റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ നാൽപതാം ഭാഗം
ജീ മലയിൽ
മാഷ് പോയ ദിവസം വൈകുന്നേരം ആ വിഷയം ആയിരുന്നു ഹോസ്റ്റലിലെ ചര്‍ച്ച. ഒന്നാം വര്‍ഷ വിദ്യാര്ത്ഥിുകള്ക്ക്യ അതൊരു ആഹ്ലാദവാര്ത്തയായിരുന്നു.
അവർ പറയുന്നതൊന്നും കേള്ക്കാൊൻ വിനോദ് നിന്നില്ല. ഒരു പക്ഷേ തന്നെ ചേര്‍ത്തും അവിടെ അവർ പലതും പറയുന്നുണ്ടാകും എന്ന് അവൻ ചിന്തിച്ചു.
'അവർ എന്തും പറയട്ടെ. എനിക്കെന്ത്?'
അവൻ അന്നു വൈകുന്നേരം തന്റെഎ മുറിയിൽ നിന്നും ഇറങ്ങിയില്ല. മാഷിനെപ്പറ്റിയായിരുന്നു അവന്റെ യും ചിന്ത.
'ഒരു വിധത്തിൽ പറഞ്ഞാൽ തന്റെ് വ്യക്തിത്വം ഒരു പരിധി വരെ നശിപ്പിച്ചവൻ.അങ്ങനെയൊരു അപവാദം ഉണ്ടായതിലൂടെ തന്റെ ഇമേജിനു കളങ്കവും ഉണ്ടായി.'
വിനോദിനു അപ്പോൾ തോന്നി അയാൾ പോയതു തന്നെയാണു നല്ലത് എന്ന്.
'അയാൾ പോയാൽ എനിക്കെന്ത്? എന്നെക്കുത്തിയ ഒരു വിഷമുള്ളു പറിഞ്ഞ് കാറ്റിലൂടെ പറന്നുപോയതു പോലെ മാത്രം. മാഷുമായുള്ള ബന്ധം ഒരു വിധത്തിൽ വെറുപ്പാണ് എന്നിൽ ഉണ്ടാക്കിയത്. അതിനു കാരണം എന്നെക്കുറിച്ചു കേള്ക്കേഒണ്ടി വന്ന അപവാദം തന്നെ. അയാളെ നേരിൽ കാണുമ്പോഴൊക്കെ മനസ്സിൽ സംഘര്‍ഷം നിറയുമായിരുന്നു. അയാൾ എന്നെ സ്നേഹിച്ചിരുന്നു എന്നു പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ? സ്നേഹിക്കുന്ന ഒരുവന്റെര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതൊന്നും ഒരുവൻ ചെയ്യില്ല. അയാളുടെ എല്ലാ പ്രതികരണങ്ങളും പരിഗണനകളും സ്നേഹത്തിൽ നിറഞ്ഞിരിക്കും. റാഗിംഗിൽ നിന്നും രക്ഷപ്പെടാൻ മാഷിന്റെസ കൂടെയുള്ള അവസരങ്ങൾ സഹായിച്ചിട്ടുണ്ടെങ്കിലും എന്റെം വ്യക്തിത്വത്തെ പരിഗണിക്കാതെയും അതു നശിപ്പിച്ചുക്കൊണ്ടുംഎന്റെ സമയത്തിനു വില കല്പിക്കാതെയുംകണ്ട കള്ളു ഷാപ്പുകളിലും മദ്യ സല്ക്കാിരങ്ങളിലും ലോഡ്ജുകളിലും മറ്റും ബലമായി കൊണ്ടു നടന്നത് എങ്ങനെ സ്നേഹമാകും? അതു പീഡനമായിരുന്നു. ആസ്നേഹം പോലും കപടമായിരുന്നു എന്നേ എനിക്കു തോന്നിയിട്ടുള്ളൂ.
എന്നെക്കുറിച്ച് അപവാദങ്ങൾ പറയാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കി സഹപാഠികളുടെ മുമ്പിൽ എന്നെ അപഹാസ്യനും മോശക്കാരനുമാക്കി. എന്റെയ മേൽ പതിച്ച ആ കറ എന്നെങ്കിലും പോകുമോ? മനുഷ്യന്റെു മേൽ പതിക്കുന്ന ഒരു കറയും ഒരിക്കലും പൂര്ണങമായി പോകുന്നില്ല. ചിലരുടെ മനസ്സിലെങ്കിലും അതു ബാക്കി കിടക്കുന്നുണ്ടാകും.
സത്യം എല്ലാവരും എല്ലായ്പോഴും ഒരേസമയം അറിയണമെന്നില്ലല്ലോ.
യാത്ര പറയാൻ തന്റെഴ മുറിയിൽ വന്നപ്പോൾ മാഷ് കരഞ്ഞിരുന്നു. എന്തിന്? അപ്പോൾ തന്റെയും കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി.ആ കരച്ചിൽ മാഷിന്റെ ഹൃദയത്തിൽ നിന്നും വന്നതോ തലയുടെ ചുറ്റുവട്ടത്തെവിടെയോ അടിഞ്ഞു കിടന്നതോ? യഥാര്‍ത്ഥ സ്നേഹത്തിൽ നിന്നും ഉണ്ടായതോ, കപടസ്നേഹത്തിൽ നിന്നും വന്നതോ?
''നീ വരുന്നോ നടക്കാൻ.'' തമ്പാൻ മുറിയിലേക്കു കടന്നു വന്നു ചോദിച്ചപ്പോഴാണ് വിനോദ് ചിന്തയിൽ നിന്നും പുറത്തു വന്നത്.
''ഇല്ല. വല്ലാത്ത തലവേദന. നീ പൊയ്ക്കോ.''
തമ്പാൻ പോയിക്കഴിഞ്ഞപ്പോൾ കണ്ണകളടച്ചു പിടിച്ചുകൊണ്ട് അവൻ കട്ടിലിൽ ചാരിക്കിടന്നു. അപ്പോൾ ആ കോളേജിൽ വന്ന നാൾ മുതലുള്ള കാര്യങ്ങൾ അവന്റെച ചിന്തയിലൂടെ കയറിയിറങ്ങാൻ തുടങ്ങി.
പെട്ടെന്ന് അവൻ ഒരു ചോദ്യം ചോദിച്ചു. ''എന്തിനാണ് പ്രൊഫഷണൽ കോളേജുകളിൽ ഒന്നാം വര്‍ഷയ വിദ്യാര്‍ത്ഥി കളെ റാഗിങ് എന്ന ചൂളയിലൂടെ കടത്തി വിടുന്നത്? അതിന്റെട ആവശ്യം ഒട്ടും തന്നെ ഇല്ല. കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ ആരോഗ്യത്തിനു നല്ലത്റാഗിങ് എന്ന അതിക്രമം ഇല്ലാതിരിക്കുന്നതു തന്നെയാണ് എന്ന് അനുഭവത്തിന്റെആ വെളിച്ചത്തിൽ എനിക്കു പറയാൻ സാധിക്കും.
ആര്ട്സ്് കോളേജിൽ രാഷ്ട്രീയ അതിപ്രസരം മൂലമുള്ള അസ്വാതന്ത്ര്യവും അടിപിടിയും ശാരീരിക ആക്രമണങ്ങളുംആണു പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെങ്കിൽ ഇവിടെ റാഗിംഗിൽ അരങ്ങേറുന്ന വെറിക്കൂത്തുകളും അഴിഞ്ഞാട്ടവും മൂലമുള്ള ലൈംഗികഅതിക്രമങ്ങളും ശാരീരിക ആക്രമണങ്ങളുമാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അവിടെ സാമൂഹ്യവിരുദ്ധർ ഉണ്ടാകുന്നുവെങ്കിൽ ഇവിടെ പ്രതികരിക്കാൻ ത്രാണിയില്ലത്ത അടിമകളാകുന്ന മറ്റൊരു തരം സാമൂഹ്യവിരുദ്ധര്സൃഞഷ്ടിക്കപ്പെടുന്നു.
ആര്ട്സ്മ കോളേജിൽ രാഷ്ട്രീയം ഉള്ളതിന്റെ പ്രശ്നം. ഇവിടെ അതില്ലാത്തതിന്റെട പ്രശ്നം. രണ്ടും സമാധാന ജീവിതം ആഗ്രഹിക്കുന്ന സംസ്കാരമുള്ള നല്ല ഒരു സമൂഹത്തിനു ചേര്‍ന്ന തല്ലെങ്കിൽ കൂടി ഏതാണുകൂടുതൽ ദോഷകരം എന്നു ചോദിച്ചാൽ റാഗിങ് തന്നെയെന്നു പറയാം.
എന്തു തന്നെയായാലും മനുഷ്യർ ആരും സമാധാനത്തോടെയും സൗഹൃദത്തോടെയും കഴിയരുതെന്നു ഏതോ ശക്തികൾ എവിടെയോ ഇരുന്നു തീരുമാനിക്കുന്നു.
റാഗിങ് കേള്ക്കാ നും പറയാനും കൊള്ളില്ല എന്നു വിചാരിക്കുകയും അതിനെപ്പറ്റി കേള്ക്കുനമ്പോൾ തല തിരിക്കുകയും ചെയ്യുന്നവർ ആണ് നേരിട്ടല്ലെങ്കിലും റാഗിങ് വളര്ത്താ ൻ കൂട്ടു നില്‍ക്കുന്നത്.
ഇവിടെ ആരും ഒന്നും അറിയാൻ ആഗ്രഹിക്കുന്നില്ല.
കണ്ണടച്ച് ഇരുട്ടാക്കുന്നവർ...കാര്യങ്ങൾ ശരിയായി മനസ്സിലാക്കാത്തവർ... ആ പീഡനങ്ങളൊക്കെ നമ്മുടെ നാട്ടിൽ നടന്നതു തന്നെയോ എന്നു ചോദിച്ചുകൊണ്ട് അവിശ്വാസികളെപ്പോലെ പ്രതികരിക്കുന്നവർ... അഥവാ അതു നടന്നതു തന്നെയെന്നു തോന്നിയാലും അശ്ലീലം എന്നു പറഞ്ഞു ഓടി ഒളിക്കുന്നവർ...അവര്ക്കനതു നാണക്കേടാണ്.
സമൂഹത്തിന്റെള അലിഖിത പ്രമാണങ്ങളും അതാണ്... പീഡിപ്പിക്കപ്പെടുന്നവർ അനുഭവിക്കുക. അതവരുടെ വിധി...അതു പുറത്തു പറയാതെ ജീവിതകാലം മുഴുവൻ മാനസിക പീഡനത്തിൽ കഴിയാൻ വിധിക്കപ്പെട്ട നിര്ഭാറഗ്യ ജന്മങ്ങൾ. അതിനാൽപീഡിപ്പിക്കുന്നവർ ഇവിടെ സമൂഹം അടക്കി വാഴുന്നു. വാണു കൊണ്ടേയിരിക്കുന്നു. കാലങ്ങളായി.... പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹത്തെ പാവകളാക്കി അവരുടെ മേൽ അധികാരത്തോടെതന്നെ...
സഭ്യവും അസഭ്യവും ശ്ലീലവും അശ്ലീലവും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത വിധം മാനസിക നിലയിൽ എത്തിയവരും ഒറ്റയ്ക്കു കിട്ടിയാൽ നഗ്നതയിലേക്ക് ഒളിഞ്ഞു നോക്കുന്നവരുമുള്ള റാഗിങ് വീരന്മാർ നിറഞ്ഞ പ്രൊഫഷണൽ കോളേജിനേക്കാൾ വ്യക്തിത്വവികസനത്തിന് ആര്ട്സ്സ കോളേജ് തന്നെ എന്തുകൊണ്ടും നല്ലത്. രാഷ്ട്രീയ അതിപ്രസരമില്ലാത്ത വ്യക്തിസ്വാതന്ത്ര്യം ഉള്ള ഒരു അന്തരീക്ഷം അവിടെ ഉണ്ടായാൽ മതി. അതു കൂടുതൽ അഭികാമ്യവും.
ഒരുഒന്നാംവർഷവിദ്യാർത്ഥിയുെടവ്യക്തിത്വത്തിൽറാഗിങ്ഉണ്ടാക്കുന്നചലനങ്ങളുംസീനിയർവിദ്യാർത്ഥികളുമായുള്ള സഹവാസത്തിലൂടെ ഒന്നാം വർഷം അവസാനമാകുമ്പോഴേക്കും അവനിൽ ഉണ്ടാകുന്ന മാറ്റങ്ങളും ചേർന്നുരൂപപ്പെടുന്ന ഒരു അദൃശ്യചങ്ങലയാണ്പിന്നീടുള്ള കോളേജ് ജീവിതകാലത്ത് അവനെ നയിക്കാൻ പോകുന്നത്.കാരണം,പുറത്തു തുറന്നു പറയാൻ പറ്റാത്ത വിധംഅശ്ലീലംനിറഞ്ഞ റാഗിങ് അപകർഷബോധവും ഉൽക്കർഷബോധവും ഒരേ വ്യക്തിയൽ ഒരേസമയം ഉണ്ടാക്കുന്നു.
ഇന്നത്തെ പ്രൊഫഷണൽ കോളേജ് പഠനകാലത്ത്മനുഷ്യബന്ധങ്ങളെ കോർത്തിണക്കുന്നഒരു ജീവിതദർശനം വിദ്യാര്‍ത്ഥി കളിൽഉണ്ടാകുന്നില്ല.പക്ഷേ പല മനുഷ്യജീവിതങ്ങൾ ഒന്നിച്ചുവസിക്കുമ്പോൾ ഉണ്ടാകുന്ന സ്നേഹബന്ധങ്ങളും ഇഷ്ടാനിഷ്ടങ്ങളും ചിലപ്പോൾ സമാധാനത്തെ കെടുത്തുന്ന സംഘട്ടന സാഹചര്യങ്ങളുംസംഘർഷഭരിതവുംകലുഷിതവുമായ അന്തരീക്ഷവുംഅവിടെ കണ്ടെന്നിരിക്കും. അതുപോലെ, പലരും പുറത്തുപറയാൻ മടിക്കുന്ന നഗ്നമായജീവിതവും.
റാഗിങ് എന്ന ക്രൂരതക്ക് ഇരയായിട്ടും ആ കാലം കഴിഞ്ഞപ്പോൾ തങ്ങൾ അനുഭവിച്ച പീഡനങ്ങൾ എല്ലാം മറന്നുകൊണ്ട് അടുത്ത വര്ഷംി വരാൻ പോകുന്ന നവാഗതരെ റാഗ് ചെയ്യാനുള്ള ഉത്സാഹത്തോടെ കാത്തിരിക്കുന്ന ഇപ്പോഴത്തെ ഒന്നാം വര്ഷ്ക്കാരുടെ മാനസികാവസ്ഥ... കൗമാരയൗവനകാലത്ത്അർത്ഥമെന്തെന്ന് അറിയാതെ ആ കാലപ്രവാഹത്തിനൊത്ത്ഒഴുകുന്ന കോളേജ്ജീവിതാനുഭവങ്ങളെ ഒരു സാക്ഷ്യാഖ്യാനം എന്നോ ജീവിതാഖ്യാനം എന്നോ വിളിക്കാൻ മാത്രം ഇഷ്ടപ്പെടുന്നവരുടെ വഴി പിഴച്ച മാനസികാവസ്ഥ....
ഹോ... അതെത്ര കഷ്ടം...
(തുടരും.........)
(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)
(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍