സ്വർണ്ണക്കടത്ത് കേസിൽ സത്യം വിജയിക്കുമെന്ന് പലവട്ടം ആണയിട്ടെങ്കിലും അന്വേഷണം മുറുകുമ്പോൾ മന്ത്രി കെ.ടി. ജലീലിനു മനംമാറ്റം; ഖുറാന്റെ മറവിൽ സ്വർണക്കള്ളക്കടത്ത് നടന്നിരിക്കാമെന്നും തനിക്ക് അത് അറിവില്ലെന്നും ചാനൽ അഭിമുഖങ്ങളിൽ ആവർത്തനം; മന്ത്രിയെ ഭയപ്പെടുത്തുന്നത് കോഴിക്കോട്ടെ മതപണ്ഡിതനുമായുള്ള ഉറ്റബന്ധത്തിൽ വരുന്ന അന്വേഷണം; ഖുറാനൊപ്പം വന്ന 20 കിലോ സ്വർണം മതപണ്ഡിതനിലേക്ക് എത്തിയോ? ഒന്നും വിടാതെ ക്ലീൻ ചിറ്റ് നൽകാതെ അന്വേഷണ ഏജൻസികൾ
എം മനോജ് കുമാർ
തിരുവനന്തപുരം: യുഎഇ നയതന്ത്ര വഴിയിലൂടെ എത്തിയ ഖുറാൻ കേരളത്തിൽ രാഷ്ട്രീയ ആയുധമായി മാറുമ്പോൾ ഈ വിവാദത്തെ തരിമ്പും ശ്രദ്ധിക്കാതെയാണ് എൻഐഎയുടെ അന്വേഷണം മുന്നോട്ടു പോകുന്നത്. ഈ കാര്യം എല്ലാവരെക്കാളും നന്നായി അറിയുന്നതിനാലാണ് ജലീൽ എൻഐഎ-ഇഡി ചോദ്യം ചെയ്യൽ മറച്ചുവെച്ച് ഗോപ്യമായി ചോദ്യം ചെയ്യലിന് എത്താൻ കഴിയുമോ എന്ന വഴി തേടി സ്വയം പരിഹാസ്യനായി മാറിയത്. ഇപ്പോഴും ഖുറാനെ തൊട്ടു സത്യം ചെയ്തു മുന്നോട്ടു പോകുന്ന ജലീൽപക്ഷെ ഭയപ്പാടിലാണ്. യുഎഇ നയതന്ത്ര ബാഗേജ് വഴി സ്വർണ്ണക്കടത്ത് നടന്നില്ലെന്ന് പറയാൻ ഞാൻ ആളല്ല എന്നാണ് ഇപ്പോൾ മന്ത്രി ജലീൽ പറയുന്നത്.
ഇതെല്ലാം മുൻ നിലപാടിൽ നിന്നുള്ള വ്യതിചലനമാണ്. ഖുറാൻ എത്തിച്ചപ്പോൾ അതിൽ 20 കിലോ സ്വർണവും കൂടി യുഎഇയിൽ നിന്ന് എത്തിയിട്ടുണ്ട് എന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. ഇത് ചോദിച്ചറിയാനാണ് മന്ത്രിയെ എട്ടു മണിക്കൂർ എൻഐഎ ചോദ്യം ചെയ്തത്. ഈ ഇരുപത് കിലോ സ്വർണം കോഴിക്കോട്ടെ ഒരു മതപണ്ഡിതന് എത്തിച്ചതായാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. ജലീലുമായി ഏറ്റവും അടുത്ത് ബന്ധമുള്ള മതപണ്ഡിതനാണിത്. മതപണ്ഡിതനുള്ള പണം ഗോൾഡായി കേരളത്തിലേക്ക് വന്നു. അത് വന്നത് ഖുറാനു ഒപ്പമാണ്.
ഇരുപത് കിലോ തൂക്കവിത്യാസം അറിയാനാണ് ഖുറാൻ വന്ന രീതി അന്വേഷണ ഏജൻസികൾ വീണ്ടും വീണ്ടും പരിശോധന നടത്തിയത്. യുഎഇയിൽ നിന്നും മതഗ്രന്ഥങ്ങൾ എത്തിച്ച കർട്ടണുകളിൽ ഒന്നിൽ നിറയെ നോട്ടു നിറച്ചു. എന്നിട്ട് തൂക്കം പരിശോധിച്ചു. യുഎഇയിൽ നിന്ന് വന്ന ഖുറാൻ ബോക്സിന്റെ തൂക്കം കസ്റ്റംസ് രേഖപ്പെടുത്തിയിട്ടുണ്ട്. ജലീൽ പറഞ്ഞ പ്രകാരമുള്ള ഖുറാനും അതിന്റെ തൂക്കവുമല്ല അന്വേഷണ ഏജൻസികൾകളുടെ കയ്യിൽ ഉള്ളത്. മതപണ്ഡിതനു വന്ന ഗോൾഡ് ഖുറാൻ വന്ന ബോക്സിൽ ഉണ്ടായിരുന്നു എന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ഇത് സുരക്ഷിതമായി കോഴിക്കോട് എത്തുകയും ചെയ്തു. സി ആപ്റ്റ് വാഹനത്തിലാണ് ഇത് പോയത് എന്നും അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. ഇന്നും സിആപ്റ്റിൽ പരിശോധന വന്നതും ഇതിന്റെ ഭാഗം തന്നെയാണ്. സ്വർണ്ണക്കടത്തുമായി സിആപ്റ്റിനു അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ സിആപ്റ്റ് അന്വഷണ ഏജൻസികൾ ഒഴിവാക്കി നിർത്താത്തത്.
ഗൾഫിൽ നിന്നും സ്വർണ്ണക്കടത്ത് പല വഴി യുഎഇ കോൺസുലേറ്റ് വഴി നടന്നു എന്ന കാര്യവും തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. മതപണ്ഡിതനിലെക്കും ജലീലിലേക്കും മാത്രമല്ല അന്വേഷണം പോകുന്നത് ബിനീഷ് കോടിയേരിയിലേക്കും കൂടിയാണ്. ബിനീഷ് കോടിയേരിയും മന്ത്രി ഇ.പി.ജയരാജന്റെ മകനും തമ്മിൽ അകലാനുണ്ടായ കാര്യവും അന്വേഷണ ഏജൻസികൾക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്വപ്നയുമായി ഇപിയുടെ മകൻ നിൽക്കുന്ന ചിത്രം പുറത്ത് വിട്ടത് ബിനീഷ് കോടിയേരിയാണെന്ന് ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സിപിഎമ്മിൽ ഉൾപ്പോരുകൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു. അന്വേഷണ ഏജൻസികളുടെ സംശയമുനയിൽ ഉള്ളത് ജലീലും ബിനീഷ് കോടിയേരിയുമാണ്.
സ്വർണ്ണക്കടത്ത് കേസിൽ ജലീലിനുള്ള ബന്ധം മുന്നിൽ നിൽക്കുമ്പോൾ ബിനീഷ് കോടിയേരിക്ക് ലഹരിമരുന്നു കടത്ത് കേസുകൾ കൂടി മുന്നിലുണ്ട്. ബിനീഷിന്റെ ബിനാമി എന്ന് അന്വേഷണ ഏജൻസികൾ കരുതുന്ന അനൂപ് മുഹമ്മദും കാർ പാലസിന്റെ ലത്തീഫും നൽകിയ മൊഴികൾ ബിനീഷിനെതിരെയുള്ള ശക്തമായ തെളിവുകൾ ആയി മുന്നിൽ നിൽക്കുന്നു. ഇവരെ കൂടാതെ മത പണ്ഡിതനിലേക്ക് കൂടി അന്വേഷണം നീണ്ടാൽ കാര്യങ്ങൾ കുഴഞ്ഞു മറിയും. ലീഗിനെക്കാൾ കൂടുതൽ സിപിഎം പേടിക്കേണ്ട കേസായി ഇത് മാറുകയും ചെയ്യും. സിപിഎമ്മുമായി ഏറ്റവും അടുത്ത് നിൽക്കുന്ന മതപണ്ഡിതൻ എന്ന് മാത്രമല്ല ജലീലിനെ സിപിഎമ്മുമായി അടുപ്പിച്ച് നിർത്തുന്നതും ഇതേ മതപണ്ഡിതനാണ്. മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎമ്മോ ജലീലിനെ തള്ളിക്കളയാത്തത് ഈ മതപണ്ഡിതന്റെ സ്വാധീനം കാരണമാണ്.
ജലീലിനു ക്ലീൻ ചിറ്റ് നൽകാൻ എൻഐഎയോ ഇഡിയോ തയ്യാറായില്ല. മറിച്ച് ഇനിയും ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തും എന്നാണ് പറഞ്ഞത്. ഇത് മനസിലാക്കിയാണ് മുന്നണിയും പാർട്ടിയും പറഞ്ഞാൽ രാജി വയ്ക്കും എന്ന് ജലീൽ പറയുന്നത്. ജലീൽ ചോദ്യം ചെയ്യപ്പെടാനും അറസ്റ്റിലാകാനും സാധ്യതകൾ ഏറെയാണ്. ജലീൽ എൻഐഎയ്ക്ക് നൽകിയ മൊഴികൾ പലതും സംശയാസ്പദമായി നിലനിൽക്കുകയാണ്. ഖുറാൻ എത്തിയ കാര്യം മറച്ചുവെച്ചു. ഇത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ല. യുഎഇ കോൺസുലെറ്റുമായി ഇടപാട് നടത്തുമ്പോൾ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി എന്തുകൊണ്ട് തേടിയില്ല എന്ന ചോദ്യത്തിനും ജലീൽ മറുപടി പറഞ്ഞില്ല. ഇതോന്നും അറിയില്ല എന്ന് പറഞ്ഞോഴിയാൻ മന്ത്രി എന്ന നിലയിൽ ജലീലിനു കഴിയില്ല.
കസ്റ്റംസ് അറസ്റ്റ് പോലെയല്ല എൻഐഎ അറസ്റ്റ്. നൂറ്റിഎൺപതു ദിവസത്തിനുള്ളിൽ എൻഐഎയ്ക്ക് കുറ്റപത്രം സമർപ്പിച്ചാൽ മതി. അറസ്റ്റിലായാൽ ആറു മാസം വരെ ജാമ്യം ലഭിക്കില്ല. യുഎ പിഎ വകുപ്പുകൾ പ്രകാരമുള്ള കേസ് ആയതിനാലാണ് കുറ്റപത്രം വരുന്നത് വരെ ജയിലിൽ തന്നെ കഴിയേണ്ട അവസ്ഥ വരുന്നത്. കസ്റ്റംസിന് ആറു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ മാത്രം ഉള്ളതുകൊണ്ടാണ് അറുപത് ദിവസത്തിനുള്ളിൽ ചാർജ് ഷീറ്റ് ഫയൽ ചെയ്യേണ്ട ആവശ്യം വരുന്നത്. അറുപത ദിവസം കഴിഞ്ഞാൽ കസ്റ്റംസ് കേസിൽ ജാമ്യം ലഭിക്കും. സ്വർണ്ണക്കടട്ത് കേസിൽ അറസ്റ്റിലുള്ള ജലീലിനു ജാമ്യം ലഭിച്ചത് ഇത് പ്രകാരമാണ്.
Stories you may Like
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- കുടകിൽ മലപ്പുറം സ്വദേശികളെ കൊള്ളയടിച്ചെന്ന പരാതി; ദുരൂഹതയുണ്ടെന്ന് പൊലീസ്
- സിപിഎമ്മും പരിവാറും ഒത്തുകളിയിലെന്ന് പ്രതിപക്ഷ നേതാവ്; കടന്നാക്രമണവുമായി സതീശൻ
- 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍