സൂര്യനെല്ലി വീണ്ടും നോവലിൽ ചർച്ചയാവുമ്പോൾ
സ്വന്തം ലേഖകന്‍
കൊച്ചി : സൂര്യനെല്ലിയെ മലയാളികൾ അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ല,.1996 ൽ നടന്ന ആ നാല്പത്തിരണ്ട് ഇരുണ്ട ദിനങ്ങൾ , ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും ദുരിതപൂർണമായ ജീവതമായിരുന്നു ആ ദിനങ്ങൾ.
കേരളത്തിലെ ആദ്യത്തെ സംഘടിത പെൺവാണിഭ സംഭവം. ഇരുപത്തിരണ്ട് വർഷം കഴിഞ്ഞിട്ടും എവിടെയും എത്താത്ത അന്വേഷണം.
സൂര്യനെല്ലികേസിൽ ആരോപണ വിധേയനായ രാഷ്്ട്രീയ പ്രമുഖൻ ഗ്രീക്ക് ദൈവം സീയൂസിന്റെ വേഷത്തിൽ.
സുജിത്ത് ബാലകൃഷ്ണൻ എന്ന പ്രവാസിയാണ് സൂര്യനെല്ലിയുടെ കഥ ഇംഗ്ലീഷ് സാഹിത്യത്തിൽ പരിചയപ്പെടുത്തുന്നത്. 'ദ ക്രോണിക്കിൾ ഓഫ് ഗോൽഗോത്ത ഡേയ്സ് ' എന്ന ഇംഗ്ലീഷ് നോവലിലൂടെ യാണ് ആ ക്രൂരതയുടെ ദിനങ്ങളെ അവതരിപ്പിക്കുന്നത്.
പതിനാറ് വയസുള്ള അഭയ. അവൾ ജീവിതത്തിൽ അനുഭവിച്ച ദുരിത പൂര്‍ണമായ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവകഥയാണ് ദ ക്രോണിക്കിൾ ഓഫ് ഗോൽഗോത്ത ഡേയ്സ്. അഭയ അനുഭവിച്ച 42 ദിവസത്തെ ജീവിതം. 42 പേരുടെ ജീവിതത്തിലൂടെ കടന്നുപോയ അഭയ എന്ന പെൺകുട്ടിയുടെ ജീവിതം.
സെഷൻസ് കോടതിയും മറ്റും അഭയയുടെ കേസിൽ ചോദിച്ച ചോദ്യം എന്തുകൊണ്ട് താൻ പല അവസരങ്ങളുണ്ടായിട്ടും രക്ഷപ്പെട്ടില്ല എന്നായിരുന്നു. 16 വയസുമാത്രം പ്രായമായ അഭയ. ജീവിത യാഥാർത്ഥ്യങ്ങളൊന്നും അറിയാത്ത പെൺകുട്ടി അനുഭവിച്ച യാതകകളും വേദനകളുമാണ് നോവലിലെ പ്രതിപാദ്യം.
എല്ലാവരും ആ പെൺകുട്ടിയെയും കുടുംബത്തെയും ഒറ്റപ്പെടുത്തി. ആ കുടുംബം അനുഭവിച്ച വേദനകളെ ആരും മനസിലാക്കിയില്ല. ഇത് കേരളത്തിൽ മാത്രമല്ല നടക്കുന്നതെന്ന് നോവലിസ്റ്റ് രേഖപ്പെടുത്തുന്നു. ടർക്കിയിൽ ഇതുപോലെ ഇരയാക്കപ്പെട്ട ഒരു ഒരു പെൺകുട്ടിയുടെ ജീവിതം, അവിടെയും രാഷ്ട്രീയക്കാരും കച്ചവടക്കാരും ഒക്കെത്തന്നെയാണ് വിവാദനായകരായി അവതരിപ്പിക്കുന്നത്.
ധർമ്മരാജനാണ് ഈ നോവലിലെ പ്രധാന കഥാപാത്രം. ഗുരുജി എന്ന പേരിൽ അറിയപ്പെടുന്ന ധർമ്മരാജൻ.
ഒരു ഹോസ്റ്റലിൽ നിന്നും കാമുകനാ. ബാബുവിന്റെ കൂടെ ഇറങ്ങിത്തിരിക്കുന്ന അഭയ, അവൾ എത്തിച്ചേരുന്നത് കോതമംഗലം ബസ്റ്റാന്റിലാണ്. അവിടെ വച്ച് ബാബു അപ്രത്യക്ഷനാവുന്നു. മൂവാറ്റുപുഴയിൽ നിന്നാണ് ജയചേച്ചി അവളുടെ കൂടെ കൂടുന്നത്.
കോട്ടയത്ത് ഒരു ബന്ധുവിന്റെ വീട്ടിലേക്ക് യാത്ര തിരിച്ച അഭയ പിന്നീട് എത്തിച്ചേരുന്നത് ഗുരുജിയുടെ അടുത്തേക്കാണ്. കോട്ടയത്ത് ആനന്ദ് ലോഡ്ജിലെ ഒരു റൂമിൽ എത്തുന്ന അഭയ എന്ന പതിനാറുകാരി പെൺകുട്ടി അന്നു തന്നെ ബലാൽസംഗം ചെയ്യപ്പെടുന്നു.
അവിടെ നിന്നും ആ കുട്ടിക്ക് നേരിടേണ്ടിവരുന്ന ജീവിതമാണ് നോവലിന്റെ ഇതിവൃത്തം.
കോട്ടയം ബസ്റ്റാൻഡ്. രാത്രി 12 മണി. അർദ്ധരാത്രിയിൽ ഒരു മിനിവാനിൽ ആണ് അഭയയെ അവിടെ എത്തിക്കുന്നത്. 42 ദിവസത്തെ അതികഠിനമായ ജീവിതയാത്രയ്ക്ക് അവിടെ വിരാമമാവുകയായിരുന്നു. സ്വാതന്ത്ര്യം അവൾക്ക് അന്ന് അർദ്ധരാത്രിയാണ് ലഭിച്ചത്. മൂവാറ്റുപുഴയിലേക്കുള്ള കെ എസ് ആർ ടി സി ബസിൽ കയറിയ അഭയ, അവളുടെ മുഖത്തേക്ക് കാറ്റടിച്ചപ്പോഴാണ് അവൾ സ്വാതന്ത്ര്യത്തിന്റെ ആദ്യത്തെ കാറ്റിനെ തിരിച്ചറിഞ്ഞത്.
മൂവാറ്റുപുഴ ബസ്റ്റാന്റിൽ ചെന്നിറങ്ങിയ അഭയ ഏറെ അവശയായിരുന്നു. ഒന്നു മൂത്രമൊഴിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായ ആ പെൺകുട്ടിയുടെ ജീവിതത്തിലുണ്ടായ ദുരന്തകഥയാണ് ദ ക്രോണിക്കിൾ ഓഫ് ഗോൽഗോത്ത ഡേയ്സ് എന്ന നോവൽ.
നോവലിൽ പ്രധാനമായി കടന്നുവരുന്ന മറ്റൊരു പ്രധാന കഥാപാത്രം, കേസിൽ ആരോപണ വിധേയനായ രാഷ്ട്രീയ നേതാവ് ഗ്രീക്ക് ദേവനാണ് സീയൂസ്. സീയൂസിന്റെ വരവാണ് നോവലിലെ ഒരു പ്രധാന സംഭവം.
അന്ന് പെൺകുട്ടി ധർമ്മരാജന്റെ കൈകളിൽ അകപ്പെട്ടിട്ട് 36 ദിവസം പിന്നിട്ടിരുന്നു. കുമളി ഗസ്റ്റ് ഹൗസാണ് നോവലിൽ ലൊക്കേഷൻ. രാവിലെ കുമളി ഗസ്റ്റ് ഹൗസിന്റെ കാവൽക്കാരനായ തോമാച്ചൻ ചോദിക്കുന്നു. ' കൊച്ചേ എന്ത് കിടപ്പായിത്.... അദ്ദേഹം ഇപ്പോ എത്തും, ഒന്ന് കുളിച്ച് വൃത്തിയായി ഇരിക്കരുതോ... എന്ന്...' അവൾ അവശയായിരുന്നു. അവളെ നഗ്നയായിത്തന്നെ കുളിപ്പിച്ച് തയ്യാറാക്കിയപ്പോൾ തോമാച്ചന് വല്ലാത്തൊരു സംതൃപ്തിയായിരുന്നു.
അയാൾ വന്നു , വെളുത്ത കരടിയെന്നാണ് നോവലിൽ 'സീയൂസ് ' എന്ന ആ വി ഐ പിയെ യെക്കുറിച്ചുള്ള അവളുടെ കമന്റ്. ബാത്തുറൂമിൽ ഒളിച്ചിരുന്ന ആ പെൺകുട്ടിയെ മുളവടിയുടെ തോട്ടി ഉപയോഗിച്ചാണ് ബാത്തുറൂമിൽ നിന്നും പുറത്തേക്ക് എത്തിച്ചത്.
42 ദിനങ്ങൾ. അവൾ ഓരോ ദിവസവും അനുഭവിച്ച തീവ്രമായ വേദനകൾ ഡയറിക്കുറിപ്പുകളായാണ് എഴുതിയിരിക്കുന്നത്.
അഭയ എന്ന പിതിനാറുകാരി പെൺകുട്ടി എന്തുകൊണ്ട് യാത്രകളിലൊന്നും രക്ഷപ്പെടാൻ ശ്രമിച്ചില്ലെന്ന ചോദ്യത്തിനുള്ള വ്യക്തമായ മറുപടിയാണ് നോവൽ. ഗുരുമൂർത്തി അഭയെയും കൊണ്ട് എറണാകുളത്ത് വരുന്നുണ്ട്. അവിടെ വച്ച് ഒരു ഫോട്ടോ സ്റ്റുഡിയോയിൽ കയറി ഫോട്ടോ എടുക്കുന്നു, അതൊക്കെ എന്തനാണ് എന്നു പോലും അവൾക്ക് അറിയില്ലായിരുന്നു.
കുമളി, തേനി, തേനി, എറണാകുളം, പാലക്കാട്, വാണിമേൽ, കുറവിലങ്ങാട്, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലൂടെ അവൾ നടത്തുന്ന യാത്രയും ഒക്കെ നോവലിൽ വളരെ ഭംഗിയായാണ് എഴുതപ്പെട്ടിരിക്കുന്നത്.
ബോംബെ കേന്ദ്രമായുള്ള leadstart publusing ഫ്രോഗ് ബുക്സ് ആണ് നോവലിന്റെ പബ്ലിഷർ. പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമായ ആമസോൺ ആണ് നോവലിന്റെ വിൽപ്പനച്ചുമതല. പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഗലയായ ആമസോൺ ആണ് പുസ്തകത്തിന്റെ ഓൺലൈൻ വിതരണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. വില: 199 രൂപ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍