വിദേശനിക്ഷേപകർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും പിൻവലിക്കുന്നത് 26 ബില്ല്യൺ ഡോളറിന്റെ നിക്ഷേപം; ഇന്ത്യയിൽ നിന്നു മാത്രം 16 ബില്ല്യൺ ഡോളർ; കൊറോണ ഏഷ്യൻ സമ്പദ്ഘടനയെ ബാധിക്കുന്നതിങ്ങനെ
സ്വന്തം ലേഖകൻ
കോവിഡ് - 19 എന്ന മഹാമാരി ലോകത്തെ എല്ലാ രാജ്യങ്ങളുടെയും സമ്പദ്ഘടനയിൽ കനത്ത ആഘാതമേൽപ്പിച്ചിട്ടുണ്ട്. നിരവധി ഉത്തേജന പാക്കേജുകളുമായി വികസിത രാജ്യങ്ങൾ അതിനെ മറികടക്കാൻ നെട്ടോടമോടുകയാണ്. അതിനിടയിലാണ് ഏഷ്യയിലെ വിവിധ വികസ്വര രാജ്യങ്ങളിൽ നിന്നായി 26 ബില്ല്യൺ ഡോളറിന്റെ വിദേശനിക്ഷേപങ്ങൾ പിൻവലിച്ചു എന്ന റിപ്പോർട്ട് വരുന്നത്. ഇന്ത്യയിൽ നിന്നും 16 ബില്ല്യൺ ഡോളറിന്റെ നിക്ഷേപമാണ് പിൻവലിക്കപ്പെട്ടത് എന്നും അതിൽ പറയുന്നു. ഇത് ഏഷ്യയിൽ കനത്ത സാമ്പത്തിക മാന്ദ്യത്തിന് വഴിതെളിക്കും എന്നാണ് കോൺഗ്രെഷണൽ റിസർച്ച് സെന്ററിന്റെ റിപ്പോർട്ടിൽ പറയുന്നത്ൽ..
ജർമ്മനി, ഫ്രാൻസ് , ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലായി 30 ദശലക്ഷത്തിലധികം പേർ ഭരണകൂടത്തിന്റെ സാമ്പത്തിക സഹായങ്ങൾക്കായി അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. 2020 ആദ്യ പാദത്തിലെ റിപ്പോർട്റ്റ് കാണിക്കുന്നത് യൂറോ മേഖലയിലെ സമ്പദ്ഘടന 3.8% ചുരുങ്ങി എന്നാണ്. 1995 നു ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണത്.
അതേ സമയം അമേരിക്കയിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ടുകൾ കാണിക്കുന്നത് 2020 ആദ്യപാദത്തിൽ ജി ഡി പി യിൽ 4.8% ത്തിന്റെ കുറവുണ്ടായി എന്നാണ്. 2008 ലെ ലോക സാമ്പത്തിക മാന്ദ്യകാലത്തെ തകർച്ച കഴിഞ്ഞാൽ പിന്നെയുള്ള ഏറ്റവും വലിയ തകർച്ചയാണത്. ആദ്യപാദത്തിൽ ഒരാഴ്ച്ച മാത്രമേ ലോക്ക്ഡൗൺ ഉണ്ടായിരുന്നുള്ളു എന്നതുകൂടി ഓർക്കണം. എന്നാൽ രണ്ടാം പാദത്തിൽ ഏകദേശം ഒരു മാസത്തിലധികം ലോക്ക്ഡൗൺ ഉണ്ടായിരുന്നു എന്നതുകൂടി കൂട്ടിച്ചേർത്ത് വായിക്കുമ്പോഴാണ് തകർച്ചയുടെ യഥാർത്ഥ ആഴം മനസ്സിലാകുക.
ഈ മാഹാമാരിയുണ്ടാക്കിയ വെല്ലുവിളികൾ നേരിടുന്നതിന്റെ ഭാഗമായി വിവിധ സർക്കാരുകൾക്ക് ധന നയങ്ങളുംകമ്മി നയവും നടപ്പിലാക്കി ക്രെഡിറ്റ് വിപണിയേയും സാമ്പത്തിക ഇടപാടുകളേയും സജീവമാക്കി നിലനിർത്തേണ്ടതുണ്ട്. അതേ സമയം ഈ മഹാവ്യാധിയിൽ നിന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കുവാനായി, വാക്സിൻ വികസനം പോലുള്ള പ്രവർത്തനങ്ങളെ സാമ്പത്തികമായി പിന്തുണക്കേണ്ടതുമുണ്ട്.
ഇക്കാര്യത്തിൽ ഓരോ രാജ്യവും തങ്ങളുടെ സാഹചര്യങ്ങൾക്ക് അനുസൃതമായ നയങ്ങൾ രൂപീകരിക്കുമ്പോൾ അത് രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ വിപരീർതമായി ബാധിക്കുമെങ്കിലും, പ്രായോഗികമായി മറ്റൊരു സമീപനം എടുക്കുവാനാകാത്ത സാഹചര്യത്തിലാണ് മിക്ക രാഷ്ട്രങ്ങളും. വികസിത-വികസ്വര രാഷ്ട്രങ്ങൾക്കിടയിൽ മാത്രമല്ല, യൂറോസോണിലെ ഉത്തര ദക്ഷിണ മേഖലകൾക്കിടയിലും ഈ അഭിപ്രായ വ്യത്യാസം ഉടലെടുത്തിട്ടുണ്ട്.ഇത് രാഷ്ട്രങ്ങൾ തമ്മിൽ നിലനില്‍ക്കുന്ന വിവിധ സഖ്യങ്ങൾക്ക് വെല്ലുവിളി ഉയർത്തിയിട്ടുമുണ്ട്. മാത്രമല്ല, ഭാവിയിൽ ലോകത്തിന്റെ നേതൃസ്ഥാനത്തെത്താനുള്ള മത്സരവും പൊടിപൊടിക്കുന്നു.
ഐ എം എഫിന്റെ വിലയിരുത്തൽ അനുസരിച്ച്, പ്രധാന സാമ്പത്തിക വ്യവസ്ഥകളെല്ലാം തന്നെ തകർച്ചയെ അഭിമുഖീകരിക്കേണ്ടി വരും. ചൈന, ഇന്ത്യ, ഇന്തോനേഷ്യാ എന്നീ രാജ്യങ്ങൾക്ക് മാത്രമേ അല്പമെങ്കിലും വളർച്ച കൈവരിക്കാനാകൂ എന്നും റിപ്പോർട്ടിലുണ്ട്. മാത്രമല്ല, ലോക സംബദ്ഘടന പൂർവ്വസ്ഥിതിയിൽ എത്താൻ നേരത്തേ കണക്കുകൂട്ടിയതിനേക്കാൾ ഏറെ സമയം കൂടുതൽ എടുക്കും എന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. രോഗവ്യാപനത്തെക്കുറിച്ച് ഇപ്പോഴും നിലനിൽക്കുന്ന ആശങ്ക, വിശ്വാസക്കുറവ്, ദീർഘനാൾ അടച്ചിട്ടതിനാൽ, ബിസിനസ്സ് രീതിയിലും വിപണിയിലും വരുന്ന മാറ്റങ്ങൾ എന്നിവയൊക്കെ ഇതിന് കാരണമാണ്.
രോഗ വ്യാപനമെന്ന ഭീതി നിരവധി ആളുകളെ സ്വയം നിശ്ചയിച്ച ക്വാറന്റൈനിൽ ഒതുങ്ങിക്കൂടാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഇത് എയർലൈൻസ്, ക്രൂയിസ് ലൈനർ ട്രാവൽ എന്നീ മേഖലകളെ വിപരീതമായി ബാധിച്ചിട്ടുണ്ട്. സിനിമ, സ്പോർട്സ് വ്യവസായവും ഇതേ പ്രതിസന്ധി നേരിടും. കൊറോണാക്കാലത്തിന് ശേഷവും ഇവ പിടിച്ചു നില്ക്കാൻ കഷ്ടപ്പെടേണ്ടിവരും. പൊതുസ്ഥലങ്ങളിൽ ഒത്തുചേരാവുന്ന ജനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയത്, സ്കൂളുകൾ തുറക്കാത്തത്, രക്ഷകർത്താക്കളുടെ അവധി നയം തുടങ്ങിയവയും സാമ്പത്തിക തകർച്ചക്ക് ആക്കം കൂട്ടും എന്നാണ് കണക്കാക്കുന്നത്.
ഇതിൽ വ്യോമയാന മേഖലയിൽ മാത്രം ഈ വർഷം 113 ബില്ല്യണ ഡോളറിന്റെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളങ്ങളുടെ വരുമാനത്തിലും കാര്യമായ കുറവുകളുണ്ടാകും. ഏഷ്യൻ രാജ്യങ്ങൾക്ക് വലിയൊരു അടിയാകുവാൻ പോകുന്നത് ചൈനീസ് വിനോദ സഞ്ചാരികളുടെ കുറവായിരിക്കും. അതിവേഗം വളരുന്ന ചൈനയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ ലോക ടൂറിസം മേഖലക്ക് തന്നെ ഒരു പുതുജീവൻ നൽകിയിരുന്നു. അതുപോലെ തന്നെ, വ്യവസായിക പ്രവർത്തനങ്ങൾ കുറഞ്ഞതോടെ ഊർജ്ജോദ്പന്നങ്ങൾക്കും ആവശ്യം കുറഞ്ഞു. ക്രൂഡ് ഓയിൽ, പ്രകൃതിവാതകം തുടങ്ങിയവയുടെ വിലയിൽ വൻ ഇടിവ് വരുത്തുവാൻ ഇത് പ്രാപ്തമാണ് . മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങളുടെ വരവോടെ ഈ വിപണി ഏതാണ്ട് തകർന്നടിയുമെന്നും കണക്കാക്കുന്നു.
ചൈന, അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റുമതി കുറഞ്ഞതും വ്യവസായ രംഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചൈനയിൽ നിന്നുള്ള കാർഷികോദ്പന്നങ്ങളുടെ കയറ്റുമതി കുറഞ്ഞത് പല ഭക്ഷ്യവസ്തുക്കളുടെയും ആഗോള വിലവർദ്ധനവിന് കാര്യമാകും. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ കാർഷികോപകരണ കയറ്റുമതിക്കാരായ ചൈന ഇക്കാര്യത്തിലും പുറകിൽ പോയത് ആഗോള കാർഷിക മേഖലക്കും തിരിച്ചടിയാകും.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇനി ഒരു ഊഴവുമില്ല! കുഞ്ഞാലി മരക്കാറോടെ എല്ലാ ഊഴവും ഞാൻ നിർത്തി
- സൂര്യനിൽ ഗർത്തം രൂപപ്പെട്ടത് നമ്മളറിഞ്ഞത് ഏതാണ്ട് 15 കോടി കിലോമീറ്ററുകൾക്ക് അപ്പുറത്ത്
- എന്റെ പെരുമാറ്റത്തിനു മാറ്റം വരാൻ കാരണം കൊറോണയാകാം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍