മോഹൻലാൽ ഇടുന്ന അണ്ടർവെയർ ഏതാണെന്നു ഫോൺ വിളിച്ചു ചോദിച്ചപ്പോൾ ആന്റണി പെരുമ്പാവൂർ പറഞ്ഞത് പോടാ പട്ടിയെന്നു.... ജയന്ത് മാമന്റെ കഥ താളവട്ടം
ഊളമ്പാറയിലെ കക്കൂസിനു വൃത്തിയില്ലായെങ്കിലും മോഹൻലാലിനെ പോലെ തോൾ ഒരു വശം ചരിച്ചു പിടിച്ചാണ് ഞാൻ തൂറിയത്. ഇന്നു ഊളമ്പാറ ഭ്രാന്താശുപത്രിയിൽ എന്നെ വീട്ടുകാർ എത്തിച്ചിട്ട് 5 ദിവസം കഴിഞ്ഞിരിക്കുന്നു. തൂറിയിട്ടു അണ്ടർവെയർ ഇടാൻ എടുത്തപ്പോൾ എംസിആർ കമ്പനി എന്ന പേരു കണ്ടു. ചേട്ടൻ ഊളമ്പാറ കൊണ്ടുപോകാൻ ഡ്രസ്സ് വാങ്ങിയപ്പോൾ ഞാൻ ഒരു കാര്യമേ ആവശ്യപെട്ടുള്ളു. അണ്ടർവെയറും മുണ്ടും മോഹന്‍ലാൽ ധരിക്കുന്ന എംസിആർ തന്നെ വേണമെന്ന്. 2008 ൽ ദുബായിൽ നിന്നു ആന്റണി പെരുമ്പാവൂരിനെ വിളിച്ചു മോഹന്‍ലാൽ ഇടുന്ന അണ്ടർവെയർ ഏതാണന്നു ചോദിച്ചത് അദ്ദേഹത്തിന് ഇഷ്ടപെട്ടില്ല. 'പോടാ പട്ടിയെന്നു' വിളിച്ചു അദ്ദേഹം ഫോൺ വെച്ചു.
ഊളമ്പാറയിൽ പലതരം ആള്‍ക്കാരുണ്ട്. നരേന്ദ്ര മോദി ഭക്തി കൂടി ഭ്രാന്താവയരുണ്ട്. ആൾ ദൈവങ്ങളുടെ അടിമകളായി ഭ്രാന്തായവരുണ്ട്. എന്നെ പോലെ സിനിമാ മോഹം കൊണ്ടു ഭ്രാന്ത് ആയവരുണ്ട്. കുടുംബ പ്രശ്നങ്ങള്‍ മൂലം സമനില തെറ്റിയവരുണ്ട്. പക്ഷെ നരേന്ദ്ര മോദി ഭക്തി കൂടിയവരെ കൊണ്ടു ജീവിക്കാൻ വയ്യാത്ത അവസ്ഥയിലായിട്ടുണ്ട് കാര്യങ്ങൾ. രാവിലെ 5 മണിക്കു തന്നെ ദേശിയ ഗാനവും വന്ദേമാതരവും തുടങ്ങും. ദേശിയ ഗാനം പാടത്തവരെ കയ്യിൽ കിട്ടുന്ന കമ്പ് എടുത്തു അവർ അടിക്കും. ആഴ്ചയിൽ ഒരിക്കൽ ഭക്ഷണത്തിന്റെ കൂടെ തരുന്ന കാളയിറച്ചിയും നിർത്തിയില്ലായെങ്കിൽ പാചകപ്പുര കത്തിക്കുമെന്നാണ് അവർ പറയുന്നത്.
ഞാൻ ജനിക്കുന്നതിനു മുൻപുള്ള കഥകൾ അച്ഛൻ പറയുമായിരുന്നു. അച്ഛന്റെ അച്ഛൻ ഒരു ജന്മിയായിരുന്നു. പാണവേലിൽ ഗോവിന്ദ മേനോൻ എന്ന എന്റെ മുത്തച്ഛൻ നാട്ടിലെ അറിയപ്പെടുന്ന ഭൂ പ്രഭു ആയിരുന്നു. 1957 ലെ ഇഎംഎസ് സർക്കാരിനെ അട്ടിമറിക്കാൻ മുത്തച്ഛൻ മന്നത്തു പത്മനഭാനോട് തോളോട് തോൾ ചേര്‍ന്നു പ്രവര്‍ത്തിച്ചെങ്കിലും ഇഎംഎസിനെ പിരിച്ചു വിടുന്നതിനു മുൻപ് ആ സർക്കാ ർ ഭൂ പരിഷ്കരണം നടപ്പാക്കി. എന്റെ അച്ഛനുള്പ്പടെയുള്ള എല്ലാ മക്കളുടെയും കൊച്ചുമക്കളുടെയും പേരിൽ വസ്തുവകകൾ എഴുതി വെച്ചിട്ടും സർക്കാർ മിച്ച ഭൂമി പിടിച്ചെടുത്തു. ഞങ്ങൾ നായന്മാരുടെ വസ്തു സർക്കാർ മിച്ച ഭൂമിയായി പിടിച്ചെടുത്തപ്പോൾ ക്രിസ്ത്യാനികൾ റബ്ബർ കുരു കുഴിച്ചിട്ടു കിളിർത്ത റബ്ബർ തൈ കാട്ടി പുരയിടം തോട്ടമാണ് എന്നു വരുത്തി തീര്‍ത്തും ഭൂമി സര്ക്കാെരിനു കൊടുക്കാതെ രക്ഷിച്ചെടുത്തു.
മുത്തച്ഛനു സാധാരണ എല്ലാ നായന്മാരെപോലെ തന്നെ ജോലി ചെയ്യാൻ താല്പര്യമില്ലാതെ ഇരുന്നതു കൊണ്ടു വസ്തു വകകൾ വിറ്റ് ഓണവും പിറന്നാളും കല്യാണങ്ങളും നടത്തി സുഖമായി ജീവിച്ചു. എന്റെപ അച്ഛന്റെ യൗവ്വന കാലമായപ്പോഴേക്കും തറവാട് ക്ഷയിച്ചു, അച്ഛൻ ആ.ഇീാ ഉം ടൈപ്പും ഷോര്‍ട്ട് ഹാന്‍ഡും പഠിച്ചു പാസ്സായി. 1970 ജോലിയും കൂലിയും ഇല്ലാതെ നടന്ന എല്ലാ ചെറുപ്പക്കാരും നക്സലൈറ്റായതു പോലെ അച്ഛനും അതിൽ ചേര്‍ന്നു പ്രവർത്തിച്ചു. തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ മതിലിൽ എഴുതി വെച്ചതിനു പൊലീസ് തിരയുന്നത് അറിഞ്ഞു അച്ഛൻ വിപ്ലവം പാതി വഴിയിൽ ഉപേക്ഷിച്ചു മുംബൈയിലെ അമ്മാവന്റെ് അടുത്തു പോയി.
മുംബൈയിൽ മാർവഡി കമ്പനിയിൽ ജോലി ചെയ്തിരുന്ന അച്ഛനു സൗദിഅറേബ്യയിൽ വിസയും ജോലിയും കിട്ടി, 4 വര്ഷ്ത്തിനു ശേഷം 555 സിഗരറ്റും സോണി കമ്പനിയുടെ ടേപ്പ് റെക്കോര്‍ഡറുമായി നാട്ടിൽ വന്ന അച്ഛനു കമ്മ്യൂണിസവും തോക്കിൻ കുഴലിലുടെയുള്ള വിപ്ലവവുമെന്നൊക്കെ കേള്ക്കുനന്നത് തന്നെ ദേഷ്യമായിരുന്നു. ആ വരവിൽ തന്നെ അച്ഛൻ സ്കൂൾ ടീച്ചറായ എന്റെു അമ്മയെ വിവാഹം കഴിച്ചു, എനിക്ക് ഒരു ചേട്ടനും ഒരു ചേച്ചിയും. അച്ഛന്റെ ഗള്ഫി ലെ അധ്വാനം കൊണ്ടു വീടു പച്ച പിടിച്ചു.
1980 ൽ മോഹൻലാലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ആയെങ്കിലും എനിക്കപ്പോഴും നസീറിന്റെ സിനിമ തന്നെ ആയിരുന്നു ഇഷ്ടം. പക്ഷെ ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് , സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ സിനിമകൾ മോഹൻലമലിനോടുള്ള ഒരു ഇഷ്ടം വളർത്തി. 1986 ൽ ഇറങ്ങിയ രാജാവിന്റെ മകനോട് കൂടി ഞാൻ മോഹൻലാലിന്റെ കടുത്ത ആരാധകനായി. മോഹൻലാലും ഞാനും നായരാണല്ലോ എന്നത് എനിക്ക് കൂടുതൽ അഭിമാനമേകി. തുമ്പമൺ പഞ്ചായത്ത് മോഹന്ലാഎൽ ഫാന്‍സ് അസോസിയേഷൻ പ്രസിഡന്റ് ആയി എന്നെ തെരഞ്ഞെടുത്തപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യായിരുന്നു. മോഹൻലാൽ ഫാൻസ് അസോസിയേഷനു വേണ്ടിയുള്ള അമിത പ്രവർത്തനം മൂലം പ്രീ ഡിഗ്രി ഞാൻ എട്ടു നിലയിൽ പൊട്ടി.
ചേട്ടൻ ഡിപ്ലോമ പാസ് ആയപ്പോൾ അച്ഛന്റെ കമ്പനിയിൽ തന്നെ ജോലി ശരിയാക്കി സൗദിയിൽ പോയി. ചേച്ചിയുടെ കല്യാണം കഴിഞ്ഞു, നാട്ടിൽ പ്രീ ഡിഗ്രി തോറ്റ് ഫാൻസ് അസോസിയേഷൻ പ്രവർത്തനവുമായി നടന്നിരുന്ന എന്നെ അച്ഛന്റെ നിർബന്ധപ്രകാരം ഐടിസിയിൽ ഇലക്ട്രീഷൻ കോഴ്സ് പഠിക്കാൻ ചേർത്തു. അപ്പോഴേക്കും അച്ഛൻ ആരോഗ്യ സ്ഥിതി മോശമായതുകൊണ്ടു ജോലി മതിയാക്കി സൗദിഅറേബ്യയിൽ നിന്നു തിരിച്ചു വന്നിരുന്നു.
ചേട്ടൻ സൗദി അറേബ്യയിൽ എനിക്ക് വിസ ശരിയാക്കിയെങ്കിലും മോഹൻ ലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തനം അവസാനിപ്പിച്ച് പോകാൻ എനിക്ക് തീരെ മനസില്ലായിരുന്നു. എങ്കിലും പോയി. സൗദിയിൽ ഞാൻ ചെന്ന കമ്പനിയിൽ മലയാളി മുസ്ലിങ്ങൾ ആയിരുന്നു കൂടുതൽ. സിനിമയിൽ ജാതിയില്ലായെന്നു വെറുതെ സിനിമാക്കാർ തന്നെ പറയുമെങ്കിലും ഹിന്ദുക്കൾ പൊതുവേ മോഹൻലാൽ ആരാധകരും മുസ്ലിങ്ങൾ മമ്മൂട്ടി ആരാധകരുമായാണ് കണ്ടു വരുന്നത്. മമ്മൂട്ടി ആരാധകരുടെ ഇടയ്ക്കുള്ള എന്റെ ജീവിതം വളരെ ദുസ്സഹമായിരുന്നു. മോഹൻലാലിനെ മമ്മൂട്ടി ആരാധകർ തന്തയ്ക്കു വിളിക്കുമ്പോൾ സ്വന്തം അച്ഛനു പറയുമ്പോലെ എന്റെ ഹൃദയം വേദനിച്ചു.
ദേവാസുരം എന്ന സിനിമ എന്നെ വല്ലാതെ സ്വാധീനിച്ചു. എല്ലാം നഷ്ടപെട്ട മംഗലശേരി ഇന്ദുചൂടാനായി ഞാൻ സ്വയം മാറുകയായിരുന്നു. ഇന്ദു ചൂടനെ പോലെ നാട്ടുക്കാരെ മാത്രമല്ല സ്ഥലം എസ്ഐയെയയൂം ഞാൻ അടിച്ചു. അവസാനം സഹിക്ക വയ്യാതെ എന്നെ ഊളമ്പാറയിൽ ആക്കാൻ വീട്ടുകാർ തീരുമാനിച്ചു. ഞാൻ ഇവിടെയെത്തി. പത്രത്തിൽ നോക്കിയപ്പോഴാണ് പുലി മുരുകൻ നാളെ റിലീസ് ആണെന്ന് അറിയുന്നത്. വാർഡന്റെ കയ്യിൽ നിന്നു മോഷ്ടിച്ച 200 രൂപയുമായി പുളിമുരുകൻ റിലീസ് ചെയ്യുന്ന തിയേറ്റർ ലക്ഷ്യമാക്കി ഞാൻ ഓടി...2002 ൽ എന്റെ കല്യാണം നടക്കുമ്പോൾ മോഹൻലാലിനു തൊണ്ടയ്ക്കു ഓപ്പറേഷൻ നടത്തി ശബ്ദം പോയിരിക്കുകയായിരുന്നു. മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജില്ല ഭാരവാഹിയുടെ കൂടെ പ്രിൻസ് സിനിമയുടെ ലൊക്കേഷനിൽ പോയി ഞാൻ കല്യാണ കുറി കൊടുത്തെങ്കിലും അദ്ദേഹം വിവാഹത്തിൽ പങ്കെടുത്തില്ല. കല്യാണ മണ്ഡപത്തിൽ നിൽക്കുമ്പോഴും മോഹൻലാലിനു ശബ്ദം തിരിച്ചു കിട്ടുമോയെന്ന ചിന്ത എന്നെ വല്ലാതെ ഉത്കണ്ഠാകുലനാക്കി. മമ്മൂട്ടി ആരാധകരുടെ കൂടെയുള്ള ജീവിതം മടുത്തു ഞാൻ 2006 ൽ ദുബായിൽ ജോലിക്കു വന്നു.
ആയിടയ്ക്കാണ് ദുബൈയിൽ ഒരു സ്റ്റേജ് ഷോയുമായി ബന്ധപെട്ട് കലാഭവൻ ഷാജിയെന്ന പ്രൊഡക്ഷൻ കണ്ട്രോളർ വരുകയും ഞാനുമായി പരിചയത്തിലാകുകയും ചെയ്തു. എന്റെ മോഹൻ ലാൽ ആരാധന തിരിച്ചറിഞ്ഞ ഷാജി എന്തു കൊണ്ടു എനിക്ക് മോഹൻലാൽ നായകനായ ഒരു സിനിമ ചെയ്തു കൂടായെന്നു ചോദിച്ചു. രണ്ടു കോടി രൂപാ ബഡ്ജറ്റിൽ ഒരു മോഹൻലാൽ സിനിമ ഞങ്ങൾ പ്ലാൻ ചെയ്തു. മോഹൻലാലിനെ കാണാൻ കൊച്ചിയിൽ എത്തിയപ്പോഴാണ് അറിയുന്നത് അടുത്ത 20 വർഷത്തേക്കുള്ള മോഹൻലാലിന്റെ ഡേറ്റ് ആന്റണി പെരുമ്പാവൂരും സുഹൃത്തുക്കളും കൂടി ബുക്ക് വാങ്ങിച്ചിരിക്കുകയാണെന്ന്. മമ്മൂട്ടിയെ വെച്ചു സിനിമ ചെയ്യാൻ എന്നിലെ മോഹൻലാൽ ആരാധകൻ സമ്മതിച്ചില്ല.
അവസാനം രണ്ടാം നിരയിലുള്ള ഒരു നായകനെ വെച്ചു സിനിമ ഷാജിയുടെ സുഹൃത്തായ സംവിധായകൻ സംവിധാനം ചെയ്തു. എന്റെ അച്ഛൻ അവകാശമായി തന്ന രണ്ടേക്കർ റബ്ബർ തോട്ടം രണ്ടു കോടി രൂപയിക്ക് വിറ്റ് സിനിമ പിടിക്കാൻ ഇറങ്ങിയെങ്കിലും പടം 3 കോടി രൂപയിക്കാന് തീര്ന്നറത്. സിനിമ തീര്ന്നറപ്പോഴേക്കും ഞാൻ ഒരു കോടി രൂപയുടെ കടക്കാരനായി മാറിയിരുന്നു. സിനിമ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കോട്ടു ഉയരാത്തതുകൊണ്ടു ആദ്യത്തെ ആഴ്ച തന്നെ തീയറ്ററിൽ നിന്നെടുത്തു മാറ്റി. സിനിമ തിയേറ്ററിൽ ഓടാത്തതുകൊണ്ടു ടിവി ചാനലുകൾ സാറ്റ്ലൈറ്റ് റൈറ്റ് എടുത്തില്ല. വസ്തുവിട്ട രണ്ടു കൊടിയും പോയി ഒരു കോടി കടവുമായി. സിനിമയ്ക്കു വേണ്ടി 6 മാസം നാട്ടിൽ നിന്നതുകൊണ്ടു ദുബായിലെ ജോലിയും നഷ്ടപെട്ടു.
വീട്ടിൽ ബ്ലേഡ് പലിശയ്ക്കു കടം വാങ്ങിയവർ കയറിയിറങ്ങി ബഹളം വെച്ചതോടെ അച്ഛന്റെ ആരോഗ്യ സ്ഥിതി വഷളായി മരിച്ചു. എനിക്ക് ഒരു മകൾ ജനിച്ചു. മോഹൻലാലിന്റ മകളുടെ പെരു തന്നെ എന്റെ മകൾക്കും കൊടുത്തു. വിസ്മയ.അമ്മയുടെ പെന്ഷതൻ കൊണ്ടു എന്റെര കുടുംബവും ജീവിക്കേണ്ട സ്ഥിതിയായി. പക്ഷെ ഞാൻ മോഹന്‍ലാൽ ഫാന്സേ അസോസിയേഷൻ പ്രവര്ത്തയനങ്ങളിൽ കൂടുതൽ സജീവമായി പങ്കെടുത്തു എന്റെ വിഷമങ്ങൾ മറക്കാൻ ശ്രമിച്ചു.
കാസിനോവാ എന്ന സിനിമ റിലീസ് ചെയ്യുന്ന ദിവസം മില്മാേ സമരമാണ്.മോഹന്‍ലാലിന്റെ ഫ്ലെക്ഷൽ അഭിഷേകം ചെയ്യാൻ പാലില്ല. വീട്ടിൽ എന്റെ് മകള്‍ക്ക് കൊടുക്കാൻ വെച്ചിരുന്ന പാൽ ഞാൻ മോഹന്ലാ്ലിന്റെഎ ഫ്ലെക്സിൽ അഭിഷേകം ചെയ്യാൻ എടുത്തു കൊണ്ടു പോയത് എന്റെ ഭാര്യക്കും അമ്മയ്ക്കും വലിയ വിഷമം ഉണ്ടാക്കി.
ദേവാസുരം എന്ന സിനിമ എന്നെ വല്ലാതെ സ്വാധീനിച്ചു. എല്ലാം നഷ്ടപെട്ട മംഗലശേരി ഇന്ദുചൂടാനായി ഞാൻ സ്വയം മാറുകയായിരുന്നു. ഇന്ദു ചൂടനെ പോലെ നാട്ടുക്കാരെ മാത്രമല്ല സ്ഥലം എസ്ഐയെയയൂം ഞാൻ അടിച്ചു. അവസാനം സഹിക്ക വയ്യാതെ എന്നെ ഊളമ്പാറയിൽ ആക്കാൻ വീട്ടുകാർ തീരുമാനിച്ചു. ഞാൻ ഇവിടെയെത്തി. പത്രത്തിൽ നോക്കിയപ്പോഴാണ് പുലി മുരുകൻ നാളെ റിലീസ് ആണെന്ന് അറിയുന്നത്. വാർഡന്റെ കയ്യിൽ നിന്നു മോഷ്ടിച്ച 200 രൂപയുമായി പുളിമുരുകൻ റിലീസ് ചെയ്യുന്ന തിയേറ്റർ ലക്ഷ്യമാക്കി ഞാൻ ഓടി...
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍