10,000രൂപ കാർഷിക ലോൺ എടുത്ത കർഷകനെ വീട്ടിൽ നിന്നോടിക്കാൻ നിയമമുള്ള രാജ്യത്ത് കോടീശ്വരന്മാർ അനായാസം രക്ഷപ്പെടുന്നത് എങ്ങനെ...? മൂന്നു വർഷം കൊണ്ട് ബാങ്കുകൾ എഴുതി തള്ളിയത് 1.14 ലക്ഷം കോടിയുടെ ലോണുകൾ; ആനുകൂല്യങ്ങൾ എല്ലാം അതിസമ്പന്നന്മാർക്ക്
ഒരു കൃഷി ആരംഭിക്കാനോ നിലമൊരുക്കാനോ കൈവശമുള്ള അഞ്ചോ പത്തോ സെന്റ് പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും 10,000ഓ 20,000 ഓ രൂപ കടം വാങ്ങുന്ന കർഷകന് കാലാവധിക്കുള്ളിൽ തുകയും പലിശയും തിരിച്ചടയ്ക്കാൻ സാധിച്ചിട്ടില്ലെങ്കിൽ പണയപ്പെടുത്തിയ വീടും സ്ഥലവും എപ്പോൾ ബാങ്ക് ജപ്തി ചെയ്തുവെന്ന് ചോദിച്ചാൽ മതി. പാവപ്പെട്ട കർഷകരോടുള്ള ബാങ്കുകളുടെ സമീപനം ഇങ്ങനെയായിരിക്കെ രാജ്യത്തെ കോടീശ്വരന്മാർ കടമെടുക്കുകയാണെങ്കിൽ അവരെ ഒരു ബാങ്കും തൊടാൻ ധൈര്യപ്പെടില്ലെന്ന അവസ്ഥയാണിന്നുള്ളത്. അവർ ഇത്തരം ജപ്തി നടപടികളിൽ നിന്ന് അനായാസം രക്ഷപ്പെടുുകയും അവരുടെ വായ്പകൾ വരെ എഴുത്തിത്തള്ളുന്ന അവസ്ഥയുമാണ് നിലനിൽക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ മൂന്ന് സാമ്പത്തകി വർഷത്തിനിടെ ബാങ്കുകൾ എഴുതിത്ത്ത്ത്തള്ളിയിരിക്കുന്നത് മൊത്തം 1.14 ലക്ഷം കോടി രൂപയുടെ ലോണാണ്. ഇതിന്റെ ആനുകൂല്യം മുഴുവൻ ലഭ്യമായിരിക്കുന്നത് അതിസമ്പന്നന്മാർക്ക് മാത്രമാണ് താനും.
2013നും 2015നും ഇടയിലുള്ള സാമ്പത്തിക വർഷങ്ങൾക്കിടെയാണ് രാജ്യത്തെ ബാങ്കുകൾ ഇത്രയും തുക ലോൺ വകയിൽ എഴുതിത്ത്ത്ത്തള്ളിയിരിക്കുന്നത്. അതിന് മുമ്പുള്ള ഒമ്പത് വർഷത്തിനിടെ ഈ വകയിൽ എഴുതിത്ത്ത്ത്തള്ളിയിരിക്കുന്ന തുകയേക്കാൾ എത്രയോ അധികമാണിത്. ഇതു സംബന്ധിച്ച വിവരങ്ങൾ അറിയാനായി ദി ഇന്ത്യൻ എക്സ്പ്രസ് വിവരാവകാശ നിയമപ്രകാരം(ആർടിഐ) ഒരു ഹരജി ഫയൽ ചെയ്തിരുന്നു. ഇതിനെ തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 2012ൽ മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 15,551 കോടി രൂപയുടെ ബാഡ് ഡെബ്റ്റ് ഉണ്ടെന്നായിരുന്നു ഇതിന്റെ ഭാഗമായി ആർബിഐ വെളിപ്പെടുത്തിയിരുന്നത്.എന്നാൽ 2015 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇത് മൂന്നിരട്ടിയിലധികം ഉയരുകയും 52,542 കോടി രൂപയായി വർധിക്കുകയും ചെയ്തിരുന്നു.
അതിസമ്പന്നരായ വ്യക്തികളും കമ്പനികളും ചേർന്ന് തിരിച്ചടയ്ക്കാൻ വീഴ്ച വരുത്തിയ തുക ഇതിൽ 100 കോടിയോളം വരുമെന്നും ഇവ എഴുതിത്ത്ത്ത്തള്ളിയിട്ടുണ്ടെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇക്യുറ്റി കാപിറ്റൽ, മറ്റ് മാനദണ്ഡങ്ങൾ എന്നിവയിലൂടെ സർക്കാർ പൊതുമേഖലാ ബാങ്കുകളെ താങ്ങിനിർത്തുന്നുണ്ടെങ്കിലും 2004നും 2015നും ഇടയിൽ ഈ ബാങ്കുകളിൽ നിന്ന് എഴുതിത്ത്ത്ത്തള്ളിയിരിക്കുന്ന ലോണുകൾ 2.11 ലക്ഷം കോടിയാണെന്നറിയുമ്പോൾ ആരും ഞെട്ടിപ്പോകുമെന്നുറപ്പാണ്. ഇതിൽ പകുതിയും അതായത് 1,14,182 കോടി രൂപയും എഴുതിത്ത്ത്ത്തള്ളിയിരിക്കുന്നത് 2013നും 2015നും ഇടയിലുള്ള കാലത്താണ്. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോറും മാത്രമാണ് ബാഡ് ഡെബ്റ്റ് തീരെ ഇല്ലാത്ത ബാങ്കുകളെന്നും റിപ്പോർട്ടുണ്ട്.
പൊതുമേഖലാ ബാങ്കുകളുടെ ബാഡ് ഡെബ്റ്റിൽ 2004നും 2012നും ഇടയിൽ നാല് ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. എന്നാൽ 2013 മുതൽ 2015 വരെയുള്ള സാമ്പത്തിക വർഷങ്ങൾക്കിടയിൽ അതിൽ 60 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്.2004നിടയിൽ വെറും നാല് പ്രാവശ്യമാണ് ബാഡ് ഡെബ്റ്റുകൾ ഇല്ലാതായതെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. 2011ലാണ് ഏറ്റവും അവസാനം ഇത് സംഭവിച്ചിരുന്നത്.വീട്ടാത്ത കടങ്ങൾ എഴുതിത്ത്ത്ത്തള്ളുന്ന കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്കാണ് മുന്നിലുള്ളതെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.
2013മുതൽ 2015 വരെയുള്ള കാലത്തിനിടെ ഇതിന്റെ ബാഡ് ഡെബ്റ്റിൽ നാലിരട്ടി വർധനവാണുണ്ടായിരിക്കുന്നതെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. അതായത് 2013ലെ 5,594 കോടി രൂപയിൽ നിന്നും 2015 ആകുമ്പോഴേക്കും ഇത് 21,313 കോടി രൂപയായാണ് കുതിച്ചുയർന്നിരിക്കുന്നത്.2015ൽ എല്ലാ ബാങ്കുകളും ചേർന്ന് എഴുതിത്ത്ത്ത്തള്ളിയ തുകയുടെ 40 ശതമാനവും സ്റ്റേറ്റ് ബാങ്കാണ് എഴുതിത്ത്ത്ത്തളഌയിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.2014ൽ മൊത്തം ബാങ്കുകൾ എഴുതിത്ത്ത്ത്തള്ളിയ തുകയുടെ 38 ശതമാനവും എസ്ബിഐയായിരുന്നു തള്ളിയത്.
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് എഴുതിത്ത്ത്ത്തള്ളുന്ന ലോണുകളും വർധിച്ച് വരുകയാണെന്ന് കാണാം. 2013നും 2014നും ഇടയിൽ ഇതുമായി ബന്ധപ്പെട്ട തുകയിൽ 95 ശതമാനമായിരുന്നു വർധനവുണ്ടായിരുന്നതെങ്കിൽ 2014നും 2015നും ഇടയിൽ ഇത് 238 ശതമാനമായാണ് വർധിച്ചത്. അതായത് 2014ൽ ബാങ്ക് 1947 കോടി രൂപ എഴുതിത്ത്ത്ത്തള്ളിയെങ്കിൽ 2015ൽ ഇത് 6587 കോടി രൂപയായാണ് വർധിച്ചിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ പൊതുമേഖലാ ബാങ്കുകളുടെ ആരോഗ്യത്തെക്കുറിച്ച് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്.
ഇത്തരത്തിൽ സ്വത്തുക്കൾ പണയപ്പെടുത്തി ലോണെടുത്തുവരെ പ്രസ്തുത സ്വത്തിൽ നിന്നും കുടിയിറക്കി അത് ജപ്തി ചെയ്ത് പണമീടാക്കാൻ ബാങ്കുകൾക്ക് അധികാരമേകുന്ന ശക്തമായ നിയമങ്ങൾ ഇവിടെ നിലനിൽക്കവെയാണ് നിരവധി കോടീശ്വരന്മാർ ലോണടയ്ക്കാതെ എഴുതിത്ത്ത്ത്തള്ളൽ ആനുകൂല്യങ്ങൾ ചൂഷണം ചെയ്യുന്നതെന്നതാണ് ദുഃഖകരമായ വസ്തുത. ഇത്തരം നിയമങ്ങൾ പാവപ്പെട്ടവർക്ക് നേരെ മാത്രമേ ബാങ്കുകൾ പ്രയോഗിക്കാൻ ധൈര്യപ്പെടുന്നുള്ളുവെന്നതാണ് ദൗർഭാഗ്യകരമായ സത്യം. 2002ലെ ദി സെക്യൂറൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് ( SARFAESI Act ) പ്രകാരം ലോണിന് സെക്യൂരിറ്റിയായി വച്ച സ്വത്തുക്കൾ പിടിച്ചെടുക്കാനും വിൽക്കാനും ബാങ്കുകൾക്ക് അധികാരമുണ്ട്.
അതായത് കോടതിയിലോ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലി(ഡിആർടി)ലോ കേസ് ഫയൽ ചെയ്യാതെ ബാങ്കുകൾക്ക് ഇതിലൂടെ സാധിക്കുന്നുണ്ട്.2014ൽ ഹർഷ് ഗോവർധൻ സോൻഡാഗറും ഇന്റർനാഷണൽ അസെറ്റ്സ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡും തമ്മിലുള്ള കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയനുസരിച്ച് അതായത് എസ് സി 1അനുസരിച്ച് പ്രോപ്പർട്ടിയിലുള്ള കുടിയാന്മാരെ കുടിയൊഴിപ്പിച്ചും വസ്തു വിൽക്കാൻ ബാങ്കുകൾക്ക് അധികാരമേകുന്നുണ്ട്.എന്നാൽ നിയമത്തിലെ പലവിധ പഴുതുകൾ ഉപയോഗിച്ച് പണക്കാരും വൻകിട കമ്പനികളും ലോൺ തിരിച്ചടയ്ക്കാതെ എഴുതിത്ത്ത്ത്തള്ളൽ ആനുകൂല്യം ചൂഷണംചെയ്ത് കോടിക്കണക്കിന് രൂപ പോക്കറ്റിലാക്കുകയാണ് ചെയ്യുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍