പ്രൂഫ് നോക്കാനെത്തി വേണാട് പത്രികയിൽ തർജ്ജമക്കാരനായി; ടൈംസിലെ പരിശീലനം കാഴ്ച പാടുകളെ മാറ്റി മറിച്ചു; കൊൽക്കത്തയോടുള്ള പ്രണയം ബംഗാളിലെത്തിച്ചു; തലക്കെട്ടിൽ തുടരുന്നത് അക്ബറുടെ പാരമ്പര്യം; മമതയ്ക്ക് ബംഗാളിൽ എതിരാളികളുമില്ല; നിലപാടും ജീവിത വഴികളും പറഞ്ഞ് ടെലഗ്രാഫ് എഡിറ്റർ; ആർ രാജഗോപാൽ മറുനാടനോട് പറഞ്ഞത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മലയാളത്തിലെ മാധ്യമപ്രവർത്തനത്തെകുറിച്ച് പറയുമ്പോൾ കേരളത്തിലുള്ളവരുടെ മനസ്സിലേക്ക് ആദ്യം വരുന്നത് പേര് സ്വേദേശാഭിമാനി രാമകൃഷ്ണ പിള്ളയുടേതാണ്. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തന മേഖലകളിൽ ഒരുപാട് മലയാളികൾ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോഴും അറേബ്യൻ രാജ്യങ്ങങ്ങളിലെ പത്രങ്ങളിലെ പ്രധാന മുഖവും മലയാളികൾ തന്നെയാണ്. ഇന്ത്യയിലെ ഇംഗ്ലീഷ് ജേണലിസത്തിൽ കേരളത്തിൽ നിന്നുമുള്ള ഒട്ടനവധി പ്രതിഭകൾ ഉണ്ടായിട്ടുണ്ട്. അതിൽ മാറ്റി നിർത്താനാവാത്ത സാന്നിധ്യമാണ് കൊൽക്കത്തയിലെ ടെലഗ്രാഫ് പത്രത്തിന്റെ പത്രാധിപർ ആയ ആർ. രാജഗോപാൽ. അദ്ദേഹത്തിന്റെ മുപ്പത്തിരണ്ട് വർഷത്തെ മാധ്യമപ്രവത്തന ജീവിതത്തിലെ അനുഭവങ്ങളാണ് മറുനാടൻ മലയാളിയുമായി പങ്ക് വക്കുന്നത്.
ശക്തമായി പ്രതികരിക്കേണ്ട സമയത്ത് രാജ്യത്തെ മാധ്യമങ്ങൾ നിശബ്ദത പാലിക്കുന്നുവെന്ന് അഭിപ്രായമുള്ള വ്യക്തിയാണ് തിരുവനന്തപുരത്തുകാരനായ രാജഗോപാൽ. തലക്കെട്ടുകൾ കൊണ്ട് ശ്രദ്ധേയമായ ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റർ എന്ന നിലയിൽ ആർ രാജഗോപാൽ ഏറെ ചർച്ചകളുണ്ടാക്കിയ വ്യക്തിയാണ്. കുറിക്കുകൊള്ളുന്ന തലക്കെട്ടുകളിൽ തന്നെ മാധ്യമങ്ങളുടെ രാഷ്ട്രീയവും നിലപാടും പ്രതിഫലിക്കണമെന്ന് വിശ്വസിക്കുന്ന വ്യക്തി.
രാജഗോപാലുമായുള്ള അഭിമുഖത്തിന്റെ പൂർണ്ണരൂപം ചുവടെ
ഇന്ത്യയിലെ ഇംഗ്ലീഷ് ജേണലിസത്തിന്റെ കേരളത്തിൽ നിന്നുമുള്ള ശ്രദ്ധേയരായവരിൽ ഏറ്റവും ഒടുവിലത്തെ കണ്ണി താങ്കൾ ആണ്. ഒട്ടനവധി പ്രതിഭാധാനരായ മധ്യപ്രവർത്തകരുടെ നിരയിൽ കേരളം അങ്ങയെ കണക്കാക്കുമ്പോൾ അതിൽ അഭിമാനമില്ലേ?
തീർച്ചയായും അഭിമാനമുണ്ട്.എന്നാൽ അത്രയും ഉയരങ്ങളിൽ ഏത്തൻ ഉള്ളത് ഞാൻ ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. സി.പി കുരുവിള അടക്കമുള്ളവർ എന്നേക്കാൾ മികച്ച രീതിയിൽ മാധ്യപ്രവർത്തനം ചെയ്തവരാണ്,വളരെ അധികം വെല്ലുവിളികൾ നേരിട്ടവരാണ്. എന്നെ ഇത്രയും ശ്രദ്ധിക്കാൻ കാര്യം ഞാൻ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവായത്കൊണ്ടാകാം.ടെലിഗ്രാഫ് പത്രം ചെയ്യുന്നത് പോലെ മറ്റ് പത്രങ്ങൾ ചെയ്യാത്തത് അവർക്കൊന്നും കഴിവില്ലാഞ്ഞിട്ടല്ല.അവർ ചെയ്യാതിരുന്നതുകൊണ്ട് ജനങ്ങൾ എന്നെ ശ്രദ്ധിക്കുന്നു എന്ന് മാത്രം.
കേരളത്തിൽ മാധ്യമപ്രവർത്തകരുടെ പല കൂട്ടായിമകളും ഉണ്ട്.അത് പോലെ ഇംഗ്ളീഷ് മധ്യപ്രവത്തകരുടെ കൂട്ടായിമകൾ നിലവിൽ ഉണ്ടോ?
തീർച്ചയായിട്ടും ഉണ്ടായിരുന്നു.ഐ ജെ എ എന്നുള്ള വളരെ ശക്തിയുള്ള ഒരു യൂണിയൻ ഉണ്ടായിരുന്നു.എന്നാൽ തൊണ്ണൂറുകളുടെ പകുതിയോടെ പല മാനേജ്മെന്റുകളും കരാർ വ്യവസ്ഥ നടപ്പിലാക്കി. അതിന് ശേഷം തൊഴിലാളി യൂണിയൻ പ്രസ്ഥാനം ഇല്ലാതെയാവുകയിരുന്നു.
മലയാളികളായ മറ്റ് മാധ്യപ്രവർത്തകരുമായി സൗഹ്രദം പുലർത്തുന്നുണ്ടോ?
തീർച്ചയായും,പ്രിന്റ് മീഡിയയിൽ ഇപ്പോഴും ഏറ്റവും കൂടുതൽ ഉള്ളത് ബംഗാളികളും മലയാളികളും ആണ്.അങ്ങനെ സൗഹൃദം ഉണ്ട്.
എന്ന് മുതലാണ് അങ് ടെലെഗ്രാഫിന്റെ പത്രാധിപരായത്?
പത്രാധിപരായത് 2016 മുതലാണ്.2007 മുതൽ ന്യൂസ് സെക്ഷന്റെ ചുമതല എനിക്കായിരുന്നു,എനിക്ക് മുൻപ് ഉണ്ടായിരുന്ന അവിക് സർക്കാർ വിരമിച്ചപ്പോൾ ആ ചുമതല എനിക്കായി
പത്രാധിപർ എന്ന ചുമതല ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ?
എന്ത് ചെയ്താലും രണ്ടും മൂന്നും അഭിപ്രായം കാണുമല്ലോ. അങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.പിന്നെ ഇപ്പോൾ കൂടുതലും കണ്ട് വരുന്നത് കൽക്കട്ടയിൽ ഇരുന്നു ഒരു ന്യൂസ് എഴുതിയാൽ മധ്യപ്രദേശിലോ മഹാരാഷ്ട്രയിലോ കേസ് കൊടുക്കും.ഇത് ചിലപ്പോൾ നമ്മൾ അറിയില്ല.എവിടെയെങ്കിലും യാത്രക്ക് പോകുമ്പോൾ വാറന്റ് ഉണ്ടെങ്കിൽ അവർക്ക് നമ്മളെ ബുദ്ധിമുട്ടിക്കാനാകും.അങ്ങനെയുള്ള സാഹചര്യങ്ങളിൽ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്
കേസുകൾ വരുമ്പോൾ മാനേജ്മെന്റിന്റെ ഇടപെടലുകൾ എങ്ങനെയാണ്?
മാനേജ്മെന്റ് തെന്നെ കേസുകൾ കൈകാര്യം ചെയ്യറാണ് പതിവ്.അതിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവരാറില്ല.എല്ലാ മാധ്യമ സ്ഥാപനങ്ങൾക്കും കേസുകൾ നോക്കുന്നതിനായി മാത്രം ഒരു വിഭാഗം ഉണ്ട്.അത് ഏറെ ചിലവേറിയതുമാണ്.
എങ്ങനെയാണ് മധ്യപ്രവർത്തനത്തിലേക്ക് എത്തുന്നത്?
പത്താം ക്ലാസ് മുതൽ മധ്യപ്രവർത്തനത്തിൽ താൽപ്പര്യം ഉണ്ടായിരുന്നു.ഒന്നുകിൽ ആർമിയിൽ ചേരണം അല്ലങ്കിൽ മാധ്യപ്രവർത്തകൻ ആവണം എന്നായിരുന്നു ആഗ്രഹം.പിന്നീട് തിരുവനന്തപുരത്ത് ജേണലിസം പഠിച്ചു.വേണാട് പത്രിക എന്ന പത്രത്തിൽ ആദ്യം ജോലി ചെയ്തു. ഒരു പ്രസിൽ പ്രൂഫ് നോക്കാൻ എത്തിയപ്പോഴാണ് വേണാട് പത്രികയിലെ ജനാർദ്ദനൻ സാറിനെ കാണുന്നത്. തർജ്ജമ ചെയ്തു തുടങ്ങി. നിയമസഭയും റിപ്പോർട്ട് ചെയ്തു. ശേഷം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഒരു വര്ഷം ഡെൽഹിയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചു.
കൽക്കട്ട ഇഷ്ടപ്പെട്ടോ?കൽക്കട്ട നഗരത്തെകുറിച്ച് എന്താണ് അഭിപ്രായം?
ചെറുപ്പം മുതൽ തന്നെ കൽക്കട്ടയിൽ പോണം എന്ന്നായിരുന്നു ആഗ്രഹം.മാധ്യമ പ്രവത്തനത്തിലൂടെ കൂടുതൽ കൊൽക്കത്തയെ പറ്റി അടുത്ത് അറിയാൻ സാധിച്ചു
അവിടെ ജോലി ചെയ്യുന്ന സമയത്ത് ബംഗാൾ മോഡൽ തകരുന്നത് അറിവിലുണ്ടായിരുന്നോ?
അത് തിരിച്ചറിയാൻ അൽപ്പം വൈകി. ടെലിഗ്രാഫ് പത്രം തുടങ്ങുന്നത് 1982 ൽ ആണ്.ഞാൻ ജോലിയിൽ പ്രവേശിക്കുന്നത് 1996 ൽ ആണ്.അതിന് മുൻപ് തന്നെ ആനന്ദബസാർ പത്രിക എന്ന ഒരു പത്രം അച്ചടിക്കുന്നുണ്ടായിയുന്നു.ആനന്ദബസാർ പത്രികയുടെ അന്നത്തെ ശൈലി ഇടത്തെ പക്ഷത്തെ എതിർക്കുക എന്നതായിരുന്നു.എന്നാൽ പോലും പത്രത്തിന്റെ സർക്കുലേഷനെ അത് ബാധിച്ചിട്ടില്ല.കാരണം കോൺഗ്രസ്സിന് അന്നും ഒരു അടിത്തട്ട് ഉണ്ടായിയന്നു.എന്നാൽ 2006 മുതലാണ് മുഴുവനായും ബംഗാൾ മോഡൽ തകർന്ന് തുടങ്ങുന്നത്.നന്ദിഗ്രാമും സിന്ധൂരും എല്ലാം വന്നപ്പോൾ കൃത്യമായ ഒരു ചിത്രം കിട്ടി.
എങ്ങനെയാണ് തുടർച്ചയായി മുപ്പത് വര്ഷം ഭരണം നിലനിര്ത്താന് ഇടതുപക്ഷത്തിന് സാധിച്ചു?പെട്ടന്ന് പാർട്ടിയുടെ അടിവേര് ഇളകി പോകാൻ ഉണ്ടായ കാരണം എന്തായിരുന്നു?
മലയാളത്തിലെ മാധ്യമപ്രവർത്തനത്തെകുറിച്ച് പറയുമ്പോൾ കേരളത്തിലുള്ളവരുടെ മനസ്സിലേക്ക് ആദ്യം വരുന്നത് പേര് സ്വേദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ പേരാണ്.ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തന മേഖലകളിൽ ഒരുപാട് മലയാളികൾ സാന്നിധ്യമറിയിച്ചിട്ടുണ്ട്.ഇപ്പോഴും അറേബ്യാൻ രാജ്യങ്ങങ്ങളിലെ ശക്തികേദ്രങ്ങൾ മലയാളികൾ തന്നെയാണ്.
ഇന്ത്യയിലെ ഇംഗ്ലീഷ് ജേണലിസത്തിന്റെ കേരളത്തിൽ നിന്നുമുള്ള ശ്രദ്ധേയരാ ഏറ്റവും ഒടുവിലത്തെ കണ്ണി താങ്കൾ ആണ്.ഒട്ടനവധി പ്രതിപാധാനരായ മധ്യപ്രവർത്തകരുടെ നിരയിൽ കേരളം അങ്ങയെ കണക്കാക്കുമ്പോൾ അതിൽ അഭിനമില്ലേ?
തീർച്ചയായും അഭിമാനമുണ്ട്.അത്രയും ഉയരങ്ങളിൽ ഏത്തൻ ഉള്ളത് ഞാൻ ചെയ്തിട്ടുണ്ടോ എന്ന എനിക്കറിയില്ല. സി പി കുരുവിള അടക്കമുള്ളവർ എന്നേക്കാൾ മികച്ച രീതിയിൽ മാധ്യപ്രവർത്തനം ചെയ്തവരാണ്,വളരെ അധികം വെല്ലുവിളികൾ നേരിട്ടവരാണ്. എന്നെ ഇത്രയും ശ്രദ്ധിക്കാൻ കാര്യം ഞാൻ മൂക്കില രാജ്യത്തെ മുറിമൂക്കൻ രാജാവായത്കൊണ്ടാകാം.ടെലിഗ്രാഫ് പത്രം ചെയ്യുന്നത് പോലെ മറ്റ് പത്രങ്ങൾ ചെയ്യാത്തത് അവർക്കൊന്നും കഴിവില്ലാഞ്ഞിട്ടല്ല.അവർ ചെയ്യാതിരുന്നതുകൊണ്ട് എന്നെ ശ്രദ്ധിക്കുന്നു.
കേരളത്തിലെ മാധ്യമപ്രവർത്തകരുടെ പല കൂട്ടായിമകളും ഉണ്ട്.അത് പോലെ ഇംഗ്ളീഷ് മധ്യപ്രവത്തകരുടെ കൂട്ടായിമകൾ നിലവിൽ ഉണ്ടോ?
തീർച്ചയായിട്ടും ഉണ്ടായിരുന്നു.ഐ ജെ എ എന്നുള്ള വളരെ ശക്തിയുള്ള ഒരു യൂണിയൻ ഉണ്ടായിരുന്നു.എന്നാൽ തൊണ്ണൂറുകളുടെ പകുതിയോടെ പല മാനേജ്മെന്റുകളും കരാർ വ്യവസ്ഥ നടപ്പിലാക്കി. അതിന് ശേഷം തൊഴിലാളി യൂണിയൻ പ്രസ്ഥാനം ഇല്ലാതെയാവുകയിരുന്നു.
മലയാളികളായ മറ്റ് മാധ്യപ്രവർത്തകരുമായി സൗഹ്രദം പുലർത്തുന്നുണ്ടോ?
തീർച്ചയായും,പ്രിന്റ് മീഡിയയിൽ ഇപ്പോഴും ഏറ്റവും കൂടുതൽ ഉള്ളത് ബംഗാളികളും മലയാളികളും ആണ്.അങ്ങനെ സൗഹൃദം ഉണ്ട്.
എന്ന് മുതലാണ് അങ് ടെലെഗ്രാഫിന്റെ പത്രാധിപരായത്?
പത്രാധിപരായത് 2016 മുതലാണ്.2007 മുതൽ ന്യൂസ് സെക്ഷന്റെ ചുമതല എനിക്കായിരുന്നു,എനിക്ക് മുൻപ് ഉണ്ടായിരുന്ന അവിക് സർക്കാർ വിരമിച്ചപ്പോൾ ആ ചുമതല എനിക്കായി .
പത്രാധിപർ എന്ന ചുമതല ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ?
എന്ത് ചെയ്താലും രണ്ടും മൂന്നും അഭിപ്രായം കാണുമല്ലോ. അങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.പിന്നെ ഇപ്പോൾ കൂടുതലും കണ്ട് വരുന്നത് കൽക്കട്ടയിൽ ഇരുന്നു ഒരു ന്യൂസ് എഴുതിയാൽ മധ്യപ്രദേശിലോ മഹാരാഷ്ട്രയിലോ കേസ് കൊടുക്കും.ഇത് ചിലപ്പോൾ നമ്മൾ അറിയില്ല.എവിടെയെങ്കിലും യാത്രക്ക് പോകുമ്പോൾ വാറന്റ് ഉണ്ടെങ്കിൽ അവർക്ക് നമ്മളെ ബുദ്ധിമുട്ടിക്കാനാകും.
കേസുകൾ വരുമ്പോൾ മാനേജ്മെന്റിന്റെ ഇടപെടലുകൾ എങ്ങനെയാണ്?
മാനേജ്മെന്റ് തെന്നെ കേസുകൾ കൈകാര്യം ചെയ്യറാണ് പതിവ്.അതിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവരാറില്ല.
എങ്ങനെയാണ് മധ്യപ്രവർത്തനത്തിലേക്ക് എത്തുന്നത്?
പത്താം ക്ലാസ് മുതൽ താൽപ്പര്യം ഉണ്ടായിരുന്നു.ഒന്നുകിൽ ആർമിയിൽ ചേരണം അല്ലങ്കിൽ മാധ്യപ്രവർത്തകൻ ആവണം എന്നായിരുന്നു ആഗ്രഹം. പിന്നീട് തിരുവനന്തപുരത്ത് ജേണലിസം പഠിച്ചു.വേണാട് പത്രിക എന്ന പത്രത്തിൽ ആദ്യം ജോലി ചെയ്തു.പിന്നീട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഒരു വര്ഷം ഡെൽഹിയിൽ ജോലി ചെയ്തു.
കൽക്കട്ട ഇഷ്ടപ്പെട്ടോ?കൽക്കട്ട നഗരത്തെകുറിച്ച് എന്താണ് അഭിപ്രായം?
ചെറുപ്പം മുതൽ തന്നെ കൽക്കട്ടയിൽ പോണം എന്ന്നായിരുന്നു ആഗ്രഹം.
അവിടെ ജോലി ചെയ്യുന്ന സമയത്ത് ബംഗാൾ മോഡൽ തകരുന്നത് അറിവിലുണ്ടായിരുന്നോ?
ബംഗാളിൽ പാർട്ടിക്ക് വളരെ ശക്തമായ പാർട്ടി അടിത്തറ ഉണ്ടായിരുന്നു എന്നതാണ് പ്രധാന കാരണം.പിന്നീട് കോൺഗ്രസിന്റെ ഭരണം പല ചട്ടമ്പികളും ഏറ്റെടുക്കുകയുണ്ടായി അതും ഇടതുപക്ഷത്തിന് ഗുണം ചെയ്തു.പിന്നീട് കമ്യുണിസ്റ്റ് പാർട്ടിക്ക് വോട്ട് കിട്ടാത്ത സ്ഥലങ്ങളിൽ റേഷൻ വിതരണം പോലും ശിക്ഷ എന്ന രീതിയിൽ തടഞ്ഞു വച്ചിട്ടുണ്ട്. കൂടാതെ ബംഗാളി സാഹിത്യവും അവരെ ഒരുപാട് സഹായിച്ചു.ഇതിൽ ഇടത്പക്ഷത്തിന്റെ പതനത്തിന് പ്രധാന കാരണങ്ങൾ. അവിടുത്തെ തൊഴില്ലായിമ തന്നെ ആയിരുന്നു. എന്നാൽ യുവ ഇടത്പക്ഷ സാഖാക്കൾ. നല്ല വീടുകൾ വക്കുന്നതും, ജീവിതം നന്നായിട്ട് മുന്നോട്ട് പോകുമ്പോഴും സാധാരണക്കാരായ ജനങ്ങൾ പട്ടിണിയിൽ നിന്നും പട്ടിണിയിലേക്ക് തന്നെ പോയിരുന്നു എന്നതാണ് വാസ്തവം. ഇതൊരു പ്രധാന കാരണമായി.പിന്നെ അവിടെ ഉണ്ടായിരുന്ന പല ഫാക്റ്ററികളും യൂണിയന്റെ സമരങ്ങൾ മൂലം പൂട്ടി പോയി അതെല്ലാം കടുത്ത തൊഴില്ലായിമയിലേക്കും പട്ടിണിയിലക്കും വഴിവച്ചു എന്നതാണ്.ആ സമയത്തും സഖാക്കളുടെ ജീവിത നിലവാരം ഉയർന്നു തെന്നെ ആയിരുന്നു.കൂടാതെ അന്ന് കേദ്രം ഭരിച്ചിരുന്ന കോൺഗ്രസ്സ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരുപാട് അവഗണനകൾ നേരിട്ടതും ഈ പതനത്തിന്റെ ആക്കം കൂട്ടി.
ജ്യോതി ഭാസുവിനെ മാറ്റിയത് തിരിച്ചടിയായിട്ടുണ്ടോ?
ജ്യോതി ഭാസുവിന് മാറ്റിയത് ഒരു തിരിച്ചടി ആയി എന്ന് എനിക്ക് തോന്നുന്നില്ല.അതിൽ കൂടുതൽ ബുധ്ധധേവ് പട്ടാചാര്യ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.എന്നാൽ സിന്ധൂരിൽ പോലും പാർട്ടി അദ്ദേഹത്തിന് എതിരായിരുന്നു അല്ലങ്കിൽ കൂടെ നിന്നിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.
മമത ബാനർജി എങ്ങനെയാണ് ഇത്ര വേഗം അവിടെ വളരുന്നത് ?
അതൊരു പെട്ടന്നുള്ള മാറ്റം അല്ലായിരുന്നു. അവർ ഒരുപാട് പൊരുതിയയാണ് അവർ ഇവിടെ വരെ എത്തിയത്.അവർക്ക് ജനങ്ങളുമായി വളരെ അധികം ബന്ധം ഉണ്ടായിരുന്നു.ഒരു ലക്ഷ്യം വച്ചാൽ അവർ അതിൽ എത്തും വരെ മുന്നോട്ട് പോകും എന്നതാണ്.
മമതയ്ക്ക് ഒരുപാട് സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നുണ്ടോ ബംഗാളിൽ ?
ഒരിക്കലും ഇല്ല. ആദ്യ കാലഘട്ടങ്ങളിൽ സുരക്ഷ പോലും വേണ്ട എന്നാണ് അവർ പറഞ്ഞിരുന്നത്.പക്ഷേ പൊതുജനങ്ങളുടെ ഇടയിൽ ഇറങ്ങുമ്പോൾ സുരക്ഷ ഭീഷണി ഉഉണ്ടായപ്പോൾ ആണ് ഇപ്പോൾ കാണുന്ന പോലെ എങ്കിലും സുരക്ഷാ ആക്കിയത്.
മമതയുടെ രാഷ്ട്രീയഭാവി എങ്ങനെ കാണുന്നു?.
മമത ജീവനോടെ ഉള്ളടുത്തോളം കാലം അങ്ങനെ ചോദ്യത്തിന്റെ പോലും ആവശ്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്.അവർ ദേശിയ രാഷ്ട്രീയത്തിലേക്ക് മാറിയാൽ മാത്രമേ അങ്ങനെ ഒരു ചോദ്യത്തിന് പോലും പ്രസക്തിയുള്ളൂ.
(മെയ്ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01-05- 2022) അപ്ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്