫ് അറിയപ്പെട്ടത്. ഇപ്പോൾ അൽഫോൻസ് കണ്ണന്താനത്തിന്റെ ഡൽഹിയിൽ വീട്ടിൽ നിന്നും ബ്രിജീത ജീവിതത്തോട് ഗുഡ്ബൈ പറഞ്ഞു പോകുമ്പോൾ കോട്ടയത്ത് മണിമലക്കാരുടെ ദുഃഖം കൂടി അണപൊട്ടുകയാണ്. മണിമലയിലെ ധനസ്ഥിതി മോശമായ പല കുടുംബങ്ങൾക്കും ഒരു കാലത്ത് അത്താണിയായിരുന്നു ബ്രിജീത. സഹായം തേടി ബ്രിജീതയെ സമീപിച്ച ഒരാൾക്കും പോലും മനസ് വിഷമിച്ച് മണിമലയിലെ വീട്ടിൽ നിന്നും പടിയിറങ്ങേണ്ടി വന്നിട്ടില്ല. ഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിട്ട്യുട്ടിൽ നിന്നും ബ്രിജീതയുടെ മരണവാർത്ത കോട്ടയത്തേക്ക് എത്തുമ്പോൾ ഈ വിയോഗത്തിന്റെ ദുഃഖം കണ്ണന്താനം കുടുംബത്തിന്റെത് മാത്രമല്ലാതായി മാറുന്നത് ഈ നല്ല മനസ് കാരണമാകുന്നത്.
ബ്രിജീതയെപോലെ സഹായ മനസുള്ള ഒരാൾ ഇനി ജനിക്കില്ലെന്നാണ് മണിമലക്കാർ മറുനാടനോട് പറഞ്ഞത്. ഒരു നൂറു രൂപ കയ്യിൽ വന്നാൽ ബ്രിജീത ആദ്യം ആലോചിക്കുക പണത്തിനു ബുദ്ധിമുട്ടുന്ന മണിമലയിലെ ചിലരുടെയെങ്കിലും മുഖമാകും. ഈ പണം അവർക്ക് ഏൽപ്പിച്ചാൽ മാത്രമേ ബ്രിജീതയ്ക്ക് സമാധാനം ആകുമായുന്നുള്ളൂ. അനേകം വിദ്യാർത്ഥികളുടെ പഠനച്ചെലവ് ആണ് ബ്രിജീത നോക്കിനടത്തിയ്ത്. നിരവധി പേർക്കു വീടുകൾ വച്ചുനൽകുകയും ചെയ്തിട്ടുണ്ട്. ബ്രിജീതയെ ഈ രീതിയിൽ മനസിലാക്കിയതിനാൽ ആർക്കും ബ്രിജീതയുടെ രീതികളിൽ അത്ഭുതം തോന്നിയിരുന്നുമില്ല. അതുകൊണ്ട് തന്നെ അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മയുടെ വിയോഗ വാർത്ത ഒരു നോവായി തന്നെയാണ് മണിമലയിൽ പടരുന്നത്.
ഡൽഹിയിൽ സുഖമില്ലാത്ത നാളുകളിൽ ആദ്യം കൊറോണ പോസിറ്റീവ് ആയിരുന്നു തൊണ്ണൂറു വയസുണ്ടായിരുന്ന ബ്രിജീത. പിന്നീടുള്ള പരിശോധനയിൽ നെഗറ്റീവും ആയി. പക്ഷെ കൊറോണ ആരോഗ്യ സ്ഥിതിയെ കവർന്നെടുത്തപ്പോൾ വന്ന ന്യൂമോണിയെ തുടർന്നുള്ള പ്രശ്നങ്ങളാണ് ബ്രിജീതയുടെ ജീവനെടുത്തത്. പതിനൊന്നു മക്കളുടെയും വീടുകളിൽ മാറി മാറി താമസിക്കുന്നതായിരുന്നു ബ്രിജീതയുടെ രീതി. പ്രായം ബ്രിജീതയ്ക്ക് ഒരിക്കലും തടസവുമായിരുന്നില്ല. മക്കളെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കാൻ മക്കൾക്ക് തിടുക്കവുമായിരുന്നു. പ്രായത്തിന്റെ പ്രശ്നങ്ങൾ ബ്രിജീതയെ തളർത്തിയുമില്ല. എപ്പോഴും ഊർജ്ജ്വസ്വലയായിരുന്നു ഇവർ. ഈ ഊർജ്വസ്വലത ബ്രിജീത എത്തുമ്പോൾ ആ വീടുകളിൽ കൂടി പടരുമായിരുന്നു. കുടുംബത്തെ ആഹ്ലാദഭരിതമാക്കുന്ന ബ്രിജീതയുടെ രീതികൾ തന്നെയാണ് ഓരോ മക്കളെയും ബ്രിജീതയെ തങ്ങളുടെ വീടുകളിൽ എത്തിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്. ലോക്ക് ഡൗൺ വരുന്നതിനു മുൻപാണ് ബ്രിജീത കണ്ണന്താനത്തിന്റെ ഡൽഹിയിലെ വീട്ടിലേക്ക് പോകുന്നത്. മക്കളിൽ ഒരു പിടി ഇഷ്ടം അധികമുണ്ടായിരുന്ന പ്രിയ മകന്റെ അടുത്ത് നിന്നുമാണ് ബ്രിജീത ഇപ്പോൾ ജീവിതത്തിൽ നിന്നും വിടപറഞ്ഞു പോകുന്നതും.
കോട്ടയം മണിമലയിലെ ഒറ്റമുറി വീട്ടിൽ നിന്നാണ് ജോസഫ് കണ്ണന്താനന്താനവും ഭാര്യ ബ്രിജീതയും പടപൊരുതി മുന്നോട്ടു വന്നത്. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം മണിമലയിൽ അദ്ധ്യാപകനായി മാറുകയായിരുന്നു ജോസഫ് കണ്ണന്താനം. ബ്രിജീത കഴിഞ്ഞത് വീട്ടമ്മയായും. ദാരിദൃത്തിൽ കഴിയുകയും ദാരിദ്ര്യത്തിൽ നിന്നും നീന്തിക്കയറുകയും ചെയ്തിരുന്ന വേളയിൽ ബ്രിജീത മുറുക്കിപ്പിടിച്ചത് സഹായ മനസ്ഥിതിയായിരുന്നു. വീട്ടിലെ സ്ഥിതി ഈ കാര്യത്തിൽ ബ്രിജീത നോക്കിയിരുന്നില്ല. ആരെങ്കിലും സഹായം ചോദിച്ച് വന്നാൽ വീട്ടിലുള്ളത് എന്താണോ അത് വരുന്നവർക്ക് നൽകുമായിരുന്നു. പണമോ, വസ്ത്രമോ, ഭക്ഷണമോ എന്ന കണക്കൊന്നും ബ്രിജീത നോക്കിയില്ല. ഈ മനസ്ഥിതി മനസിലാക്കി ജോസഫ് കണ്ണന്താനം ഭാര്യയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയാണ് നൽകിയിരുന്നത്. ഒമ്പത് മക്കൾ ഉള്ളപ്പോൾ തന്നെയാണ് രണ്ടു മക്കളെക്കൂടി ദത്തെടുക്കാനുള്ള നല്ല മനസ് ഇവർ പുറത്തെടുത്തത്. അതും കോട്ടയത്ത് നിന്നല്ല ഈ രണ്ടു പേരെയും ദത്തെടുത്തത് കോഴിക്കോട് നിന്നുമാണ്.
ബ്രിജീതയുടെ ഒരു സഹോദരി കോഴിക്കോടുണ്ടായിരുന്നു. ഇവരാണ് കോഴിക്കോട് ഒരു ഓർഫനേജിൽ കഴിഞ്ഞിരുന്ന രണ്ടു കുട്ടികളുടെ കാര്യം ബ്രിജീതയോട് പറയുന്നത്. ബ്രിജീതയുടെ മൂത്ത മകൾ ജോളിക്ക് ശേഷം പിറന്ന ഒരു കുട്ടി അസുഖത്തെതുടർന്ന് മരിച്ചിരുന്നു. അപ്പോഴാണ് സഹോദരി ഓർഫനേജിലെ കുട്ടികളുടെ കാര്യം പറയുന്നത്. അങ്ങനെയാണ് രണ്ടു കുട്ടികളെയും ബ്രിജീത ദത്തെടുത്തത്. ഇപ്പോൾ മണിമല കുടുംബ വീടിനു സമീപത്ത് തന്നെ താമസിക്കുന്ന പോളും കോഴിക്കോടുള്ള മിനിയുമാണ് ഈ രണ്ടു പേർ. മിനിയും പോളും മണിമല വീട്ടിലാണ് കഴിഞ്ഞിരുന്നത്. പോൾ മണിമല തന്നെ തുടർന്നപ്പോൾ മിനിയെ കോഴിക്കോടുള്ള സഹോദരിയുടെ മേൽനോട്ടത്തിലാണ് പിന്നീട് വിട്ടത്. എല്ലാ സഹായങ്ങളും നൽകി തനിക്കുള്ള ഒമ്പത് മക്കളെപ്പോലെ തന്നെയാണ് ബ്രിജീത ഇവരെയും നോക്കിയത്. ഈ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ബ്രിജീത ചെയ്തിരുന്നില്ല. മൂത്ത മകൾ ജോളിക്ക് ജോലി കിട്ടുന്ന വേളയിലാണ് ഇല്ലായ്മയിൽ നിന്നും ഈ കുടുംബം കരകയറി തുടങ്ങിയത്. പക്ഷെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വീട്ടിലെ ദാരിദ്രമോ ഇല്ലായ്മയോ ഒന്നും ജീവിതത്തിൽ ഒരിക്കലും ബ്രിജീത പരിഗണിച്ചിരുന്നില്ല. കുടുംബം സാമ്പത്തികമായി അഭിവൃദ്ധിപ്പെട്ടതോടെ ബ്രിജീതയുടെ സഹായ മനസ്ഥിതിയും കൂടി. ഇല്ലായ്മയിൽ കഴിഞ്ഞിരുന്ന ഒട്ടുവളരെ ആളുകളാണ് ബ്രിജീതയുടെ സഹായങ്ങൾ സ്വീകരിച്ച് നിറഞ്ഞ മനസോടെ ഈ വീട്ടിൽ നിന്നും പടിയിറങ്ങിയത്.
രണ്ടു പതിറ്റാണ്ട് മുൻപ് ജോസഫ് കണ്ണന്താനം വിടവാങ്ങി. അതിനു ശേഷവും താൻ പിന്തുടർന്ന പോന്ന പാതയിൽ ഒരു മാറ്റവും ബ്രിജീത വരുത്തിയില്ല. മറ്റു മക്കൾ എല്ലാം സാമ്പത്തികമായി ഉന്നതിയിലെത്തുകയും അൽഫോൻസ് കണ്ണന്താനത്തിനു ഐഎഎസ് ലഭിക്കുകയും ഒക്കെ ചെയ്തപ്പോൾ പഴയ ഇല്ലായ്മകളിൽ നിന്നെല്ലാം കുടുംബം കരകയറുകയും ചെയ്തു. പക്ഷെ ബ്രിജീത ബ്രിജീതയായി തന്നെ തുടരുകയും ചെയ്തു. ആനിക്കാട് ഇല്ലിക്കൽ കുടുംബാംഗമാണ് ബ്രിജീത. സംസ്കാരം പിന്നീട് സ്വദേശമായ മണിമലയിൽ തന്നെ നടത്തും.
മക്കൾ: ജോളി (ബംഗളൂരു), മേഴ്സി (ജർമനി), അൽഫോൻസ് (ഡൽഹി), സിസി (കാഞ്ഞിരപ്പള്ളി), സോഫി (അമേരിക്ക), രാജു (മണിമല), റോയി (തിരുവനന്തപുരം), ഫാ. ജോർജ് (ക്ലരീഷ്യൻ സഭാംഗം, ബംഗളൂരു), പ്രീത (ചാലക്കുടി). ഇതിൽ പോൾ (മണിമല), മിനി (കോഴിക്കോട്) എന്നിവർ ദത്തുമക്കളാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍