എല്ലാവരും സ്വന്തം അണികളോടു മാത്രം ചോദ്യങ്ങളില്ലാതെ സംസാരിക്കുമ്പോൾ രാഷ്ട്രീയമായ വന്ധ്യത ഉണ്ടാകും; പ്രയോജനകരമായി സംസാരിക്കേണ്ടത് എതിർപക്ഷത്തോടാണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാവാം ഈ പുസ്തകം അവതരിപ്പിക്കുന്ന ചുമതല ഹരിദാസ് എന്നെ ഏൽപ്പിച്ചതെന്ന് അവതാരികയിൽ ഡോ സെബാസ്റ്റ്യൻ പോൾ; കെവിഎസിന്റെ പുസ്തകം 'സ്വപക്ഷ വിചാരങ്ങൾ' ചർച്ചകളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ
കേരളത്തിൽ ഇന്നിപ്പോൾ ആർഎസ്എസ് - ബിജെപി പക്ഷത്തുനിന്നുകൊണ്ട് രാഷ്ട്രീയ വിശകലങ്ങൾ നടത്തുന്നവർ പൊതുവെ കുറവാണ്. ഉള്ളവരിൽ മുൻനിരയിൽ കാണുന്നത് 'ജന്മഭൂമി'യുടെ മുൻ പത്രാധിപരും മുതിർന്ന മാധ്യമ പ്രവർത്തകനുമായ കെവി എസ് എന്നറിയപ്പെടുന്ന കെവി എസ് ഹരിദാസിനെയാണ്. മലയാളത്തിലെ വിവിധ പത്രങ്ങളിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ കാണാറുണ്ട്; ഓരോന്നും അതത് കാലത്തെ രാഷ്ട്രീയത്തെ സമഗ്രമായി വിലയിരുത്തുന്നതാണ് എന്നതിൽ പ്രതിയോഗികൾക്ക് പോലും അഭിപ്രായ ഭിന്നത ഉണ്ടാവാറില്ല എന്നതാണ് പ്രത്യേകത. ചാനൽ ചർച്ചകളിലും വ്യക്തമായ ദിശയോടെ കൃത്യമായ നിലപാടുകളോടെ കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴും ആ സൗമ്യ ഭാവം കാണാറുണ്ട്; അദ്ദേഹത്തിന്റെ ഒരു പുസ്തകം ചൊവ്വാഴ്ച, ഓഗസ്റ്റ് 18 -ന് പുറത്തിറങ്ങുകയാണ്..... ' സ്വപക്ഷ വിചാരങ്ങൾ '. പ്രസിദ്ധീകൃതമായ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണിത്. തൃശൂരിലെ വിസ്മയം ബുക്ക്സ് ആണ് 212 പേജുള്ള പുസ്തകത്തിന്റെ പ്രസാധകർ.
38 ലേഖനങ്ങളാണ് ഗ്രന്ഥത്തിലുള്ളത്. അനുഛേദം 370 എടുത്തുകളഞ്ഞത്, അയോദ്ധ്യ പ്രശ്നത്തിന് പരിഹാരമാവുന്നത്, പൗരത്വ പ്രശ്നം, മുത്തലാക്ക്, ഡോക് ലാം സംഘർഷവും രാഹുൽ ഗാന്ധിയുടെ ചൈനീസ് എംബസിയിലെ രഹസ്യ സന്ദർശനവും, സുപ്രീം കോടതിയിലെ ജഡ്ജിമാർ പരസ്യമായി വാർത്താ സമ്മേളനം നടത്തിയത്, ഒരു ചീഫ് ജസ്റ്റിസിനെ അപമാനിക്കാൻ ശ്രമിച്ച സംഭവം, പ്രണബ് മുഖർജിയുടെ നാഗപ്പുര് ആർഎസ്എസ് കാര്യാലയ സന്ദർശനം, ഹമീദ് അൻസാരിയുടെ വിവാദം, ശബരിമല പ്രശ്നം , ......, തുടങ്ങി നരേന്ദ്ര മോദി സർക്കാരിന്റെ ഒരു കാലഘട്ടത്തിലെ സുപ്രധാന രാഷ്ട്രീയ സംഭവ വികാസങ്ങളിലെ ബിജെപി - സംഘ പ്രസ്ഥാനങ്ങളുടെ നിലപാടുകൾ എന്തെന്ന് മനസിലാക്കിത്തരുന്നതാണ് ഈ ലേഖനങ്ങൾ. വേറൊന്ന് ശ്രദ്ധിക്കേണ്ടത്, മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ ന്യായീകരിക്കുന്ന, അതിലെ നിലപാടുകൾ വിശദമാക്കുന്ന ലേഖനങ്ങളുമുണ്ട്.
2019- ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഒരു സമഗ്ര വിശകലനം, പ്രതിപക്ഷ നേതൃസ്ഥാനം പോലുമില്ലാതായ കോൺഗ്രസിന്റെ ദുരവസ്ഥ എന്നിവയും വിശദീകരിക്കുന്ന ലേഖനങ്ങളും അതിലുണ്ട്. മോദി സർക്കാർ അനവധി മേഖലകളിൽ പരിഷ്ക്കാരങ്ങൾക്ക്, ശക്തമായ നടപടികൾക്ക്, മുതിർന്ന ഒരു കാലഘട്ടത്തിന്റെ നേർ ചിത്രമാണ് ഒരർഥത്തിൽ ഈ പുസ്തകം പ്രദാനം ചെയ്യുന്നത് എന്ന് ചുരുക്കം. സംഘ പരിവാർ പക്ഷത്തിന്റെ ഒരു പ്രകടന പത്രിക എന്ന് വിളിക്കാമോ എന്നതറിയില്ല; എന്നാൽ അതാണത്. അത് ബിജെപിക്കാർക്കും ആർഎസ്എസുകാർക്കും ആ വിധത്തിൽ പ്രയോജനപ്പെടും; അതേസമയം അവരുടെ രാഷ്ട്രീയ പ്രതിയോഗികളെ സംബന്ധിച്ചിടത്തോളം ഇത്തരമോരോ വിഷയത്തിലും ഉള്ള ബിജെപിയുടെ നിലപാടെന്തെന്നു സംശയലേശമന്യേ തിരിച്ചറിയാൻ ഈ പുസ്തകം ആധികാരികമായ ഒരു ഗ്രന്ഥമായിമാറുന്നു എന്ന് പറയാമെന്ന് തീർച്ച. ഗാന്ധിജിയും ആർഎസ്എസും, വീര സവർക്കറെക്കുറിച്ചുള്ള കള്ള പ്രചാരണങ്ങൾക്ക് മറുപടി, പി പരമേശ്വർജിക്ക് നവതി പ്രണാമം, ദീനദയാൽ ഉപാധ്യായ ജന്മശതാബ്ദി എന്നതൊക്കെ സംഘ - ബിജെപി ദര്ശനത്തിലൂന്നിയുള്ള ലേഖനങ്ങളാണ്.
ഇടത് ചിന്തകനും മുൻ എംപിയുമൊക്കെയായ ഡോ. സെബാസ്റ്റ്യൻ പോളിന്റെ അവതരികയാണ് ഈ ഗ്രന്ഥത്തിന്റെ ഒരു പ്രത്യേകത. അവതാരിക ഇങ്ങനെയാണ് തുടങ്ങുന്നത്: ' I disapprove of what you say, but I will defend to the death your right to say it. (നിങ്ങൾ പറയുന്നത് ഞാൻ അംഗീകരിക്കുന്നില്ല; എന്നാൽ അത് പറയാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്താൻ ജീവിതാവസാനം വരെ ഞാൻ പൊരുതും) വോൾട്ടയറുടേതായി പറയപ്പെടുന്ന പ്രസിദ്ധമായ ഈ വാചകം ഓർത്തുകൊണ്ടാണ് കെ വി എസ് ഹരിദാസിന്റെ പുസ്തകം ഞാൻ വായിച്ചത്. സമകാലികമായി എഴുതപ്പെട്ടവ ആകയാൽ ലേഖനങ്ങളിൽ പലതും നേരത്തെ വായിച്ചിട്ടുള്ളവയാണ്. ടെലിവിഷൻ ചർച്ചകളിൽ സൗമ്യമായും എന്നാൽ വിട്ടുവീഴ്ചയില്ലാതെയും നിലപാടുകൾ ഉറപ്പിച്ചുകൊണ്ട് സ്വന്തം പക്ഷത്തെ യുക്തിസഹമായി പ്രതിരോധിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന ഹരിദാസിന്റെ ആർജവമുള്ള ശൈലി ഈ ലേഖനങ്ങളെ ആകർഷകമാക്കുന്നു .
ചോദ്യങ്ങൾ ഉള്ളപ്പോഴാണ് ഉത്തരങ്ങൾ ഉണ്ടാകുത്. ഉത്തരങ്ങളാകട്ടെ നിരന്തരം ചോദ്യങ്ങളെ തേടുന്നു . എല്ലാ ചോദ്യങ്ങൾക്കും ഉടൻ ഉത്തരം വേണമെന്നില്ല. സംവാദം എവിടെയും പ്രധാനപ്പെട്ടതാണ്. രാഷ്ട്രീയകാര്യങ്ങളിലാകുമ്പോൾ ആരോഗ്യകരമായ സംവാദം അനിവാര്യമാകുന്നു. ഏകപക്ഷീയമായ മുന്നേറ്റങ്ങൾ അടഞ്ഞ വഴികളിലേക്കാണെത്തുക. കൊണ്ടും കൊടുത്തുമുള്ള മുന്നേറ്റം പുതുവഴികളുടെ തുറവിക്കു കാരണമാകും. എല്ലാവരും സ്വന്തം അണികളോടു മാത്രം ചോദ്യങ്ങളില്ലാതെ സംസാരിക്കുമ്പോൾ രാഷ്ട്രീയമായ വന്ധ്യത ഉണ്ടാകും; പ്രയോജനകരമായി സംസാരിക്കേണ്ടത് എതിർപക്ഷത്തോടാണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാവാം ഈ പുസ്തകം അവതരിപ്പിക്കുന്ന ചുമതല ഹരിദാസ് എന്നെ ഏൽപ്പിച്ചത്' എന്നാണ് അവതാരികയുടെ ആദ്യ ഭാഗത്തുതന്നെ സെബാസ്റ്റ്യൻ പോൾ പറയുന്നത്. ആ അവതാരിക തന്നെയാണ് ഈ ഗ്രന്ഥത്തിന്റെ മനോഹാരിത, കരുത്ത് . എന്താണ് ആ പുസ്തകമെന്ന് അത് വായിക്കുമ്പോൾ തിരിച്ചറിയാനാവും.
' സിപിഐ എമ്മിനോട് ശത്രുതാപരമായ എതിർപ്പ് ഹരിദാസിനുണ്ടാകുത് സ്വാഭാവികമാണ്. അതേസമയം ഇന്നത്തെ ഇന്ത്യയിൽ യഥാർത്ഥ പ്രതിപക്ഷമായി വർത്തിക്കുത് ആ പാർട്ടിയാണെ് അദ്ദേഹം പറയാതെ പറയുന്നുണ്ട്. ഔദ്യോഗിക പ്രതിപക്ഷമില്ലാതിരുന്ന ആദ്യ ലോക്സഭയിൽ ആ ഉത്തരവാദിത്വം ഏറ്റെടുത്തത് എ കെ ഗോപാലനായിരുു. അദ്ദേഹത്തോട് അന്നത്തെ പ്രധാനമന്ത്രി പ്രകടിപ്പിച്ച സൗമനസ്യം ഇന്നത്തെ അംഗുലീപരിമിതവും ശിഥിലവുമായ പ്രതിപക്ഷത്തോട് പ്രധാനമന്ത്രി കാണിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. സിപിഐ എമ്മിനെക്കുറിച്ചുള്ള പരാമർശങ്ങളിൽ സ്വാഭാവികമായും എകെജി കടന്നുവരും. ഗുരുവായൂർ സത്യഗ്രഹത്തെ മുൻനിർത്തി എകെജിയെ ഇകഴ്ത്തുതിനുവേണ്ടി ഒരു അധ്യായംതന്നെ ഹരിദാസ് എഴുതിയിട്ടുണ്ട് ' എന്നും സെബാസ്റ്റ്യൻ പോൾ അവതാരികയിൽ കുറിക്കുന്നു.
' മാധ്യമ പ്രവർത്തനം ഒരു പൊതുപ്രവർത്തനമാണ് എന്ന് കരുതുന്നയാളാണ് ഞാൻ' എന്നാണ് കെവി എസ് ആ പുസ്തകം സമർപ്പിച്ചുകൊണ്ട് പറയുന്നത്. 'സമൂഹത്തിന് വേണ്ടി ഒരാൾ പ്രവർത്തിക്കുമ്പോഴാണ് എന്തിനെയും സാധകമാക്കുന്നത്. മാധ്യമ രംഗത്തും അങ്ങിനെയാണ് വേണ്ടത്. അങ്ങിനെയൊക്കെ ഇന്ന് സാധ്യമാണോ എന്ന് ചോദിച്ചേക്കാം; ശരിയാണ്, പ്രയാസമുള്ള കാര്യമാണത്. എന്നാൽ സത്യത്തിനൊപ്പം നിൽക്കാനും സത്യത്തിനൊപ്പം നടക്കാനും ശ്രമിച്ചാൽ അത് വലിയതോതിൽ സാധ്യമാവും എന്നതാണ് എന്റെ അനുഭവം' എന്ന് അദ്ദേഹം പായുന്നുണ്ട്. സംഘ പ്രസ്ഥാനങ്ങളുടെ ആചാര്യനായ, ചിന്തകനും പണ്ഡിതനും വാഗ്മിയും സാമൂഹ്യ പരിഷ്കർത്താവായി കാണാക്കപ്പെടേണ്ട വ്യക്തിത്വവുമായ പി പരമേശ്വർജിക്കാണ് ഗ്രന്ഥം സമർപ്പിച്ചിരിക്കുന്നത്.
18 ന് ചൊവ്വാഴ്ച, വൈകീട്ട് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് പുസ്തകം പ്രകാശനം ചെയ്യുക. ആർഎസ്എസ് പ്രാന്ത സഹകാര്യവാഹും ജന്മഭൂമി പത്രത്തിന്റെ എംഡിയുമായ എം രാധാകൃഷ്ണൻ, ഇടത് നിരീക്ഷകരായ അഡ്വ എ ജയശങ്കർ, ഡോ. സെബാസ്റ്റ്യൻ പോൾ, നാഷണൽ ബുക്ക് ട്രസ്റ്റ് ഭരണ സമിതി അംഗം ഇഎൻ നന്ദകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നിവർ സംസാരിക്കും.
- TODAY
- LAST WEEK
- LAST MONTH
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- വിവാഹത്തിന് അവർ വരില്ല; തിരുവല്ല പെരുന്തുരുത്തിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഇരകളായത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും; അപകടത്തിൽ പെട്ടത് ജെയിംസിനൊപ്പം ആൻസി കോട്ടയത്ത് ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങവേ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- മികച്ച രീതിയിൽ പഠിച്ച മകളുടെ മാനസിക വിഷമങ്ങൾ മാറ്റാൻ കൗൺസിലറുടെ അടുത്ത് എത്തിച്ചു; കൗൺസിലിംഗിന് ശേഷം ആത്മീയ ശിഷ്യയാക്കി 21കാരിയെ മാറ്റി ഭാര്യയും രണ്ട് കുട്ടികളുമുള്ള ഡോക്ടർ; പോക്സോ കേസിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട 'ആത്മീയ ഗുരുവിനെ' തുറന്നു കാട്ടി പൊലീസും; ആത്മിയ ലിവ് ഇൻ റിലേഷൻഷിപ്പിൽ ഹൈക്കോടതിയുടേത് സുപ്രധാന വിധി
- അബ്കാരിയുടെ രണ്ടാം ഭാര്യ; രാമുവിനെ കൺമുമ്പിലിട്ട് ഗുണ്ടകൾ വകവരുത്തിയപ്പോൾ പ്രതികാര ദുർഗ്ഗയായി; ക്വട്ടേഷൻ കൊടുത്ത ആദ്യ ഭാര്യയേയും ഗുണ്ടാ തലവനേയും വധിച്ച് പക തീർക്കൽ; ഭർത്താവിന്റെ തണലിൽ എംഎൽഎയും മന്ത്രിയുമായ നേതാവിനേയും ആക്രമിച്ച് കൊലപ്പെടുത്തി; ഇനി ലക്ഷ്യം നിയമസഭയിൽ; കാരയ്ക്കലിലെ ഏഴിലരസി ബിജെപിക്കാരിയാകുമ്പോൾ
- സ്വരാജിന്റെ വിമർശനം ഫലിതമാക്കിയ പെൺപുലി; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയ ദന്തഡോക്ടർ; കുവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; അനാഥ പെൺകുട്ടികളുടെ അഭയ കേന്ദ്രം ആശാ നിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; ഇനി ലക്ഷ്യം മിഷൻ തളിപ്പറമ്പ്; ഡോ ഷമാ മുഹമ്മദ് കണ്ണൂരിൽ പോരിനിറങ്ങുമ്പോൾ
- നഗ്നരായി ബാത്ത്ടബ്ബിൽ തിരിഞ്ഞിരുന്ന് ഷാംപെയിൻ കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് സൗദി ദമ്പതികൾ; കടുത്ത ഇസ്ലാമിക നിയമങ്ങൾ ഉള്ള രാജ്യത്തെ അതിരു കവിഞ്ഞ പ്രകടനത്തിനെതിരെ പൊട്ടിത്തെറിച്ച് പാരമ്പര്യ വാദികൾ
- അർദ്ധ നഗ്നനാക്കി നടുവിൽ ഇരുന്ന് നട്ടെല്ലിന് ഇടി; മെറ്റൽ നിരത്തി അതിന് മുകളിൽ മുട്ടു കുത്തിച്ച് മണിക്കൂറുകളോളം നിർത്തി; വടിയും മറ്റും ഉപയോഗിച്ച് അടി; പാട്ടു വച്ച് ഡാൻസ് കളിപ്പിക്കൽ; ലഹരി ഉപയോഗം പുറത്തു പറഞ്ഞതിന് കൂട്ടുകാരുടെ വക ക്രൂര മർദ്ദനം; പ്രതികൾ പ്രായപൂർത്തിയാകാത്തവർ
- ഡിമെൻഷ്യ ബാധിച്ച് ഓർമ്മ നഷ്ടപ്പെടാറായി കഴിയുന്ന 69കാരി കോടതിയെ സമീപിച്ചത് ലൈംഗിക ബന്ധം നടത്താൻ അവസരം ചോദിച്ച്; സ്ത്രീ താമസിക്കുന്ന നഴ്സിങ് ഹോമിൽ സന്നദ്ധരുണ്ടെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കാൻ കോടതി ഉത്തരവ്
- ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്