വീടോ ഫ്ളാറ്റോ വാങ്ങിയാൽ നിങ്ങളുടെ ഭാവന ഉപയോഗിച്ച് കുളമാക്കരുതേ; ഫർണിച്ചർ വാങ്ങുന്നത് മുതൽ ലൈറ്റ് ഫിറ്റ് ചെയ്യുന്നത് വരെ ചെയ്യാൻ പഠിച്ചവരെ ഏൽപ്പിക്കൂ; വീടുവാങ്ങുമ്പോൾ ഏറെ പേരും Bella N Decorറിനെ ഓർക്കുന്നത് എന്തുകൊണ്ട് ?
മാർക്കറ്റിങ് ഫീച്ചർ
ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സ്വപ്നം എന്താണ്? അതുമല്ലെങ്കിൽ ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ ബാധ്യത എന്താണ്? സംശയം വേണ്ട, സ്വന്തമായി ഒരു വീടു വാങ്ങുക എന്നതു തന്നെ. വാടക വീടുകളിൽ ആരംഭിക്കുന്ന ജീവിതം യഥാർഥത്തിൽ തുടങ്ങുന്നത് സ്വന്തം വീട്ടിലേക്ക് മാറുമ്പോൾ ആണ്. ജോലി ചെയ്ത് മിച്ചം വച്ചും, ലോൺ എടുത്തും വാങ്ങുന്ന സ്വന്തം വീട്ടിലേക്കുള്ള പ്രവേശനം ആരാണ് ഇഷ്ടപ്പെടാത്തത്.
ഫ്ളാറ്റ് വാങ്ങിയാലും വീടു പണിതാലും നിങ്ങൾക്ക് ലഭിക്കുന്നത് വെറും അടിസ്ഥാന ജോലികൾ പൂർത്തിയാക്കിയ കെട്ടിടം മാത്രമാണ്. അത് വീടാവുന്നത് നിങ്ങളുടെ ഇഷ്ടത്തിനും സന്തോഷത്തിനും അനുസൃതമായി ഫർണിച്ചറുകൾ മുതലുള്ള വസ്തുക്കൾ കയറിക്കഴിയുമ്പോൾ ആണ്. ലൈറ്റ് ഫിറ്റിങ്ങുകൾ മുതൽ വീടിനെ വീടാക്കി മാറ്റുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ട്. നിങ്ങളുടെ ഭാവനയും ആർട്ടിടെക്കിന്റെ അറിവും ഇന്റീരിയർഡ ഡിസൈൻ അറിയുന്നവരുടെ പ്രായോഗിക ജ്ഞാനവുമൊക്കെ തമ്മിൽ ഒരുപാട് അകലമുണ്ട്. ഈ അകലം വേണ്ടത്ര പാലിക്കപ്പെടുകയാണെങ്കിൽ നിങ്ങൾ വാങ്ങപന്ന കെട്ടിടം ഒരു കെട്ടിടമായി തന്നെ തുടരും.
ഈ സാധ്യത മനസ്സിലാക്കിക്കൊണ്ടാണ് എറണാകുളത്തെ ഏറ്റവും വലിയ ഇന്റീരിയർ ഡിസൈൻ സംരംഭമായ സ്ഥാപനമായ Bella N Decor വിപണിയിൽ ഇറങ്ങിയത്. യൂറോപ്പിലേയും അമേരിക്കയിലേയും യൂറോപ്യൻ രാജ്യങ്ങളിലേയും വീടുകളുടെ ഇന്റീരിയർ ഡിസൈൻ പഠിച്ചായിരുന്നു തുടക്കം. ഇന്ത്യയിൽ വൻകിട നഗരങ്ങളിൽ സമ്പന്നരുടെ വീടുകളുടെ ഇന്റീരിയർ എങ്ങനെ ചെലവ് കുറഞ്ഞ മാതൃകയിൽ എങ്ങനെ പുനരാവിഷ്കരിക്കാം എന്നതിൽ Bella N Decor ടീം പ്രത്യേക ഗവേഷണം തന്നെ നടത്തി. സാധാരണക്കാർറെ ബഡ്ജറ്റിൽ ഒതുങ്ങുന്ന അതേ സമയം ഭോഷ് ലുക്ക് ഫീൽ ചെയ്യുന്ന മാതൃകയാണ് ഇവർ പിൻതുടരുന്നത്. പ്രവാസികളായ മലയാളികൾ വീടുപണിയാൻ തീരുമാനിച്ചാൽ ആദ്യം ആലോചിക്കുന്നത് Bella N Decor ആയത് അതുകൊണ്ട് തന്നെയാണ്.
എത്ര ചുരുങ്ങിയ ബജറ്റിലും ഭംഗിയായി വീട് ഇന്റീരിയർ ചെയ്യാൻ സാധിക്കും എന്നതാണ് Bella N Decorന്റെ പ്രത്യേകത. ഓരോ ഉപഭോക്താവിന്റെയും ഇഷ്ടങ്ങൾ അറിഞ്ഞാണ് ഇവരുടെ പ്രവർത്തനം.നാട്ടിൽ ഒരു വീടുവെക്കണമെന്ന് ആഗ്രഹിക്കുന്ന പ്രവാസികൾക്ക് എല്ലാ സഹായവും Bella N Decorൽ നിന്നുമുണ്ട്. വീടുകൾക്ക് പുറമേ കോർപ്പറേറ്റ് ഓഫീസുകളും കൊമേഴ്സ്യൽ സെക്ടറുൾക്കുമൊക്കെ ഇവരുടെ സേവനമുണ്.
ബെല്ലയെ തേടി നിങ്ങൾക്ക് കൊച്ചിയും കോഴിക്കോട്ടും ഒന്നും തിരക്കി പോകേണ്ടെന്നതാണ് മറ്റൊരു പ്രത്യേതക. നിങ്ങളുടെ സ്ഥലം എവിടെയാണോ അവിടെ ഒക്കെ ഓടി എത്താൻ ബെല്ലക്ക് ഇപ്പോൾ സംവിധാനം ഉണ്ട്. ഒരു കസ്റ്റമറെ ലഭിച്ചാൽ അവരിലൂടെ അനേകം കസ്റ്റമേഴ്സിനെ ലഭിക്കുന്ന ബെല്ല കേരളത്തിലെ എല്ലാ നഗരങ്ങളിലും ഇപ്പോൾ നിറസാന്നിധ്യമായി കഴിഞ്ഞിരിക്കുന്നു. ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സർവീസ് ബെല്ല എൻ ഡെക്കോറെ മെച്ചപ്പെട്ട സേവനദാതാക്കളായി മാറ്റിയിരിക്കുകയാണ്. വിശദമായ വിവരങ്ങൾ അറിയാൻ വേണ്ടി ഓൺലൈൻ സൈറ്റും ഉപയോഗിക്കാവുന്നതാണ്.
മോഡുലാർ കിച്ചൺ, ബെഡ്റൂം ഇന്റീരിയർ, ലിവിങ് റൂം ഇന്റീരിയർ, ഡൈനിങ് റൂം ഇന്റീരിയർ, ബാത്ത് റൂം ഇന്റീരിയർ, ടേൺകീ ഇന്റീരിയർ സൊല്യൂഷൻസ്, ഓഫീസ്/ഷോറൂം ഇന്റീരിയർ, എൽഇഡി യൂണിറ്റുകൾ, ക്രോക്കറി യൂണിറ്റ്, ഷെൽഫ് പോലെയുള്ള ഡെക്കറേറ്റീവ് ഡിസ്പ്ലേ യൂണിറ്റുകൾ, ഫാൾസ് സീലിങ് തുടങ്ങി എല്ലാത്തരത്തിലുമുള്ള ഹോം ഇന്റീരിയറും കൊമേഴ്സ്യൽ ഇന്റീരിയർ വർക്കുകളും Bella N Decor ചെയ്തു കൊടുക്കുന്നുണ്ട്. കമ്പനിയുടെ മികച്ച സേവനത്തിൽ തൃപ്തരായുള്ള ഉപഭോക്താളുമായി ആവശ്യമെങ്കിൽ കൺസൽട്ട് ചെയ്യാവുന്നതുമാണ്. കൃത്യമായ സമയത്ത് വർക്ക് തീർക്കാൻ നിർബന്ധം പിടിക്കുന്നവരാണ് പ്രവാസികൾ അടക്കമുള്ളർ. ഇക്കാര്യത്തിൽ എന്തുകൊണ്ടും തങ്ങളെ വിശ്വസിക്കാമെന്ന് Bella N Decor അവകാശപ്പെടുന്നു. ഓരോ പ്രൊജക്ടിനും പ്രത്യേകം നിയോഗിക്കപ്പെടുന്ന ജോലിക്കാർ, ലൈഫ് ടൈം മെയിന്റനൻസ് എന്നിവ ബെല്ല എൻ ഡെക്കോറിന്റെ എടുത്തുപറയത്തക്ക സവിശേഷതകളാണ്. ഇതിലൂടെ സമയത്ത് ജോലി ചെയ്തു തീർക്കുമെന്ന ഉറപ്പും കമ്പനി നൽകുന്നു.
Belal N Decorലെ വിദഗ്ധരായ ഇന്റീരിയർ ഡിസൈനർമാരുടെ സേവനങ്ങൾ ഉപയോക്താക്കൾക്കു തങ്ങളുടെ വീടിനെ രാജകീയ പ്രൗഢിയിൽ കാത്തുസൂക്ഷിക്കാൻ ഏറെ സഹായകമാകുന്നതുമാണ്. കൂടാതെ 100 ശതമാനം കസ്റ്റമൈസ്ഡ് പാക്കേജുകളും Bella N Decor നിന്നു ലഭ്യമാണ്. വീടിന്റെ വലുപ്പം, ആകൃതി തുടങ്ങിയ കണക്കിലെടുത്ത് കസ്റ്റമൈസ്ഡ് ഡിസൈനുകൾ ഒരുക്കിനൽകാനും അവ ഉപയോക്താക്കളുടെ പൂർണ തൃപ്തിക്കനുസരിച്ച് അണിയിച്ചൊരുക്കാനും Bella N Decor സദാ സന്നദ്ധമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.
വീട് അണിയിച്ചൊരുക്കാനുള്ള ഒരുപിടി ഉത്പന്നങ്ങളും ബെല്ല എൻ ഡെക്കോറിന്റേതായുണ്ട്. ബിൽറ്റ് ഇൻ ഫർണീച്ചറുകൾ, കർട്ടണുകൾ, ബൈൻഡുകൾ, കബോർഡുകൾ, ഡെക്കറേറ്റീവ് മെറ്റീരിയലുകൾ, ടിവി യൂണിറ്റുകൾ എന്നിവ Bella N Decorൽ നിന്നു സ്വന്തമാക്കി നിങ്ങളുടെ വീടിനെ ആകർഷകമാക്കാൻ സാധിക്കും. വർഷങ്ങളായുള്ള ഉപയോഗവും വീടിന്റെ മോടി കുറച്ചോ എന്നു തോന്നുന്നവർക്കും Bella N Decorന്റെ സേവനം പ്രയോജനപ്പെടുത്താം. പഴയ വീടാണെങ്കിൽ കൂടി അത് പുതിയതെന്ന തോന്നിക്കുന്ന വിധത്തിലേക്ക് മാറ്റാൻ Bella N Decorലൂടെ സാധിക്കും.
Bella N Decorനെ കുറിച്ച് കൂടുതൽ അറിയാൻ അവരുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ കൊടുത്തിരിക്കുന്ന നമ്പരിൽ വിളിക്കുകയോ ചെയ്യു.
Akhil Mohan
Managing Director
Mob: +91 85940 31112
Email: [email protected] Email: [email protected]
Bella N Decor
1st Floor, Tristar Towers
NH 47 ,Vyttila,Kochi 682019
Tel: +91-8590 504 604
www.bellandecor.com
Bella N Decorന്റെ സേവനങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം